Download Manorama Online App
പാലക്കാടാണ് ഷാജഹാന്റെയും കുടുംബത്തിന്റെയും സ്വപ്നഭവനം. വിശാലമായ പ്ലോട്ടിൽ നിർമിച്ച വീട് മനോഹരമായ കാഴ്ചാനുഭവമാണ് നൽകുന്നത്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് ലീനിയർ പാറ്റേണിലാണ് എലിവേഷൻ. ക്ലാഡിങ്, ജാളികൾ എന്നിവ പുറംകാഴ്ചയ്ക്ക് വേർതിരിവേകുന്നു. വീടിന്റെ ഭംഗി
നഗരപ്രദേശങ്ങളിൽ വീടുകൾ രൂപകൽപന ചെയ്യുമ്പോഴുള്ള വെല്ലുവിളി സ്ഥലപരിമിതിയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടുകാരുടെ വിശാലമായ ആഗ്രഹങ്ങൾ ഉൾക്കൊള്ളിക്കുക എന്നതാണ് ഇതിൽ പ്രധാനം. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിലാണ് ഈ വീട് നിർമിച്ചത്. പരമാവധി
കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് രാജീവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുതിയ കാലത്തിനൊത്തവണ്ണം ചിട്ടപ്പെടുത്തിയ മോഡേൺ സ്മാർട്ട് വീടാണിത്. സമകാലിക- ട്രോപ്പിക്കൽ ശൈലികൾ പുറംകാഴ്ചയിൽ സമന്വയിക്കുന്നു. സ്റ്റോൺ ക്ലാഡിങ്, റൂഫിൽ ഫണ്ടർമാക്സ് പാനൽ എന്നിവ പുറംകാഴ്ച ആകർഷകമാക്കുന്നു. നീളംകുറഞ്ഞു വീതിയിലുള്ള
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട് മനോരമവീടിലൂടെ വൈറലായിരുന്നു. ഇനി കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഭവനസമുച്ചയത്തിന്റെ വിശേഷങ്ങൾ കാണാം. ഭക്ഷ്യസംസ്കരണ ബ്രാൻഡായ അജ്മി, കോട്ടയം ഈരാറ്റുപേട്ടയിൽ, 50,000 സ്ക്വയർഫീറ്റിൽ നിർമിച്ച മൂന്ന് കൊട്ടാരങ്ങളുടെ വിശേഷങ്ങൾ കണ്ടാലും പറഞ്ഞാലും തീരില്ല. അജ്മി ഗ്രൂപ്പ്
ചങ്ങനാശേരി പാറേപ്പള്ളിയിലാണ് ജോസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ട്രോപിക്കൽ+ കന്റെംപ്രറി ശൈലികളുടെ സങ്കലനമായാണ് വീടൊരുക്കിയത്. റോഡിൽനിന്ന് അൽപം ഉയർന്ന 12 സെന്റിൽ പരമാവധി സ്ഥലഉപയുക്തത നൽകിയാണ് വീട് നിർമിച്ചത്. ഫ്ലാറ്റ്-സ്ലോപ് റൂഫുകളുടെ കൂടിച്ചേരലാണ് പുറംകാഴ്ച മനോഹരമാക്കുന്നത്. വെള്ള
കോട്ടയത്തെ ഈ ക്ലാസിക് ശൈലിയിലുള്ള ഒറ്റനിലവീട്ടിൽ പരമ്പരാഗത ശൈലിയും കൊളോണിയല് ഘടകങ്ങളും ഭംഗിയായി സമമ്പയിപ്പിച്ചിരിക്കുന്നു. ലളിതമായ ഇളംനിറത്തിലാണ് പുറംഡിസൈന്. ചുവന്ന കളിമണ് ഓടുകള് വിരിച്ച ചെരിവുള്ള മേൽക്കൂര ട്രഡീഷനൽ ഭംഗിയേകുന്നു. കൊളോണിയൽ അടയാളപ്പെടുത്തലായി ഗേബിൾ റൂഫുമുണ്ട്. കൊളോണിയല്
കുതിച്ചുയരുന്ന നിർമാണച്ചെലവുകൾ വീടുപണിയുന്ന സാധാരണക്കാർക്ക് വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ പോക്കറ്റിലൊതുങ്ങുന്ന ബജറ്റിൽ, സുന്ദരമായ വീട് സഫലമാക്കാം എന്ന് തെളിയിക്കുകയാണ് ഈ വീടിന്റെ കഥ. ചേർത്തലയ്ക്കടുത്ത് പതിനൊന്നാം മൈലിലാണ് സിവിൽ പൊലീസ് ഓഫീസറായ ജിതിന്റെയും കുടുംബത്തിന്റെയും ഈ
പ്രവാസി മലയാളികളായ ദമ്പതികൾക്കു വേണ്ടി അവരുടെ ആഗ്രഹങ്ങൾ കോർത്തിണക്കി നിർമിച്ച വീടാണ് House in between. കേരളത്തിന്റെ കാലാവസ്ഥ സവിശേഷതയ്ക്ക് അനുസരിച്ച് മിതത്വം പാലിച്ചുള്ള നിർമാണ രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും സൗന്ദര്യാത്മകമായി സമന്വയിക്കുന്നിടത്താണ് House in
ഇപ്പോൾ സമകാലിക ശൈലിയിലുള്ള വീടുകളുടെ വസന്തകാലമാണ്. പക്ഷേ വേഗം ആവർത്തനവിരസമാകുന്നു എന്നൊരു പ്രശ്നവും ഇതിലുണ്ട്. സമകാലിക ശൈലിയിൽ പുതുമകൾ പരീക്ഷിച്ചാണ് പുതുതലമുറ ആർക്കിടെക്ട്സ് ഈ പരിമിതി മറികടക്കുന്നത്. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്. കണ്ണൂർ കൂത്തുപറമ്പയിലാണ് എബിൻ-നീതു ദമ്പതികളുടെ ഈ സ്വപ്നഭവനം.
'സഹോദരങ്ങൾ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരമാകുന്നു' എന്ന ബൈബിൾ വാക്യം പോലെയാണ് ഈ വീടിന്റെ കഥ. രണ്ട് സഹോദരങ്ങൾ ചേർന്ന് വാങ്ങിയിട്ട പ്ലോട്ട്. അവിടെ അവിടെ പകുതിസ്ഥലത്ത് ഒരാൾ ആദ്യം വീട് വയ്ക്കുന്നു. വീട് രൂപകൽപന ചെയ്യുന്നത് ആർക്കിടെക്ടായ രണ്ടാമത്തെ സഹോദരനും ഭാര്യയും. അങ്ങനെ രക്തബന്ധങ്ങളുടെ
സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ,സങ്കൽപ ഗന്ധർവ്വലോകത്തിലോ,ദീപങ്ങളോ മണ്ണിൻ താരങ്ങളോ, നാദങ്ങളോ ദേവരാഗങ്ങളോ... ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലുള്ള ഈ വീട്ടിലെത്തിയപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ പഴയ സിനിമാപ്പാട്ടാണ്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് ഈ വീട്.
