കാലാവസ്ഥകേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞന്മാർക്കും മാത്രമല്ല മഴയുടെ വരവു കനവും താളവും തലമുറകളായി, ഭൂമിക്കടിയിയിരുന്ന് കൃത്യമായി അറിഞ്ഞും അനുഭവിച്ചും അതനുസരിച്ച് പുറത്തേക്കെത്തി, അടുത്ത തലമുറയ്ക്ക് ജന്മം നൽകിവരുന്ന പാതാളതവളയ്ക്കും കാലവർഷ നിരീക്ഷണം ഇത്തവണ വല്ലാതെ പിഴച്ചു. മഴയിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും അവയുടെ കാലാവസ്ഥ ക്ലോക്ക് സാധാരണ തെറ്റാറില്ല. ജൈവികമായി ലഭിക്കുന്ന കാലവർഷത്തിന്റെ സൂചനകൾ ഇത്തവണയും കിട്ടിയപ്പോഴാണ് മൺവെട്ടി കാലുകളുമായി ഭൂമിക്കടിയിൽ നിന്നു പാതാളത്തവളകൾ (പർപ്പിൾ ഫ്രോഗ്) പുറം ലോകത്തെത്തിയതെങ്കിലും അതു മഴക്കാലമായിരുന്നില്ല. ചാലുകളിലും മറ്റും വെളളം കുത്തിയൊലിച്ചുവങ്കിലും നാലുദിവസം കഴിഞ്ഞപ്പോൾ അതെല്ലാം വറ്റി. ഇടവപ്പാതിക്കും മുൻപ്, ന്യൂനമർദ്ദവും ചുഴലിയും ചേർന്ന് കാലവർഷം പോലെ പെയ്തതായിരിക്കണം സൂചനകൾ തെറ്റാൻ കാരണം.
Premium
ഭൂമിക്കടിയിൽ നിന്നെത്തി മുട്ടകളിട്ട് മടങ്ങി, പക്ഷേ മണ്ണിലേക്ക് മടങ്ങാൻ തവളക്കുഞ്ഞുങ്ങളില്ല; പാതാള ദുരന്തത്തിന് കാരണം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.