Activate your premium subscription today
കുട്ടികളെ നോക്കുന്നതിനൊപ്പം ഒരു കരിയർ കൂടി മുന്നോട്ട് കൊണ്ടുപോകുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇറുകിയ ജോലിസമയവുംസാമ്പത്തികഞെരുക്കവും മാനസികസമ്മർദ്ദവും കൂടിയുണ്ടെങ്കിൽ ഇത്തരം അമ്മമാരുടെ ജീവിതം തീർത്തും ദുസ്സഹമായിത്തീരും. തൊഴിലിടത്തിൽ നിന്ന് അവർക്ക് ആവശ്യത്തിന് പിന്തുണ കിട്ടുന്നില്ലെങ്കിൽ,
വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട് ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചുവത്രേ. കഴിഞ്ഞമാസം മുതൽ
എന്റെ ചിത്രങ്ങളിൽ ഞാൻ അങ്ങേയറ്റം വയലൻസ് രംഗങ്ങൾ കാണിക്കുന്നത് ഇതു കണ്ടെങ്കിലും ആളുകൾക്ക് വയലൻസിനോട് വെറുപ്പു തോന്നട്ടെ എന്നു കരുതിയാണ്- സിനിമയിലെ വയലൻസിനെക്കുറിച്ച് നടനും സംവിധായകനുമായ കമൽഹാസൻ ഒരിക്കൽ പറഞ്ഞു. എന്നാൽ സമൂഹത്തിൽ ആക്രമണ സ്വഭാവം വർധിച്ചുവരുന്നതിൽ സിനിമകൾക്ക് പങ്കുണ്ടെന്നു
പ്രതിസന്ധികൾ ജീവിതത്തോടു പൊരുതേണ്ട സമയമാണ്. അല്ലാതെ അവസാനിപ്പിക്കേണ്ട സമയമല്ല– കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. വർഗീസ് പി.പുന്നൂസ് പറയുന്നു: പ്രതിസന്ധികൾ വരുമ്പോൾ രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാം: ആരോഗ്യകരവും രോഗാതുരവും. തന്റെ മുന്നിലുള്ള പ്രശ്നം
ലോകമെമ്പാടുമായി ഏകദേശം 350 ദശലക്ഷം ആളുകൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നു. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇത്തരം ആപ്പുകകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതു വഴി ആളുകൾക്ക് അമിതമായ ഉത്കണ്ഠ, വിഷാദം, മാനസികസമ്മർദ്ദം,എന്നിവ അനുഭവപ്പെടുന്നതായി പുതിയ ഗവേഷണങ്ങൾ
മനുഷ്യഹൃദയങ്ങളെ സ്തംഭിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ഒരു കൊലപാതക വാർത്തയായിരുന്നു ഇന്നലെ വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കുരുതി. പ്രത്യേകിച്ചും പ്രകോപനമൊന്നും കൂടാതെ തന്നെ സാമ്പത്തിക പ്രതിസന്ധി എന്ന പേര് പറഞ്ഞു തന്റെ പ്രിയപ്പെട്ടവരെ കാലപുരിക്ക് അയക്കുവാൻ ഈ ചെറുപ്പക്കാരന്
ജേഷ്ഠനോടൊപ്പം എന്നെ കാണാൻ വന്ന സുരേഷിൻറെ കണ്ണുകളിൽ ആശങ്കയും ഭയവും നിഴലിച്ചിരുന്നു. ഒരു കറുത്ത കുട അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. ജേഷ്ഠനാണ് പറഞ്ഞു തുടങ്ങിയത്. സുരേഷ് പഠിക്കുമ്പോൾ അതിസമർത്ഥനായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം തോന്നത്തക്കവിധം അവൻ സ്കൂൾ പഠനം പൂർത്തിയാക്കി ഗവൺമെൻറ്