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം വീടും ഓഫിസും ഒരുക്കിയ കഥയാണിത്. കണ്ണൂർ ശ്രീകണ്ഠപുരത്താണ് ആർക്കിടെക്ട് തൻവി ആഷിക്കിന്റെ ഈ സ്വപ്നനിർമിതി. 'A' ഫ്രെയിം ആകൃതിയിൽ ഒരുക്കിയ ഓഫിസ് കം റസിഡൻസാണിത്. താഴെ ഓഫിസും മുകളിൽ സ്റ്റുഡിയോ അപാർട്മെന്റ് പോലെ വീടും ചിട്ടപ്പെടുത്തി. മറ്റൊരു
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീടൊരുക്കിയാൽ എങ്ങനെയിരിക്കും? അത് എന്തായാലും വ്യത്യസ്തമാകാതെ തരമില്ല. തിരുവനന്തപുരത്ത് ചെറിയ പ്ലോട്ടിൽ ഡിസൈനർ രാധാകൃഷ്ണൻ ഒരുക്കിയ സ്വപ്നഭവനത്തിൽ ഒരുപാട് സവിശേഷതകളുണ്ട്. പച്ചപ്പിനുള്ളിൽ ഒളിച്ചുകളിക്കുന്ന, പ്രകൃതിയോട് സംവദിക്കാൻ കഴിയുന്ന
കേരളത്തിൽ ഏകദേശം 13 ലക്ഷത്തോളം വീടുകൾ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടപ്പുണ്ട് എന്നൊരു വാർത്തയുണ്ടായിരുന്നു. ഇതിൽ പലതും വമ്പൻ ഇരുനില വീടുകളാണ്. ചെറുപ്പക്കാരുടെ പഠന-ഉപജീവനാർഥമുള്ള കുടിയേറ്റം വർധിച്ചതോടെ പല വീടുകളിലും മാതാപിതാക്കൾ മാത്രമാണുള്ളത്. മക്കൾക്ക് ആളാംപ്രതി നിർമിച്ചിട്ട കിടപ്പുമുറികൾ പലതും
കണ്ണൂർ തളിപ്പറമ്പിലാണ് പ്രവാസിയായ ഇഖ്ബാലിന്റേയും കുടുംബത്തിന്റെയും വീട്. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. HPL ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ജാളി സ്ക്രീനാണ് പുറംകാഴ്ചയിലെ കൗതുകം. കോർട്യാർഡിന്റെ ഭാഗമായ ഡബിൾ ഹൈറ്റുള്ള ഗ്ലാസ് ജാലകവും വേർതിരിവ് നൽകുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി
എറണാകുളം ജില്ലയിലെ നെട്ടൂരിൽ മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടിൽ 750 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ബോക്സ് ടൈപ്പ് എലിവേഷനിൽ നിർമിച്ച ഈ വീടിന്റെ സ്ട്രക്ചറിന് 7 ലക്ഷം രൂപയും ഫർണിച്ചർ ഉൾപ്പെടെ 12 ലക്ഷം രൂപയാണ് ആകെ ചെലവായത്. ആഷിക്ക്, ക്രിസ്റ്റീന ദമ്പതികളാണ് വീടിന്റെ നിർമാണ
'ചെറുതല്ലോ ചേതോഹരം' എന്ന ശൈലി അന്വർഥമാക്കുന്ന സ്വപ്നസുന്ദരഭവനത്തിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. മലപ്പുറം വേങ്ങരയിൽ 10 സെന്റിലാണ് വീട് പണിയാൻ പദ്ധതിയിട്ടത്. പച്ചപ്പും ദൂരെ മലയും കോടമഞ്ഞുമെല്ലാം വിരുന്നെത്തുന്ന പ്രകൃതിരമണീയമായ പ്രദേശമാണ്. ഈ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം 'റിസോർട് ഫീലുള്ള
കൊല്ലം മീയണ്ണൂർ എന്ന സ്ഥലത്താണ് അരുണിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ദീർഘചതുരാകൃതിയിൽ, നല്ല വ്യൂ ലഭിക്കുന്ന ഉയര്ന്ന പ്ലോട്ടിലാണ് വീടുപണിതത്. പരിപാലനം എളുപ്പമാക്കുന്നതിനുവേണ്ടി ഒരുനിലയിൽ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു. സമകാലിക ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലായി നൽകിയത്.
മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയിലുള്ള മനോജിന്റെയും ശ്രുതിയുടെയും കാർത്തിക എന്ന സ്വപ്നവീട്ടിലെ വിശേഷങ്ങൾ മോഡേൺ കന്റംപ്രറിയിൽ പണിത വീടാണിത്. എലിവേഷനു പ്രാധാന്യം നൽകാതെ വിവിധ ഇടങ്ങളുടെ സങ്കലനമായിട്ടാണു ഈ വീട് വിഭാവനം ചെയ്തിരിക്കുന്നത്. വീട്ടിലേക്കു കടന്നു വരുമ്പോൾ നമ്മളെ എതിരേൽക്കുന്നത് ഒരു പച്ച
വ്യത്യസ്തമായ ആകൃതിയും വെള്ള നിറത്തിന്റെ നൈർമല്യവുംകൊണ്ട് വിസ്മയിപ്പിക്കുകയാണ് തിരുവനന്തപുരത്തുള്ള ഈ ഭവനം. വ്യത്യസ്തമായ നിരവധി വീടുകൾ രൂപകൽപന ചെയ്ത് ശ്രദ്ധനേടിയ ആർക്കിടെക്ട് ശ്രീജിത് ശ്രീനിവാസാണ് ശിൽപി. നഗരമധ്യത്തിൽ ചുറ്റുപാടും വീടുകൾ നിറഞ്ഞ പ്രദേശത്തുള്ള 7.3 സെന്റിലാണ് വീടുപണിതത്. അതിനാൽ
നിർമാണ ചെലവുകൾ കുതിക്കുന്ന ഈ കാലത്ത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചെലവുകുറച്ചു സൗകര്യമുള്ള വീടൊരുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാലിവിടെ ഡിസൈനറായ അനിയൻ തന്റെ ജ്യേഷ്ഠനായി നിർമിച്ചു നൽകിയ വീടിന്റെ കഥ വ്യത്യസ്തമാണ്. കായംകുളത്ത് എട്ടര സെന്റില് വീതി കുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ 1400
പരമ്പരാഗത വീടുകളെ ഒരുപാട് സ്നേഹിക്കുന്ന അമേരിക്കൻ മലയാളിയായ ഡോ. തോമസ് മാത്യു, തന്റെ ജന്മനാടായ പത്തനംതിട്ട മാരാമണ്ണിൽ, പരമ്പരാഗത ഭംഗിയിൽ നിർമിച്ച മാലേത്തു മന എന്ന വീടിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം... പരമ്പരാഗത രീതിയിലുള്ള പടിപ്പുരയും ഗേറ്റും ചുറ്റും പച്ചപ്പോടുകൂടിയ വിശാലമായ മുറ്റവും കടന്നുചെന്നാൽ
ചുറ്റും കെട്ടിടങ്ങളുള്ള പ്രദേശത്തെ വെറും അഞ്ചര സെന്റിൽ സ്വസ്ഥസുന്ദരമായ വീടുവേണം. ഇതായിരുന്നു തിരുവനന്തപുരം നേമത്ത് വീടുപണിയാനുള്ള പദ്ധതിയുമായി ആർക്കിടെക്ടിനെ സമീപിച്ചപ്പോൾ വീട്ടുകാരുടെ ആവശ്യം. സ്ഥലപരിമിതിയും ചുറ്റുപാടുകളും വെല്ലുവിളി ഉയർത്തിയെങ്കിലും വീട്ടുകാരുടെ ആഗ്രഹം 100 % സാധ്യമാക്കി നൽകി
മാവേലിക്കര ചെട്ടികുളങ്ങരയിലുള്ള പ്രഭാസിന്റെയും ലതയുടെയും വീടാണിത്. ആർക്കിടെക്ട് രമേശ് കൃഷ്ണനാണ് ഈ വീട് രൂപകൽപന ചെയ്തത്. 100 വർഷത്തിലേറെ പഴക്കമുള്ള തറവാട് നിന്ന സ്ഥലത്ത് ആ പഴമ അനുസ്മരിപ്പിക്കുംവിധം പരമ്പരാഗത ഭംഗിയും പുതിയകാല സൗകര്യങ്ങളുമുള്ള വീടൊരുക്കി. മുൻവശത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച
തൃശൂർ കേച്ചേരിയിലാണ് പ്രവാസിയായ ഷനോജിന്റേയും കുടുംബത്തിന്റെയും പുതിയവീട്. ഇരുവശത്തും റോഡുള്ള, ചതുരാകൃതിയുള്ള 25 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങൾ സംരക്ഷിച്ചാണ് വീടിനിടംകണ്ടത്. വുഡ്+ മെറ്റൽ ഡിസൈനിലുള്ള ഓട്ടമേറ്റഡ് ഗെയ്റ്റ് കൂടാതെ ചെറിയ പടിപ്പുരയും
പുഴയുടെ മനോഹരകാഴ്ചകൾ, കിളികളുടെ കളകളാരവം, നിശബ്ദതയുടെ സൗന്ദര്യം...ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ഓരോ പ്രഭാതവും ഉണർന്നെഴുന്നേൽക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. എത്ര മനോഹരമായിരിക്കുമല്ലേ! അത്തരത്തിൽ ഓരോ പ്രഭാതവും ആരംഭിക്കുന്ന ഒരു വീടുണ്ട്. തിരുവല്ലയിൽ മണിമലയാറിന്റെ തീരത്തുള്ള ഡോ. സിറിലിന്റെയും ഡോ.
