Activate your premium subscription today
കെട്ടിട നിർമാണ മേഖലയിൽ അതിരും അതിരിൽ നിന്നുള്ള അകലവും വളരെ പ്രാധാന്യമുള്ളതാണ്. പക്ഷേ പലർക്കും ഇതിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. പലപ്പോഴും കെട്ടിടം രൂപകൽപന ചെയ്യുമ്പോൾ ഈ അളവുകൾ സംബന്ധിച്ച കാഴ്ചപ്പാട് ഇല്ലാതെ വരുമ്പോൾ നിലവിൽ കേരളത്തിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ നിഷ്കർഷിക്കും പ്രകാരമുള്ള അളവുകൾ
ചില്ലുപാത്രങ്ങളിൽ ചെടികൾ വളർത്തുന്ന രീതിയാണ് ടെറാറിയം, കുപ്പിക്കുള്ളിലെ കുഞ്ഞ് ഉദ്യാനം എന്നിതിനെ പറയാം. മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ കലാപരമായി ഒരുക്കി നിർത്തുന്നു. തുറന്ന ചില്ലുകൂട്ടിൽ ചെടികൾ ഒരുക്കുന്നതിനെ ‘ഓപ്പൺ ടെറാറിയം’ എന്നും ചില്ല് പത്രത്തിനുള്ളില് ചെടികൾ ഒരുക്കി
ഭവനമേഖലയ്ക്ക് ഊന്നൽ നൽകി മൂന്നാം മോദി സർക്കാറിന്റെ കന്നി ബജറ്റ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ നഗരമേഖലകളിലും ഗ്രാമ പ്രദേശങ്ങളിലുമായി മൂന്നു കോടി വീടുകൾ അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. PMAY രണ്ടാം ഘട്ടത്തിന് കീഴിൽ നഗരമേഖലയിൽ ജീവിക്കുന്ന പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കുമായി 10
പ്രവാസികൾ കേരളവുമായും പ്രത്യേകിച്ച് തിരുവനന്തപുരവുമായി പങ്കിടുന്ന ബന്ധം എത്രത്തോളം വലുതാണെന്ന് നമുക്കറിയാം. ഈ അവധിക്കാലത്ത് എല്ലാ പ്രവാസികളെയും പോലെ നിങ്ങൾ അനുഭവിക്കുന്ന ഗൃഹാത്വരതം ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടു തന്നെ മലയാളികളുടെ ഫേവറിറ്റ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് തിരുവനന്തപുരത്തു ഒരു
ജീവിക്കാന് ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയില് നടക്കുന്ന 33- ാമത് CREDAI കൊച്ചി പ്രോപ്പര്ട്ടി എക്സ്പോ, NRI ഹോം ഫെസ്റ്റിന് കലൂരിലുള്ള ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് ജൂലൈ 26 ന് തുടക്കമാവും. കൊച്ചിയിലെമ്പാടുമുള്ള മികച്ച ലൊക്കേഷനുകളിലുള്ള അഫോഡബിള് &
തലക്കെട്ട് കണ്ട് നെറ്റിചുളിക്കണ്ട.മനുഷ്യന് അകത്തേക്ക് പോകുന്നത് പോലെതന്നെ പ്രാധാന്യം ഉള്ളതാണ് പുറത്തേക്കുള്ള ഗതിയും. നമുക്ക് വേണമെങ്കിൽ കുറച്ച് ദിവസം നിരാഹാരം കിടക്കാം, ചെറിയ ക്ഷീണം ഉണ്ടാകും എന്നേയുള്ളൂ. പക്ഷേ പുറത്തേക്കുള്ള പോക്കിന് പ്രതിബന്ധമുണ്ടായാൽ മനസിലാകും ബുദ്ധിമുട്ട്. അതായത് അമ്പാനേ, പറയാൻ
രണ്ടു കുഞ്ഞു കിടപ്പുമുറികളുള്ള ഞങ്ങളുടെ വീടിന്റെ ഇടുങ്ങിയ സിറ്റൗട്ടിലിരുന്ന് തൊട്ടടുത്തുള്ള വലിയ വീടുകളെ നോക്കി ഞങ്ങൾ പറയുമായിരുന്നു. "അവരുടെ വീടുകൾക്കെല്ലാം എന്തൊരു ഭംഗിയും വലുപ്പവുമാണ്. മാത്രമല്ല, വിശാലമായ മുറ്റവും പൂന്തോട്ടവും, പോർച്ചിൽ വില കൂടിയ വാഹനങ്ങളും".... പക്ഷേ, അവരിൽ പലരുടേയും ജീവിതം
കേരളത്തിലെ കെട്ടിടനിർമാണ മേഖലയിൽ, തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിടനിർമാണാനുമതി (Building permit), പൂർത്തീകരണ ശേഷം ഉപയോഗ സർട്ടിഫിക്കറ്റ് (Occupancy Certificate) എന്നിവ ലഭിക്കാനുള്ള തടസ്സത്തെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരാറുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥർ പാരിതോഷികം ആവശ്യപ്പെട്ടതായ ആരോപണങ്ങളുമുണ്ട്.
ഉപയോഗശൂന്യം എന്നുകരുതി ഒരാൾ ഉപേക്ഷിക്കുന്ന വസ്തു ഒരുപക്ഷേ മറ്റൊരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. ഇതിനുദാഹരണമാണ് സിഡ്നി സ്വദേശിയായ ലിയോനാർഡോ അർബാനോ എന്ന 30കാരൻ. മറ്റുള്ളവർ ഉപേക്ഷിക്കുന്ന വസ്തുക്കളിൽ നിന്നുമാത്രം ഒരുവർഷം 100000 ഓസ്ട്രേലിയൻ ഡോളറാണ് (56 ലക്ഷം രൂപ) ഈ യുവാവ് സമ്പാദിച്ചത്. നാട്ടിലെ
ഗ്രൗണ്ട് ഫ്ലോർ മാത്രമേ പ്ലാൻ ചെയ്തിരുന്നുള്ളൂ. മൂന്ന് ബെഡ്റൂം മാത്രം. പിന്നെ അടുക്കള, ഡൈനിങ്, ലിവിങ് എല്ലാം മുറപോലെ...1800 ച.അടിയിൽ തീർക്കണം. അകത്തു നിന്നുതന്നെ ഗോവണി. പൂജാമുറി വേറെയുമുണ്ട്. ചിട്ടി സ്വർണ്ണം ഒക്കെയായി 25 ലക്ഷം ബാങ്ക് ലോൺ 25 ലക്ഷം. അമ്പതുലക്ഷത്തിന് പണി തീർക്കണം. ചെലവു കുറഞ്ഞ നിർമ്മാണ
വീടും വീട്ടുമുറ്റവുമൊക്കെ വൃത്തിയാക്കുന്നതിൽ മലയാളികൾ പിന്നിലല്ല. പക്ഷേ പൊതുനിരത്തിലേക്കിറങ്ങിയാൽ കാര്യങ്ങൾ അങ്ങനെയല്ല. വീടിന് തൊട്ടടുത്തുള്ള വഴിയിലാണെങ്കിൽ പോലും മാലിന്യങ്ങൾ കിടന്നാൽ അത് മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യം എന്ന തരത്തിൽ
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നാഗ്ല ബന്ദ് എന്നൊരു ഗ്രാമമുണ്ട്. ഈ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം പൂർവിക പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് ഇവരുടെ ജീവിതചര്യയുടെ ഭാഗമാണ്. മുൻ തലമുറക്കാരുടെ ഓർമ്മയ്ക്കായി പലതും ഇവർ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മറ്റെങ്ങും കാണാനാവാത്ത പ്രത്യേകതരം
എന്തുകൊണ്ടാണ് ഒരു വീട് പണിതുകൊണ്ടിരിക്കുമ്പോൾ തകർന്നു വീഴുന്നത്? ഇത്തരം സംഭവങ്ങൾ ഇപ്പോൾ തുടർക്കഥയാവുകയാണ്. നിർമാണത്തിലെ പിഴവുകളും വൈകല്യങ്ങളുമാണ് പ്രധാനകാരണം. എന്തൊക്കെയാണ് നിർമ്മാണ വൈകല്യങ്ങൾ? പ്രഥമമായത് അടിത്തറ തന്നെയാണ്. പക്ഷേ അടിത്തറയില്ലാതെ കേരളത്തിലൊരാളും ഒരു നിർമാണവും ആരംഭിക്കുമെന്ന്
കേരളത്തിൽ 'വഴിപ്രശ്നം' കഴിഞ്ഞാൽ അയൽക്കാർ തമ്മിൽ ഏറ്റവുമധികം വഴക്കുണ്ടാകുന്നത് അടുത്ത പറമ്പിലെ മരങ്ങൾ ശല്യമാകുന്നതിനെ ചൊല്ലിയാകും. ഈ പശ്ചാത്തലത്തിൽ ഒരനുഭവം വിവരിക്കാം. അയൽക്കാരന്റെ പറമ്പിലെ പടുമരങ്ങൾ അടുത്തുള്ള രണ്ടു വീട്ടുകാർക്ക് വലിയ ശല്യമായിട്ട് കാലം ഏറെയായി.
