Activate your premium subscription today
ഭൂരിഭാഗം മലയാളികളും അഭിമുഖീകരിച്ചിട്ടുള്ള കാര്യമാണ് വഴിപ്രശ്നം. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കേസിലേക്കുമൊക്കെ പോയി മനഃസമാധാനം നഷ്ടപ്പെട്ട അനുഭവകഥകൾ മിക്ക മലയാളികൾക്കുമുണ്ടാകും. ഇതിനു പലപല വേർഷനുകളുമുണ്ടാകും. 'ഭീമന്റെ വഴി' എന്ന സിനിമ അത്തരത്തിലൊരു വേർഷനാണ് പറഞ്ഞത്. ഇനി പറയുന്നത് മറ്റൊരു
വീട് വൃത്തിയായി സൂക്ഷിക്കുന്നത് അൽപം അധ്വാനം ആവശ്യമുള്ള പണിയാണ്. വലിയ വീടാണെങ്കിൽ വൃത്തിയാക്കിയിടാൻ അധികഅധ്വാനം വേണ്ടിവരും. എന്നാൽ അലംഭാവം മൂലം 43 കോടി രൂപ വിലമതിപ്പുള്ള സ്വന്തം വീട് മാലിന്യകൂമ്പാരമാക്കി മാറ്റിയതിൽ വിമർശനം നേരിടുകയാണ് ചൈനക്കാരിയായ ഷെങ്. 60 കാരിയായ ഇവരുടെ ജീവിതശൈലി സഹിക്കാനാവാതെ അയൽക്കാർ താമസം മാറ്റേണ്ട സാഹചര്യം വരെ ഉണ്ടായി.
കേരളത്തിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടനിർമാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിട്ട് 18 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾ അതേപ്പറ്റി കൃത്യമായ അറിവുള്ളവരല്ല. ഫലമോ പലപ്പോഴും വീട് നിർമിക്കുമ്പോഴും വാങ്ങുമ്പോഴും ബ്രോക്കർമാരുടെയോ കോൺട്രാക്റ്റർമാരുടെയോ വാക്കുകൾ
തരക്കേടില്ലാത്ത ശമ്പളമുള്ള ഒരു ജോലി കിട്ടിക്കഴിഞ്ഞാൽ ജീവിതം സമാധാനപൂർണമായി എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ത്യയിലെ തന്നെ വൻകിട നഗരങ്ങളിൽ എവിടെയെങ്കിലുമാണ് ജോലി ലഭിക്കുന്നതെങ്കിൽ ലക്ഷങ്ങളുടെ ശമ്പളം പോലും തുച്ഛമായ തുകയായി കണക്കാക്കേണ്ടുന്ന സാഹചര്യമുണ്ട്. പ്രധാനമായും ഒരു വീട് വാങ്ങേണ്ടി
മുത്തൂറ്റ് റിയല് എസ്റ്റേറ്റിന്റെ ഏറ്റവും പുതിയ ഭവനപദ്ധതിയായ മുത്തൂറ്റ് ഹോംസിൽ അപ്പാർട്മെന്റുകളുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ സുപ്രധാന ഭാഗമായ ആക്കുളത്ത് ലുലു മാളിന് സമീപമാണ് ആഡംബരസൗകര്യങ്ങളോടുകൂടിയ ഭവനപദ്ധതി അണിയിച്ചൊരുക്കിയിരിക്കുന്നത്. 2,3 BHK,3+ സ്റ്റഡി ഏരിയ, 4 BHK
മഴക്കാലം എത്തുന്നതോടെ വീട്ടിലും പരിസരത്തുംപാമ്പുകളെയും ഭയക്കണം. വെള്ളം ഇറങ്ങിച്ചെന്ന് മാളങ്ങൾ നശിക്കുന്നതിനാൽ പാമ്പുകൾപുതിയ ഇടം തേടി ധാരാളമായി പുറത്തിറങ്ങും. നനവും തണുപ്പും മൂലം ചൂടുള്ള ഉണങ്ങിയ അഭയസ്ഥാനം തേടി അവ വീടുകളിലേക്ക് കയറിക്കൂടാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് പ്രാണികളും ചെറുജീവികളും
കെട്ടിട നിർമാണ മേഖലയിൽ മാത്രമല്ല, മറ്റേതു മേഖലയിലായാലും നമ്മൾ മലയാളികളെപ്പോലെ കലാബോധവും നൈപുണ്യവുമുള്ളവർ വേറെയുണ്ടോ എന്നത് സംശയമാണ്. പക്ഷേ, അത് പ്രകടമാകണമെങ്കിൽ നമ്മൾ മനസ്സ് വയ്ക്കണം എന്നുമാത്രം.. അന്യസംസ്ഥാന തൊഴിലാളികളെ കഴിവതും വീട്ടിലേക്ക് പണിക്ക് വിളിക്കരുത് എന്ന പക്ഷക്കാരനാണ് ഞാൻ (അടുത്ത