പതിവുകളിൽനിന്ന് മാറിനടക്കുന്ന വീട്. ചുറ്റുപാടുകളോട് ഇഴുകിച്ചേരാതെ സ്റ്റാൻഡ് ഔട്ട് ചെയ്തുനിൽക്കുന്ന കൗതുകമുണർത്തുന്ന രൂപഭംഗി. ഇതാണ് കോഴിക്കോടുള്ള അജ്മലിന്റെയും സബ്നയുടെയും വീടിന്റെ ഹൈലൈറ്റ്. പലതട്ടുകളായുള്ള പ്ലോട്ടിൽ വെറൈറ്റി വീട് വേണം എന്ന വീട്ടുകാരുടെ ആവശ്യം പൂർണമായും ഇവിടെ
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടുപണിയാനായി ഐസക് ജോസഫും കുടുംബവും സ്ഥലം വാങ്ങിയിട്ടിരുന്നു. വീടുപണിക്ക് മുൻപുപലവട്ടം മനസ്സിൽ വരച്ചും തിരുത്തിയും തങ്ങളുടെ സ്വപ്നഭവനത്തെ കുറിച്ചൊരു ഏകദേശചിത്രം വീട്ടുകാർ രൂപീകരിച്ചിരുന്നു. വീട്ടുകാരുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം ഒരു നീളൻ പേപ്പറിൽ കുറിച്ചെടുത്താണ് ഡിസൈൻ
വിശാലമായ സ്ഥലത്ത് നെഞ്ചുവിരിച്ചുനിൽക്കുന്ന വീട്. തൊടുപുഴയാണ് അരവിന്ദാക്ഷന്റെയും കുടുംബത്തിന്റെയും പുതിയ വീട്. റോഡ് നിരപ്പിൽനിന്ന് ഉയർന്ന സ്ഥലം നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്. റോഡ് നിരപ്പിൽനിന്ന് 5 മീറ്ററോളം ഉയർന്നാണ് വീടിരിക്കുന്നത്. പ്ലോട്ടിന്റെ രണ്ടുവശത്തും റോഡുകളുണ്ട്. വാസ്തുപ്രകാരം കിഴക്ക്
പത്തനംതിട്ടയിലെ ഏഴംകുളം എന്ന സ്ഥലത്താണ് ഈ ഈ സ്വപ്നഭവനം. വീതി വളരെ കുറഞ്ഞു നെടുനീളത്തിലുള്ള 10 സെന്റിൽ വീട് നിർമിക്കുക എന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. വീതി കുറഞ്ഞ സ്ഥലത്ത്, പ്രായോഗികത മുൻനിർത്തി, ബോക്സ് ആകൃതിയുള്ള പെട്ടിക്കൂട് വീടുകളാണ് മിക്കവരും നിർമിക്കുക. എന്നാലിവിടെ പരമാവധി സ്ഥലഉപയുക്തത
കാസർകോട് കാഞ്ഞങ്ങാടാണ് രാജൻ-സൗമ്യ ദമ്പതികളുടെ വൃന്ദാവൻ എന്ന വീട്. കടൽത്തീരത്തിന് ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന വീടാണിത്. അതിനാൽ പകൽസമയത്ത് വീശുന്ന കടൽകാറ്റ് വീടിനുള്ളിലൂടെ ഒഴുകിയിറങ്ങാൻ പാകത്തിലാണ് വീടിന്റെ തുറസ്സുകൾ ചിട്ടപ്പെടുത്തിയത്. 'റിസോർട്ട് ആംബിയൻസ് ലഭിക്കുന്ന വീട്' എന്നതായിരുന്നു
തൃശൂർ ജില്ലയിലെ ചേലക്കോട്ടുകരയിലാണ് ബിസിനസുകാരനായ ലാലിന്റെയും കുടുംബത്തിന്റെയും 'ലക്ഷ്മിപ്രഭ' എന്ന ഈ സ്വപ്നഭവനം. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായി, എന്നാൽ ഉള്ളിൽ മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ വീടാണിത്. ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയുടെ തീം തന്നെ
കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് തോമസ് ജസ്റ്റിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥൻ പ്ലാന്ററാണ്. നാലേക്കർ വരുന്ന ഏലത്തോട്ടത്തിനു നടുവിലാണ് ഈ സ്വപ്നഗൃഹം സ്ഥിതിചെയ്യുന്നത്. പഴയ വീട് പൊളിച്ചശേഷം അടിമുടി സമകാലിക ശൈലിയിൽ ചിട്ടപ്പെടുത്തിയ പുതിയവീട്ടിൽ വിസ്മയിപ്പിക്കുന്നത് ഉള്ളിൽ ഒളിപ്പിച്ച
ഐടി ഹബ്ബായ തിരുവനന്തപുരം കഴക്കൂട്ടത്ത് ഭൂമിക്ക് തീവിലയാണ്. വൈശാഖും അശ്വതിയും ഇവിടെ ഇത്തിരി സ്ഥലമുണ്ടായിട്ടും വീടുവയ്ക്കാൻ ഏറെ ബുദ്ധിമുട്ടി. പ്ലോട്ടിന്റെ L ആകൃതിയായിരുന്നു വില്ലൻ. പിന്നിലേക്ക് പോകുംതോറും വീതികുറഞ്ഞുവരുന്ന ചെറിയ പ്ലോട്ട്. പ്ലാൻ വരയ്ക്കാൻ പലരെയും സമീപിച്ചെങ്കിലും 'ഇവിടെ നിങ്ങളുടെ
അധ്യാപക ദമ്പതികളായ മാതാപിതാക്കൾക്ക് ആർക്കിടെക്ടായ മകൻ സ്നേഹംചാലിച്ചു പണിതുനൽകിയ വീടാണിത്. തിരൂരിൽ ടൗൺ ഏരിയയിലാണ് രമേശും രത്നവും താമസിച്ചിരുന്നത്. ശബ്ദകോലാഹലമില്ലാത്ത സ്വച്ഛസുന്ദരമായ ഒരിടത്ത് വിശ്രമജീവിതം നയിക്കണം എന്ന ആഗ്രഹത്തിൽ ടൗണിൽ നിന്നുമാറി 12 സെന്റ് വാങ്ങിയിരുന്നു. അവിടെ പഴമയുടെ ചാരുതയും
20 വർഷം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്. തൃശൂർ വാടാനപ്പള്ളിയിലാണ് ആസിഫിന്റെയും കുടുംബത്തിന്റെയും പഴയ വീടുണ്ടായിരുന്നത്. ആ കാലത്തെ ട്രെൻഡായിരുന്ന ഇരുനില വാർക്കവീട്ടിൽ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ഇടുങ്ങിയ അകത്തളങ്ങൾ തുടങ്ങി പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു.അങ്ങനെയാണ്
കോവിഡ് കാലം സൃഷ്ടിച്ച മാന്ദ്യത്തിനുശേഷം നിർമാണമേഖല സജീവമായ വർഷമായിരുന്നു 2023. എന്നാൽ കെട്ടിടനിർമാണ മേഖലയുടെ സകല ഇടങ്ങളിലും ചെലവുകൾ കുത്തനെ കൂടിയത്, വീട് സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രതിസന്ധിയായി. 'ബജറ്റ് വീടുകൾ' എന്ന ആശയം 'കോസ്റ്റ് ഇഫക്റ്റിവ്' വീടുകൾ എന്ന പ്രായോഗിക ചിന്തയിലേക്ക്
കോഴിക്കോട് നടുവട്ടത്താണ് റിഷിലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. L ആകൃതിയിലുള്ള 5.5 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. വഴി മാറ്റിനിർത്തിയാൽ നാലര സെന്റുമാത്രമേ വീടിനായി ബാക്കിയുള്ളൂ. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ പരിഗണിച്ച് പരിപാലനം എളുപ്പമാക്കുന്ന ഉദ്ദേശിച്ച ബജറ്റിൽ തീരുന്ന വീട് എന്ന
ആധുനിക വാസ്തുവിദ്യയ്ക്ക് ട്രോപിക്കൽ (ഉഷ്ണമേഖലാ) പരിസ്ഥിതിയുമായി എങ്ങനെ സമന്വയിക്കാം എന്നതിന്റെ അത്ഭുതകരമായ മാതൃകയാണ് റെഡ് വാൾ റെസിഡൻസ്. സ്വാഭാവിക സവിശേഷതകളുമായി സമന്വയിക്കുന്ന ദൃശ്യ ചാരുതയും ഇടങ്ങളും സൃഷ്ടിക്കുന്ന ലീനിയർ (രേഖീയ) തലങ്ങൾ, വോള്യങ്ങൾ, ബോൾഡ് നിറങ്ങൾ എന്നിവ പോലുള്ള ഡിസൈൻ സവിശേഷതകളിലൂടെ
പ്രകൃതിയുമായി ഇഴുകിചേർന്നുനിൽക്കുന്ന വീട്. ആർക്കിടെക്ട് സെറീനിന്റെയും അലന്റെയും വീടാണിത്. എറണാകുളം കാക്കനാട്, നഗരത്തിന്റെ തിരക്കുകളിൽനിന്നകന്ന് സ്വച്ഛസുന്ദരമായ പ്രദേശത്താണ് ഈ സ്വർഗം. നാം കണ്ടു ശീലിച്ച വാർപ്പു മാതൃകകളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീടാണിത്. നിയതമായ എലിവേഷനില്ല, പ്രധാന വാതിലില്ല.
ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന അബീദ്, കാവ്യ അവരുടെ മകൾ എന്നിവരടങ്ങുന്ന ചെറിയ കുടുംബത്തിനു വേണ്ടി പണിത വീടാണിത്. ഒരു മോഡേൺ കന്റംപ്രറി വീട് എന്ന ആവശ്യമായിരുന്നു ക്ലയന്റ് ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത്. ആദ്യം 4 ബെഡ് റൂം വേണം എന്നായിരുന്നു ക്ലയന്റിന്റെ ആവശ്യം പിന്നീടതിൽ ഒരു റൂം ഹോം തിയേറ്റർ
'വിവാഹത്തിന് മുൻപ് സ്വന്തമായി നല്ലൊരു വീടുവേണം' എന്ന സ്വപ്നം ഏതൊരാളെയുംപോലെ കണ്ണൂർ കോട്ടാലി സ്വദേശി നികേഷിനും ഉണ്ടായിരുന്നു. വീടുപണി പല സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയപ്പോൾ, 'താമസിക്കുന്ന പഴയ വീട് പൊളിച്ചു പുതിയത് പണിയാം' എന്ന തീരുമാനത്തിൽ നികേഷ് എത്തിയത് അല്പം താമസിച്ചായിരുന്നു. അതായത്
പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വന്തം നാടായ അങ്കമാലിയിൽ വീട് വയ്ക്കാൻ തീരുമാനിച്ച പോൾ മംഗലിയും ഭാര്യജുഗ്നു പോളും ആർക്കിടെക്ടുകളെ സമീപിക്കുമ്പോൾ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു - പഴയ കൊളോണിയൽ ബംഗ്ലാവുകളിൽ കാണുന്ന കാലാതീതമായ ഭംഗിയെ അനുസ്മരിപ്പിക്കുന്ന ഒരു വീട് വേണം. ട്രോപ്പിക്കൽ , കൊളോണിയൽ
വ്യത്യസ്തമായ 43 എപ്പിസോഡുകൾ 2023 ൽ സ്വപ്നവീടിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനായി. ഇവയിൽ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ 6 വീടുകളുടെ വിശേഷങ്ങൾ കാണാം.. 1. ബോചെയുടെ വൈറൽ വീട്; അടിമുടി വെറൈറ്റി! ഒരേസമയം പല റോളുകൾ കൈകാര്യം ചെയ്യുന്നയാളാണ് ബോബി ചെമ്മണ്ണൂർ. ബിസിനസിനൊപ്പം ജീവകാരുണ്യം, സ്പോർട്സ് തുടങ്ങിയ
ചെറിയ സ്ഥലത്ത് ചെറിയ ബജറ്റിൽ സ്വപ്നഭവനം പൂർത്തിയാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ജീവിതത്തിൽ കൂടുതലും പ്ലാൻ ചെയ്യാതെ വന്നുഭവിച്ച കാര്യങ്ങളാണുള്ളത്. ഞാൻ സ്വന്തമായി ഒരു വീട് പണിയും എന്നുകരുതിയതല്ല. കാരണം അതിനുപറ്റിയ സാമ്പത്തിക സാഹചര്യങ്ങൾ ഇല്ലായിരുന്നു. കുറേക്കാലം പ്രവാസിയായിരുന്നു.
മുംബൈ മലയാളിയായ വേണുവും കുടുംബവും നാടിന്റെ ഗൃഹാതുര ഓർമകളിലേക്ക് മടങ്ങിയെത്താൻ കൊതിച്ചൊരുക്കിയ വീടാണിത്. ഒറ്റവാക്കിൽ 'പഴമ തോന്നിക്കുന്ന പുതിയ വീട്' എന്ന് വിശേഷിപ്പിക്കാം. കാലങ്ങളായി ഈ ചുറ്റുപാടിനോട് ഇഴുകിച്ചേർന്ന് ഇവിടെ ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുംവിധമാണ് രൂപകൽപന. പറമ്പിലുണ്ടായിരുന്ന തെങ്ങും
എറണാകുളം അങ്കമാലിയിലാണ് സംഗീതജ്ഞരായ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും ഈ പാട്ടുവീടുള്ളത്. 'താമസിക്കാനുള്ള ഒരിടം' എന്നതിലുപരി സംഗീതവും കലകളും ഉപാസിക്കാനും അവതരിപ്പിക്കാനുമുള്ള ഒരിടമായിട്ടാണ് 'നിസർഗ ആർട്ട് ഹബ്' എന്ന ഈ വീട്, പ്രശസ്ത ആർക്കിടെക്ടായ വിനു ഡാനിയേൽ വിഭാവനം ചെയ്തിരിക്കുന്നത് 2015 വരെ ഐടി
കോവിഡ് കാലം സൃഷ്ടിച്ച മാന്ദ്യത്തിനുശേഷം നിർമാണമേഖല സജീവമായ വർഷമായിരുന്നു 2023. എന്നാൽ കെട്ടിടനിർമാണ മേഖലയുടെ സകല ഇടങ്ങളിലും ചെലവുകൾ കുത്തനെ കൂടിയത്, വീട് സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രതിസന്ധിയായി. 2023 ൽ പ്രസിദ്ധീകരിച്ച, മികച്ച പ്രേക്ഷകപ്രതികരണം നേടിയ 8 വീടുകൾ സംക്ഷിപ്തമായി
രസതന്ത്രം എന്ന സിനിമയിൽ മോഹൻലാൽ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്: ''നമ്മൾ ആഗ്രഹിക്കുന്ന ഒരു വീട് എന്ന് പറയുമ്പോൾ ആ വീട് നമ്മളെയും ആഗ്രഹിക്കുന്നുണ്ടോ എന്നുകൂടെ നോക്കണം...'' അത്തരത്തിൽ ഉള്ള ഒരു വീടാണ് മൂവാറ്റുപുഴയ്ക്ക് അടുത്ത് ഏനാനല്ലൂർ എന്ന സ്ഥലത്ത് ആൽബിനും കുടുംബവും സഫലമാക്കിയത്. റോഡ്
ഒരേക്കറോളം വരുന്ന സ്ഥലത്ത്, പ്രകൃതിയോടിണങ്ങിയ, പുതിയകാല സൗകര്യങ്ങളുള്ള ഒരുനില വീട്...ഇതായിരുന്നു കറ്റാനത്ത് വീടുപണിയുമ്പോൾ പ്രവാസിയായ മാത്യുവിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഡിസൈനർ ജെയ്സനാണ് (purple builders) വീട്ടുകാരുടെ ആഗ്രഹപ്രകാരം സ്വപ്നഭവനം സാധ്യമാക്കിയത്. പ്ലോട്ടിൽ ഉണ്ടായിരുന്ന സപ്പൊട്ട
ആലപ്പുഴ ഹരിപ്പാടാണ്, യുകെയിൽ ജോലി ചെയ്യുന്ന ദീപക്കിന്റെയും അനുവിന്റെയും പുതിയവീട്. അമ്മയും സഹോദരിയുമാണ് നാട്ടിലുള്ളത്. ചെലവുകുറച്ച് പരിപാലനം എളുപ്പമായ ഒരുനിലവീട് എന്നുള്ളതായിരുന്നു അവരുടെ ആവശ്യം. അപ്രകാരമാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പുതിയ കാലത്തിന് യോജിച്ച ഒരു വീടിന്റെ വിശേഷങ്ങളാണിത്. കോവിഡ്