ഹണി റോസിന്റെ തൊടുപുഴയുള്ള വീട് ശരിക്കും ഒരു ഹരിതസ്വർഗമാണ്. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന വീട് അടിമുടി വെള്ളനിറത്തിലാണ്. പക്ഷേ ഇവിടെ താരം ഫ്രൂട്ട് ഗാർഡനാണ്. അതിന്റെ വിശേഷങ്ങൾ ഹണിക്കൊപ്പം ഒന്നുകണ്ടുവന്നാലോ... വീട്ടിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഫ്രൂട്ട് ഗാർഡനാണ്. വീട്ടിൽ എനിക്ക് പ്രിയപ്പെട്ടവർ
ഭവന വിലയുടെയും വാടക നിരക്കിന്റെയും കാര്യത്തിൽ പല രാജ്യങ്ങളും തമ്മിൽ മത്സരിക്കുകയാണ്. ഓസ്ട്രേലിയയും ഇക്കാര്യത്തിൽ പിന്നിലല്ല. ഈ വർഷം ജൂണിലെ കണക്കുകൾ പ്രകാരം സിഡ്നിയിൽ ഒരു വീട് വാടകയ്ക്ക് എടുക്കണമെങ്കിൽ ശരാശരി 750 ഡോളർ (62000 രൂപ) നൽകേണ്ടിവരും. ഈ അവസ്ഥയിൽ സാധാരണക്കാർക്ക് താമസത്തിന് ഒരിടം
ഉച്ചഭക്ഷണ സമയത്താണ് കഥാനായകൻ തന്റെ പ്ലാൻ സഹപ്രവർത്തകരുടെ മുന്നിലവതരിപ്പിക്കുന്നത്. ചർച്ച ചെയ്യാൻ പറ്റിയ സമയം അതാണ്. തന്റെ കീഴിലുള്ള സർവ്വരും പുത്തൻവീട് വച്ചു, പലരും പുത്തൻ കാറും വാങ്ങി.
മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകണമെന്ന ആഗ്രഹത്തിൽ വേറിട്ട ആകൃതികളിൽ നിർമ്മിച്ച വീടുകൾ ലോകത്തിന്റെ പല ഭാഗത്തും കാണാം. എന്നാൽ സൗത്ത് കരോലിയിനയിലെ ചാൾസ്റ്റനിൽ കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വീട് കണ്ടാൽ അത് ഈ ഭൂമിയിലുള്ളതാണോ എന്നുപോലും സംശയിച്ചു പോകും. ഒരു ഗോളത്തിന്റെ പകുതി ഭൂമിക്ക് മുകളിൽ
വീടിന് കാവലാകാനും കുടുംബാംഗത്തെ പോലെ സ്നേഹിക്കാനുമൊക്കെ നായകൾക്ക് സാധിക്കും. എന്നാൽ ചിലപ്പോഴെങ്കിലും നായകളുടെ കുസൃതികൾ വീട്ടുകാർക്ക് വലിയ നഷ്ടങ്ങളും ഉണ്ടാക്കാറുണ്ട്. കൊളറാഡോയിലെ ഒരു വീട്ടിൽ വളർത്തുനായ അക്ഷരാർഥത്തിൽ വീടിന് തീയിടുകയായിരുന്നു.
സിമന്റിന്റെ ഉൽപാദനംപരിസ്ഥിതിക്ക് ഏറെ വിനാശകരമാണെന്ന് കണ്ടെത്തിയിട്ട് കാലങ്ങളായി. എന്നാൽ കെട്ടിട നിർമാണത്തിന് അവിഭാജ്യ ഘടകമായ സിമന്റിന് ഒരു ബദൽ ഉൽപന്നം നിർമിക്കാനാവാത്തത് മൂലം സിമൻ്റ് ഉൽപാദനത്തിൽ കുറവ് വരുത്താനും സാധിക്കാത്ത സാഹചര്യമുണ്ട്. സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് കോൺക്രീറ്റ് നിർമിക്കാനുള്ള
അസാമാന്യമായ ചൂടിനെ പ്രതിരോധിക്കാൻ ആളുകൾ സാധ്യമായ എല്ലാ മാർഗങ്ങളും തേടിയത് മൂലം ഇന്ത്യയിൽ പലഭാഗങ്ങളിലും ജൂൺ മാസത്തിലെ വൈദ്യുതി ബില്ല് കുത്തനെ ഉയർന്നിട്ടുണ്ട്. പതിനായിരം കടന്ന വൈദ്യുതി ബില്ലിന്റെ ചിത്രങ്ങളും ധാരാളമാളുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. എന്നാൽ ഇക്കൂട്ടത്തിൽ സമാനതകളില്ലാത്ത
ഓർക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയതുപോലെയുള്ള അവസ്ഥയിലാണ് യുഎസ്പോർട്ട്ലൻഡിലെ ഒരു ഫർണിച്ചർ സംഭരണശാലയുടെ ഉടമ. ഇരുട്ടിവെളുത്തപ്പോൾലക്ഷക്കണക്കിന് രൂപ വിലയുള്ള ഉൽപന്നങ്ങളാണ്നാട്ടുകാർ എടുത്തുകൊണ്ടുപോയത്. 'സൗജന്യം' എന്ന് കരുതി വെയർഹൗസിൽ ഉണ്ടായിരുന്ന വസ്തുക്കളിൽ വലിയൊരു പങ്ക് നാട്ടുകാർ കടത്തിക്കൊണ്ടു
കേരളത്തിന്റെ കെട്ടിടനിർമാണ മേഖലയുടെ അടിത്തറ അതിഥിതൊഴിലാളികളാണ്. മലയാളികളിൽനിന്ന് ഇവർ ചുക്കാൻ ഏറ്റെടുത്തിട്ട് കാലംകുറച്ചായി. സൈറ്റിൽ അതിഥിതൊഴിലാളികളുടെയും മറ്റുപണിക്കാരുടെയും തൊഴിൽശേഷി വിലയിരുത്തിയാൽ ചില കാര്യങ്ങൾ തെളിഞ്ഞുവരും. ഒരുദാഹരണത്തിലൂടെ പറയാം.
ഏതാനും ദിവസം മുൻപാണ് ഒരു സുഹൃത്ത് സങ്കടകരമായ ഒരുവാർത്തയുടെ ലിങ്ക് അയച്ചു തരുന്നത്. ക്ളോസറ്റ് തകർന്നുവീണ് അതുപയോഗിച്ചിരുന്ന വ്യക്തി മരണപ്പെട്ടു. അത് സംബന്ധിച്ച ചർച്ചകളായിരുന്നു ആ ലിങ്കിൽ. അതോടെ 'വാൾ ഹാങ്ങിങ് ക്ളോസറ്റുകൾ സുരക്ഷിതമാണോ' എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ സജീവമായി. 'ഇങ്ങനെയൊക്കെ
എത്ര തിരക്കാണെങ്കിലും മഴയാണെങ്കിലും തുണി അലക്കുന്നതും അവ ഏതു വിധേനയും ഉണക്കിയെടുക്കുന്നതും ഇന്ത്യയിലെ എല്ലാ വീടുകളിലും പതിവാണ്. തുണി ഉണക്കാൻ സ്ഥലമില്ലാതെ വന്നാൽ കിടപ്പുമുറിയിലും അടുക്കളയിലും വരെ അതിനുള്ള സൗകര്യം ഒരുക്കാനും നമ്മൾ മടിക്കില്ല. ഇന്ത്യക്കാരായ അമ്മമാർ ഇക്കാര്യത്തിൽ കണിശക്കാരാണ്.