മഴക്കാലത്ത് വെള്ളക്കെട്ടുകൾ ഉണ്ടാകുന്നത് മാത്രമല്ല പലവിധത്തിലുള്ള പ്രാണികളും ജീവികളും നമ്മുടെ വാസസ്ഥലങ്ങളിലേക്ക് കടന്നു കയറുന്നതും പതിവാണ്. അക്കൂട്ടത്തിൽ മുൻപന്തിക്കാരാണ് കുഞ്ഞൻ തവളകൾ. കനത്ത മഴക്കാലത്ത് അവ വീടിന്റെ മുക്കിലും മൂലയിലുമൊക്കെ കടന്നുകൂടും. പലർക്കും ഇവയെ കാണുന്നത് തന്നെ പേടിയുമാണ് '.
വിദ്യാർഥികൾ കേരളം വിട്ട് വിദേശ യൂണിവേഴ്സിറ്റികളിൽ കൂട്ടമായി പ്രവേശനം നേടുന്നു. അവർ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു. കേരളത്തിന്റെ നട്ടെല്ലായ മണി ഓർഡർ എക്കണോമി അവസാനിക്കാൻ പോകുന്നു. 2030 നു ശേഷം കേരളത്തിലെ ജനസംഖ്യ കുറഞ്ഞു വരാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. കേരളം വിട്ടവർ
ചില മനുഷ്യരുടെ ജീവിതങ്ങൾ സിനിമാക്കഥകളേക്കാൾ നാടകീയമായി തോന്നും.. ഇത് ഒരു മലയാളിയുടെ മാത്രം കഥയല്ല, ഇതേ അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരുപാട് മലയാളികളുണ്ടാകും. ചന്ദ്രൻ (യഥാർഥ പേരല്ല) ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. സ്കൂൾപഠനം പൂർത്തിയാക്കിയശേഷം നാട്ടിൽ ഏറെവർഷങ്ങൾ കൂലിപ്പണി ചെയ്തു. വിവാഹശേഷം ഒരുപാട്
സാധാരണ മെറ്റൽ ഷീറ്റുകളോ ആസ്ബറ്റോസ് ഷീറ്റുകളോ ഉപയോഗിക്കുന്ന മേൽക്കൂരകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന ശബ്ദ കോലാഹലങ്ങൾ ചില്ലറയല്ല. ഇനി ചൂടുകാലമായാലോ, അമിത ചൂട് മൂലം കെട്ടിടങ്ങൾക്കുള്ളിൽ നിൽക്കാനാവാത്ത അവസ്ഥ. ഇവയ്ക്ക് ബദലായി ആധുനിക നിർമ്മാണ ശൈലിക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ റൂഫിങ് സൊലൂഷനുമായി
തെക്കൻ കേരളത്തിലെ സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിലാണ് രമേശൻ ജനിച്ചത്. അച്ഛന് കൂലിപ്പണി. അമ്മ തൊഴിലുറപ്പിനു പോകുന്നു. ഓടിട്ട ചെറിയ വീടിനുള്ളിൽ മഴക്കാലത്ത് നിരവധി പാത്രങ്ങൾ നിരക്കും. മേൽക്കൂര ചോർന്നെത്തുന്ന വെള്ളം അതിൽ തുള്ളികളായി പതിക്കും. കഷ്ടപ്പാടുകളിൽ വളർന്നതിനാൽ ഭാവിജീവിതത്തെക്കുറിച്ച്
എസി, ഫ്രിജ് അടക്കമുള്ള ഗൃഹോപകരണ വിപണിക്ക് പൊതുവെ ചാകരയാണ് വേനൽക്കാലം. എന്നാൽ ഇക്കുറി വേനൽക്കാലത്തെ ഡിമാൻഡ് മുൻകൂട്ടി കണക്കാക്കി ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചവർക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഏപ്രിൽ -മെയ് മാസങ്ങളിൽ പെയ്ത മഴ ഇന്ത്യയിലുടനീളമുള്ള വേനൽക്കാല ഗൃഹോപകരണ വിൽപനയെ സാരമായി ബാധിച്ചു.
