പശു വളര്‍ത്തുന്നവനെ വേണ്ട എന്നു പറഞ്ഞ് ഓള് ഇട്ടേച്ച് പോയി, തളര്‍ന്നില്ല
Mail This Article
×
വീടും അതിനോടു ചേര്‍ന്നൊരു തൊഴുത്തും പരമ്പരാഗത കര്‍ഷക കുടുംബങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. തൊഴുത്തില്‍ നിറയെ പശുക്കളുള്ളതും ഐശ്വര്യമായി കരുതിയിരുന്ന കര്‍ഷകരാണുണ്ടായിരുന്നത്. പഴമയുടെ ആ തനത് ശൈലി ഇപ്പോഴും പിന്‍തുടരുന്ന ഒട്ടേറെ കര്‍ഷകര്‍ ഇന്നുമുണ്ട്. പിതാവ് നല്‍കിയ പാതയിലൂടെ പശുക്കളെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.