എന്തുകൊണ്ട് റാഗിങ് സംഭവിക്കുന്നു, ക്രൂരതകൾക്ക് ഇരകളായവരെ എങ്ങനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാം ? കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിന്റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ വിദഗ്ധൻ ഡോ.സി.ജെ.ജോൺ സംസാരിക്കുന്നു. എന്തുകൊണ്ട് റാഗിങ്? നിസ്സഹായനായ വ്യക്തിയെ ഒരുകൂട്ടം ആളുകൾ ചേർന്നു ശാരീരികമായും മാനസികമായും
എങ്ങനെ പ്രണയം തുറന്നു പറയാം, ആരെയാണ് പങ്കാളിയാക്കേണ്ടത് എന്നൊക്കെയായിരിക്കുമല്ലോ എല്ലാ പ്രണയദിനത്തിലും ചർച്ചയാവുക. എന്നാൽ പ്രണയം തകരുന്ന ഒരാളുടെ വേദന എപ്പോഴാണ് നാം സംസാരിക്കേണ്ടത്? ബ്രേക്ക്അപ് എന്ന വാക്ക് ഇപ്പോൾ പതിവിലും കൂടുതലായി കേൾക്കുന്നില്ലേ? വേർപിരിഞ്ഞ പങ്കാളിയെ ഓർത്ത് കരയുന്ന ഒരു കൂട്ടുകാരനോ
bullying അല്ലെങ്കിൽ റാഗിങ്ങ് എന്നു പറയുന്നത് നിയമപരമായി നോക്കുമ്പോൾ അത് ചെയ്യാൻ പാടില്ലാത്തതാണ്. എങ്കിൽ പോലും പല സ്കൂളുകളിലും കോളേജുകളിലും ഇത് കൂടുതലായിട്ട് കാണുന്നുണ്ട്. അത് പല കുട്ടികളുടെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ബുള്ളിയിങ്ങിൽ എന്താണ് സംഭവിക്കുന്നതെന്നു
നെയ്യാറ്റിൻകര സമാധി വിവാദത്തിൽ ഇടപെട്ട സമാധാനമുണ്ടാക്കാനെത്തിയ തിരുവനന്തപുരം സബ് കലക്ടർ ആൽഫ്രഡ് ഒ.വി. സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ബുദ്ധി വൈഭവത്തോടും സൗന്ദര്യത്തോടും ബൗദ്ധികമായ ഉയർന്ന നിലവാരതോടുമുള്ള സാപ്പിയോസെക്ഷ്വലുകളുടെ ആകർഷണമാണ് ഇതിനു പിന്നിലെ കാരണം.മഴവിൽ നിറങ്ങളിൽ പൊതിഞ്ഞ ഒരു പതാകയെ കണ്ടാൽ
വിവാഹം കഴിഞ്ഞു പന്ത്രണ്ട് വർഷമായി. ഇതുവരെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ കഴിയുന്നില്ല. രണ്ടു കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ടുമാത്രമാണ് ഇത്ര കാലവും പിടിച്ചുനിന്നത്. ഇനി വയ്യ. വിവാഹജീവിതത്തിൽ ആഗ്രഹിച്ച പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ഒന്നും കിട്ടിയില്ല എന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. പൊരുത്തക്കേടുകൾ
പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിക്കുന്ന ആ പുത്തൂരൻ അടവുമായിട്ടായിരുന്നു ആ രോഗം എൻറെ അടുത്ത് എത്തിയത്. പലരെയും കണ്ടു, ഒടുവിൽ ഒരാൾ പറഞ്ഞതനുസരിച്ചാണ് സന്തോഷ് എന്നെ മാതാപിതാക്കളോടൊപ്പം കാണുവാനിടയായത്. ഏകദേശം 20 വയസ്സ് പ്രായമുള്ള മകനെയും കൂട്ടി എത്തിയ മാതാപിതാക്കൾ പരീക്ഷീണിതരായി തോന്നി. അലസമായ
സ്ത്രീകൾക്ക്, പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക്, ശാരീരികവും മാനസികവുമായ തിരിച്ചടികൾ ലഭിക്കുന്നത് പതിവാണ്. ജോലിയും ഓഫിസിലെ ഉത്തരവാദിത്വങ്ങളും ഒപ്പം തന്നെ കുടുംബത്തിന്റെ കാര്യങ്ങളും നോക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. അസ്വസ്ഥതയും സമ്മർദവും ഉത്കണ്ഠയും എല്ലാം സ്ത്രീകളിൽ ഇതുമൂലമുണ്ടാവും.