80 വർഷം പഴക്കമുണ്ടായിരുന്ന വീടിനെ കാലോചിതമായി മാറ്റിയെടുത്ത കഥയാണിത്. കോട്ടയം ജില്ലയിലെ ഇലഞ്ഞിയിലാണ് ഈ വീടുള്ളത്. മുൻവശത്ത് വാർത്ത് പിന്നിൽ ഓടിട്ട വീടിന് കാലപ്പഴക്കത്തിന്റെ ജീർണതകളും അസൗകര്യങ്ങളുമുണ്ടായിരുന്നു. കാറ്റും വെളിച്ചവും കയറുന്നതും പരിമിതം. ഓടിട്ട ഭാഗം പൊളിച്ചുനീക്കിയതിനുശേഷമാണ് ഉടമ
മഴയും പച്ചപ്പും കോടമഞ്ഞുമെല്ലാം കാൻവാസ് തീർക്കുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് മനോഹരമായ വീട് പണിത വിശേഷങ്ങൾ ഡോക്ടർ ദമ്പതികളായ വീട്ടുകാർ പങ്കുവയ്ക്കുന്നു. പഴയകാല സിനിമയിൽ കണ്ടിട്ടുള്ള വള്ളുവനാടൻ തറവാടുകളുടെ ഹരിതഭംഗിയും അന്തരീക്ഷവും ഈ പുതിയകാലത്തും തൃശൂർ പട്ടിക്കാടുള്ള ഈ വീട്ടിൽ മങ്ങാതെ
തൃശൂർ ഇരിങ്ങാലക്കുടയാണ് ഷാബുവിന്റെയും സിമിയുടെയും പുതിയ വീട്. വിദേശ നിയോ കൊളോണിയൽ ശൈലി, കേരളത്തിന് അനുയോജ്യമായ ട്രോപ്പിക്കൽ ശൈലിയുമായി ഇഴചേർത്താണ് ഈ വീടൊരുക്കിയത്. പലതട്ടുകളായി ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂര വീടിന് ട്രോപ്പിക്കൽ ഭംഗിയേകുന്നു. പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നുമെങ്കിലും
ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ കൊല്ലം സ്വദേശി മോഹൻ മാത്യുവിനും കുടുംബത്തിനും വേണ്ടിയിരുന്നത് സ്വച്ഛസുന്ദരമായ ഒരു ജീവിതമായിരുന്നു. ഈ ആഗ്രഹം അതിന്റെ പൂർണതയിൽ ആർക്കിടെക്ട് സാധിച്ചുകൊടുത്തിട്ടുണ്ട് ഇവിടെ. വിശാലമായ 86 സെന്റിൽ വീടുമാത്രമല്ല ഫാമും ഫാം
ചെറിയ സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഒരുക്കുക- അതാണ് സിറ്റി ഹോമുകളിൽ പ്രധാനം. കാക്കനാട് ഐടി ദമ്പതികളായ ലിബിനും ടാനിക്കും വേണ്ടി 5 സെന്റിൽ ഒരുക്കിയ വീടാണിത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്ന് ബാത് അറ്റാച്ച്ഡ്
തൃശൂര് ഇരിങ്ങാലക്കുടയിലെ കൂടല്മാണിക്യം ക്ഷേത്രത്തില് നിന്നുള്ള സുപ്രഭാതം കേട്ടുകൊണ്ടാണ് ഓരോ ദിനവും ‘ഹൃദ്യം’ വീട് ഉണരുന്നത്. ജയചന്ദ്രന്റെയും ഉഷയുടെയും 'ഹൃദ്യം' വീടിന്റെ വിശേഷങ്ങള് പറയാന് ഏറെയുണ്ട് . പ്രധാന റോഡില് നിന്നും അഞ്ചടിയോളം ഉയരത്തില് തലയെടുപ്പോടെ നില്കുന്നതിനാല് ഭൂപ്രകൃതി
കോട്ടയം ജില്ലയിലെ പള്ളത്താണ് മർച്ചന്റ് നേവി ക്യാപ്റ്റനായ കുര്യൻ ജോസഫിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ വീട്. തന്റെ സ്വപ്നങ്ങൾക്കനുസൃതമായി ഉടമ സ്വയം ഡിസൈൻ ചെയ്ത വീടാണിത്.രാജേഷ് എന്ന ബിൽഡറാണ് കുര്യന്റെ സ്വപ്നങ്ങൾക്കനുസരിച്ച് ഈ വീട് നിർമിച്ചുനൽകിയത്. 28 സെന്റിൽ 5000 സ്ക്വയർഫീറ്റിലാണ് വീട് സ്ഥിതി
കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന സ്ഥലത്താണ് ജസ്റ്റിന്റെയും മഞ്ജുവിന്റെയും പുതിയ വീട്. സമകാലിക, കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ചാണ് എലിവേഷൻ. ആഡംബരങ്ങളേക്കാൾ ആവശ്യങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് വീടൊരുക്കി. 20 സെന്റിൽ വലിയ മുറ്റം വേണമെന്ന വീട്ടുകാരുടെ ആവശ്യപ്രകാരം പിന്നിലേക്കിറക്കിയാണ് വീടിന്
മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് തിരുവാലിയിലാണ് ഈ വീട്. 15 വര്ഷം പഴക്കമുള്ള വാർക്കവീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ പ്രവാസി ഉടമ ശ്രീനിവാസനും ഭാര്യ രജനിയും തീരുമാനിച്ചത്. വീട് പുതുക്കിപണിയുമ്പോള് പഴയ വീടിന്റെ കെട്ടുംമട്ടും മാറണമെന്ന് ശ്രീനിവാസന്
മലപ്പുറം പരപ്പനങ്ങാടിയിലാണ് പ്രവാസിയായ മുഹമ്മദ് ഫൈസലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കൃത്യമായ ആകൃതിയില്ലാത്ത കോർണർ പ്ലോട്ടായിരുന്നു ആദ്യത്തെ കടമ്പ. 9 സെന്റിൽ വീട്ടുകാരുടെ വലിയ ആഗ്രഹങ്ങൾ ഉൾകൊള്ളിക്കുക എന്ന വെല്ലുവിളി, ഫലപ്രദമായ രൂപകൽപനയിലൂടെ ഇവിടെ മറികടന്നു. രണ്ടുവശത്തുകൂടിയും റോഡ് പോകുന്ന
തൃശൂരിലെ പ്രശസ്ത തറവാടുകളിൽ ഒന്നായിരുന്നു ശാരദവിഹാർ. 70 വർഷത്തിലേറെ പഴക്കമുള്ള തറവാടിന്റെ പരമ്പരാഗത പ്രൗഢി നിലനിർത്തി കാലോചിതമായി നവീകരിച്ച കഥയാണിത്. പ്രധാന റോഡിലായതിനാൽ പൊടിയും ബഹളവുമെല്ലാം വീട്ടിലേക്കെത്തുക പതിവായിരുന്നു. ഇതിനാദ്യം പരിഹാരംകണ്ടു. മതിൽ ഉയർത്തിക്കെട്ടി, കൂടാതെ മുളകൾ
പൊതുവെ ഭൂരിഭാഗം മലയാളികളും വീടുപണിയുമ്പോൾ പുറംകാഴ്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. എന്നാൽ മാവേലിക്കരയിലുള്ള ഈ വീടിന്റെ സമീപനം നേരെമറിച്ചാണ്. 'അകത്താണ് വീട്' എന്ന കൺസെപ്റ്റിൽ, പുറംകാഴ്ച അണിയിച്ചൊരുക്കുന്നതിനേക്കാൾ ഹൃദ്യമായ അകത്തളങ്ങൾ ഒരുക്കാനാണ് ഇവിടെ ശ്രദ്ധിച്ചിരിക്കുന്നത്. സ്ഥലപരിമിതി
