Download Manorama Online App
അപ്പാര്ട്മെന്റുകള് താമസത്തിനു മാത്രമുള്ള കെട്ടിടമായി കണ്ടിരുന്ന കാലംമാറി. ഇന്ന് എക്സ്റ്റീരിയറും ഇന്റീരിയറും കൂടാതെ കോമൺ അമിനിറ്റീസ് എല്ലാം അവിടെ ജീവിക്കുന്നവരുടെ ജീവിതശൈലിയുടെ ഭാഗമാണ്. ഇത് കൃത്യമായി മനസ്സിലാക്കി സമാനതകളില്ലാത്ത ജീവിതം ഉറപ്പുനല്കുകയാണ് കേരളത്തിലെ പ്രശസ്ത ബില്ഡറായ ഫേവറിറ്റ്
വീൽചെയർ കയറുന്ന സെറിബ്രൽ പാൾസി ബാധിച്ച സഹോദരിയെയും അഞ്ചു മക്കളെയുംകൊണ്ട് നടുത്തെരുവിൽ ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ കഴിയുകയായിരുന്നു കോൺവാൾ സ്വദേശികളായ ആൻ്റണി - എമ്മ ദമ്പതികൾ. ആൻ്റണിയുടെ സഹോദരി ഹന്ന വീൽചെയറിൽ നിന്നും എഴുന്നേൽക്കാനാവാത്ത അവസ്ഥയിലാണ്. അതിനാൽ വീൽചെയർ കടന്നുചെല്ലാനുള്ള
വീട് സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും സാക്ഷാത്കാരം കൂടിയാണ്. രൂപകല്പന, പ്ലാനിങ്, നിർമാണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം അവിടെ താമസിക്കുന്നവരുടെ ആഗ്രഹങ്ങളുടെയും ജീവിതശൈലിയുടെയും പ്രതിഫലനങ്ങൾ ഉണ്ടാവും. വീട് നിർമാണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ നിർമാണ സാമഗ്രികൾ വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾ
വീടിന്റെ പ്ലാസ്റ്ററിങ്പഴകിയതിനെ തുടർന്ന് അതൊന്നു മോടി പിടിപ്പിക്കാം എന്ന് തീരുമാനിച്ചതായിരുന്നു പെൻസിൽവാനിയ സ്വദേശിനി ജെ. ബിൽഡർമാരെത്തി പണി ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഒരിക്കലും മറക്കാനാത്തവിധം പരിഭ്രാന്തി ഉണ്ടാക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് വീട്ടിൽ അരങ്ങേറിയത്. പ്ലാസ്റ്ററിങ്
പല പ്രദേശങ്ങളിലും കരണ്ട് ചാർജും വാട്ടർ ചാർജുമൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. എന്ന് കരുതി അത്യാവശ്യ കാര്യങ്ങൾ മാറ്റിവയ്ക്കാനാകില്ലല്ലോ. ഇത്തരം സാഹചര്യങ്ങളിൽ ആരും ചിന്തിക്കാത്ത വഴികൾ കണ്ടെത്തി ചെലവ് ചുരുക്കാൻ നോക്കുന്നവരുണ്ട്. അങ്ങനെ അയൺ ബോക്സിനു പകരം തുണി തേയ്ക്കാൻ ഒരു വീട്ടമ്മ
ഒരു നേരത്തെ ആഹാരത്തിനോ കിടക്കാനൊരു ഇടത്തിനോ വകയില്ലാതെ അങ്ങേയറ്റം ഗതികെടുന്ന സാഹചര്യത്തിലാണ് മറ്റുള്ളവർക്ക് മുന്നിൽ ആളുകൾ കൈനീട്ടി ഭിക്ഷയാചിക്കുന്നത്. കയ്യിൽ കിട്ടുന്ന തുച്ഛമായ നാണയത്തുട്ടുകൾകൊണ്ട് അങ്ങനെ ദിവസത്തിൽ ഒരു നേരം മാത്രം വിശപ്പ് അടക്കുന്നവരും ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉണ്ടാവും. എന്നാൽ
ലോകത്തെ വൻകിട നഗരങ്ങളിലെല്ലാം ഭവനപ്രതിസന്ധി രൂക്ഷമാണ്. പ്രത്യേകിച്ച് ജോലിക്കായും പഠനത്തിനായും അന്യനാടുകളിലേക്കെത്തുന്നവർക്ക്, വീട് വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ ഭഗീരഥപ്രയത്നം വേണ്ടിവരും. ന്യൂയോർക്ക് പോലെയുള്ള നഗരങ്ങളിൽ ഒരുമാസത്തെ ശമ്പളം മുഴുവൻ നൽകിയാൽ പോലും തികയാത്ത വാടകയാണ്പലയിടത്തും. ഈ അവസ്ഥ
ഒരു കുഞ്ഞിന് ജന്മം നൽകുക, ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. ആ സമയത്ത് കടന്നുപോകുന്ന ശാരീരിക യാതനകൾക്ക് ഭർത്താവിൽനിന്ന് എന്തെങ്കിലും സ്നേഹസമ്മാനം ലഭിച്ചാൽ അത് ഏതൊരു സ്ത്രീയുടെയും മനസ്സുനിറയ്ക്കും. ചിലർക്കാകട്ടെ പ്രസവശേഷം വേണ്ടത്ര പരിഗണനയോ സ്നേഹമോ ലഭിക്കുന്നില്ലെന്ന
കേരളത്തിലെ ഒരുവിഭാഗം നിർമാണതൊഴിലാളികൾക്ക് ഇതെന്തുപറ്റി? എന്ന ചോദ്യം പലരും ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ശാരീരികമായി ജോലിചെയ്യുന്ന ജോലിക്കാർ, ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു(എല്ലാവരുമല്ല) എന്നതാണ് പ്രധാനപരാതി. ഇതിൽ കഴമ്പുണ്ടോ എന്നുചോദിച്ചാൽ, അൽപമുണ്ടെന്നാണ് നിർമാണമേഖലയിലുള്ളവർ പറയുന്നത്. വരാമെന്നേറ്റ് വരാതിരിക്കൽ, വൃത്തിയായി ജോലി ചെയ്യാതിരിക്കൽ,
ഒരുതരത്തിലും രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോകുന്ന സാഹചര്യം വന്നാൽ അതിജീവിക്കാനായി ആരും ചിന്തിക്കാത്ത രക്ഷാമാർഗങ്ങൾ വരെ മനുഷ്യൻ കണ്ടെത്തിയെന്ന് വരും. അങ്ങനെ ഒരു അസാധാരണ മാർഗത്തിലൂടെ രക്ഷപ്പെട്ട കഥയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ക്രിസ്റ്റീന ഇൽക്കോയുടേത്. മണിക്കൂറുകളോളം ബാത്റൂമിനുള്ളിൽ കുടുങ്ങിപ്പോയ
വാടകയ്ക്കെടുത്ത വീട്ടിൽ ഓർക്കാപ്പുറത്ത് ഒരു അജ്ഞാത മുറി കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് യുകെ സ്വദേശികളായ ഒരു ഭാര്യയും ഭർത്താവും. പുതിയ വീട്ടിലേയ്ക്ക് താമസത്തിന് എത്തിയ ഇവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്താണ് രഹസ്യ മുറി കണ്ടെത്തിയത്. പുതിയ വീട്ടിൽ തങ്ങളുടെ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്നു ഇരുവരും.
എത്ര ആഡംബരം ഉണ്ടെങ്കിലും ഒരു ജയിലിൽ താമസിക്കാൻ ആഗ്രഹം തോന്നുമോ? എന്നാൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ഷെയറിലുള്ള ഒരു ജയിൽ കണ്ടാൽ ചിലപ്പോൾ തോന്നും. കാരണം ഇന്ന് ഈ ജയിൽ തടവുപുള്ളികളെ പാർപ്പിക്കുന്ന ഇടമല്ല, മറിച്ച് ഒരു ആഡംബര വീടാണ്. ബെവേർലിയിലാണ് ഒക്റ്റഗൺ ഹൗസ് എന്നു പേരുള്ള ഈ പഴയ ജയിൽ സ്ഥിതിചെയ്യുന്നത്.
