ADVERTISEMENT

ഒരു ആർക്കിടെക്ട്, ഏറെ വൈകാരിക സ്മരണകളുള്ള സ്വന്തം കുടുംബവീട് നവീകരിച്ച കഥയാണിത്. 80 വർഷത്തിലധികം പഴക്കമുള്ള, ഒരുപാട് തലമുറകൾ ജീവിച്ച, താൻ ബാല്യകാലം ചെലവഴിച്ച ഗൃഹാതുര സ്മരണകൾ നിറയുന്ന വീട്, ഒരു നിയോഗം പോലെ ആർക്കിടെക്ട് പരിഷ്കരിച്ചെടുത്തു. 'ഹൗസ് ഓഫ് റോസ്' എന്ന പേരിനെ അന്വർഥമാക്കുംവിധം ചൈതന്യം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com