പ്രകോപിതനായി അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്ന സംഭവം ഇന്നലെ ചർച്ചയായതാണല്ലോ. ഇങ്ങനെ കുട്ടികൾക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും സ്മാർട്ഫോൺ അഡിക്ഷനും ഒക്കെ വളരെ കൂടിവരുന്ന ഒരു കാലഘട്ടമാണ് ഇത്. ഇന്ന് എല്ലാ പ്രായക്കാരിലും ഫോൺ ഉപയോഗം വളരെ
ഷാരോൺ കൊലപാതകത്തിൽ ഇപ്പോൾ ഗ്രിഷ്മയ്ക്ക് വധ ശിക്ഷ ലഭിച്ചിരിക്കുകയാണല്ലോ. ഈ കേസിനെ അടിസ്ഥാനമാക്കി ക്രിമിനൽ സ്വഭാവം എന്താണെന്നും അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും പരിശോധിക്കാം. ക്രിമിനലുകളുടെ പെരുമാറ്റത്തിൽ സ്ത്രീപുരുഷ വ്യത്യാസം എങ്ങനെ? നമ്മുടെ സമൂഹത്തിൽ പുരുഷന്മാരും സ്ത്രീകളും സാധാരണ പെരുമാറുന്ന
ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദ അവസ്ഥ (Depressive mood) യിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാകാനിടയില്ല. നമ്മുടെ പല ജീവിത സാഹചര്യങ്ങളിലെ പല ഉയർച്ച താഴ്ചകളും ഉണ്ടാകുന്ന ദുഃഖങ്ങളും സങ്കടങ്ങളും മോഹാലസ്യങ്ങളും എല്ലാം തന്നെ നമ്മളിൽ വിഷാദമുണ്ടാക്കിയേക്കാം. പലർക്കും അവയിൽ നിന്നെല്ലാം തന്നെ വേഗത്തിൽ
ബൊഗൈൻവില്ല എന്ന പുതിയ അമൽ നീരദ് ചിത്രത്തിനുശേഷം ഹാലൂ സിനേഷൻ എന്ന മാനസികാവസ്ഥയെകുറിച്ചുള്ള ചർച്ചകൾ വീണ്ടും പൊതു സമൂഹം ഏറ്റെടുത്തുകഴിഞ്ഞു.മക്കൾ ഇല്ലാത്ത ഒരാൾക്ക് രണ്ടുപേർ മക്കളായി ഉണ്ടെന്ന് ചിന്തിച്ച് അവരുടെ ദിനചര്യക്കനുസരിച്ചു ജീവിക്കുന്നു. അതാണ് ബൊഗൈൻവില്ലയിൽ ജ്യോതി ർമയിയുടെ കഥാപാത്രം. കാണുന്നതും
മനസ്സ് വളരെയധികം ശാന്തവും സ്വസ്ഥവും ആയിരിക്കുന്ന സമയമാണ് പ്രഭാതം. ധ്യാനത്തിന് പറ്റിയ സമയവും ഇതു തന്നെ. മൈൻഡ്ഫുൾനെസ്സും അവബോധവും വൈകാരിക സന്തുലനവും വർധിപ്പിക്കുന്ന ഒന്നാണ് ധ്യാനം. വേദകാലഘട്ടത്തിൽ (1500–1200 ബിസിഇ) ആണ് ധ്യാനത്തിന്റെ ഉത്ഭവം. മാനസികവും വൈകാരികവും ആത്മീയമവുമായ സൗഖ്യമേകുന്ന ചില
തനിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസും, അറസ്റ്റുമൊക്കെയാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവോടുള്ള ഒരു യുദ്ധമായാണ് ഈ പരാതിയെ പലരും കണ്ടതും. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവർ ഒരുപാടുണ്ട്.
സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്ന പുരുഷന്മാരെ കണ്ടിട്ടില്ലേ? ഒരു സ്ത്രീയെപ്പറ്റി അധികമൊന്നും അറിയില്ല എങ്കിൽപ്പോലും അവരെപ്പറ്റി അവർ വളരെ മോശമാണ്, അല്ലെങ്കിൽ സ്ത്രീകൾ ആരും ശരിയല്ല, സ്ത്രീകളെ എന്തും പറയാം എന്നൊക്കെ ചിന്തിക്കുന്ന ചില പുരുഷന്മാർ ഉണ്ട്. മറ്റൊരു വ്യക്തിയുടെ മാനസികാവസ്ഥ
കഴിഞ്ഞ ദിവസം രാവിലെ പത്രം വായിച്ചിരുന്നപ്പോഴാണ് ആത്മഹത്യ എന്ന വിപത്തിനെപ്പറ്റി ഞാൻ കാര്യമായി ചിന്തിക്കുന്നത്. ഓരോ പേജിലും കണ്ട ആത്മഹത്യാ വാർത്തകൾ തന്നെയായിരുന്നു ആ ചിന്തയ്ക്കു കാരണമായതും. അപമാന ഭാരത്താൽ ആത്മഹത്യ ചെയ്തു, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി..തുടങ്ങി എത്രയെത്ര
ന്യൂ ഇയർ റെസല്യൂഷൻസ് (New year resolutions) എന്നറിയപ്പെടുന്ന പുതുവത്സര തീരുമാനങ്ങൾ എടുക്കുന്ന പതിവിന്റെ ചരിത്രം പരിശോധിക്കുന്നത് രസാവഹമാണ്. പുതുവത്സര തീരുമാനങ്ങളുടെ ചരിത്രം തേടി പിന്നോട്ട് പോകുമ്പോൾ നാം എത്തുന്നത് പുരാതന മെസോപ്പെട്ടൊമിയയിലാണ്. ഏകദേശം 4000 വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോണിയക്കാരാണ്
മനുഷ്യരുടെ നല്ല ഗുണങ്ങളെ തിരിച്ചറിയാനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രയത്നങ്ങൾക്ക് ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ, യഥാർത്ഥത്തിൽ മനുഷ്യരുടെ നല്ല ഗുണങ്ങളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും അവയെ കുറിച്ച് ചിന്തിക്കാനും ഉചിതമായ സമയമാണ്.
സാധാരണ എല്ലാ സിനിമകളും ഫാമിലിയിൽ എല്ലാവരുംകൂടിയാണ് കാണാൻ പോകുന്നത്. മാർക്കോ 18 വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് ലഭിക്കില്ല എന്ന് തീറ്ററിൽ എഴുതി വെച്ചിരിക്കുന്നത് കണ്ടതുകൊണ്ട് കുട്ടിയെ കൂടെ കൂട്ടിയില്ല. വലിയ വയലൻസ് ഉള്ള സിനിമയാണ് എന്ന് കേട്ടിരുന്നു. അതുകൊണ്ട് വല്ലാതെ പേടിവരുമോ എന്ന് ചിന്തിച്ചാണ്
ഒരമ്മ തന്റെ സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ചാലോ, കൊന്നുകളഞ്ഞാലോ എന്നൊക്കെ ആലോചിക്കുന്ന അവസ്ഥ എത്ര ഭീകരം ആയിരിക്കും അല്ലേ. ഇനി പറയാൻ പോകുന്നത് ഒസിഡി (Obsessive Complusive Disorder) എന്ന മനഃശാസ്ത്ര പ്രശ്നത്തെക്കുറിച്ചാണ്. ഒസിഡിയെ പലപ്പോഴും അമിത വൃത്തി, ആവർത്തിച്ചു ഒരു കാര്യം ചെക്ക് ചെയ്യുക എന്നെല്ലാമാണ്
ഋതുക്കൾ മാറുന്നതിനനുസരിച്ച് ആളുകളിൽ ഉണ്ടാകുന്ന ഒരിനം വിഷാദരോഗമാണ് സാഡ് (SAD) എന്നു വിളിക്കുന്ന സീസണൽ അഫക്ടീവ് ഡിസോർഡർ. എല്ലാവർഷവും ഒരേസമയത്ത് ഇത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഹേമന്തത്തിന്റെ ആരംഭത്തിൽ തുടങ്ങി ശിശിരകാലം മുഴുവൻ തുടരുന്ന സാഡ്, ഊർജമാകെ നഷ്ടപ്പെട്ട് വിഷാദത്തിനടിപ്പെടുന്ന
നവംബർ 19 ലോക പുരുഷ ദിനമാണ്. ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ മാനസികാരോഗ്യം ഇന്ന് ഗൗരവമായ ചർച്ചാ വിഷയമാണ്. ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പത്തിൽ രണ്ട് പുരുഷന്മാരെങ്കിലും ജീവിതത്തിൽ ഗുരുതരമായ മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഇതിൽ നാൽപത് ശതമാനം പേർ മാത്രമാണ് ചികിത്സ തേടുന്നതെന്നത്