അനുമതിയില്ലാതെ അയൽക്കാരന്റെ വീട്ടിലെ മരങ്ങൾ മുറിച്ചു മാറ്റിയതിനെ തുടർന്ന് വൻതുക പിഴയടയ്ക്കേണ്ട കുരുക്കിലായിരിക്കുകയാണ് ന്യൂജേഴ്സി സ്വദേശിയായ ഒരു വീട്ടുടമ. ഗ്രാൻഡ് ഹേബർ എന്ന വ്യക്തിയാണ് കേസിലെ പ്രതി. അയൽവാസിയായ സമി ഷിൻവേ എന്ന വ്യക്തിയുടെ പുരയിടത്തിലെ 32 മരങ്ങളാണ് അദ്ദേഹത്തിൻ്റെ അനുമതിയില്ലാതെ ഹേബർ
ഇറ്റലിയിലെ മനോഹാരിതയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് പറയാവുന്ന ഇടം. ഗൾഫ് ഓഫ് നേപ്പിൾസിലെ ഗൈയോള ദ്വീപിനെ ഇങ്ങനെ വിശേഷിപ്പിക്കാം. സമുദ്രത്താൽ ചുറ്റപ്പെട്ട് പാറക്കെട്ടുകളും മരങ്ങളുമൊക്കെയായി പ്രകൃതിഭംഗി നിറഞ്ഞ സ്ഥലമാണിത്. ആദ്യ കാഴ്ചയിൽ ഗൈയോള
നമ്മുടെ ആർക്കിടെക്ടുകളുടെയും ഡിസൈനർമാരുടെയും ഒരുപോരായ്മ (എല്ലാവരുടേതുമല്ല) എന്നുപറയുന്നത്, അവർ ക്ലയിന്റിനെ കേൾക്കും അവരെ തൃപ്തിപ്പെടുത്തും. നാട്ടുകാരെ തൃപ്തിപ്പെടുത്തും അമ്മാവന്മാരെ തൃപ്തിപ്പെടുത്തും. സ്വയംപ്രഖ്യാപിത വാസ്തുവിദഗ്ധനെ തൃപ്തിപ്പെടുത്തും. അക്കൂട്ടരുടെ മനോനിലയ്ക്കനുസരിച്ച് ഉഗ്രൻ വീടുകൾ
ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യങ്ങളിൽ മുൻനിരയിലുള്ള ചൈന ജനങ്ങൾക്ക് വേണ്ടത്ര താമസസൗകര്യം ഒരുക്കുന്നതിന് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. ജനസാന്ദ്രതയ്ക്ക് ചേർന്നു പോകുന്ന വിധത്തിൽ സ്ഥലം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം. ഇതുമൂലം എല്ലാവർക്കും ഒരേപോലെ ഗുണനിലവാരമുള്ള ഭവനങ്ങൾ ഉണ്ടാവുക
വീട് പണിയുമ്പോൾ പലകാര്യങ്ങളും മുൻകൂട്ടിക്കാണേണ്ടതുണ്ട്. ഈ ദീർഘവീക്ഷണമില്ലായ്മ മൂലം വീട് വാസയോഗ്യമല്ലാതാകുന്ന നിരവധി അനുഭവങ്ങളുണ്ട്. വീടിന്റെ പുറംമോടിക്ക് പലരും പ്രാധാന്യം നൽകാറുണ്ട്. എന്നാൽ അവർ താമസിക്കുന്ന അകത്തളത്തിന് അത്രത്തോളം പ്രാധാന്യം കൊടുക്കാറുമില്ല. ഉദാഹരണത്തിന് പല തട്ടുകളായി അകത്തളം
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല വലിയ പരിണാമത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തെ മധ്യവർഗത്തിന്റെ വേഗതയിലുള്ള വളർച്ചയാണ് ഇങ്ങനെയൊരു പരിണാമത്തിന് കാരണമെന്ന് പറയാം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വർദ്ധനവുണ്ടാകാൻ ഈ മാറ്റം സഹായിച്ചതോടെ വ്യാവസായിക വിദഗ്ധർക്കൊപ്പം നിക്ഷേപകരും ഡെവലപ്പർമാരും
സ്നേഹപൂർവമാണ് വിളിക്കുക. "ഹലോ ......ല്ലേ?"...താങ്കളുടെ നമ്പർ കിട്ടി. ഇന്നയാൾ തന്നതാണ്. തിരക്കാണോ? സംസാരിക്കാൻ പറ്റുമോ? ഒന്ന് കാണണം സംസാരിക്കണം. മോന് വേണ്ടി വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൻ ഗൾഫിൽനിന്ന് ഇന്ന ദിവസം വരുന്നുണ്ട്. ഇവിടം വരെ വന്നാൽ സൗകര്യത്തിൽ ചർച്ച ചെയ്യാമായിരുന്നു.
എന്റെ പ്രായമായ അമ്മയ്ക്കുവേണ്ടിയാണ് മകളായ ഞാൻ ഈ കത്തെഴുതുന്നത്. ഞങ്ങൾക്കുണ്ടായിരുന്ന രണ്ടു വീടുകൾ പിതാവിൽനിന്ന് രണ്ട് ആൺമക്കൾ നിർബന്ധിതമായി എഴുതിവാങ്ങി. 2023 മാർച്ചിൽ പിതാവ് മരിച്ചു. അമ്മ ഇളയ മകന്റെ കൂടെയാണ് താമസം. പക്ഷേ,മകൻ അമ്മയെ വേണ്ടവിധം നോക്കുന്നില്ല. മാനസികമായി പീഡിപ്പിക്കുന്നുമുണ്ട്. ഈ
കയ്യിൽ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വപ്നം കാണുന്നതിന് അതിരുകളില്ലല്ലോ. എന്നാൽ ഇത്തരം സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻസാധിക്കുന്നവർ നന്നേ കുറവായിരിക്കും. അധികമാരും കാണാത്ത ഒരു സ്വപ്നം യാഥാർഥ്യമാക്കി അമ്പരപ്പിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ഒരു വലിയവിമാനത്തെ
ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ ശ്രദ്ധയിൽപെട്ട ഒരു കാര്യമുണ്ട്. മുതിർന്ന ആളുകളുടെ ചെറിയ അശ്രദ്ധയും, ആത്മവിശ്വാസ കൂടുതലും കാരണം, വീട്ടിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചയും തുടർന്നുള്ള ആശുപത്രിവാസവും. ഇതൊഴിവാക്കണമെങ്കിൽ വീട്ടിലുള്ള പ്രായമുള്ളവരും പുതുതലമുറയും തമ്മിലുള്ള അന്തർധാര ശക്തമായിരിക്കണം.
