Activate your premium subscription today
അമ്മയും രണ്ടു മക്കളുമുള്ള കുടുംബത്തിന് ആറു സെന്റ് സ്ഥലത്തു പരമാവധി ചെലവു ചുരുക്കി ഒരു വീട്. ആദ്യഘട്ടമെന്നോണം മൂന്നു സെന്റിൽ വീടിന്റെ വിസ്തൃതി ചുരുക്കി. ബാക്കി മുറ്റമായി നിലനിർത്തി. പറമ്പിലുണ്ടായിരുന്ന മരങ്ങളൊന്നും മുറിച്ചില്ല. കന്റംപററി മാതൃക ഡിസൈനിനു സ്വീകരിച്ചു. മുറ്റത്തു ബേബി മെറ്റൽ വിരിച്ചു.
വിദേശമാതൃകയിലൊരു വീടാണ് എൻജിനീയർ ആഷിഖും ഭാര്യ ഫാത്തിമയും മനസ്സിൽ കണ്ടത്. പരമ്പരാഗത നിർമാണരീതികളിൽ നിന്നു മാറി തങ്ങളുടെ വീട് വേറിട്ടു നിൽക്കണമെന്ന് അവരാഗ്രഹിച്ചു. വിശാലമായ ഇടങ്ങളോടെ, കാറ്റും വെളിച്ചവും ധാരാളം കിട്ടുന്ന, ആരെയും ആകർഷിക്കുന്ന, എന്നും പുതുമയോടെ നിൽക്കുന്ന ഒരു വീട്. ഈ ആഗ്രഹങ്ങളുമായി
ഈ വഴി പോകുമ്പോൾ വള്ളിച്ചെടികൾ വല്ലാതെ കാടുപിടിച്ചു കിടക്കുന്നല്ലോ എന്നതിനപ്പുറം ആർക്കും ഒന്നും തോന്നാനിടയില്ല എന്നാൽ ഈ വള്ളിക്കാടിനുള്ളിൽ ഒരു വീടുണ്ടെന്നും അധ്യാപക ദമ്പതിമാരായ പ്രിന്സ് സോണിയയും മക്കൾ സെറാഫിനോടും എഫ്രായിമിനോടും അമ്മ പൊന്നമ്മയോടുമൊപ്പം ഇവിടെ സ്ഥിരതാമസമുണ്ടെന്നും അറിയുമ്പോൾ ആരുമൊന്ന്
കൊല്ലം ജില്ലയിലെ ചവറ കൊറ്റൻകുളങ്ങരയിൽ പത്തു സെന്റിൽ 1574 സ്ക്വയർ ഫീറ്റിൽ സ്ട്രക്ചറും ഇന്റീരിയറുമടക്കം 43 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ വീടിന്റെ വിശേഷങ്ങൾ കാണാം. സമകാലിക ശൈലിയിലുള്ള ഈ വീടു പൂർത്തിയാക്കാൻ ആകെ ചെലവായ തുക. ആർമി ഉദ്യോഗസ്ഥനായ ശ്രീരാജിന്റെയും കുടുംബത്തിന്റെയും വീടാണിത്. വീടു
പെരുമ്പാവൂരിലാണ് നെജുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതികുറഞ്ഞ പ്ലോട്ടിൽ പിന്നിലേക്കിറക്കിയാണ് വീടൊരുക്കിയത്. സമീപം പഴയ വീട് സ്ഥിതിചെയ്യുന്നു. ഇതുമായി ആശയവിനിമയം ചെയ്യുംവിധമാണ് ട്രോപ്പിക്കൽ ശൈലിയിലൊരുക്കിയ പുതിയ വീടിന്റെ ഡിസൈൻ. ഫ്ലാറ്റ്+ സ്ലോപ് മേൽക്കൂരകളാണ് വീടിന്റെ ഭംഗി. കാർ പോർച്ചും
അരൂരിലാണ് അഗസ്റ്റിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. താഴെ മാതാപിതാക്കളും മുകളിൽ വീട്ടുകാരനും കുടുംബവും. അങ്ങനെ രണ്ടു തലമുറയുടെ അഭിരുചിക്കും ആവശ്യത്തിനും അനുസരിച്ചാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. 'വീടുകണ്ടാൽ കാലങ്ങളായി ഇവിടെയുണ്ടായിരുന്നു എന്നുതോന്നണം' എന്ന ആവശ്യപ്രകാരം പഴയ കെട്ടിടം