മുംബൈയിൽ ഫ്ലാറ്റുകൾ സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് മേഖലയിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ യുഎസ് വിയുടെ ചെയർപേഴ്സൺ ലീന ഗാന്ധി തിവാരി. മുംബൈയിലെ വർളിയിൽ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന രണ്ട് ആഡംബര ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകളാണ് ലീന ഗാന്ധി സ്വന്തമാക്കിയിരിക്കുന്നത്.
അഞ്ചാറു കൊല്ലം മുൻപ് ഒരവധിക്കാലത്തു നാട്ടിൽ ഉള്ളപ്പോളാണ് ആലപ്പുഴയിൽ നിന്നും പ്രവാസി സുഹൃത്ത് ഷിനോജ് വിളിക്കുന്നത്. " ചേട്ടൻ നാട്ടിൽ ഉണ്ടെങ്കിൽ ഇതുവരെ ഒന്ന് വരണം" ഷിനോജ് വീട് വയ്ക്കാനായി ഒരു സ്ഥലം നോക്കി വച്ചിട്ടുണ്ട്, ഒരു വയലിനോട് ചേർന്ന് അൽപം ഉയർന്ന സ്ഥലമാണ്. അവിടെ വയലും കായലും ഒക്കെ
ഇത്തവണ കാലവർഷം വളരെ നേരത്തെ, എന്നാൽ അതി ശക്തമായ രീതിയിൽ ആരംഭിച്ചു കഴിഞ്ഞു. മഴ ഇനിയും കനത്താൽ മറ്റൊരു പ്രളയത്തിന് സംസ്ഥാനം വഹിക്കേണ്ടി വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രളയം മൂലം കേടുപാടുകൾ സംഭവിച്ച വീടുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും പ്രാധാന്യമർഹിക്കുന്നു. പ്രളയ ഇൻഷുറൻസും
പല മലയാളിവീടുകൾക്കുപിന്നിലും സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളുണ്ടാകും. ഒരു ശരാശരി കുടുംബത്തിന്റെ കഥയാണിത്. ഭർത്താവ് പ്രവാസി, ഭാര്യയും മകനും മകളും നാട്ടിൽ. നിലവിൽ അവർക്കൊരു വീടുണ്ട്. 10 വർഷം പഴക്കമുള്ള 'പഴഞ്ചൻ' വീട്. പഴഞ്ചനെന്നാൽ അസൗകര്യങ്ങളൊന്നുമില്ല, അത്യാവശ്യ സൗകര്യങ്ങളൊക്കെയുണ്ട്. എന്നിട്ടും ചില
സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം ചെയ്ത വില്ലേജുകളിൽ ഭൂമി റജിസ്ട്രേഷനു മുൻപായി പോക്കുവരവിനുള്ള അപേക്ഷ സമർപ്പിക്കണമെന്നു നിഷ്കർഷിച്ച് പോക്കു വരവു ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു. ഇനി മുതൽ സംയോജിത പോർട്ടലായ 'എന്റെ ഭൂമി'യിലൂടെയാകും റജിസ്ട്രേഷൻ നടപടികളെന്ന് ഭേദഗതി ഉത്തരവിൽ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സ്വന്തമായി വീട് നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജനയിലേയ്ക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 2025 ഡിസംബർ വരെ അപേക്ഷകൾ സമർപ്പിക്കാം. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള
കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ എന്ത് ദൂരം വേണം..? വീടുപണിയുന്ന പലരും ചോദിക്കുന്ന സംശയമാണ്. ന്യായമായ ചോദ്യവുമാണ്. 30 മീറ്റർ, 10 മീറ്റർ, ഏഴര മീറ്റർ എന്നിങ്ങനെ പല ഉത്തരങ്ങളും പലരും പറയുന്നതും കേട്ടിട്ടുണ്ട്. ഇവയെല്ലാം ശരിയാണ്, തെറ്റുമാണ്. 94 ൽ ഞാൻ പഠിക്കുന്ന കാലത്തു ടെക്സ്റ്റ് ബുക്കുകളിൽ
പൊട്ടിയതും പഴകിയതുമായ സാധനങ്ങൾ ശേഖരിക്കാൻ വീടുകളിൽ എത്തുന്നവർ ഇപ്പോൾ പതിവായി ആവശ്യപ്പെടുന്നത് ചിരട്ടകളുണ്ടോ എന്നാണ്. പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞും അടുപ്പ് കത്തിക്കാൻ ആവശ്യക്കാർക്ക് വെറുതെ കൊടുത്തും പാഴാക്കിക്കളഞ്ഞ ചിരട്ടകൾ സൂക്ഷിച്ചുവെച്ചാൽ പ്രതിമാസം തരക്കേടില്ലാത്ത ഒരു തുക വരുമാനം നേടാമെന്ന
2018 ലെ മഹാപ്രളയത്തിനു ശേഷം ഓരോ മഴക്കാലത്തും കേരളത്തിൽ വെള്ളക്കെട്ട് പ്രതീക്ഷിക്കേണ്ട അവസ്ഥയാണ്. ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങളിൽ പോലും മേഘവിസ്ഫോടനം മൂലം പ്രളയമുണ്ടാകുന്നു. മറ്റൊരു സ്ഥലം വാങ്ങി വീടുവച്ച് മാറിത്താമസിക്കുന്നത്
അയൽവാസിയുടെ വീട്ടിലേക്ക് ശരിയായ വഴിയിലൂടെ കറണ്ട് എടുക്കാൻ ഒരു കാൽ (post) ആവശ്യമാണ് എന്ന് വന്നപ്പോഴാണ് ഞങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവസ്തുവിലൂടെ സർവീസ് വയർ കൊണ്ടുപോകാൻ എന്റെ പിതാവ് ആ വീട്ടുകാർക്ക് അനുവാദം കൊടുത്തത്. പിന്നീട് 22 വർഷം കഴിഞ്ഞതിനു ശേഷമാണ് കുടുംബവസ്തു ഞങ്ങൾ ഭാഗം വയ്ക്കുന്നത്. വസ്തു
ഉമ്മറത്ത് നായ കയറുന്നത് ഒഴിവാക്കാൻ വല്ല എളുപ്പവഴികളുമുണ്ടോ...? പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്റെ വീടിന്റെ സിറ്റൗട്ട് ഓപ്പനാണ്. അതുകൊണ്ടുതന്നെ രാത്രി കാലങ്ങളിൽ നായയുടെ ശല്യം സ്ഥിരമായിരുന്നു. സിറ്റൗട്ടിൽ നായ കയറി വൃത്തികേടാക്കുന്നതിനേക്കാൾ പ്രശ്നം കുട്ടികളുടെ ചെരുപ്പ്, ഷൂ,, ഇതെല്ലാം കടിച്ചു
"സ്വന്തം വസ്തു അളന്നു തിട്ടപ്പെടുത്താൻ അയൽവാസി സമ്മതിക്കുന്നില്ല..." ഇത്തരം പരാതികൾ പലരും ഉന്നയിച്ചു കേട്ടിട്ടുണ്ട്. നിങ്ങളുടെ വസ്തു അളന്നാൽ അയൽകാരന്റെ വസ്തുവിൽനിന്ന് അനധികൃതമായതെന്തൊ നഷ്ടപ്പെടും എന്ന ഭയത്തിലാണ് അയാൾ അളവ് തടസ്സപ്പെടുത്തുന്നത് എന്നത് വ്യക്തം. ഇനി എന്റെ അനുഭവം പറയാം. ഒരേക്കറിന്
Results 1-25 of 1877