ഒരു വീടു വാടകയ്ക്കെടുത്താൽ വീട്ടുടമ മൂലം ധാരാളം പ്രശ്നങ്ങൾ വാടകക്കാർക്ക് നേരിടാനുള്ള സാധ്യതയുണ്ട്. മുൻകൂട്ടി അറിയിക്കാതെ വാടക വർദ്ധിപ്പിക്കുന്നതും കൃത്യമായി വീടിന്റെ മെയിൻ്റനൻസ് ചെയ്തു കൊടുക്കാത്തതും തുടങ്ങി പൊറുതിമുട്ടിക്കുന്ന പല അവസ്ഥകളിലൂടെയും കടന്നു പോകേണ്ടിവന്നെന്നു വരാം. എന്നാൽ എംബിബിഎസ്
ആറേഴു കൊല്ലം മുൻപാണ് ആ സംഭവം നടക്കുന്നത്. യൂറോപ്പ് ആസ്ഥാനമായ ഒരു കോർപ്പറേറ്റ് ഫർണിച്ചർ ഷോപ്പിന്റെ മിഡിൽ ഈസ്റ്റ് ആസ്ഥാനത്തിന്റെ പണി നടക്കുകയാണ്. ഞാനും ആ പ്രൊജക്ടിൽ ജോലി ചെയ്യുന്നുണ്ട്. അതിനിടയ്ക്കാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അത് സംഭവിച്ചത്. ഒന്നാം നിലയ്ക്കായിപണിതുവച്ച കൂറ്റൻ ഹോളോ കോർ
ജോബി ജോസഫിന്റെ ഇന്റീരിയർ ഡിസൈൻ ലോകത്തേക്ക് നിങ്ങളെയും ക്ഷണിക്കുന്നു. പുരാതന മഹത്വവും ആധുനിക പരിഷ്കരണവും തടസ്സമില്ലാതെ സമന്വയിപ്പിക്കുന്ന ഈ ഭവനം സൃഷ്ടിച്ചിരിക്കുന്നത് ഇതിഹാസമായ മഹാഭാരത പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. മൺഭിത്തികളുടെ നാടൻ ചാരുത, വെളുത്ത രംഗോലി ഡിസൈനുകളുടെ പരിശുദ്ധിയുമായി
ഏറെ തിരഞ്ഞുപിടിച്ച് ആവശ്യത്തിന് ഏറ്റവും അനുയോജ്യമായത് എന്ന് കരുതി വാങ്ങുന്ന റഫ്രിജറേറ്റർ പോലും കുറച്ചുകാലം കഴിയുമ്പോൾ അപര്യാപ്തമാണെന്ന് പലർക്കും തോന്നിത്തുടങ്ങും. ഫ്രിജിനുള്ളിൽ സ്ഥലമില്ല, തണുപ്പ് ആവശ്യത്തിനില്ല എന്ന് പരാതിപ്പെടുന്നവർ ഉണ്ട്. എന്നാൽ ഫ്രിജിനുള്ളിൽ സാധനങ്ങൾ കൃത്യമായി
മെട്രോപോളിറ്റൻ നഗരങ്ങളിൽ താമസിക്കാൻ ഒരു ഇടം കണ്ടെത്തുന്നത് ഒരു ജോലി തരപ്പെടുത്തുന്നതിനേക്കാൾ ശ്രമകരമാണ്. വേണ്ടത്ര സൗകര്യമില്ലാത്ത സ്ഥലങ്ങൾക്ക് പോലും ശമ്പളത്തിന്റെ മുക്കാൽ പങ്കും വാടകയായി നൽകേണ്ടുന്ന അവസ്ഥ. ഇതുമൂലം ജോലി തന്നെ ഉപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലേയ്ക്ക് നീങ്ങാമെന്ന് തീരുമാനിക്കുന്നവർ
പൂർണ്ണമായും ഉപ്പിൽ നിർമ്മിച്ച ഒരു കെട്ടിടം. കേൾക്കുമ്പോൾ കുട്ടികളെ രസിപ്പിക്കാനുള്ള ഏതോ അനിമേഷൻ സീരീസിലെ കെട്ടിടത്തിന്റെ കാര്യമാണ് പറയുന്നതെന്ന് തോന്നാം. എന്നാൽ ബൊളീവിയയിലെ കൊൽചാനി എന്ന സ്ഥലത്തെത്തിയാൽ അത്തരം ഒന്ന് നേരിട്ട് തന്നെ കാണാനാകും. ഇവിടെ സ്ഥിതി ചെയ്യുന്ന പലാസിയോ ഡി സാൽ എന്ന ഹോട്ടൽ
ഒരു ആർക്കിടെക്ടും സിവിൽ എൻജിനീയറും തമ്മിൽ എന്താണ് വ്യത്യാസം..? കാലം കുറെയായി വീട് നിർമാണം ചർച്ച ചെയ്യുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ആരാണ് ഈ ആർക്കിടെക്ട്..? ആർക്കിടെക്ട് എന്ന് വച്ചാൽ കലാപരമായി വീടുകൾ രൂപകൽപന ചെയ്യുന്ന കൂട്ടരാണെന്നും, എൻജിനീയർമാർ എന്നാൽ
ഇത് ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ ലോകം ഭരിക്കുന്ന കാലമാണ്. ഭംഗിയും നിറവുമൊക്കെ നേരിട്ട് നോക്കി വാങ്ങുന്നത് പോലെതന്നെ വേണ്ട സാധനങ്ങളെല്ലാം വീട്ടിലിരുന്ന് ഓർഡർ ചെയ്തു കയ്യിൽ എത്തിക്കുന്നതാണ് പുതുതലമുറക്കാരുടെ പതിവ്. എന്നാൽ ഒരു വീടു വാങ്ങണമെന്ന് തോന്നിയാലോ ? അതിനും ഇ-കോമേഴ്സ് സൈറ്റുകൾ തന്നെ ധാരാളം എന്ന്
ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് കേശവൻ നായരുടെ മരണം. രാവിലെ ഏതാണ്ടൊരു പത്തുമണിയോടെ നായരുടെ വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ കേട്ടു, അതോടെ നാട്ടുകാർ അങ്ങോട്ടോടി, ചെന്നിട്ടു വിശേഷിച്ചു കാര്യം ഒന്നുമില്ലെങ്കിലും മാവിൻചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന ഞങ്ങൾ പിള്ളേരും അങ്ങോട്ടോടി. നാട്ടുകാരായ ചില കാരണവന്മാർ
ഭൂമിയിലെ ഏറ്റവും സന്തോഷം നൽകുന്ന സ്ഥലമായി ഡിസ്നി വേൾഡിനെ കാണുന്നവരുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും ഭയാനകം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലത്തിനും ഡിസ്നി കഥകളുമായി ബന്ധമുണ്ട്. കാരണം ഡിസ്നി കഥകളിൽ നിന്ന് നേരിട്ടിറങ്ങി വന്നതുപോലെയുള്ള നൂറുകണക്കിന് ചെറുകൊട്ടാരങ്ങൾ നിറഞ്ഞ ഒരു നഗരമാണ് ഇപ്പോൾ പ്രേത നഗരം എന്ന
'അയാൾ കഥയെഴുതുകയാണ്' സിനിമയിൽ ലാലേട്ടന്റെ സാഗർ കോട്ടപ്പുറം അറിയാതെ വീടുമാറിക്കയറി, വീട്ടുകാരിയുടെ വസ്ത്രവുമിട്ട് കട്ടിലിൽ കിടന്നുറങ്ങുന്ന രംഗം ഓർമയില്ലേ? 'അറിയാതെയല്ല' എന്നതൊഴിച്ചാൽ സമാനമായ ഒരു സംഭവം അടുത്തിടെ അമേരിക്കയിലെ ടെന്നസിയിലുണ്ടായി. വീട്ടുകാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ തക്കത്തിൽ ഒരാൾ
ഇംഗ്ലണ്ടിലെ ഷ്രോപ് ഫയറിൽ കാഴ്ചയ്ക്ക് അസാധാരണത്വം ഒന്നുമില്ലാത്ത ഒരു വീടുണ്ട്. പുറത്തുനിന്ന് നോക്കിയാൽ രണ്ട് കിടപ്പുമുറികളും ഒരു ബാത്റൂമും ടെറസ്സുമുള്ള തികച്ചും സാധാരണമായ ഒരു വീട്. എന്നാൽ ഇവിടെ മറ്റെങ്ങും കാണാനാവാത്ത ഒരു വലിയ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. പുറമേ നിന്ന് നോക്കിയാൽ കാണാനാവാത്ത വിധത്തിൽ
സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീടു നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2025 മാർച്ച് 31നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാന
സ്വത്ത്കൈവശപ്പെടുത്തി മാതാപിതാക്കളെ തെരുവിലേക്ക് ചവിട്ടിയിറക്കുന്ന മക്കളെക്കുറിച്ചുള്ള കഥകൾ നമുക്ക് പുതുമയല്ല. ലോകത്ത് എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട് എന്നതാണ് വിഷമകരമായ യാഥാർഥ്യം. ആരോഗ്യം ക്ഷയിച്ച വൃദ്ധമാതാപിതാക്കളെ സമ്മർദ്ദത്തിലാക്കി വീട് കൈവശപ്പെടുത്തിയ ശേഷം അവരെ തെരുവിലേക്ക് ഇറക്കി
തൊഴിൽ സാധ്യതയും വിദ്യാഭ്യാസ സൗകര്യങ്ങളും പരിഗണിച്ച് ജീവിതം വൻകിട നഗരങ്ങളിലേക്ക് പറിച്ചുനടുകയാണ് ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങൾ. ഇതിന്റെ ഫലമായി നഗരപ്രദേശങ്ങളിൽ താമസിക്കാൻ ഒരിടം കണ്ടെത്താൻ ഭഗീരഥപ്രയത്നം
ഭംഗിയോ ആഡംബരമോവലുപ്പമോ വൈചിത്ര്യമോ എന്തുമാകട്ടെ വീടുകളുടെ സവിശേഷതകൾ എപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. ഫ്രാൻസിലെ ഒരു ചെറുനഗരത്തിൽനിർമിച്ചിരിക്കുന്ന ഒരു വീടാണ് ഇപ്പോൾ വേറിട്ട രൂപംകൊണ്ട് വിസ്മയിപ്പിക്കുന്നത്. 'നാരോ ഹൗസ്' എന്നാണ് ഈ വീടിന്റെ പേര്. പേരുപോലെ ഇടുങ്ങിയ ആകൃതിയിലാണ് വീടിന്റെ നിർമാണം.