എറണാകുളം കാഞ്ഞിരമറ്റത്ത് ചെത്തിക്കോട് പള്ളിക്കു സമീപം ഉള്ള തികച്ചും ഗ്രാമന്തരീക്ഷത്തിലാണ്ഈ വീടുള്ളത്. 13സെന്റ് നീളമുള്ള റെക്റ്റൻഗുലർ പ്ലോട്ടാണ് ഉണ്ടായിരുന്നത്. നീളത്തിലുള്ള എലിവേഷൻ ഡിസൈനാണ് വീടിന്റെ ഭംഗി. സമകാലീന ശൈലിയിലുള്ള വീട് വേണം എന്ന് വീട്ടുടമ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്ലാനിങ് ഘട്ടം
ഇത്ര ചെറിയ സ്ഥലത്ത് ആരും നോക്കിപ്പോകുന്ന പോലെ മനോഹരമായും ലളിതമായും ഒരു വീട്. ഉടമസ്ഥർക്ക് വീടിനെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു. അതു പ്ലാനിങ്ങും എക്സിക്യൂഷനും എളുപ്പമാക്കിയെന്ന് വീടിന്റെ ശിൽപി ആർക്കിടെക്ട് സുരാഗ് വിശ്വനാഥൻ പറയുന്നു. വീട് കാണാൻ ലളിതമായിരിക്കണം. പരിപാലനം എളുപ്പമായിരിക്കണം.
ഒരു സെന്റിൽ 350 ചതുരശ്രയടി വീട്. അതും രണ്ടരലക്ഷം രൂപയ്ക്ക്. ഞെട്ടിയില്ലേ? ആരും ഞെട്ടിപ്പോകും സുമയ്യയുടെയും നിഖിലിന്റെയും വീടുപണിയുടെ കഥയറിഞ്ഞാൽ. റോഡരികിലെ ഷീറ്റിട്ടു മറച്ച വീട്ടിൽ നിന്ന് സൗകര്യങ്ങളെല്ലാമുള്ള ഇക്കാണുന്ന ‘പാരഡൈസ്’ എന്ന വീടുവരെയെത്തിയത് സുമയ്യ എന്ന മിടുക്കിയുടെ കഠിനാധ്വാനവും
ഒരു കുന്നിന്മുകളിലാണ് പ്ലോട്ട്. വീട് പ്ലാൻ ചെയ്യുമ്പോൾ പ്രധാനമായും രണ്ട് ആഗ്രഹങ്ങളായിരുന്നു. ഒന്ന്, പരിപാലനം എളുപ്പമുള്ള, ബജറ്റ് കുറവുള്ള ഒരുനില വീടുമതി. രണ്ട് വൈകുന്നേരങ്ങളിൽ സൂര്യാസ്തമനം കാണാൻ ഓപ്പൺ ടെറസ് വേണം. ഇവിടേക്ക് പുറത്തുനിന്ന് സ്റ്റെയർ വേണം. സമകാലിക ശൈലിയിൽ ബോക്സ് മാതൃകയിലാണ് പുറംകാഴ്ച.
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലുള്ള അഭിലാഷ് – ശ്രീലു ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പരമ്പരാഗത ശൈലിയിൽ മനോഹരമായി ഒരുക്കിയ വീട്. 1880 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷത്തിന് പൂർത്തിയാക്കി. ശ്രീലു– ഞങ്ങള് ഇവിടെ രണ്ടുമാസമായി താമസം തുടങ്ങിയിട്ട്. പുലരി എന്നാണ് വീടിന്റെ പേര്.
സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകളിൽ കാണുന്ന പോലെയൊരു വീട്. പച്ചപ്പട്ടുടുത്ത വയലേലകളിലേക്ക് തുറക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ഭംഗിയും നൈർമല്യവുമുള്ള വീട്. മലപ്പുറം അരീക്കോടാണ് സുഹൈലിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയിൽ പഴയ കളിമൺ ഓട് പുനരുപയോഗിച്ചു. അതിനാൽ
കൊച്ചിയുടെ തിരക്കേറിയ ജീവിതത്തിൽ നിന്നും മാറി വളരെ ശാന്തവും പ്രകൃതിസുന്ദരവുമായ ഗ്രാമീണാന്തരീക്ഷത്തിൽ പണിതുയർത്തിയിരിക്കുന്നസ്വപ്നവസതിയാണ് വില്ല ലഗോം. പേര്സൂചിപ്പിക്കുംപോലെ സമതുലിതമായി രൂപകൽപന ചെയ്തിരിക്കുന്നു. തട്ടുകളായുള്ള ഭൂപ്രകൃതിയിൽ ഇണങ്ങിച്ചേരുന്ന തരത്തിൽ മൂന്നു നിലകളിലായിട്ടാണ് ഈ ഭവനം
തൊടുപുഴയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 10 സെന്റ് സ്ഥലത്ത് പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ആഗ്രഹം. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല ബോക്സുകളുടെ സങ്കലനമായിട്ടാണ് എലിവേഷൻ അനുഭവപ്പെടുക. ഓഫ് വൈറ്റ്+ ഗ്രേ നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ചുറ്റുപാടുകൾ
കേരളീയ ഗ്രാമീണ ശൈലിയിലുള്ള വീട് എന്നതായിരുന്നു പ്രവാസിയായ ലിജോയുടെയും ഭാര്യ ലിസയുടെയും സ്വപ്നം. ആഡംബര രീതികള്ക്ക് പ്രാധാന്യം നല്കാതെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇരിങ്ങാലക്കുടയിലുള്ള ഈ വീട് രൂപകല്പന ചെയ്തത്. പരിപാലന സൗകര്യത്തിനു മുന്തൂക്കം നല്കിക്കൊണ്ട് ലാളിത്യം
കൊച്ചി പോലെയുള്ള നഗരങ്ങളിൽ മുറിച്ചിട്ട ചെറിയ പ്ലോട്ടുകളിൽ വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കാനേറെയുണ്ട്. ഭാവിയിൽ സമീപമുള്ള പ്ലോട്ടുകളിലെല്ലാം വീടുകൾ ഉയരാം. അത് മുൻകൂട്ടിക്കണ്ട് സ്വകാര്യതയ്ക്ക് വേണ്ട ഡിസൈനുകൾ വീടുകളിൽ നേരത്തെ വയ്ക്കണം. അത്തരത്തിൽ കൊച്ചിയിൽ ഡെവലപ് ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശത്തെ 5
കേരളത്തിൽ പൊതുവെ ചെറിയ വീടുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. വീടുകളുടെ വലുപ്പം മൊത്തത്തിൽ കുറയുന്നുണ്ട്. നിർമാണമേഖലയിൽ ഏറ്റവും അന്വേഷണങ്ങൾ ഉള്ളത് ചെലവ് കുറഞ്ഞ വീടുകൾക്കാണ്. അത്തരത്തിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങൾ കാണാം.
തിരുവനന്തപുരം നെടുമങ്ങാടാണ് ഈ വീട്. സഹോദരനായി ആർക്കിടെക്ട് രൂപകൽപന ചെയ്ത വീടെന്ന പ്രത്യേകതയുമുണ്ട്. ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായി ഒരുക്കിയ വസതിയാണിത്.