'ഇത്തിരി സ്ഥലത്ത് ഒത്തിരി കാര്യങ്ങൾ ഒരുക്കുക' എന്നതാണ് നഗരങ്ങളിൽ വീടൊരുക്കുമ്പോൾ നേരിടുന്ന വെല്ലുവിളി. അത്തരത്തിൽ സ്ഥലത്തിന് തീവിലയുള്ള കൊച്ചി മരടിലാണ് ഈ സ്വപ്നഭവനം സ്ഥിതിചെയ്യുന്നത്. ചുറ്റുപാടുകളും വീട്ടുകാരുടെ ആഗ്രഹങ്ങളും ഫലപ്രദമായി കണക്കിലെടുത്താണ് ഈ സ്വപ്നഭവനം ഒരുക്കിയത്. ഇരുവശത്തും പബ്ലിക്
കോഴിക്കോട് ജില്ലയിലുള്ള ഒരു വില്ല പ്രോജക്ടിലാണ് ഡോക്ർ ദമ്പതികളായ നസീമിന്റെയും അഷ്നയുടെയും വീട്. സമകാലിക ശൈലിയിൽ നിരവധി പുതുമകൾ ഉൾപ്പെടുത്തിയാണ് ഈ ഭവനം രൂപകൽപന ചെയ്തിരിക്കുന്നത്. നാലംഗ കുടുംബത്തിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞാണ് ഇടങ്ങൾ ഒരുക്കിയത്. പോർച്, സിറ്റൗട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് ,
ഗോവയിലായിരുന്നു അധ്യാപക ദമ്പതികളായ ജയന്തനും ശാന്തയും ദീർഘകാലം ജോലിചെയ്തിരുന്നത്. വിരമിച്ചശേഷം നാട്ടിൽ സ്വസ്ഥമായി താമസിക്കാനായി വീട് നിർമിച്ച കഥയാണിത്. കേരളീയത്തനിമയിൽ പഴയകാല തറവാടുകളുടെ രൂപവും ഭാവവും പ്രൗഡിയുമെല്ലാം പുതിയ വീട്ടിൽ അവർ ആഗ്രഹിച്ചിരുന്നു. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന
ശാസ്താംകോട്ടയിലാണ് അധ്യാപകദമ്പതികളായ ആകാശിന്റെയും സീനയുടെയും പുതിയവീട്. ഒരു വീക്കെൻഡ് ഹോം എന്ന നിലയിലാണ് ഇത് രൂപകൽപന ചെയ്തത്. ഒറ്റവാക്കിൽ, ശാന്തമായ അന്തരീക്ഷത്തില് ഭംഗിയുള്ള ഒരു കുഞ്ഞുവീട്....സത്യത്തിൽ ഈ വീടിനേക്കാൾ വീട്ടുകാരാണ് താരം. കാരണം ഒരപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടയാളാണ് ആകാശ്. എങ്കിലും
പത്തനംതിട്ട കൈപ്പട്ടൂരിലാണ് പ്രവാസികളായ ജോബിയുടെയും കുടുംബത്തിന്റെയും 'ആക്കാക്കുഴിയിൽ' എന്ന വീടുള്ളത്. 'വീട്' എന്നുപറഞ്ഞാൽ കുറഞ്ഞുപോകും, ഇതൊരു സ്വർണക്കൊട്ടാരമാണ്. 'മനോരമ വീട്' യുട്യൂബ്, ഫെയ്സ്ബുക് പേജുകളിലൂടെ മൂന്ന് ദിവസത്തിനുള്ളിൽ 12 ലക്ഷത്തിലേറെ ആളുകളാണ് ഈ വീടിന്റെ വിഡിയോ കണ്ടത്. പറഞ്ഞാലും
തൃശൂർ കൊരട്ടിയിലെ കുന്നിൻമുകളിലുള്ള 46 സെന്റിൽ, വെല്ലുവിളികൾ അതിജീവിച്ച് സ്വപ്നഭവനം ഒരുക്കിയ കഥയാണിത്.. ചെങ്കുത്തായ പ്രദേശത്ത് കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വ്യത്യസ്ത ഇടങ്ങളിൽനിന്ന് വ്യത്യസ്ത കാഴ്ചയാണ് വീടിനുലഭിക്കുക. തട്ടുകളായി
പാലക്കാട് പട്ടാമ്പിയിലാണ് ഈ വീട്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. കാർ പോർച്ച് മുൻവശത്തായി നെടുനീളത്തിൽ ബോക്സ് ആകൃതിയിൽത്തന്നെ ഒരുക്കിയിരിക്കുന്നു. വെള്ള നിറമാണ് കൂടുതൽ ഇടങ്ങളിലും. എലിവേഷനിൽ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫിനിഷ്ഡ് ടൈൽ പതിച്ചു. 14 സെന്റിൽ പരമാവധി മുറ്റം വിട്ട് പിന്നിലേക്കിറക്കിയാണ്
കരുനാഗപ്പള്ളിയിലാണ് യുകെയിൽ ജോലിചെയ്യുന്ന സന്തോഷിന്റേയും സീമയുടെയും പുതിയ വീട്. ഏകമകൾ സെലിന്റെ ആഗ്രഹപ്രകാരമാണ് നാട്ടിൽ ഈ വീട് നിർമിച്ചത്. വീതികുറഞ്ഞു നെടുനീളത്തിലുള്ള പ്ലോട്ടിന്റെ അറ്റത്തായാണ് വീട്. ഏകദേശം 9000 ചതുരശ്രയടിയോളം മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ഗൃഹനാഥന്റെ അമ്മ മാത്രമാണ് വീട്ടിൽ
കോട്ടയം കറുകച്ചാലാണ് നിധിന്റെയും ലക്ഷ്മിയുടെയും പുതിയ വീട്. കെട്ടിലും മട്ടിലും വീടുകളുടെ പൊതുസ്വഭാവത്തിൽനിന്ന് മാറിനടക്കുകയാണ് ഈ ഭവനം. 20 സെന്റിൽ ആദ്യം ഒരു വഴണ മരം മാത്രമാണുണ്ടായിരുന്നത്. അത് നിലനിര്ത്തി വീടിന്റെ ഭാഗമാക്കി രൂപകൽപന ചെയ്തു. നിയതമായ ഒരു രൂപഘടന വീടിനില്ല. പലവശത്തുനിന്ന് നോക്കിയാൽ പല
എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് പല്ലാരിമംഗലത്താണ് അജ്മലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. അണുകുടുംബമായതിനാൽ ഒറ്റനിലയിൽ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ വീട് എന്ന ആവശ്യപ്രകാരമാണ് വീടൊരുക്കിയത്. മേൽക്കൂര നിരപ്പായിവാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. അതോടെ വീടിന് ട്രോപ്പിക്കൽ-കൊളോണിയൽ
ഇക്കാലത്ത് 10 ലക്ഷം രൂപയിൽ താഴെ സൗകര്യങ്ങളുള്ള ഒരു വീട് സ്വപ്നം കാണാനൊക്കുമോ? സാധിക്കും എന്ന് തെളിയിക്കുകയാണ് ആലപ്പുഴ സ്വദേശികളായ ഈ ദമ്പതികൾ. വെറും നാലു മാസം കൊണ്ട് എട്ടു ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് ഈ