മൂട്ട അഥവാ ബെഡ് ബഗ് നിസ്സാരക്കാരനല്ല. ഒരു മൂട്ട മതി രാത്രിയിലെ ഉറക്കം പോകാന്. മൂട്ട ശല്യം മൂലം വീട് വരെ മാറേണ്ടി വന്നവരുടെ കഥകള് നമ്മള് കേട്ടിട്ടുണ്ട്. എങ്ങനെയാണ് ശരിക്കും ഇവയെ തുരത്തേണ്ടത്. കിടക്കയാണ് മൂട്ടകളുടെ പ്രിയപ്പെട്ട സ്ഥലം എന്നറിയാമല്ലോ. അപ്പോള് കിടക്ക വൃത്തിയായി സൂക്ഷിക്കുക എന്നതാണ്
രാജ്യത്തെ ഇടത്തരക്കാർക്കായി ഭവന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്. വാടക വീടുകളിലോ ചേരികളിലോ താമസിക്കുന്ന അർഹരായ മധ്യവർഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അർഹരായ ഇടത്തരക്കാർക്ക് സ്വന്തമായി വീട്
നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് ദുബായിലെ ബുർജ് ഖലീഫ. 828 മീറ്റർ ഉയരത്തിൽ 163 നിലകളുമായാണ് ബുർജ് ഖലീഫ വിസ്മയിപ്പിക്കുന്നത്. ഇത്തരത്തിൽ ഉയരംകൊണ്ട് വിസ്മയിപ്പിക്കുന്ന ഒട്ടനേകം കെട്ടിടങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം. ഇപ്പോൾ ബിഹാറിലെ ഒരു വീട് സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി വീടും നാടും വിട്ട് പോകുന്നവരുടെ എണ്ണം ഇന്ന് ലോകത്തിന്റെ എല്ലാ കോണിലും വർധിക്കുകയാണ്. ഫലമോ ? അടച്ചിട്ട വീടുകളും വയസ്സായ മാതാപിതാക്കളുടെ ഒറ്റപെടലുകളും സാമൂഹികവിഷയമായി മാറുകയാണ്. ഇത്തരത്തിൽ നോക്കാനോ ശ്രദ്ധിക്കാനോ മക്കൾ ആരും അരികിൽ ഇല്ലാത്തതിനെ തുടർന്ന് കോടികൾ
പലപ്പോഴും വീടുപണി കണക്കുകൂട്ടലുകൾ തെറ്റിച്ച് പോക്കറ്റ് കാലിയാക്കാറുണ്ട്. നിങ്ങൾക്ക് വാരിക്കോരി ചെലവഴിക്കാൻ ഒരുപാട് പണം ഇല്ലെങ്കിൽ/ ഇടത്തരം ബജറ്റിൽ വീട് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനാണെങ്കിൽ ഈ 7 കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാകും ഉചിതം.. 1. തേക്കിന്റെ വാതിലിന് സുരക്ഷിതത്വം
മലയാളിയുടെ വീടിന്റെ വിസ്തീർണം വർധിപ്പിക്കുന്നതിൽ മുഖ്യപങ്ക് അടുക്കളകൾക്കാണ്. അത്തരമൊരു അനുഭവം പറയാം. തലശ്ശേരിക്കടുത്തുള്ള അഷ്റഫ്– ആമിന ദമ്പതികളുടെ വീട് വരയ്ക്കാനുള്ള ദൗത്യം അവരെന്നെയാണ് ഏൽപ്പിച്ചത്. വീടിന്റെ വലുപ്പം എന്തു വേണമെന്ന് അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്, സൗകര്യങ്ങൾക്ക് ഒരു കുറവും
2036ൽ ഇന്ത്യയിൽ ആവശ്യമായ വീടുകളുടെ എണ്ണം 93 ദശലക്ഷം എന്ന ഭീമമായകണക്കിലെക്കെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ ഭവന ആവശ്യകതയുടെ മൂന്നിരട്ടിയിൽ അധികമാണ് ഇത്. 2021ൽ ഭവന ആവശ്യകത 30 ദശലക്ഷമായിരുന്നു. CREDAI, ലിയാസെസ് ഫോറാസിന്റെ സഹകരണത്തോടെയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വാരണാസിയിലെ ന്യൂ ഇന്ത്യ
ദുബായിലെ ജനസംഖ്യയിൽ ഒരു ലക്ഷം ആളുകളുടെ വർദ്ധനയാണ് 2023ല് ഉണ്ടായത്. ഇതിന്റെ ചുവടുപിടിച്ച് ദുബായിയുടെ പ്രോപ്പർട്ടി മാർക്കറ്റിലും റെക്കോർഡ് വാങ്ങലുകളും വിലകളും കഴിഞ്ഞവർഷം ഉണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് പ്രോപ്പർട്ടി വില ഏതാണ്ട് 18 ശതമാനമാണ് ഉയർന്നത്. 2023 ന്റെ ആദ്യപകുതിയിൽ ദുബായിൽ പ്രോപ്പർട്ടി
തിരുവനന്തപുരം: നവകേരള സൃഷ്ടിയിലും ഊർജ സ്വയംപര്യാപ്തതയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സൗരോർജത്തിനു സാധിക്കും. വീടിനു മുകളിൽ 365 ദിവസവും കത്തിജ്വലിക്കുന്ന സൂര്യശോഭയുണ്ടാകുമ്പോൾ അതിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവ് മലയാളികൾക്കു വന്നുകഴിഞ്ഞു. ശരിയായ വിധത്തിലുള്ള സോളർ
ചില വീടുകൾ ഒറ്റനോട്ടത്തിൽ മടുപ്പിച്ചുകളയും. മറ്റു ചിലതാകട്ടെ ആദ്യകാഴ്ചയിൽ ഇഷ്ടംതോന്നും. ചേരുവകൾ കൃത്യമായി ചേരുമ്പോഴാണ് രുചികരമായ
എല്ലാവരുടെയും സ്വപ്നമാണ് ചേക്കേറാൻ സ്വന്തമായൊരു വീട്. ഒരു ഭവനം സ്വന്തമാക്കാൻ പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബിൽഡറുടെ വിശ്വാസ്യത, ഗുണനിലവാരം, വില, സൗകര്യങ്ങൾ എന്നിവയൊക്കെയാണ്. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന സ്വപ്നഭവങ്ങളിലൂടെ... ജോസ്
അയോധ്യയിലെ രാമക്ഷേത്രത്തെ വിശ്വാസങ്ങളുടെയും ആധുനിക ശാസ്ത്രത്തിന്റെയും സമന്വയമെന്നു വിശേഷിപ്പിക്കാം. നൂതന വാസ്തുശിൽപ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി നിർമിച്ചിരിക്കുന്ന ക്ഷേത്രം ആയിരം വർഷമെങ്കിലും കേടുപാടുകൾ കൂടാതെ നിലനിൽക്കുമെന്നാണ് നിർമാതാക്കളുടെ ഉറപ്പ്. അതുകൊണ്ടുതന്നെ ആധുനിക എൻജിനീയറിങ്ങിന്റെ
ഇക്കഴിഞ്ഞ ദിവസം ഒരു വീടിന്റെ നിർമാണ സംബന്ധമായ കരാർ വായിച്ചപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം മനസ്സിലേക്ക് കയറിവന്നത്. ഒരു മഴക്കാലമാണ്, ഞാനന്ന് അവധിക്കു നാട്ടിലുണ്ട്. വീട്ടിലിരുന്നു മുഷിഞ്ഞപ്പോഴാണ് വണ്ടിയുമെടുത്ത് പുറത്തിറങ്ങിയത്, ചെന്നെത്തിയത് നാരായണൻ മാഷുടെ വീട്ടിൽ. മാഷ് എന്റെ ഹിന്ദി