അമേരിക്കയിൽ ഒരു ജോലി കണ്ടെത്തണമെന്നും അവിടെ സ്ഥിരതാമസമാക്കണമെന്നും സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലുണ്ട്. എന്നാൽ അതിൽ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് ആ ആഗ്രഹം സാക്ഷാത്കരിക്കാനാകുന്നത്. ഇനി ഏതെങ്കിലും വിധേന അമേരിക്കയിൽ എത്തിയാലും ഉയർന്ന ഭവന വിലയും പലിശ നിരക്കുമൊക്കെ മൂലം അവിടെ ഒരു വീട്
വാസ്തവത്തിൽ ഈ മതിലുകൾക്ക് ബലമുണ്ടോ? സത്യം പറഞ്ഞാൽ ഇല്ല. എന്താണ് കാരണം? മതിലുകൾ അതിന്റെ ദൗത്യം കൊണ്ടുതന്നെ ഒരുതരം സമാധാനത്തിനുവേണ്ടിയുള്ള നിർമിതിയാണ്. എന്താണ് ആ സമാധാനം? അതിർത്തി നിർണയനിർമിതി എന്ന അർഥത്തിൽ മാത്രമാണ് മതിലിന്റെ പ്രസക്തി. അതാണതിന്റെ സമാധാനവും. കാലാന്തരത്തിൽ പറഞ്ഞ് പറഞ്ഞാണ് മതിലിന്
Residents of housing society done stone pelting over wall dispute
വിശേഷാവസരങ്ങളെ എന്നെന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വിധത്തിൽ മികവുറ്റതാക്കുന്നതിൽ ആഘോഷത്തിനായി തിരഞ്ഞെടുക്കുന്ന വേദിക്കും വലിയ പങ്കുണ്ട്. ഹൃദയത്തോട് ചേർത്തു വയ്ക്കാവുന്ന ഒരുപിടി മുഹൂർത്തങ്ങൾക്ക് മാറ്റുകൂട്ടാൻ ഏറ്റവും അനുയോജ്യമായ ഇടംതന്നെ വേണം. അത്തരത്തിൽ ഏതൊരു ആഘോഷവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ
ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ ചെറിയ മുറികൾപോലും വാടകയ്ക്ക് എടുക്കണമെങ്കിൽ ശമ്പളത്തിന്റെ പകുതിയിലേറെ നൽകേണ്ടുന്ന സാഹചര്യമുണ്ട്. ജോലിക്കായും വിദ്യാഭ്യാസത്തിനായും നഗരങ്ങളിൽ എത്തിയ പലരും നേരിടുന്ന പ്രധാന പ്രതിസന്ധിയും ഇതുതന്നെയാണ്. മാസം നല്ലൊരു തുക ശമ്പളം വാങ്ങുന്നവർക്ക് പോലും ഡൽഹി പോലെയുള്ള നഗരങ്ങളിൽ ഒരു
മറ്റൊരാൾ പണം കൊടുത്ത് സ്ഥാപിച്ച പോസ്റ്റിൽ നിന്നും അയാളുടെ അനുവാദമില്ലാതെയും അയാൾക്ക് പണം നൽകാതേയും വേറൊരാൾക്ക് കറണ്ട് കണക്ഷൻ എടുക്കാൻ പറ്റുമൊ....? കഴിഞ്ഞ ദിവസം ഗ്രൂപ്പിൽ വന്ന ഒരു ചോദ്യമാണിത്. ഒറ്റവാക്കിൽ ഉത്തരം പറയാൻ പറ്റാത്ത ഒരു ചോദ്യമാണിത്. കാരണം, നിയമപരമായി പറഞ്ഞാൽ, ചില പ്രത്യേക സാഹചര്യത്തിൽ
വീട്ടിൽ കള്ളൻ കയറി വിലപിടിപ്പുള്ളത് എന്തെങ്കിലും അടിച്ചുമാറ്റി എന്നറിഞ്ഞാൽ പിന്നെ വീട്ടുടമയ്ക്ക് മനസ്സമാധാനം ഉണ്ടാകില്ല. അതിന്റെകൂടെ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാത്തതിന് കള്ളൻ തന്നെ കുറ്റപ്പെടുത്തുക കൂടിചെയ്താലോ!. അതിലും വലിയൊരു അപമാനം ഉണ്ടാവില്ല. സമാന അവസ്ഥയിലൂടെയാണ് ചൈനയിലെ ഒരു സ്ഥാപന ഉടമ
വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ്.. അങ്ങനെ ഞങ്ങളും കണ്ടു ഒരു ചെറിയ സ്വപ്നം.. ലോൺ എടുക്കണോ, ചിട്ടി ചേരണോ, അതോ വാടക വീട്ടിൽ തന്നെ താമസിക്കണോ? ഇങ്ങനെ ഉള്ള നൂറു സംശയങ്ങൾക്കൊടുവിൽ ലോൺ എടുക്കാൻ തന്നെ തീരുമാനിച്ചു.. സംഭവം ചിട്ടി നല്ലതാണ്.. പക്ഷേ ജാമ്യംനിൽക്കാനും വയ്ക്കാനും ഒന്നും ഇല്ലാത്തതു കൊണ്ട് ലോൺ
ഓരോ മലയാളിയുടെയും സ്വപ്നവും സ്വകാര്യ അഹങ്കാരവുമാണ് സ്വന്തം വീട്. വിവാഹം കഴിയുന്നതോടെ കുടുംബവീട് വിട്ട് സ്വന്തമായിട്ടൊരു വീട് എന്ന സ്വപ്നം കാണാൻ തുടങ്ങുകയായി ഓരോരുത്തരും.അത്തരമൊരു അനുഭവക്കുറിപ്പ്വായിക്കാം... എല്ലാവരെയും പോലെ തന്നെ ഞാനും വിവാഹം കഴിഞ്ഞു ഒരു കുഞ്ഞായതോടെ കൂട്ടുകുടുംബത്തിൽ നിന്ന് വിട്ടു
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ഭവന പ്രതിസന്ധി രൂക്ഷമാണ്. ചെറുതും വലുതുമായ താമസ സ്ഥലങ്ങൾ എല്ലായിടത്തും ലഭ്യമാണെങ്കിലും വരുമാനത്തിനും ആവശ്യത്തിനും ചേർന്നു പോകുന്ന ഒരു വീട് കണ്ടെത്തുക എന്നതാണ് പ്രയാസകരം. മുംബൈ, ബാംഗ്ലൂർ പോലെയുള്ള ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ യോജിച്ച ഒരു വീട് കണ്ടെത്തുന്നത് കോളേജ്
രംഗം പുതിയതായി ഗൃഹപ്രവേശനം കഴിഞ്ഞ വീട്. സ്വീകരണമുറിയിൽ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചാവിഷയം. വീട്ടുടമസ്ഥന് അത്യാവശ്യം എൻജിനീയറിങ് അറിയുന്നത് നല്ലതാണെന്ന് ഞാൻ. ആ അഭിപ്രായം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. 'കുറച്ചൊക്കെ എനിക്കുമറിയാം' എന്ന് അടയാളപ്പെടുത്തി കസേരയിൽ അദ്ദേഹം ചാരിയിരുന്നു. അല്ല
ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ സാധാരണക്കാരന് ഒരു താമസസ്ഥലം കണ്ടെത്താൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയോ അതിലേറെയോ വാടകയായി നൽകേണ്ട സാഹചര്യം പലയിടങ്ങളിലുമുണ്ട്. എന്നാൽ നൽകുന്ന വാടകയ്ക്ക് അനുയോജ്യമായ സൗകര്യങ്ങളൊന്നും ഇത്തരം വീടുകളിൽ ഇല്ല എന്നതാണ് പ്രശ്നം.