നിർമാണച്ചെലവുകൾ റോക്കറ്റ് പോലെകുതിക്കുന്ന ഈ കാലത്തും മനസ്സുവച്ചാൽ താരതമ്യേന ചെറിയ ബജറ്റിൽ മൂല്യമുള്ള വീട് പണിയാനാകും. അതിനുതെളിവാണ് കാസർഗോഡ് നീലേശ്വരത്തുള്ള ഉണ്ണിയുടെ വീട്. വെറും 25 ലക്ഷം രൂപയ്ക്ക് 1770 ചതുരശ്രയടിയുള്ള ഇരുനിലവീട് പൂർത്തിയാക്കി എന്നതാണ് ഇവിടെ ഹൈലൈറ്റ്. സമീപം വയലുള്ള കൃത്യമായ
കോട്ടയം അയർക്കുന്നത്താണ് ബിബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കേരളത്തിലെ വീടുകളുടെ സ്ഥിരം രൂപഭാവങ്ങളിൽനിന്ന് മാറിനടക്കുകയാണ് ഈ ഭവനം. 'മേൽക്കൂരയിൽ 17 മകുടങ്ങളുള്ള വീട്' എന്നിതിനെ വിശേഷിപ്പിക്കാം. അതായത് ഇവിടെ മേൽക്കൂര കമ്പിയും കോൺക്രീറ്റും ഉപയോഗിച്ച് വാർത്തിട്ടില്ല. പകരം ഭിത്തി പണിത ഇഷ്ടിക
കേരളത്തിൽ പൊതുവെ ഭൂരിപക്ഷം സാധാരണക്കാർ വീട് വയ്ക്കുന്നത് 30 വയസ്സ് കഴിഞ്ഞിട്ടാകും. എന്നാൽ ചിലർ തങ്ങളുടെ ഇരുപതുകളിൽത്തന്നെ സ്വപ്നഭവനം സാധ്യമാക്കും. ചെങ്ങന്നൂർ ചെറിയനാടുള്ള ജെൻസണും സഹോദരി റിൻസിയും പറയുന്നത് അത്തരമൊരു കഥയാണ്. കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങളുള്ള വീട് പൊളിച്ചു കാലോചിതമായി പുതിയ വീട്
മലപ്പുറം താനൂരിൽ വിശ്രമജീവിതം ആസ്വദിക്കാൻ ലളിതസുന്ദരമായ വീട് പണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഈ വീട്ടിൽ ഞാനും ഭാര്യയും മാത്രമാണുള്ളത്. അതിനാൽ ചെറിയൊരു വീടായിരുന്നു ആഗ്രഹം. ഒരുനില വീടാണെങ്കിലും പുറമെ കാണുമ്പോൾ ഇരുനില വീട് പോലെതോന്നും. എലിവേഷന്റെ ഒരുഭാഗം ഉയരംകൂട്ടി മേൽക്കൂര നിർമിച്ച്
തൃശൂർ ജില്ലയിലെ തൃക്കൂരിലാണ് ഈ വീട്. പരമ്പരാഗത ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. 18 സെന്റ് പ്ലോട്ടിന്റെ ഇരുവശങ്ങളിലും റോഡ് പോകുന്നുണ്ട്. ഇരുവഴികളിൽനിന്നും വീട്ടിലേക്ക് പ്രവേശന കവാടമൊരുക്കി. രണ്ടു വഴികളിൽനിന്നും വീടിന്റെ വ്യത്യസ്തമായ രൂപഭംഗി ആസ്വദിക്കാം. പലതട്ടുകളായി ഓടുവിരിച്ച മേൽക്കൂരയാണ് വീടിന്റെ
താമസിച്ചിരുന്ന പഴയ വീടിന്റെ പുറകുവശത്ത് ഉയരത്തിലുള്ള സ്ഥലം നിരപ്പാക്കിയാണ് പൊൻകുന്നം പൂവത്താനിയിൽ എബ്രഹാം മാത്യു കുടുംബത്തിനായി പണിയുന്ന വീടിന് സ്ഥലം ഒരുക്കിയത്. കിഴക്ക് ദർശനമുള്ള പ്ലോട്ട്. ഒരുപക്ഷേ വീടിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുൻപേ 'ധാരാളം ഫലവൃക്ഷങ്ങൾക്കും ഔഷധച്ചെടികൾക്കും നടുവിലുള്ള
എറണാകുളം അങ്കമാലിയിലാണ് സുനീറിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ വീട്. മിനിമലിസം തീമാക്കി രൂപകൽപന ചെയ്ത വീടാണിത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ച്, സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. മുകളിലും താഴെയുമുള്ള ബ്രിക്ക് ജാളികളാണ് വീടിന്റെ ആകർഷണം. വ്യത്യസ്ത ഭംഗിക്കൊപ്പം കാറ്റിനെ
ഹരിതാഭമായ ചുറ്റുപാടുകൾക്കുനടുവിൽ ഒറ്റനിലയിൽ നിലകൊള്ളുന്ന മനോഹരമായ വീട്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരുനിലയെങ്കിലും പ്ലോട്ടിന്റെ കിടപ്പനുസരിച്ച് രണ്ട് തട്ടുകളായാണ് വീട് പണിതത്. സാധാരണ വീടിനെക്കാൾ റൂഫ് ഹൈറ്റ് നൽകിയാണ് വീടിന്റെ നിർമാണം. ഗൃഹനാഥന്റെ മാതാപിതാക്കളും
പാലക്കാട് കുളപ്പുള്ളിയിലാണ് ശേഖറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ചുറ്റുപാടും വീടുകളുള്ള 10 സെന്റ് പ്ലോട്ടായിരുന്നു ഉണ്ടായിരുന്നത്. അതും വീതി കുറഞ്ഞു നീളത്തിലുളള പ്ലോട്ട്. അവിടെ വീട് വച്ചാൽ മറ്റുവീടുകൾക്കിടയിൽ ഞെരുങ്ങിപ്പോകുമോ എന്ന പേടി വീട്ടുകാർക്കുണ്ടായിരുന്നു. അത് മറികടക്കുന്ന ഡിസൈനാണ്
മിക്കവാറും അവധിക്കാലത്ത് നാട്ടിലെത്തിയാൽ ഒന്നുരണ്ടു ദിവസത്തിനകം ഞാൻ പോകുന്ന സ്ഥലമാണ് ഗുരുവായൂർ. അവിടെയെത്തി ഗുരുവായൂരപ്പനുമായി എന്റെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കും. 'ഇൻഷാ അള്ളാ, പിന്നെക്കാണാം' എന്നും പറഞ്ഞു ഞാൻ തിരിച്ചുപോരുകയും ചെയ്യും.
കോട്ടയം ജില്ലയിലെ മോസ്കൊയിലാണ് മനുവിന്റെയും ശ്രീജയുടെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റ് പ്ലോട്ടിലാണ് വീട് നിർമിച്ചത്. വെള്ളം കയറുന്നതു തടയാൻ റോഡ് ലെവലിൽനിന്ന് 2 അടി ഉയർത്തി പ്ലോട്ട് ഒരുക്കിയശേഷമാണ് വീടുപണി തുടങ്ങിയത്. മുറ്റം ബാംഗ്ലൂർ സ്റ്റോൺ വിരിച്ചു മനോഹരമാക്കി. സിറ്റൗട്ട്,
കണ്ണൂർ അണിയാരത്താണ് അൻവർ സാദത്തിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിൽ 3045 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഹാൾ, ഡൈനിങ്, ഓപ്പൺ കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ഹാൾ എന്നിവയുണ്ട്.