വ്യത്യസ്ത ആകൃതികളിൽ ഒരു പ്രദേശമാകെ നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് ടവറുകൾ. അവ നിർമ്മിച്ചത് എന്തിനെന്നോ ആരെന്നോ അറിയാതെ ഇപ്പോഴും അന്വേഷണം തുടരുകയാണ് ഗവേഷകർ. ചൈനയിലെ പടിഞ്ഞാറൻ സിഷ്വാൻ പ്രവിശ്യയിലാണ് ഹിമാലയൻ ടവറുകൾ എന്നറിയപ്പെടുന്ന ഈ ഗോപുരങ്ങൾ സ്ഥിതിചെയ്യുന്നത്. കല്ലിൽ നിർമ്മിച്ച ഇവയ്ക്ക് സ്റ്റോൺ
ബാങ്കുകളെ കബളിപ്പിച്ച് കോടികൾഭവനവായ്പയായി തട്ടിയെടുത്തതിനെ തുടർന്ന് എട്ടു പേർ അറസ്റ്റിലായി. ആറ് ഫ്ലാറ്റുകള് 125 തവണ രജിസ്റ്റര് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിനെല്ലാം ഭവന വായ്പ സംഘടിപ്പിച്ചതോടെ ഒരു ബാങ്കിൽ നിന്നും 1.2 കോടി രൂപയാണ് തട്ടിപ്പുകാർ നേടിയെടുത്തത്. എന്നാൽ മറ്റ് ആറു ബാങ്കുകളിൽ
ഇപ്പോൾ കണ്ടുവരുന്നൊരു പ്രവണതയെ കുറിച്ചാണ് പറയാനുള്ളത്. ഒരുകോടി രൂപ മുടക്കി സുന്ദരമായ വീട് പണിയുക, എന്നിട്ട് അതിനുമുന്നിലോ പിന്നിലോ ബാൽക്കണിയിലോ ഒരു 'അയ' വലിച്ചങ്ങ് കെട്ടുക. അതിൽ, മഴവിൽ നിറങ്ങളിലുള്ള, ഓട്ട വീണതും അല്ലാത്തതുമായ ബഹുവിധ രൂപത്തിലുള്ള
തരക്കേടില്ലാത്ത ഒരു വീട് ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് വാടകയ്ക്കെടുക്കണമെങ്കിൽ പോലും പതിനായിരങ്ങൾ ചിലവാകും. എന്നാൽ കൊട്ടാരം പോലെയുള്ള വീടുകളിൽ ഒരു രൂപ പോലും വാടക നൽകാതെ യഥേഷ്ടം താമസിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് യുകെ സ്വദേശിനിയായ ഫോൾ എന്ന വനിത. താമസത്തിന് പണം മുടക്കണ്ട എന്ന് മാത്രമല്ല അവിടെ
ഭവനവിലയും കുതിച്ചുയരുന്ന വാടക നിരക്കുമൊക്കെ ലോകത്തിന്റെ എല്ലാഭാഗത്തും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. യുകെയിലും കാനഡയിലുമെല്ലാം ഭവന പ്രതിസന്ധി രൂക്ഷമായത് വാർത്തയായിരുന്നല്ലോ... ബെംഗളൂരുവിൽ ഒരു കുടുസ്സുമുറി വാടകയ്ക്ക്ലഭിക്കണമെങ്കിൽ നേരിടേണ്ടിവരുന്ന ബദ്ധപ്പാടുകൾ സമൂഹമാധ്യമങ്ങളിൽ
ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന മാധ്യമമാണ് സിനിമ. പഴയ സിനിമകൾ കാണുമ്പോൾ കൂടെ ആ കാലത്തെ ജീവിതരീതികളും അടിസ്ഥാനസൗകര്യങ്ങളും കാണാം. ഇതേ മാറ്റം നമ്മുടെ ഭവനനിർമാണ ശൈലികളിലും പ്രകടമാണ്.1970-80 കളിൽ എങ്ങനെയെങ്കിലും ഒരുകൂര ഒരുക്കുക എന്നതിൽനിന്നും 90 കളിൽ ഗൾഫ് പണത്തിന്റെ വരവോടെ പുതിയ പരീക്ഷണങ്ങൾക്ക്
പാതി-മുക്കാൽ ഭാഗം പണികഴിഞ്ഞ്, സാമ്പത്തിക പ്രയാസം കാരണം ബാക്കി പണികൾ പൂർത്തീകരിക്കാൻ കഴിയാതെ, വർഷങ്ങളോളം ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന സാധാരണക്കാരായ ചിലരുടെ വീടുകൾ കണ്ടിട്ടുണ്ട്. അത്തരം വീടുകൾ കാണുമ്പോൾ വീടുപണിയിൽ അവർക്ക് പറ്റിപ്പോയ പ്ലാനിങ് പിഴവോർത്ത് വലിയ ദുഖവും തോന്നാറുണ്ട്. സാമ്പത്തിക
നാലു സഹോദരൻമാർ ഒരുപക്ഷത്തും രണ്ട് സഹോദരിമാർ മറ്റൊരു പക്ഷത്തുനിന്നും രൂക്ഷമായ വ്യവഹാരത്തിൽ ഏർപ്പെടുന്നു. കാരണം സ്വത്ത് തർക്കം. സ്ത്രീധനം കൊടുത്ത വകയിൽ നല്ലൊരു തുക ചെലവായെന്നും നയാപൈസയുടെ സ്വത്ത് ഇനിതരില്ലെന്നും സഹോദരൻമാർ. കുടുംബസ്വത്തായ ഏകദേശം മൂന്നേക്കർ സ്ഥലത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നാണ്
വിവാഹജീവിതത്തിൽ എന്നപോലെ വീടിനും ഒരു മധുവിധു കാലമുണ്ട്. പാലുകാച്ചൽ കഴിഞ്ഞ സമയത്ത് 'സൂപ്പർ' എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവർഷം കഴിഞ്ഞാൽ 'തലവേദനയായല്ലോ' എന്നുതോന്നാം. ഇത്തരത്തിൽ വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾ കഴിഞ്ഞിട്ടുള്ളവർക്ക്, 'വീട്ടിൽ ഒഴിവാക്കാമായിരുന്നു' എന്ന് പിന്നീട് തോന്നിയ കാര്യങ്ങൾ
പല കെട്ടിടനിർമാണ സൈറ്റുകളും സന്ദർശിച്ചതിന്റെ അനുഭവത്തിൽനിന്നാണ് ഇതെഴുതുന്നത്. പരുക്കൻ, ചാന്ത്, മട്ടി എന്നൊക്കെ
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മത്തിനായി അയോധ്യ ഒരുങ്ങുന്നതിനിടെ പ്രദേശത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻകുതിപ്പ് ഉണ്ടായതായി റിപ്പോർട്ട്. നഗരത്തിലെ വസ്തു വകകളുടെ വിലയിൽ നാലിരട്ടിവർധനയാണ് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഉത്തർപ്രദേശിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ്
ഭാര്യയ്ക്കുംഭർത്താവിനും ജോലി.നിന്നുതിരിയാനോ അലസമായൊന്നിരിക്കാനോ ഒട്ടുമേയില്ല സമയം- ടൈം ഈസ് മണി.അവർക്കൊരു വീട് വേണമെന്ന് കരുതൂ. അവർ വീട് പ്ലാൻ ചെയ്യുന്നതും വയ്ക്കുന്നതും സങ്കൽപിച്ചു നോക്കൂ. എല്ലാ സൗകര്യങ്ങളും ഉണ്ടാകണം, പക്ഷേ അത്രക്ക് വലുതായിരിക്കരുത്. ബാത്ത്റൂമുകൾ എണ്ണം കുറയ്ക്കണം, വൃത്തിയാക്കാൻ