ആഡംബര കാറുകളും, ഡിസൈനർ വസ്ത്രങ്ങളും, അതിസമ്പന്നമായ ജീവിതശൈലിയും കൊണ്ട് ആഡംബരത്തെ നിർവചിക്കുന്ന ഈ ലോകത്ത്, യഥാർത്ഥ ആഡംബരം എന്താണെന്ന് നമുക്ക് പുനർചിന്തനം നടത്തേണ്ടതുണ്ട്. സമൂഹം പലപ്പോഴും ആഡംബരത്തെ ഭൗതിക സമ്പത്തുമായി ബന്ധപ്പെടുത്തുമ്പോൾ, യഥാർത്ഥ ആഡംബരം നമ്മുടെ ചുറ്റുമുള്ള ലളിതമായ കാര്യങ്ങളിലാണ്
ചോദ്യം : എന്റെ മകൾക്കു 15 വയസ്സുണ്ട്. അവൾ തടി കൂടുന്നു എന്നു കരുതി ഈയിടെയായി ഭക്ഷണം നന്നെ കുറച്ചിരിക്കുകയാണ്. ശരീരം അടുത്തകാലത്ത് നല്ലവണ്ണം ക്ഷീണിച്ചിട്ടും ഉണ്ട്. ഇത് എന്തെങ്കിലും അസുഖം ആകുമോ എന്നാണു പേടി. എന്തു ചെയ്യണം ഡോക്ടർ? ഉത്തരം : സാധാരണയായി കൗമാരപ്രായത്തിൽ ആരംഭിക്കുന്ന ഒരു അസുഖം ആണ്
പ്രായമായവരിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വിഷാദത്തെ പ്രതിരോധിക്കാനുള്ള ലളിതമായ ചില മാർഗങ്ങൾ ഇതാ... ∙ ദിവസവും 7–8 മണിക്കൂർ കൃത്യമായ ഉറക്കം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുക. ∙ ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. ∙ നല്ല സുഹൃദ്സംഘങ്ങളെ നിലനിർത്തുക. ∙
ജോലിസ്ഥലത്തു നിന്നുള്ള പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിക്കൊള്ളട്ടെ, പൊതുസ്ഥലത്തു വച്ച് നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവമോ സ്നേഹിക്കുന്ന ആളുകളിൽ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകളോ ആയിക്കൊള്ളട്ടെ എങ്ങനെ ഇവയോട് പ്രതികരിക്കണം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. നമ്മോട് പരുഷമായി പെരുമാറുന്ന ആളോട്
ഏതു വിധേനയും ശ്രദ്ധാകേന്ദ്രമായി തീരുവാൻ പണിപ്പെടുന്നവരെ കണ്ടിട്ടുണ്ടോ? എപ്പോഴും തങ്ങളെ എല്ലാവരും ശ്രദ്ധിക്കണമെന്ന ആഗ്രഹത്തിനു പുറത്ത് അവർ ചെയ്തു കൂട്ടാത്തതായി ഒന്നുമുണ്ടാവില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, രൂപഭാവത്തിൽ അമിതമായി ശ്രദ്ധാലുവായിരിക്കുക, ആത്മാർഥ അടുപ്പം തോന്നാത്തവരോടു പോലും
ലോക മാനസികാരോഗ്യ ദിനത്തിൽ കുറിപ്പ് പങ്കുവച്ച് രമേശ് ചെന്നിത്തല. കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാകുന്നതിലാണ് കാര്യമെന്നും മരണവഴികളായിക്കൊണ്ടിരിക്കുന്ന തൊഴിലിടങ്ങള്‍ ആനന്ദത്തിന്റെ ഇടങ്ങളാക്കണമെന്നും രമേശ് ചെന്നിത്തല പറയുന്നു. അതിവേഗത്തില്‍ മുന്നോട്ടു പോകുന്ന മനുഷ്യരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം
∙ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ ലോക ആരോഗ്യ സംഘടനയുടെ (World Health Day - W.H.O) ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ
ഇന്ന് ലോക മാനസികാരോഗ്യ ദിനം.തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് ഇന്നത്തെ ദിനത്തിൻറെ ആപ്തവാക്യം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെ ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്- തങ്ങളുടെ അറിവിനും കഴിവിനും അപ്പുറമുള്ള തൊഴിൽപരമായ ആവശ്യകതകളോട് തൊഴിലാളിക്ക്
ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം
ഒരു പ്രണയം അവസാനിപ്പിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പം ഉണ്ട്. അത്ര നാളും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവളും പ്രിയപ്പെട്ടവനുമൊക്കെയായി കൊണ്ട് നടന്ന ആ വ്യക്തിയുമായിട്ടുള്ള എല്ലാ ആശയവിനിമയവും പൂര്‍ണ്ണമായും നിര്‍ത്തണോ വേണ്ടയോ എന്നത്. ചിലപ്പോഴൊക്കെ ക്ലീനായി കാര്യങ്ങള്‍ പറഞ്ഞ് രണ്ടും
ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുള്ളവരാണ് നാം ഓരോരുത്തരും. ചിലര്‍ക്ക് അത് തൊഴിലിന്റെ ഭാഗമായി ചെയ്യേണ്ടി വരാം. മറ്റു ചിലര്‍ക്കാകട്ടെ വ്യക്തിജീവിതത്തിന്റെ ഭാഗമാകും തര്‍ക്കങ്ങള്‍. ഈ വാദപ്രതിവാദത്തില്‍ നമ്മുടെ ഭാഗം വിജയിപ്പിച്ചെടുക്കേണ്ടത് ചില
ചോദ്യം : എന്റെ അമ്മയ്ക്ക് 65 വയസ്സാണ്. രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നുണ്ട്. ഞങ്ങള്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ അച്ഛനും അമ്മയും തനിച്ചാണു വീട്ടില്‍. എന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളാണ്. വീട്ടിലെ എല്ലാ പണികളും കഴിഞ്ഞാണ് ജോലിക്കു പോകുന്നത്. എന്നാലും അമ്മയ്ക്ക് എന്തെങ്കിലും കുറ്റം
നടിമാരായ മലൈക അരോറയുടെയും അമൃത അരോറയുടെയും പിതാവ് അനിൽ അരോറയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താമസിച്ച കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കൂട്ടുകാർ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. അന്ന് മുതൽ അവന്റെ മനസ്സിൽ ആ സംശയം തുടങ്ങുകയായിരുന്നു. താൻ ഹോമോസെക്ഷ്വൽ ആണോ? ഈ ചിന്ത നിരന്തരം അവന്റെ മനസ്സിന്റെ സംശയം നഷ്ടപ്പെടുത്തി തുടങ്ങി. ഹോമോസെക്ഷ്വൽ ആയുള്ള വ്യക്തികളോടുള്ള ഭയമോ നെഗറ്റീവ് മനോഭാവമോ ആയിരുന്നില്ല ആ ചെറുപ്പക്കാരന്റെ
ആത്മഹത്യ ഒരു ഗുരുതരമായ ആഗോള ആരോഗ്യ പ്രതിസന്ധിയായാണല്ലോ കണക്കാക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 703,000 പേർ ആത്മഹത്യ ചെയ്യുന്നു, അതായത് ഓരോ 40 സെക്കൻഡിലും ഒരു മരണം. 2021-ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 1.64 ലക്ഷം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത്
"ഡോക്ടർക്ക് ഞങ്ങളെ ഓർമ്മയുണ്ടോ?" വാതിൽ കടന്നുവന്ന ദമ്പതികൾ കണ്ണീരോടെ എന്നോട് ചോദിച്ചു. പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിവന്നത് എട്ടു വയസ്സുകാരൻ വരുണിന്റെ മിഴികളാണ്. നിസ്സഹായതയും പേടിയും നിരാശയും നിറഞ്ഞ നോട്ടമായിരുന്നു അവന്റേത്. ഒർമ വന്ന ആ നിമിഷത്തിൽ തന്നെ ഞാൻ ചോദിച്ചു, നിങ്ങൾ എന്താണ് പിന്നീട്
പ്രകൃതിദുരന്തമോ മനുഷ്യനിർമ്മിത ദുരന്തമോ ആയിക്കൊള്ളട്ടെ അതിൻറെ വ്യാപ്തി കടലാസുകളിലും കണക്കുകളിലും ഒതുക്കാനും വിലയിരുത്താനും കഴിയുമായിരിക്കും. എന്നാൽ അത് ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന മാനസിക വിഷമങ്ങളുടെയും സമ്മർദ്ദങ്ങളുടെയും അളവ് തിട്ടപ്പെടുത്താനോ രേഖപ്പെടുത്താനോ പരിമിതികളും പരിധികളും ഉണ്ട്.