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ 15 സെന്റിൽ 1800 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഇന്റീരിയറും ലാൻഡ്സ്കേപ്പിങ്ങും അടക്കം 43 ലക്ഷം രൂപയ്ക്കാണ് ഈ വീട് പൂർത്തിയാക്കിയിരിക്കുന്നത്. വീതി കുറഞ്ഞ് നീളത്തിലുള്ള പത്തു സെന്റിലാണ് വീടിരിക്കുന്നത്. പിൻവശത്ത് അഞ്ചു സെന്റ് കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി മാറ്റി
കോട്ടയത്തെ ചാന്നാനിക്കാടുള്ള വിമലിന്റെയും ദിവ്യയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പച്ചപ്പട്ടുടുത്ത വയലിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന മനോഹരമായ വീട്, പല വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകൾ തരുന്ന മൂന്നു മുഖങ്ങളുള്ള വീട്. വീടിന്റെ ആർക്കിടെക്റ്റായ റുക്സാനയുടെ വാക്കുകളിലേക്ക് പത്തു സെന്റിലാണ്
തൃശൂർ നടത്തറയാണ് ഹരീഷ്- സന്ധ്യ ദമ്പതികളുടെ വീട്. ആർക്കിടെക്ടിന്റെ സ്വന്തം വീട് കണ്ടിഷ്ടമായി, വീട്ടുകാർ പണി ഏൽപിക്കുകയായിരുന്നു. അമിത ആർഭാടങ്ങൾ ഇല്ലാത്ത, ഒത്തുചേരലുകൾക്കായി ധാരാളം ഇടങ്ങളുള്ള, കാറ്റും വെളിച്ചവും നിറയുന്ന വീട് എന്ന സ്വപ്നം ആർക്കിടെക്ട് പൂർത്തിയാക്കി നൽകി. ഉയരം കൂട്ടി ജിഐ ട്രസ് ചെയ്ത
ഇവിടെ എങ്ങനെ ക്രിക്കറ്റ് കളിക്കും?ബെംഗളൂരുവിലെ ഗ്ലാസ് വീട് വൈറലായപ്പോൾ അതിനടിയിൽ വന്ന രസകരമായ കമന്റുകളിൽ ഒന്നാണിത്. മുൻനിര മാധ്യമങ്ങളും യൂട്യൂബർമാരും വീടിന്റെ ദൃശ്യങ്ങൾ പകർത്താൻ ഒഴുകിയെത്തി. ഇത് ഒരു മലയാളിയുടെ വീടാണ് എന്നതാണ് മറ്റൊരു കൗതുകം. ചെങ്ങന്നൂർ സ്വദേശിയും ആർക്കിടെക്ടുമായ തോമസ് എബ്രഹാമിന്
നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന 11 സെന്റ് പ്ലോട്ട്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്. ട്രോപ്പിക്കൽ ഫ്യൂഷൻ ശൈലിയിൽ സ്ലോപ്+ ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമായാണ് എലിവേഷൻ. വശത്തായി പ്രീഫാബ്രിക്കേറ്റഡ് കാർ പോർച്ച് ഒരുക്കി. മെറ്റൽ+ എസിപി കോംബിനേഷനിലാണ് ഇത് നിർമിച്ചത്. സിറ്റൗട്ട്,
കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള റഹിഷാദിന്റെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക്. ഇന്റീരിയർ മേഖലയിൽ ജോലി നോക്കുന്ന റഹിഷാദ് തന്നെയാണ് ഈ വീടിന്റെയും ഇന്റീരിയർ ചെയ്തിരിക്കുന്നത്. ∙പഴയവീടിനു മുകളിൽ ഒരു വീട് എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തിയത്? പ്രധാനമായും ബഡ്ജറ്റ് അതുകൂടാതെ മാതാപിതാക്കളെ
വീട് താമസിക്കാനുള്ള ഒരിടം എന്നതിനപ്പുറം അത് ജീവിതത്തിന്റെ ഒരു കാവ്യമാണ്. അത്തരത്തിൽ പ്രകൃതിയുടെ ശാന്തതയെ നിറമാക്കി, അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് സമകാലിക ശൈലിയിൽ നിർമിച്ചതാണ് ഈ സ്വപ്നഭവനം. കണ്ണൂർ ജില്ലയിലെ മാത്തിൽ എന്ന സ്ഥലത്താണ് സതീഷന്റെയും കുടുംബത്തിൻ്റെയും 'പത്മ' എന്ന മനോഹര ഭവനം.10
Results 1-25 of 1463