ഹാരിസ് വിദേശത്താണ്. സ്വന്തമായി പത്ത് സെന്റ് ഭൂമിയും അതിൽ ചെറിയൊരു വീടുമുണ്ട്. അവന്റെ തൊട്ടപ്പുറത്തെ 2000 Sqft ഉള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത് ഷമീറും കുടുംബവുമാണ് (രണ്ടുപേരും എന്റെ സുഹൃത്തുക്കളും അയൽവാസികളുമാണ്). ഷമീർ കുറച്ചുകാലം വിദേശത്തായിരുന്നങ്കിലും അവിടം ഒഴിവാക്കി ഇപ്പോൾ നാട്ടിൽ
കുറച്ചു ദിവസം മുൻപ് നാട്ടിൽ ഉള്ളപ്പോഴാണ് ഗോവിന്ദ് എന്നെ വിളിക്കുന്നത്. " ചേട്ടാ, ഒരു പ്രശ്നമുണ്ട്. നമുക്ക് ഒരു സ്ഥലം വരെ ഒന്ന് പോകണം." ഗോവിന്ദ് എന്റെ ഒരു സുഹൃത്താണ്, ആളൊരു ഐടി എൻജിനീയറാണ്, ആസ്ഥാനം ബെംഗളൂരുവാണെങ്കിലും കോവിഡിന് ശേഷം 'വർക് ഫ്രം ഹോം' എടുത്തോളാൻകമ്പനി പറഞ്ഞു. അപ്രകാരം പുള്ളി
മറ്റാരെയും ആശ്രയിക്കാതെ സ്വന്തം ഐഡിയയിൽ കാര്യങ്ങൾ സൃഷ്ടിക്കുകയോ ശരിയാക്കുകയോ മാറ്റുകയോ ചെയ്യുന്ന DIY(Do IT Yourself) ഇന്ന് ട്രെൻഡാണ്. ഈDIY ട്രിക്കുകൾ കൊണ്ട് ഒരുനൂറ്റാണ്ടിനടുത്ത് കാലപ്പഴക്കം ചെന്ന വീടിന്റെ വിലമതിപ്പ് കണ്ണഞ്ചിക്കും വിധത്തിൽ ഉയർത്തിയിരിക്കുകയാണ് യുകെ സ്വദേശികളായ വീട്ടുടമകൾ. ഷാർലറ്റ്,
ഇന്ന് ലോകത്തിന്റെമിക്കയിടങ്ങളിലും ഭവനവിലയും വസ്തുവിലയുമൊക്കെ കുതിച്ചുയർന്നുകൊണ്ടിരിക്കുന്നതിനാൽ ഭൂരിഭാഗം സാധാരണക്കാർക്കും 'ഇഷ്ടത്തിനൊത്ത വീട്' എന്നത് കയ്യെത്തിപ്പിടിക്കാനാവാത്ത സ്വപ്നമാണ്. എന്നാൽ ഇതോർത്ത് ദുഃഖിച്ചിരിക്കാതെ 'ഇഷ്ടത്തിനൊത്ത വീട്' ഒരുക്കാൻ യുഎസിലെ നെവാദ സ്വദേശികളായ ദമ്പതികൾ
കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും ഗ്രൗണ്ട് ഫ്ലോർ ഡിസൈൻ ഏതാണ്ട് ഒരുപോലെയാണ്. ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പുമുറികൾ...അങ്ങനെ...പിന്നെ ഗോവണി കയറി മുകൾനിലയിലെത്തുന്നു. അവിടെ വീണ്ടും ലിവിങ്, കിടപ്പുമുറികൾ, ബാൽക്കണി... ഞാൻ ആലോചിക്കുന്നത് എന്തിനാണ് ഇന്നത്തെക്കാലത്ത് കേരളത്തിലെ വീടുകളിൽ അപ്പർ ലിവിങ്
റോസാപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!.. നിറയെ പൂവിടുന്ന ഒരു റോസച്ചെടിയെങ്കിലുംമുറ്റത്തുണ്ടെങ്കിൽ ഭംഗിയിലും സുഗന്ധത്തിലും അതിനോട് കിടപിടിക്കാൻ മറ്റൊരു ചെടിക്കുമാവില്ല. എന്നാൽ പലപ്പോഴും റോസച്ചെടികൾ വളർത്തുന്നത് എങ്ങനെയെന്ന് കൃത്യമായ അറിവില്ലാത്തതുമൂലം അവ വേരുപിടിക്കാതെ പോവുകയും പൂക്കൾ കുറയുകയുമൊക്കെ
സമൂഹമാധ്യമങ്ങളിൽ വീടുപണിയുമായി ബന്ധപ്പെട്ട് ആളുകൾ ഒരുപാട് സംശയങ്ങൾ ചോദിക്കാറുണ്ട്. അത് തികച്ചും സ്വാഭാവികവുമാണ്. കാരണം, ആരും പയറ്റിത്തെളിഞ്ഞിട്ടല്ലലോ ആദ്യമായി വീട് വയ്ക്കാനിറങ്ങുക. അതുകൊണ്ടുതന്നെ വീടുപണിയിൽ അബദ്ധങ്ങളും സംഭവിക്കാം. ഒരു വീട് പണിയാൻ തയാറെടുക്കുന്നവന്റെ ആകാംഷകളും വെപ്രാളവും
സ്വന്തമായി ഒരു വീട് ഉണ്ടാവുക എന്നത് ഭൂരിഭാഗം ആളുകളുടെയും ഒരു ആയുഷ്കാലത്തെ ഏറ്റവും വലിയ സ്വപ്നമാണ്. അതിൽ തന്നെ വീടുകൾ നിർമ്മിക്കുന്നത് അപ്പാർട്ട്മെന്റുകളോ വില്ലകളോ വിലക്കെടുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടും പണച്ചെലവ് ഏറിയ കാര്യവുമാണ്. അല്പം ഒന്ന് പാളിയാൽ പോലും ബജറ്റിന് പുറത്തേക്ക് പണം ചിലവാകുകയും
സ്ഥലം വാങ്ങി അല്ലെങ്കിൽ കുടുംബസ്ഥലത്ത് സ്വപ്നഭവനം നിർമിക്കാൻ പ്ലാൻ ചെയ്യുന്ന സാധാരണക്കാരെ അലട്ടുന്ന ഒരു സംശയമാണ്, 'വീടാണോ കിണറാണോ ആദ്യം വേണ്ടത്?' എന്നത്.
പുതിയതായി ഒരു നഗരത്തിലേയ്ക്ക് എത്തിയാൽ ഒന്നും വിട്ടുപോകാതെ അവിടുത്തെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ആസ്വദിക്കണമെങ്കിൽ ഒരു പകൽ മതിയാകാതെ വരും. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ക്രൊയേഷ്യയിലെ ഹം എന്ന നഗരം. ഈ നഗരം മുഴുവൻ കണ്ടു തീർത്താലും പിന്നെയും പകൽ ബാക്കിയാവും. കാരണം ഇത് ലോകത്തിലെ തന്നെ
പല സാധാരണക്കാരും വീടുപണിയെ കുറിച്ചാലോചിക്കുമ്പോൾ ആദ്യം ചിന്തിക്കുന്ന കാര്യമാണ് വാസ്തുവും സ്ഥാനം കാണലും വിശ്വാസപരമായ മറ്റു കലാപരിപാടികളും... ചിലർ വീടുപണി തുടങ്ങുന്നതിനു മുൻപുതന്നെ ഒരുപാട് തുക ഇത്തരം കാര്യങ്ങൾക്കായിചെലവാക്കും.എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാനം? അറിവിൽനിന്നും അനുഭവത്തിൽനിന്നും ചില
ചൈനയിൽ നടന്ന വേറിട്ട ഒരു ഭവന കച്ചവടത്തിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പണം കൈമാറുന്നതിനു പകരം സ്വർണ്ണക്കട്ടകൾ നൽകിയാണ് പുതിയ ഉടമ വീട് സ്വന്തമാക്കിയത്. കരാർ ഉറപ്പിക്കുന്ന സമയത്ത് നോട്ടുകെട്ടുകൾക്ക് പകരം സ്വർണ്ണക്കട്ടകൾ ഓരോന്നായി ഇയാൾ ബാഗിൽ നിന്നും പുറത്തെടുത്ത്
ഏകദേശം 7 വർഷങ്ങൾക്കുമുൻപാണ്, ഉള്ളതെല്ലാം സ്വരുക്കൂട്ടിയും കടം വാങ്ങിയും 10 സെൻറ് സ്ഥലം വാങ്ങിയത്. ഭാവിയിലേക്ക് ഒരു സമ്പാദ്യം എന്ന നിലയിലാണ് അന്ന് വാങ്ങിയിട്ടത്.