കുവൈത്തിൽ ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മലയാളികളടക്കം നിരവധി പേർ മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ മുരളി തുമ്മാരുകുടി 'ബഹുനിലകെട്ടിടങ്ങളിലെ തീപിടിത്തവും സുരക്ഷയും' എന്ന വിഷയത്തിൽ കുറച്ചുവർഷങ്ങൾക്കുമുൻപ് എഴുതിയ കുറിപ്പ് വീണ്ടും പ്രസക്തമാവുകയാണ്. ആ കുറിപ്പ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.
പുറംഭിത്തിയിൽ ഗ്ലാസുകൾ പതിച്ച കെട്ടിടങ്ങൾ വൃത്തിയാക്കുന്നത് അങ്ങേയറ്റം സാഹസികമായ പ്രവൃത്തിയാണ്. ഗ്ലാസുകൾ വൃത്തിയാക്കാനായി കയറുകളിൽ തൂങ്ങിക്കിടക്കേണ്ടി വരും. എന്നാൽ ഇങ്ങനെ ക്ലീനിങ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് മിന്നൽ കൊടുങ്കാറ്റടിച്ചാൽ സ്ഥിതി എന്താകും? അത്തരമൊരു അനുഭവത്തിലൂടെയാണ് ചൈനയിലെ
കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുവടക്ക് സഞ്ചരിച്ചാൽ (വിശേഷിച്ച് മധ്യകേരളത്തിൽ) പാതയോരങ്ങളിൽ 'വീടും സ്ഥലവും വിൽക്കാനുണ്ട്' എന്ന നിരവധി ബോർഡുകൾ കാണാം.എന്താണ് ഇതിനുകാരണം? കേരളത്തിൽ (വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ) വീടിനും സ്ഥലത്തിനും ഡിമാൻഡ് കുറയുകയാണോ? സമീപകാലത്തായികേരളത്തിന്റെ റിയൽ എസ്റ്റേറ്റ്
'ടൈൽ വിരിക്കാനറിയാമോ?' ടൈലിങ്കോൺട്രാക്ടറുടെ മുഖത്ത് പുച്ഛം. എന്നോടാണോ ഇത്തരത്തിൽ ചോദിക്കുന്നതെന്ന ഭാവം മുഖത്ത്.പിന്നെന്താ അമ്പതോളം വീടുകൾ ചെയ്ത വീരപാരമ്പര്യം വിളമ്പാൻ നിന്നപ്പോൾതന്നെ വീട്ടുടമയ്ക്ക് പൂർണ്ണതൃപ്തിയായി. "സംശയമുണ്ടേൽ പോയി കാണാം സാറേ" "വേണ്ട വേണ്ട" വെല്ലുവിളി ഏറ്റെടുക്കാതെ വീട്ടുടമ
കഴിഞ്ഞ ദിവസം ഫാൻ സീലിങ്ങിൽ നിന്നടർന്ന് വീണു താഴെ കിടന്നയാൾ മരിച്ച വാർത്ത വായിക്കുകയുണ്ടായി. പെട്ടെന്ന് മറ്റുചില പഴയ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ഫാൻ നിസ്സാരക്കാരനല്ല. ഒരനുഭവം പറയാം: എന്റെ വീടിന്റെ ഫൗണ്ടേഷൻ പണിക്ക് തറ ഫിൽചെയ്യാൻ 10 ലോഡ് മണ്ണിന്റെ ആവശ്യം വന്നു.
എന്തുകൊണ്ടാണ്വീട്ടുടമയും കോൺട്രാക്ടറും തമ്മിൽഇത്രയേറെ വഴക്കുണ്ടാക്കുന്നത്? അവിശ്വാസം, വിശ്വാസവഞ്ചന,കബളിപ്പിക്കൽ,അമിതമായി പണംപറ്റൽ തുടങ്ങി ഒട്ടേറെ ആരോപണങ്ങൾനേരിടുന്നവർഗമാണ് കോൺട്രാക്ടർമാർ. വീട്ടുടമ ഏതു സമയത്തും തന്നെ പണംതരാതെ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കോൺട്രാക്ടറും കരുതുന്നു. മനഃസമാധാനത്തോടെ
ആശിച്ചു വാങ്ങിയ വീട് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു മദ്യക്കടത്ത് കേന്ദ്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ഹെയ്ലി-ട്രവർ ദമ്പതികൾ. മിഷിഗൻ സ്വദേശികളായ ഇരുവരും വീട് നവീകരിക്കുന്നതിനിടെയാണ് നിഗൂഢതകൾ നിറഞ്ഞ രഹസ്യമുറി കണ്ടെത്തിയത്. തടാകത്തിന് സമീപമുള്ള വീട്
സമൂഹമാധ്യമങ്ങളിൽ പഴയൊരു വീടിന്റെ പടമിട്ട്, അടിക്കുറിപ്പായി 'എത്ര മനോഹരം, ആ വീട്ടിൽ താമസിക്കുന്നത് എത്ര സന്തോഷകരം' എന്നൊക്കെ ഗൃഹാതുരത ചേർത്ത് പലരും പോസ്റ്റിടാറുണ്ട്. ലളിതമായി പറഞ്ഞാൽ അത് നിഷ്കളങ്കമായ പ്രകടനങ്ങളാണ്. പക്ഷേ അറിവില്ലായ്മയുമുണ്ടതിൽ.
ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് വീടും സ്ഥലവും വാങ്ങിയത് ഭാര്യയുടെ പേരിൽ. ഭർത്താവ് ഗൾഫിൽ പോയപ്പോൾ ഭാര്യ കടലാസുകളെല്ലാമെടുത്ത് നേരെ ബാങ്കിലേക്ക്. 50 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ബാങ്കുകാർ 40 ലക്ഷം കടം കൊടുത്തു. വർഷങ്ങൾ കഴിഞ്ഞു. ബാങ്ക് പലതവണ തിരിച്ചടവിന് കടലാസയച്ചിട്ടും പ്രതികരണമില്ല. പലിശ പിഴപലിശ
ഒരു നഗരപ്രദേശത്ത് ഉള്ളതിനൊപ്പമോ അതിലധികമോ ആളുകൾ ഒറ്റക്കെട്ടിടത്തിൽ താമസിച്ചാൽ എങ്ങനെയുണ്ടാവും? പ്രായോഗികമല്ലാത്ത കാര്യമാണെന്ന് തോന്നുമെങ്കിലും അത്തരമൊരു കെട്ടിടം ചൈനയിലുണ്ട്. ഹാങ്ഷൗവിലെ ഖിയാങ്ജിയാങ്ങിലാണ് വലുപ്പംകൊണ്ട്അമ്പരപ്പിക്കുന്ന ഈ അപ്പാർട്ട്മെൻ്റ് സമുച്ചയമുള്ളത്. സമൂഹമാധ്യമത്തിലൂടെചിത്രങ്ങൾ
ചുട്ടുപൊള്ളിച്ച വേനലിനുശേഷം കാലംതെറ്റിപെയ്ത പെരുമഴയും അടുത്ത മൺസൂൺ കാലവും പ്രതീക്ഷിക്കുന്ന വേളയിലാണ് വീണ്ടുമൊരു പരിസ്ഥിതിദിനം എത്തുന്നത്. അതുകൊണ്ട് കുറച്ച് പരിസ്ഥിതികാര്യങ്ങൾ പറയാം.' ചെലവ് കുറഞ്ഞ ഇക്കോ ഫ്രണ്ട്ലി വീട് ചെയ്യാമോ' എന്ന് ചോദ്യങ്ങൾ കാണാറുണ്ട്. രണ്ടും രണ്ട് കാര്യങ്ങൾ ആണ്. ചെലവ് കുറഞ്ഞ വീട് ആ ഒരു കാരണം കൊണ്ട് കുറച്ചൊക്കെ ഇക്കോ ഫ്രണ്ട്ലി എന്ന് വേണമെങ്കിൽ പറയാം.