LGSF (Ligth Gauge Steel Frame) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച തികച്ചും വ്യത്യസ്തമായ വീടാണിത്. ലളിതമായി പറഞ്ഞാൽ സ്റ്റീൽ ഫ്രയിമുകളിൽ ഫൈബർ സിമന്റ് ബോർഡുകൾ വിരിച്ച് നിർമിച്ച 'ഭാരം കുറഞ്ഞ വീട്'. ഡോ. ജയകുമാറിനും ഭാര്യ ബിന്ദുവിനും തിരക്കിട്ട ജീവിതത്തിന് ഒരു ബ്രേക്ക് നൽകി, വാരാന്ത്യ അവധികൾ ചെലവഴിക്കാൻ
ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്താണ് രാകേഷിന്റെയും ഇന്ദുവിന്റേയും ഈ സ്വപ്നഭവനം. 150 വർഷത്തിലേറെ പഴക്കമുള്ള തറവാടിനെ കഴിവതും സംരക്ഷിച്ച് കാലോചിതമായി പുതുക്കിപ്പണിത കഥയാണിത്. കാലപ്പഴക്കത്തിന്റെ ജീർണതകളും കുടുസുമുറികളുമായിരുന്നു തറവാടിന്റെ പോരായ്മകൾ. മേൽക്കൂരയിലെ കഴുക്കോലുകൾ പലതും ജീർണിച്ചിരുന്നു.
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം കുടുംബത്തിനായി പുതിയ വീട് പണിത കഥയാണിത്. തൃശൂർ ടൗണിലായിരുന്നു ആർക്കിടെക്ട് ഫ്രാങ്ക് തൊട്ടാന്റെ തറവാട്. വാഹനങ്ങളുടെ ബഹളവും പൊടിയും മഴക്കാലത്ത് വെള്ളം കയറാനുള്ള സാധ്യതയുമെല്ലാം കണക്കിലെടുത്താണ് സ്വസ്ഥമായ ഒരിടത്ത് പുതിയ വീട് വയ്ക്കാൻ
അടൂർ ഏഴംകുളത്താണ് അജ്മലിന്റെയും കുടുംബത്തിന്റെയും വീട്. പുറംകാഴ്ചയിൽ ട്രഡീഷനൽ ശൈലിയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച വീടാണിത്. പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നുമെങ്കിലും രണ്ടുനില വീടാണിത്. പഴയ നാലുകെട്ട് വീടുകൾ പോലെ മഴ പെയ്യുന്ന നടുമുറ്റം വേണം എന്ന് വീട്ടുകാർക്ക്
എറണാകുളം കിഴക്കമ്പലത്താണ് അജിത്തിന്റെയും ആതിരയുടെയും പുതിയവീട്. അഞ്ചര സെന്റിന്റെ സ്ഥലപരിമിതികൾ അപ്രസക്തമാക്കി ഒരുക്കിയ വീടാണിത്. സംഗീത സംവിധാനം ചെയ്യുന്ന വീട്ടുകാരന് ഒരു സ്റ്റുഡിയോ വേണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇത് മനസ്സിൽക്കണ്ടാണ് വീടിന്റെ എലിവേഷനൊരുക്കിയത്. സമകാലിക ബോക്സ്- മാതൃകയിലാണ്
മലപ്പുറം വേങ്ങരയിൽ ആരും കൊതിക്കുന്ന സുന്ദരമായ വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. വീടുപണിയാൻ തീരുമാനിച്ചപ്പോൾ മുന്നിൽ രണ്ടുചോദ്യങ്ങൾ വന്നുനിന്നു. കന്റെംപ്രറി വേണോ ട്രഡീഷനൽ വേണോ? പലരും പെട്ടിക്കൂട് പോലെ വീടുപണിതിട്ട് മഴയും
മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഹരിതാഭമായ ചുറ്റുപാടുകൾക്കുനടുവിൽ ഒറ്റനിലയിൽ നിലകൊള്ളുന്ന വീട്. ഒരുനിലയെങ്കിലും ഉയരമുള്ള പല തട്ടുകളായുള്ള സ്ലോപ് റൂഫ് വീടിന് രണ്ടുനിലയുടെ പ്രൗഢി നൽകുന്നു. ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂര കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്നു. പോർച്ച്,
കാസർഗോഡ് ജില്ലയിലെ പടന്നയിലാണ് താജുദീന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ചുറ്റുപാടുമുള്ള വീടുകളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഭവനമാകണം തങ്ങളുടേത് എന്ന ആഗ്രഹത്തിൽനിന്നാണ് കൊളോണിയൽ രൂപഭാവത്തിലേക്ക് വീടിനെ ഒരുക്കിയെടുത്തത്. പലതട്ടുകളായി ഓടുവിരിച്ച മേൽക്കൂരയും ഡോർമർ ജാലകങ്ങളുമാണ് വീടിന് കൊളോണിയൽ
മഞ്ചേരിക്കടുത്ത് കുറ്റിപ്പാറ എന്ന സ്ഥലത്താണ് സുനീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് പരമാവധി ചെലവുകുറച്ച് സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരം ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ഒരുക്കിയ വീടാണിത്. റോഡ് നിരപ്പിൽനിന്ന് അൽപം താഴെയുള്ള
തിരക്കേറിയ ഇടപ്പള്ളി ജംക്ഷനുസമീപമാണ് വിമലിന്റെയും ലക്ഷ്മിയുടെയും പുതിയ വീട്. നഗരഹൃദയത്തിലായിട്ടും ശാന്തസുന്ദരമായ അന്തരീക്ഷമുള്ള പ്രദേശം. വർഷങ്ങളായി താമസിക്കുന്ന സ്ഥലത്ത്, അയൽപക്കവുമായി ബന്ധം വിച്ഛേദിച്ച് അടച്ചിട്ട വീടായിരുന്നില്ല ഇവർക്ക് വേണ്ടിയിരുന്നത്. മറിച്ച് അയൽപക്കവുമായി തുറന്ന ആശയവിനിമയം
ഗൾഫിൽ സ്ഥിരതാമസമായിരുന്ന ഷാജിയുടെ കുടുംബം നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ, 2001–ൽ നിർമിച്ച വീട് കാലോചിതമായി നവീകരിച്ച കഥയാണിത്. ടോട്ടൽ റിനവേഷൻ ആണ് വീട്ടുകാർ ഉദ്ദേശിച്ചത്. അതുകൊണ്ടുതന്നെ എക്സ്റ്റീരിയറും ഇന്റീരിയറും പ്ലമിങ്ങും ലാൻഡ്സ്കേപിങ്ങും
ഇപ്പോൾ വീടുപണിയുന്ന സാധാരണക്കാർക്ക് ഇരട്ടിഭാരമാണ് വിലക്കയറ്റം. എന്നാൽ മനസ്സുവച്ചാൽ കുറഞ്ഞ ചെലവിൽ അധിക ബാധ്യതകളില്ലാതെ സൗകര്യമുള്ള വീട് പണിയാം എന്ന് ഈ വീട്ടുകാർ തെളിയിക്കുന്നു. തൃശൂർ കൊടുങ്ങല്ലൂരാണ് സ്വദേശം. 17 ലക്ഷം രൂപയായിരുന്നു ബജറ്റ് നിശ്ചയിച്ചത്. അതിനുള്ളിൽ ഒതുങ്ങുന്ന കൊച്ചുവീട്
മലപ്പുറം തലപ്പാറയിലാണ് പ്രവാസിയായ അജ്നാസിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കാലപ്പഴക്കത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ പഴയ തറവാട് പൊളിച്ച് പുതിയ വീട് പണിയുകയായിരുന്നു. കേരളീയ ശൈലിയിലുള്ള പ്രകൃതിസൗഹൃദമായ വീടായിരുന്നു വീട്ടുകാരുടെ മനസ്സിൽ. ഇപ്രകാരമാണ് രൂപകൽപന.
ഭൂമിയുടെ വില കുതിച്ചുയരുന്ന ഇക്കാലത്ത് കയ്യിലുള്ള ഓരോ ഇഞ്ച് ഭൂമിയും ഫലപ്രദമായി ഉപയോഗിച്ചാല് മാത്രമേ രക്ഷയുള്ളൂ. സ്ഥലം വാങ്ങുമ്പോൾ വീടു വയ്ക്കാൻ അനുയോജ്യമായ സ്ഥലമാണോ നിര്മാണത്തിന് അനുമതി കിട്ടുന്ന സ്ഥലമാണോ എന്നൊക്കെ പ്രത്യേകം പരിശോധിക്കണം.
Results 1-100 of 1302