വീടിന്റെ മുറ്റം ടൈൽസ് ഇടുമ്പോൾ സാധാരണ പലരും പറഞ്ഞു കേൾക്കാറുണ്ട് പ്രകൃതിയെ ദ്രോഹിച്ചു . വെള്ളം ഭൂമിയിലെക്ക് ഇറങ്ങാതെ ഒഴുക്കി കളയുന്നു എന്നൊക്കെ .. കാണുന്നവർക്ക് പലതും തോന്നാം പറയാം .. അത്നമ്മൾ കാര്യമാക്കെണ്ടതില്ല .. അനുഭവത്തിൽ നിന്നും ചിലത് പറയാം .. ഗുണങ്ങൾ:- ഏതു കാലാവസ്ഥ ആയാലും മുറ്റം
വീട് എന്ന സ്വപ്നം ...ഒരു കഥ സൊല്ലട്ടുമാ ... തേക്കാത്ത ചുവരുകളുള്ള ഓടിട്ട വീട്ടിലാണ് ഞങ്ങൾ മൂന്നുപേരും ജനിച്ചു വളർന്നത്...എന്റെ 25 വയസ്സുവരെജീവിച്ചത്..മൂന്നുപേരും ഒരുമിച്ചൊരു പായയിൽ ഒരു മുറിയിൽ ഉറക്കം..ആരെങ്കിലും വിരുന്നുകാർ വന്നാൽ, പ്രകൃതിദത്തമായ കുളിർ കാറ്റും കൊണ്ട് പായയും ഞങ്ങളും
എല്ലാവരും ക്രിസ്മസ് അവധി ദിനങ്ങൾ ആഘോഷിക്കുന്ന തിരക്കിലാണ്. ദിവസങ്ങളോളം സ്കൂളുകളും കോളേജുകളുമൊക്കെ അവധിയായതിനാൽ വീടും പൂട്ടി ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുന്നവരാവും അധികവും. വീടുകളിൽ ആൾതാമസം ഇല്ലാത്ത ഈ സമയം തന്നെയാണ് മോഷ്ടാക്കൾക്കും തക്കം. പലപ്പോഴും അവധി ദിവസങ്ങൾ ആഘോഷിച്ചു തിരിച്ചു
തിരക്കുപിടിച്ച പുതിയകാല ജീവിതത്തിൽ, യന്തിരനിലെ പോലെ ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പോലെ 'വീട്ടുജോലികൾ ചെയ്തുസഹായിക്കാൻഒരു റോബട്ട് ഉണ്ടായിരുന്നെങ്കിൽ'എന്നാഗ്രഹിക്കുന്നവർ ധാരാളമുണ്ട്.സമീപഭാവിയിൽ ഇത് യാഥാർഥ്യമാകും. തുണിയലക്കലും പാത്രം കഴുകലും അതിനൊപ്പം ഓഫീസ് ജോലിയും ഒരേപോലെ തീർക്കാൻ പെടാപ്പാടുപെടുന്നവർക്ക്
കഴിഞ്ഞ അവധിക്കാലത്ത് കാസർകോട്ടെ തന്റെ വീടിന്റെ പൂമുഖത്തിരുന്നു സംസാരിക്കുമ്പോഴാണ് സുഹൃത്ത് സൂരജ് എന്നോട് ആ കഥ പറയുന്നത്. കഥയല്ല, സംഭവം. സംഭവം നടക്കുന്നത് കുറച്ചു കാലം മുൻപ് സൂരജിന്റെ തറവാട്ടിലാണ്. തറവാടിനോട് ചേർന്ന് ഒരു പശുത്തൊഴുത്തു പണിയണം, അതിനു സ്ഥാനം കാണണം. അങ്ങനെ ഒരു
വീടിന്റെ രൂപംമനസ്സിൽ ഇങ്ങനെ ആയിരുന്നില്ല, പക്ഷേ ചെയ്തുവന്നപ്പോൾ ഇങ്ങനെയായി. ഇനി ഭംഗിയാക്കാൻ എന്താണ് മാർഗ്ഗം?... വീടുപണി നടക്കുന്ന ചിലരെങ്കിലും ഇങ്ങനെ ചോദിച്ചുകണ്ടിട്ടുണ്ട്. 'ഉദ്ദേശിച്ചതുപോലെ ഭംഗിയാകുന്നില്ല' എന്ന് പറഞ്ഞ് പണിക്കാരെ ശകാരിക്കുന്നവരുമുണ്ട്. കാര്യങ്ങൾ അവർ ഉദ്ദേശിച്ചതിലും
എലിയെ പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ പഴഞ്ചൊല്ലായി പറയാറുണ്ടെങ്കിലും പലർക്കും ഇത്തരം അബദ്ധങ്ങൾയഥാർഥത്തിൽ സംഭവിക്കാറുണ്ട്. ജപ്പാൻകാരനായ ഒരു വീട്ടുടമയ്ക്കുണ്ടായത് സമാനാനുഭവമാണ്. പക്ഷേ വില്ലൻ എലിയല്ല പാറ്റയായിരുന്നു. ശല്യക്കാരനായി കയറിക്കൂടിയ ഒരു പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ
സുഹൃത്ത് വാങ്ങിച്ച വീട് ചെറുതാണ്. കിഴക്കോട്ട് ദർശനം. വാസ്തുപരമായി ഗംഭീരമാണ്. മുറികൾക്ക് തെറ്റില്ലാത്ത അളവുകളാണ്. ഐശ്വര്യമുള്ള അടുക്കളയാണ്. അതിന്റെ സ്ഥാനം പക്ഷേ വീടിന്റെ വടക്ക് പടിഞ്ഞാറ് ദിക്കിലാണ്! വടക്ക്-പടിഞ്ഞാറ് അടുക്കള വരാമോ വാസ്തുവിൽ? അറിയില്ല. എങ്കിലും വീട് കൊള്ളാമെന്നാണ് വാസ്തുവിദഗ്ധർ
"ഇവർ എന്റെ സ്വന്തക്കാരാണ്.അതുകൊണ്ട് ഇവർക്ക് പരമാവധി വില കുറച്ചു കൊടുക്കണം...." *** പ്രവാസത്തിലെ ഒരിടവേളയിൽ കുറച്ചുകാലം ഞാൻ നാട്ടിൽ പല വർക്കുകളും ബിസിനസ്സുകളും ചെയ്തിരുന്നു. നാട്ടിലുള്ള ചില പ്രമുഖഹോം അപ്ലയൻസ് സ്ഥാപനങ്ങളുടെ ക്രെഡിറ്റ് ബിസിനസും ആയിടക്ക് ഞാൻ ചെയ്തിരുന്നു. ആ സമയത്ത് ഞാൻ കണ്ട
വീട്ടിൽ കൊച്ചുകുട്ടികൾ ഉള്ളവർക്ക് അവരുടെ ഡയപ്പറുകൾ എങ്ങനെ നിർമാർജ്ജനം ചെയ്യുമെന്നത് തലവേദനയാണ്, പ്രത്യേകിച്ച് ചെറിയ പ്ലോട്ടുകളിൽ താമസിക്കുന്നവർക്ക്. പലരും ഒഴിവാക്കാനുള്ള എളുപ്പത്തിന് ഇത് രാത്രിയിൽ ഒഴിഞ്ഞ ഇടങ്ങളിൽ കൊണ്ട് തള്ളാറുണ്ട്. ഇത് വളരെ തെറ്റായ പ്രവണതയാണ്. തുണികൊണ്ടുള്ള ഡയപ്പറുകൾ ഇതിനൊരു
സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും 645 ചതുരശ്രയടി (60 ചതുരശ്ര മീറ്റർ) വരെ വിസ്തീർണമുള്ള വീടുകളെ വസ്തുനികുതിയിൽ (കെട്ടിടനികുതി) നിന്ന് ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭായോഗം അംഗീകാരംനൽകി. ഇത്തരം വീടുകളെ ഏപ്രിൽ ഒന്നുമുതൽ വസ്തുനികുതിയിൽനിന്ന് ഒഴിവാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു.