എല്ലാവരുടെയും സ്വപ്നമാണ് ചേക്കേറാൻ സ്വന്തമായൊരു വീട്. ഒരു ഭവനം സ്വന്തമാക്കാൻ പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബിൽഡറുടെ വിശ്വാസ്യത, ഗുണനിലവാരം, വില, സൗകര്യങ്ങൾ എന്നിവയൊക്കെയാണ്. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന സ്വപ്നഭവങ്ങളിലൂടെ... ജോസ്
‘കൂടുതലോ കുറവോ അല്ല, ആവശ്യത്തിനായിരിക്കണം’. മിനിമലിസത്തെ ഇങ്ങനെ നിർവചിക്കാം. ഓരോ വീടും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ മിനിമലിസം എന്ന ആശയത്തിൽ വീടൊരുക്കുമ്പോൾ കൃത്യമായി ഒരു നിർവചനം കൊടുക്കുക ബുദ്ധിമുട്ടാണ്. മിനിമലിസം ചിലരെ സംബന്ധിച്ച് ചെലവു കുറയ്ക്കലും ചിലർക്ക് െമറ്റീരിയലിസ്റ്റിക്
നാട്ടിലെ പ്രശസ്തനായ തച്ചുശാസ്ത്ര വിദഗ്ധനായിരുന്നു കുട്ടപ്പൻ. പുലർച്ചെ ഗ്രാമത്തിലെ ഒറ്റയടിപ്പാതയിലൂടെയുള്ള തച്ചന്റെ അതിവേഗ നടത്തം ഒരു സ്ഥിരം കാഴ്ചയായിരുന്നു. പത്തടി പുറകിലായി എന്റെ സഹപാഠിയും പത്താംക്ലാസ് ആറുപ്രാവശ്യം എഴുതി പരിചയസമ്പന്നത നേടിയവനുമായ പ്രേമരാജൻ, മുഴക്കോലും കനമുള്ള ബാഗും തൂക്കി
പരിചയസമ്പത്തിലൂടെയും ഗുണനിലവാരത്തിലൂടെയും ജനങ്ങളുടെ ഫേവറിറ്റ് ആയവര് തിരുവനന്തപുരത്ത് നിങ്ങള്ക്കായി ഒരുക്കുന്നു പുതിയൊരു ലക്ഷ്വറി അപാർട്മെന്റ് പ്രോജക്ട് - ദി പാർക്ക് വ്യൂ. എന് എച്ച് ബൈപ്പാസില് ടെക്നോപാര്ക്കിന്റെ പ്രധാന ഗേറ്റിന് എതിര്വശത്തായി തനത് നിര്മാണ ശൈലിയില്, ലോകോത്തര
സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കു ചുവടുവയ്ക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ചിന്തിക്കണം. മിതമായ ചെലവിൽ ലളിതമായി പണിയുന്ന വീടുകളാണു മുന്നോട്ടുള്ള ജീവിതത്തിന്റെ മുതൽക്കൂട്ടാവുക. കുട്ടികൾ വലുതാകും കുട്ടികൾക്കുവേണ്ടിയുള്ള മുറികൾ പണിയുമ്പോഴും കുറച്ചധികം ആലോചന വേണം. കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഒരു
വീട് നിർമാണം തീർച്ചയായും ടെൻഷനുള്ള പരിപാടിയാണ്. സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലരും വിട്ടുപോയി, പിന്നീട് അബദ്ധം തിരിച്ചറിയുന്ന അവസ്ഥയുണ്ട്. അനുഭവങ്ങൾ ഗുണപാഠങ്ങളാകണം. എന്നാൽ ചിലരുടെയെങ്കിലും ടെൻഷൻ വീടിന്റെ സ്റ്റെപ്പുകൾ ലാഭത്തിൽ നിൽക്കുന്നുണ്ടോ, സൂത്രം മുറിയുന്നുണ്ടോ, അടുക്കളയിൽ
കാലവർഷം തുടങ്ങുന്നതേയുള്ളൂ, കഴിഞ്ഞ ദിവസങ്ങളിലെ പേമാരിയിൽത്തന്നെ കേരളത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലാവുകയും വീടുകൾ ഒറ്റപ്പെടുകയും ചെയ്തു. ജലാശയങ്ങളുടെ സമീപം വീടുള്ളവരാണ് ഏറ്റവും ജാഗ്രത പുലർത്തേണ്ടത്. വെള്ളംകയറി വീടിന്റെ താഴത്തെ നില മുങ്ങുന്ന സാഹചര്യമുണ്ടായാൽ ഒന്നാം നിലയിൽ അഭയം പ്രാപിക്കാൻ
പല മലയാളിവീടുകൾക്കുപിന്നിലും സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളുണ്ടാകും. ഒരു ശരാശരി കുടുംബത്തിന്റെ കഥയാണിത്. ഭർത്താവ് പ്രവാസി, ഭാര്യയും മകനും നാട്ടിൽ.നിലവിൽ അവർക്കൊരു വീടുണ്ട്. 10 വർഷം പഴക്കമുള്ള 'പഴഞ്ചൻ' വീട്. പഴഞ്ചനെന്നാൽ അസൗകര്യങ്ങളൊന്നുമില്ല. അത്യാവശ്യ സൗകര്യങ്ങളൊക്കെയുണ്ട്. എന്നിട്ടും ചില
തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ സഹായത്തോടെയും അല്ലാതെയും വീട്ടിലെ മാലിന്യങ്ങൾ വീട്ടുവളപ്പിൽത്തന്നെ സംസ്കരിക്കാൻ സാധിക്കും. മാലിന്യനിർമാർജനത്തിന്റെ ആദ്യപടി മാലിന്യങ്ങൾ തരംതിരിക്കുക എന്നതാണ്. ഇതിനായി അടുക്കളയിൽ രണ്ടു ബക്കറ്റുകൾ വയ്ക്കുക. സാധാരണയായി ഇത്തരം ബക്കറ്റുകൾ കോർപറേഷനിൽ നിന്നു ലഭിക്കും. ഇതിൽ
15 വർഷങ്ങളായി മനസ്സിൽ കാത്തുസൂക്ഷിച്ച ഒരാഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലാണ് പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ്. ഒറ്റനോട്ടത്തിൽ ആരും അത്ഭുതപ്പെട്ടുപോകുന്ന ഒരു ഗേറ്റാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ കലാസൃഷ്ടി. കഥകളി മുഖം തന്നെ ഗേറ്റാക്കി മാറ്റിയെടുത്തിരിക്കുകയാണ് അദ്ദേഹം. കഥകളി മുഖം ഗേറ്റിന്റെ
കൗതുകകരമായി തോന്നാം. എങ്കിലും സത്യമാണ്. കേരളത്തിൽ വീട് മഴ നനയാൻ തുടങ്ങിയത് കോൺക്രീറ്റ് വീടുകളുടെ വരവോടെയാണ്. സ്വാഭാവികമായും വീടിനകത്തേക്കും നനവ് പടരാൻ തുടങ്ങി. അങ്ങനെ വാട്ടർ പ്രൂഫിങ് അപ്ലിക്കേഷൻ വന്നു. സിമന്റിൽ പണിതിട്ടും വ്യാപകമായി വാട്ടർ പ്രൂഫിങ് ചെയ്തില്ലെങ്കിൽ വീട് മഴയിൽ കുതിരുമെന്ന
2018 ലെ മഹാപ്രളയത്തോടെ തുടങ്ങിയതാണ് കേരളത്തിന്റെ ദുർവിധി. പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ മുറതെറ്റാതെ പ്രളയം കേരളത്തെ മുക്കി. കാലം തെറ്റിപ്പെയ്യുന്ന മഴയും ക്രമം തെറ്റിയെത്തുന്ന കാലാവസ്ഥയും സ്ഥിരമാകുമ്പോൾ വീടുകളുടെ നിർമാണവും സംരക്ഷണവും എങ്ങനെയാകണം? ഈ ഒരവസ്ഥയിൽ എന്താണു കേരളത്തിലെ വീടുകളുടെ ഭാവി? ഇനി
ജനിച്ചു വളർന്ന ചില വീടുകൾ പലപ്പോഴും നമുക്കൊരു പ്രതിസന്ധിയുണ്ടാക്കാറുണ്ട്. വീടുവിട്ട് നമുക്ക് എവിടേക്കും പോകാനാകാത്തത്, കാലപ്പഴക്കം വന്നെങ്കിലും പൊളിച്ച് തൽസ്ഥാനത്ത് മറ്റൊന്ന് പണിയാനാകാത്തത്, അകലെ ജോലി ചെയ്യുകയാണെങ്കിൽ തന്റെ വീടിന്റെ പടംനോക്കി കഷ്ടപ്പെട്ട് സായൂജ്യമടയുന്നത്, വീട്ടിൽ