ഇതുവരെ നിശ്ശബ്ദരായിരുന്നവർ ഇപ്പോൾ ആരോപണങ്ങളുമായി മുന്നോട്ടു വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതലുള്ള പലരുടെയും ചിന്ത. അന്നില്ലാതിരുന്ന പ്രശ്നം ഇപ്പോൾ ഇവർക്ക് എങ്ങനെ ഉണ്ടായി? തെളിവുകൾ ഉണ്ടോ? വേട്ടക്കാരെ പിന്തുണയ്ക്കുന്ന പലരും പറയുന്ന ന്യായങ്ങളിൽ
സ്ത്രീ അടുക്കളയിൽ നിന്നിറങ്ങി തൊഴിലിടങ്ങളിൽ എത്തി എന്നതാണ് ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യേകത. ഈ രീതിയിൽ സ്ത്രീകളുടെ എണ്ണം കൂടിയെന്ന് മാത്രമല്ല പുരുഷന്മാരുടെ ജോലി സാധ്യതക്ക് പോലും ഭീഷണിയായി തീരുകയും ചെയ്തു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾ പൊതുവേ കുറവായതിനാൽ മാനേജ്മെന്റിന് കൈകാര്യം ചെയ്യാൻ
ജീവിതത്തിലെ പല ഘട്ടങ്ങളും കാരണം നമുക്കൊക്കെ അസന്തുഷ്ടി ഉണ്ടാകാറുണ്ട്. ഈ സന്തോഷമില്ലായ്മയ്ക്ക് കാരണം കണ്ടെത്തി പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനും സന്തോഷമായിരിക്കാനും സാധിക്കും. അസന്തുഷ്ടിക്ക് കാരണങ്ങൾ എന്തൊക്കെയെന്നും എങ്ങനെ അവയെ മറികടന്നു സന്തോഷം കണ്ടെത്താമെന്നും നോക്കാം. ∙മറ്റുള്ളവരെ
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് റീറിലീസ് ചെയ്യുകയാണല്ലോ. നിലവാരം കുറഞ്ഞ ഹൊറർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തവും ഉദ്വേഗവും തമാശനിറഞ്ഞതുമാണ് മണിച്ചിത്രത്താഴ്. മനുഷ്യനെ വിശ്വസിപ്പിക്കാൻ തക്കവണ്ണം സകല ചേരുവകളും ചേർത്ത് എടുത്ത ഒരു സിനിമ. അതുകൊണ്ട് തന്നെയാണ് ഇന്നും ഈ
ഒറ്റ രാത്രികൊണ്ടാണ് മലയാളത്തിന്റെ ഭൂപടത്തിൽ നിന്ന് രണ്ടു ഗ്രാമങ്ങൾ ഒഴുകിയൊലിച്ചു പോയത്. സ്വപ്നങ്ങൾ കണ്ടുറങ്ങിയ ജീവിതങ്ങളുടെമേലാണ് ഒരശിനിപാതം പോലെ പേമാരി കോരിചൊരിഞ്ഞത്. പ്രകൃതിയുടെ വികൃതികൾ വളരെ സങ്കീർണമാണ്. ഇടനെഞ്ചുപിടയുന്ന വേദനയോടെയല്ലാതെ പ്രകൃതിദുരന്തങ്ങളെ നമുക്ക് ഓർക്കാനാകില്ല. മറ്റു ലോക
Results 1-50 of 69