കുറച്ചുകാലങ്ങൾ മുൻപ് വരെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നതും ദുരന്തസാധ്യതയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കെട്ടിടങ്ങൾ പൊളിക്കാതെ തന്നെ മറ്റൊരിടത്തേയ്ക്ക് സുരക്ഷിതമായി മാറ്റാനുള്ള പല വിദ്യകളും
ഭവന പ്രതിസന്ധി രാജ്യത്ത് രൂക്ഷമായതോടെ വർധിച്ചുവരുന്ന കുടിയേറ്റ നിരക്കിന് തടയിടാൻമാർഗങ്ങൾ സ്വീകരിക്കുകയാണ് ഓസ്ട്രേലിയ. ഉയർന്ന വാടക നിരക്കും ഭവന വിലയും മൂലം,സാധാരണക്കാർക്ക് ഓസ്ട്രേലിയയിൽ താമസിക്കാൻ ഒരിടം കണ്ടെത്തുന്നത് ഏതാണ്ട് അസാധ്യമായ കാര്യമായി മാറിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ എണ്ണത്തിന്
സ്വന്തമായി ഒരു വീടുവേണമെന്ന് ആഗ്രഹിച്ചു തുടങ്ങുമ്പോൾ മുതൽ പലരും ഭവനവായ്പ എവിടെ നിന്നെടുക്കണം എന്ന അന്വേഷണവും ആരംഭിച്ചു തുടങ്ങും. ദീർഘകാലത്തേക്ക് വരുമാനത്തിന്റെ വലിയൊരു ഭാഗം ഭവന വായ്പയ്ക്കായി നീക്കിവയ്ക്കേണ്ടി വരുന്നതിനാൽ വായ്പയെടുക്കും മുൻപ് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 1. ലോണിനുള്ള
മെച്ചപ്പെട്ട ജീവിതനിലവാരവും ജോലിസ്ഥലത്തേക്കുള്ള യാത്രാസൗകര്യവും പരിഗണിച്ച്, നഗരപ്രദേശങ്ങളിലേക്ക് കുടുംബവുമൊത്ത് താമസം മാറ്റുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന വീടുകളുടെ കാര്യത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. സൗകര്യങ്ങൾ പരിമിതമാണെങ്കിലും താമസിക്കാൻ ഒരിടം എന്നത്
വീടുപണി എന്നാല് ചെലവുകളുടെ കാലമാണ്. കയ്യിൽനിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാം. ചെലവു ചുരുക്കുക എന്നതുകൊണ്ട് സൗകര്യങ്ങൾ വേണ്ടെന്നു വയ്ക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാ സൗകര്യങ്ങളും അവരവരുടെ
കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെ സമഗ്രമായ വികസനത്തിന് തന്നെ കരുത്തേകിക്കൊണ്ട് ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയുടെ മുപ്പത്തിരണ്ടാം എഡിഷൻ കൊച്ചിയിൽ വീണ്ടുമെത്തുന്നു. കലൂർ, ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഡിസംബർ 15 മുതൽ 17 വരെയാണ് ഏവരും ഉറ്റു നോക്കിയിരുന്ന പ്രോപ്പർട്ടി എക്സ്പോ ഇത്തവണ
വീടിനും വീട്ടുകാരൻെറ പോക്കറ്റിനും അനുസരിച്ച് വലിപ്പമുള്ള അടുക്കളകളാണ് കേരളത്തിൽ ഏറെയും. ഒരു വീടിനു ഒരു അടുക്കള എന്നാണ് വയ്പെങ്കിലും എണ്ണം രണ്ടും മൂന്നുമൊക്കെയായി കഴിഞ്ഞു. വീട്ടുകാരുടെ അന്തസിനു ചേർന്ന രീതിയിൽ പളാപളാ മിന്നുന്ന ഒരു ഷോ കിച്ചൺ. ഗ്യാസടുപ്പും പാചകവുമൊക്കെയായി മറ്റൊന്ന്. വിറകടുപ്പ്
ശത്രുക്കൾക്കുപോലും ഉണ്ടാവരുതേയെന്ന് ആരും ആഗ്രഹിച്ചു പോകുന്ന ഒരു അവസ്ഥയിലൂടെയാണ് കഴിഞ്ഞ ആറുമാസമായി ചൈനക്കാരായ രണ്ട് കമിതാക്കൾ കടന്നുപോയത്. രോഗമോ ദാരിദ്ര്യമോ ഒന്നുമല്ല കുടിവെള്ളമാണ് ഇവരുടെ പ്രശ്നം. ബീജീങ്ങിൽ പുതിയതായി വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റിൽ താമസമാക്കിയ അന്നുമുതൽ തുടർച്ചയായി ആറുമാസക്കാലം
പ്രമുഖ സോളർ എനർജി സൊല്യൂഷൻസ് കമ്പനികളിലൊന്നായ ഫ്രെയർ എനർജി, 2024-ൽ കേരളത്തിലെ 2,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ റൂഫ്ടോപ്പ് സോളർ സൊല്യൂഷനുകൾ ലഭ്യമാക്കിയിട്ടുള്ള കമ്പനിയാണ് ഫ്രെയർ എനർജി. കാര്യക്ഷമവും താങ്ങാനാവുന്ന
ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തരുടെയും താല്പര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഒരിക്കലും കേട്ടുകേൾവിയില്ലാത്ത ചില രുചികളോട് അമിതമായ താല്പര്യം കാണിക്കുന്നവരുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മിഷിഗൺ സ്വദേശിനിയായ നിക്കോൾ എന്ന 28 കാരി. മനുഷ്യൻ ഭക്ഷിക്കുന്ന ഒന്നിനോടുമല്ല മറിച്ച് വീടിന്റെ ഭിത്തിഅൽപാൽപമായി
പ്രാവുകളെ കണ്ടാസ്വദിക്കാമെങ്കിലും കൂട്ടമായി താമസത്തിന് എത്തുന്ന ഇവ മേൽക്കൂരയും ബാൽക്കണിയുമൊക്കെ കയ്യടക്കിയാൽ വീട് വൃത്തികേടാകും എന്ന കാര്യത്തിൽ സംശയമില്ല. പ്രാവുകളെ ഭയപ്പെടുത്തിയും ഉപദ്രവിച്ചും തുരത്താൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദ്രോഹിക്കാതെ തന്നെ അവയെ
എന്റെ ഒരു നിരീക്ഷണവും അഭിപ്രായവുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇപ്പോൾ പണിയുന്ന മിക്ക വീടുകളിലും (പ്രത്യേകം ഫോർമൽ ലിവിങ്- ഫാമിലി ലിവിങ് ഇല്ലാത്ത) ടിവി വയ്ക്കുന്നത് ഗസ്റ്റ് ലിവിങ്ങിലാണ്. എന്റെ അഭിപ്രായത്തിൽ സൗകര്യം ഉണ്ടെങ്കിൽ ഒരു ഫാമിലി ലിവിങ് എടുക്കണം. എന്നിട്ട് അവിടെ വീട്ടുകാർക്കുള്ള ടിവി
ഒന്നാംനിലയില്ലാത്തവീടിന് ഒരു നോട്ടക്കുറവുണ്ടാകും. പലർക്കും ഒന്നാംനില അഭിമാനമാണ്. അഞ്ചാം ക്ലാസുകാരനായ മകന്റെ അഭ്യർത്ഥന മാനിച്ച് ഒന്നാംനില പണിതവരുണ്ട്. ബന്ധുവിന് ഒന്നാം നിലയുള്ളതിനാൽ മാത്രം തന്റെ വീട്ടിനും ഒന്നാംനില വേണമെന്ന് തോന്നുന്നവരുമുണ്ട്. പ്ലിന്ത് ഏരിയ കുറക്കുന്നതിനും കോസ്റ്റ്
Results 1-100 of 1414