പേടിസ്വപ്നമായി വീണ്ടും കേരളത്തിൽ പെരുമഴക്കാലം. ഓരോ മഴക്കാലവും വീടുകൾക്ക് കഷ്ടകാലമാണ്. വെള്ളംകയറിയും മരങ്ങൾ വീണും മണ്ണിടിഞ്ഞും തകർന്നുവീഴുന്ന വീടുകൾ മഴക്കാലത്തെ പതിവുചിത്രമാണ്. മുൻകാലാനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊള്ളണം. പ്രളയബാധിത പ്രദേശങ്ങളിൽ വീട് നിർമിക്കുന്നവരും താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട ചില
ഒരു ഗ്ലാസ് ചൂട് കട്ടനുമായി സിറ്റൗട്ടിൽ വന്നിരുന്നു മഴയുംനോക്കി മൊബൈലിൽ കുത്തിയിരിക്കുമ്പോഴാണ് ഞാൻ ആ വിഡിയോ കാണുന്നത്. അത് ഇതിനകം പത്തുപതിനഞ്ചു ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. വീടുകളുടെ മുന്നിലെ സ്റ്റെപ്പുകളുടെ എണ്ണത്തെപ്പറ്റിയാണ് ഈ വിഡിയോ, അത് ലാഭം, നഷ്ടം, വീണ്ടും ലാഭം എന്നീ കണക്കുകളിലാണ് എന്നും അഥവാ
വർധിച്ചു വരുന്ന ജനസംഖ്യയ്ക്കും കെട്ടിടങ്ങൾക്കും ആനുപാതികമായി നമ്മുടെ മാലിന്യസംസ്കരണ സംവിധാനം വളർന്നിട്ടില്ല. വിശാലമായ പറമ്പുകളിൽ നിന്നു മൂന്നും നാലും സെന്റിൽ ഒതുങ്ങുന്ന വീടുകളിലേക്കു താമസം മാറുമ്പോൾ മാലിന്യ സംസ്കരണത്തിൽ സ്ഥലപരിമിതി വില്ലനാകുന്നു. സ്വന്തം വീട്ടിലെ മാലിന്യം വീട്ടുവളപ്പിൽത്തന്നെ
പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാൻ വമ്പൻ പദ്ധതിയുമായി ചൈനീസ് സര്ക്കാർ. വിറ്റു പോകാത്ത വീടുകൾ ഏറ്റെടുത്ത് സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയ്ക്ക് സാമൂഹിക ഭവനങ്ങളാക്കി മാറ്റാനാണ് പ്രാദേശിക സർക്കാരുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്ന നിർദേശം. വീടു
നിർമാണ മേഖലയിലെ മുന്നേറ്റംകൊണ്ട് ലോകഭൂപടത്തിൽ നാൾക്കുനാൾ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ദുബായ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമാണമാണ് പുതിയതായി വാർത്തകളിൽ നിറയുന്നത്. ജബൽ അലിയിൽ സ്ഥിതി ചെയ്യുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളമാണ് മുഖം മിനുക്കി ലോകത്തെ ഒന്നാം
ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുതെന്ന് പറയാറില്ലേ. ആ ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു വീടുണ്ട് അങ്ങ് അസർബൈജാനിൽ. പുറം കാഴ്ചയിൽ കളിമണ്ണു കുഴച്ച് ഉണ്ടാക്കിയ ഒരു സാധാരണ കുടിലാണെന്നേ ഈ വീട് കണ്ടാൽ തോന്നു. എന്നാൽ മൺകുടിലിനകത്തേയ്ക്ക് കയറിയാൽ അവിശ്വനീയമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്.
ഇൻഡോ -ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായ താജ്മഹൽ സമാനതകളില്ലാത്ത നിർമിതി എന്ന നിലയിലാണ് ലോകമഹാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ താജ്മഹൽ കാണാൻ വേണ്ടി മാത്രം ആഗ്രയിലേക്ക് ഒഴുകിയെത്തുന്നു. എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രംപേറി ഇന്ത്യയുടെ അഭിമാനമുയർത്തി
സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കു ചുവടുവയ്ക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ചിന്തിക്കണം. അതിൽ പ്രധാനമാണ് വീടിന്റെ വലുപ്പം. വീട്ടിലെ അംഗങ്ങളുടെ വരാനിരിക്കുന്ന ആവശ്യങ്ങളടക്കം മുൻകൂട്ടിക്കണ്ടു മാത്രം വീടു പണിയുക. ഇടയ്ക്കിടെ പൊളിച്ചു പണിയുന്നതും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കുക. എന്നുവച്ച് പ്ലോട്ട് നിറഞ്ഞു
അതതു കാലത്തെ ട്രെൻഡിനനുസരിച്ചു വീടൊരുക്കാൻ താൽപര്യപ്പെടുന്നവരാണു മലയാളികൾ. പാർക്കാനൊരിടം എന്നതിനപ്പുറം സ്റ്റാറ്റസ് സിംബലായി വീടിനെ കരുതുന്നവരാണധികവും. ബന്ധുക്കളോടും അയൽക്കാരോടും മത്സരിച്ചു ഡിസൈനർ വീടിന്റെ പുറകേ പോകുന്നവർക്കു പിന്നീടു കിട്ടുന്നതു ബാധ്യതകൾ മാത്രമായിരിക്കും. വീടിനകത്തു മഴ പെയ്യുന്നതും
വീട് പൊളിച്ചു നീക്കാൻ മനസ്സില്ലാത്ത കുടുംബനാഥന്റെ ആഗ്രഹപ്രകാരം ചെറിയ പോറൽ പോലുമേൽക്കാതെ വീട് പിന്നിലേക്കു മാറ്റി സ്ഥാപിച്ചു. മാവേലിക്കര രണ്ടാംകുറ്റി റോഡിൽ പല്ലാരിമംഗലത്തിനു സമീപമാണു 1100 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് 45 അടിയോളം പിന്നോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്ഥാപിച്ചത്. ഹരിയാന
ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇ– ഡിസ്ട്രിക്ട്. വിവിധ വകുപ്പുകളിൽ നടപ്പാക്കിയ കംപ്യൂട്ടർവൽക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം. കൈവശാവകാശ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിങ്ങനെ
റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യത ഉറപ്പാക്കാനാണ് 2016 ൽ കേന്ദ്ര സർക്കാർ റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ് ആക്ട് (റെറ) പാർലമെന്റിൽ പാസാക്കിയത്. വില്ലയോ ഫ്ലാറ്റോ വാങ്ങാനുദ്ദേശിക്കുന്നവർ എന്തെല്ലാം അറിഞ്ഞിരിക്കണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ പി.എച്ച്.
ലോകത്തിലെ പല മേഖലകളിലും ഭവന പ്രതിസന്ധി രൂക്ഷമാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി വീടുകൾ ലഭ്യമല്ലാത്ത അവസ്ഥ നേരിടുന്ന രാജ്യങ്ങളും ഏറെയുണ്ട്. എന്നാൽ ജപ്പാനിലെ സ്ഥിതി നേരെ മറിച്ചാണ്. താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആൾപാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന
ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകവും കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതുമടക്കം കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും നിർണായക തെളിവുകളായിരുന്നു സിസിടിവി ദൃശ്യങ്ങൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു കൊണ്ടു തന്നെ സിസിടിവി ക്യാമറകൾ ഇന്നു സാധാരണക്കാരുടെ വീടുകളിലും അവശ്യഘടകമായി കണക്കാക്കുന്നു.
ചെറിയ സ്ഥലത്ത് വീട് നിർമിക്കുമ്പോൾ കെട്ടിടനിർമാണ ചട്ടത്തിലുള്ള ഇളവുകൾ അറിഞ്ഞിരിക്കുന്നത് പ്രയോജനപ്പെടുത്താം. ദേശീയപാത, സംസ്ഥാനപാത, ജില്ലാ റോഡുകൾ, 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പ്രകാരം, വിജ്ഞാപനം ചെയ്ത മറ്റു റോഡുകൾ. ആറു മീറ്ററിൽ കൂടുതൽ വീതിയുള്ള വിജ്ഞാപനം ചെയ്യാത്ത റോഡുകൾ
വീടുനിർമാണ അനുമതികൾക്കു സമർപ്പിക്കേണ്ട രേഖകൾ 1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ്. 2. അതതു വർഷത്തെ കരം അടച്ച രസീത്. (കരം ഓൺലൈനായി അടയ്ക്കുന്നതിനായി https://www.revenue.kerala.gov.in/ എന്ന സൈറ്റ് സന്ദർശിക്കുക) 3. കൈവശാവകാശ സർട്ടിഫിക്കറ്റ്. (കൈവശാവകാശം അല്ലെങ്കിൽ പൊസെഷൻ സർട്ടിഫിക്കറ്റ്
വസ്തു വാങ്ങി അതിൽ സ്വപ്നം കണ്ട പോലൊരു വീട് ഏതു മലയാളിയുടെയും ആഗ്രഹമാണ്. സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങുമ്പോൾ കൃത്യമായ നിയമങ്ങളും വസ്തുതകളും അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഇടനിലക്കാർക്ക് വെറും കച്ചവടം മാത്രമായിരിക്കും. ഉടമയ്ക്ക് വസ്തു വിറ്റിട്ട് അത്യാവശ്യങ്ങളുണ്ടാകും. ആധാരത്തിലെയും വസ്തുവിലെയും
ഒന്നുരണ്ടു മാസം മുൻപാണ് റാന്നിക്കാരി സിനി എന്നെ വിളിക്കുന്നത്. സിനിക്ക് ഒരു പഴയ വീടുണ്ട്, ഏതാണ്ടൊരു അമ്പതു കൊല്ലം പഴക്കമുള്ള കോൺക്രീറ്റ് വീട്. ആ വീടിന്റെ മുകളിലേക്ക് തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ഒരുനില കൂടി പണിയണം, ഈ വിഷയത്തിൽ എന്റെ അഭിപ്രായം അറിയണം. അമ്പതു കൊല്ലം പഴക്കമുള്ള വീടാണ്; മുകളിലേക്ക്
ആധാരത്തിലെയും വസ്തുവിലെയും ക്രമക്കേടുകൾ മറച്ചുവച്ചു നടത്തുന്ന കൈമാറ്റങ്ങൾ പാരയാവുന്നത് വാങ്ങുന്നയാൾക്കു മാത്രമാണ്. അതുകൊണ്ടു വസ്തു വാങ്ങുമ്പോഴും നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോഴും ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.
വിശാലമായ മുറ്റമുള്ള നമ്മുടെ നാട്ടിലെ വീടുകളിൽ നിന്നും ഇത്തിരിവട്ടത്തിൽ തീർത്ത വീടുകളിലേക്കും മുറ്റമേ ഇല്ലാത്ത ഫ്ളാറ്റുകളിലേക്കുമെല്ലാം താമസം മാറാൻ തുടങ്ങിയതോടെ, അത് മലയാളികളുടെ വീട് എന്ന സങ്കൽപ്പത്തിലും വ്യതിയാനങ്ങൾ കൊണ്ടുവന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാറ്റം വന്നത് പൂന്തോട്ടം എന്ന
മരിച്ച് ഏഴുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഹിറ്റ്ലറിനെ പോലെ ദിനംപ്രതി ലോകത്ത് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു വ്യക്തി ചരിത്രത്തിൽ തന്നെ ഉണ്ടാവില്ല. ആ ഇരുണ്ട ചരിത്രത്തിന്റെ ഒരു അവശേഷിപ്പാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ബർലിനിലെ ഒരു ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പഴയ വീടാണ് വാർത്തകളിലെ താരം.
അംബാനിയുടെ ആൻ്റിലിയയോടും ബക്കിംഗ്ഹാം കൊട്ടാരത്തോടും കിടപിടിക്കുന്ന കൊട്ടാരം വില്പനയ്ക്ക്. പാരീസിലെ സിനെ എറ്റ് മാർനിൽ സ്ഥിതിചെയ്യുന്ന ഷാറ്റു ഡി അർമെയ്ൻവില്ലിയേഴ്സ് എന്ന കൊട്ടാരമാണ് പുതിയ ഉടമകളെ കാത്തിരിക്കുന്നത്. ഒരുകാലത്ത് മൊറോക്കൻ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിൽ എല്ലാവിധ രാജകീയ
‘ഒരു തീപ്പൊരി മതി എല്ലാം ചാമ്പലാകാൻ’ എന്ന വാചകം കേട്ടുപഴകിയതാണെങ്കിലും ഇപ്പോഴും പ്രസ്ക്തിയുണ്ട്. ഒാടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു തീപിടിക്കുന്ന വാർത്തകൾ സ്ഥിരമായി കേൾക്കുമ്പോൾ, ഇതെല്ലാം തടയാൻ എന്താണു വഴിയെന്നു ചിന്തിക്കുന്നവർ കുറവല്ല. തീപിടുത്തം കണ്ടാൽ ആദ്യം എന്തു ചെയ്യുമെന്ന
ജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന ഒരു ഇടമുണ്ടെങ്കിൽ അവിടം സ്വർഗമാണെന്ന് പറയാം. ഇക്കാരണം കൊണ്ടുതന്നെയാണ് അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കാൻ പദ്ധതിയിട്ട് ഇറാനിൽ ഒരുക്കിയ മെഗാനഗരത്തിന് 'പാരഡൈസ്' എന്ന പേര് നൽകിയത്. തലസ്ഥാന നഗരമായ ടെഹ്റാനിലെ തിരക്കുകൾ ഒഴിവാക്കാൻ ഒരു സാറ്റലൈറ്റ്
ദുബായിൽ നിന്നും ഇറാനിയൻ ദ്വീപായ കിഷിലേക്കുള്ള വിമാനത്തിൽ വച്ചാണ് ഞാൻ അജീഷിനെ പരിചയപ്പെടുന്നത്, തുടർന്നങ്ങോട്ട് കിഷിൽ ഞാൻ താമസിച്ച ഒരാഴ്ചയും അയാൾ എനിക്കൊപ്പം ഉണ്ടായിരുന്നു. കിഷിലെ രാത്രികാലങ്ങളിൽ ഹുക്ക വലിച്ചിരിക്കുമ്പോൾ ഞങ്ങൾ ആകാശത്തിനു കീഴിലുള്ള സകല കാര്യങ്ങളും ചർച്ചയാക്കും അതിൽ രാഷ്ട്രീയവും,
ക്ലോസറ്റ് എവിടെ വേണം? ഏത് ദിക്കിൽ വേണം ? എങ്ങോട്ട് തിരിച്ച് വയ്ക്കണം? പലർക്കും ഇത്തരം സംശയങ്ങളുണ്ടെങ്കിലും ക്ലോസറ്റ് സ്ഥാപിക്കേണ്ടത് ടോയ്ലറ്റ് ഡോറിന് സമീപത്തായിരിക്കണം എന്ന ഒറ്റവാക്കിലാണ് എന്റെ ഉത്തരം. കുട്ടികൾക്ക്, മുതിർന്നവർക്ക്... അങ്ങനെ ആർക്കും ഏറ്റവും എളുപ്പത്തിൽ എത്താവുന്ന അനുയോജ്യമായ
പ്രവാസ ജീവിതം ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ഒരു ദിവസം വിനോദ് എന്നെ അയാളുടെ വീട്ടിലേക്കു വിളിക്കുന്നത്. വിനോദ് എന്റെ ബാല്യകാല സുഹൃത്താണ്, അയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു,
സ്വന്തമായി ജയിലുള്ള ഒരു വീട്. കേൾക്കുമ്പോൾ അത്ര രസം തോന്നില്ലെങ്കിലും അല്പസ്വല്പം പ്രശ്നമുണ്ടാക്കുന്നവർ വീട്ടിലുണ്ടെങ്കിൽ ഈ സൗകര്യം ചിലപ്പോൾ പ്രയോജനപ്പെട്ടെന്നു വരാം. യുകെയിലെ ഡഡ്ലി നഗരത്തിലാണ് മറ്റെങ്ങും കേട്ടിട്ടില്ലാത്ത പ്രത്യേകതകളുമായി ഒരു വീട് വാടകക്കാരെ കാത്തിരിക്കുന്നത്. സ്വന്തമായി ഒരു
മൃഗങ്ങളെ വീട്ടിൽ വളർത്തുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചൈന സ്വദേശിനിയായ ഡാൻഡൻ എന്ന വീട്ടുടമയോടു ചോദിച്ചാൽ ഒരു പൂച്ചയെ വളർത്തണമെങ്കിൽ ഒപ്പം ഒരു ഫയർ എക്സ്റ്റിംഗ്യൂഷർ കൂടി വീട്ടിൽ കരുതേണ്ടത് അത്യാവശ്യമാണെന്നായിരിക്കും മറുപടി. കാരണം ഓമനിച്ചു വളർത്തിയ പൂച്ച 'വീടിന് തീയിട്ടതു മൂലം' 11
യുകെയിൽ എവിടെയാണെങ്കിലും ഒരു വീട് കണ്ടെത്തുക എന്നത് സ്വദേശികൾക്കും വിദേശികൾക്കും ഒരേപോലെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വർദ്ധിച്ചുവരുന്ന ഭവന വില തന്നെയാണ് പ്രധാന കാരണം. ഇതിനൊപ്പം ജീവിത ചെലവ് വർദ്ധിച്ചത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ഇരട്ടി പ്രഹരമാണ് നൽകുന്നത്. ഉൾപ്രദേശങ്ങളിൽ പോലും വീട്
കേരളീയർക്ക് നാളിതുവരെ മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്ന ഒരു വാർത്ത മാത്രമായിരുന്നു ഉഷ്ണ തരംഗം. ഒടുവിൽ ഇത്തരം പ്രതിഭാസങ്ങൾ ഇതാ നമ്മുടെ കേരളത്തിലും എത്തിക്കഴിഞ്ഞു. മരണം വരെ സംഭവിക്കാവുന്ന അപകടം
ഏത് ഗുളികൻ കയറിയ നേരത്താണ് എനിക്ക് 'വീട് വയ്ക്കണം' എന്ന ചിന്ത വന്നത് എന്നറിയില്ല. അതും കോവിഡ് ലോക്ഡൗൺ കഴിഞ്ഞ സമയത്ത്...പറഞ്ഞു വരുന്നത് 15000 രൂപ കയ്യിൽ വച്ച് വീട് നിർമിക്കാൻ പ്ലോട്ട് ലെവൽ ചെയ്യാൻ തുടങ്ങിയ എന്നെ കുറിച്ചാണ്. എന്റെ അനുഭവത്തിൽ ഒരു വീട് വയ്ക്കാൻ തുടങ്ങിയാൽ പിന്നെ 5000 കിലോമീറ്റർ
ഗോവണിയില്ലാത്ത വീടുണ്ടോ ഇക്കാലത്ത്? കുറവായിരിക്കും. ഗോവണി കാണും, പക്ഷേ കൈവരി വയ്ക്കണമെന്നില്ല ചിലരെങ്കിലും. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്.കൈവരി എത്തുമ്പോഴേക്കും പണം കഴിഞ്ഞുകാണും. അതുപോലെ മുകളിൽ പാരപ്പറ്റും ചെയ്തിട്ടുണ്ടാവില്ല. അകത്തെ പണികളൊക്കെ ഒരുവിധം
വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ എന്ന ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡ് കാലത്ത് ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെെയല്ലാം നിര്മാണച്ചെലവു കുറയ്ക്കാനാകുമെന്ന്
സ്വപ്നങ്ങൾക്ക് അസാധ്യമായതൊന്നുമില്ലല്ലോ. ഞാനും ഒരു വീട് പണിയാൻ ആഗ്രഹിക്കുകയാണ്. 700 SQft. 7 ലക്ഷം രൂപയുണ്ട് കൈയ്യിൽ. കടം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല. 2 Bed Rooms. ഒന്ന് താഴെ മറ്റൊന്ന് മുകളിൽ. പ്ലാൻ ആയാൽ ഞാൻ നിങ്ങളെ അറിയിക്കും. നോ പ്ലാസ്റ്ററിംഗ് നോ ചെയിന്റിംഗ് . കിടപ്പുമുറിക്ക് മാത്രമേ
ഗ്ലോബൽ സിറ്റി എന്ന നിലയിലും ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക ശക്തിയുള്ള നഗരങ്ങളിൽ ഒന്ന് എന്ന നിലയിലും ദുബായ് നാൾക്കുനാൾ മുന്നേറുകയാണ്. ഇവിടുത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അതിസമ്പന്നർ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നത് ഇതിന്
ചിലയാളുകൾ കൂട്ടുകുടുംബമായി കഴിയുന്ന വീട്ടിൽനിന്ന് പിണങ്ങി, ഭാര്യയെയും കുട്ടികളെയും കൊണ്ട് ഒരുദിവസം ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ 'തോന്ന്യാസി'യാണെന്ന് വീട്ടിലുള്ളവരും നാട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട്. വീടുവിട്ട് പോകുന്നവൻ മോശക്കാരനോ സ്വാർഥനോ ഒക്കെയായി പരിഗണിക്കപ്പെടുന്ന കാലമായിരുന്നു
മെട്രോ നഗരങ്ങളിൽ ഏറെ ജനപ്രീതി നേടിയ സങ്കല്പമായ വികസിത ഭൂമി പ്ലോട്ടുകൾ ആയി തിരിച്ചു വിൽക്കുന്ന സംരംഭം സ്കൈലൈൻ ബിൽഡേഴ്സ് കേരളത്തിൽ ആവിഷ്കരിക്കുന്നു. ഇതിനായി സ്കൈലൻ ഹെക്ടേഴ്സ് എന്ന വിഭാഗത്തിന് കീഴിൽ കോട്ടയം കളത്തിപ്പടിയിൽ സെൻട്രൽ അവന്യു, കൊച്ചി കൂനമ്മാവിൽ സ്കൈലൈൻ സാങ്ച്വറി എന്നീ പദ്ധതികൾ
മൂന്ന് മാസം മുൻപാണ് ദുബായിൽനിന്ന് രാജീവും പത്നിയും ഒരു വീട് നിർമാണത്തെപ്പറ്റി ചർച്ച ചെയ്യാനായി അബുദാബിയിലുള്ള എന്നെ കാണാനെത്തുന്നത്. ഒരു സ്ഥലത്തു കെട്ടിടം നിർമിക്കുമ്പോൾ ധാരാളം വിവരങ്ങൾ നാം ശേഖരിക്കേണ്ടി വരുമെങ്കിലും ഇവയെ മൊത്തത്തിൽ മൂന്നായി തരംതിരിക്കാം, ഈ വിവരങ്ങളുമായാണ് രാജീവിന്റെ വരവ് ഒന്ന് -
Results 1-100 of 1536