Activate your premium subscription today
വരണ്ടുണങ്ങിയ 150 ഏക്കറിലെ മണ്ണു വാരി കൂന കൂട്ടി 35 ചെറുകുന്നുകളുണ്ടാക്കുക! മുന്നൂറും മൂവായിരവും വർഷം പഴക്കമുള്ള നൂറുകണക്കിനു മുത്തച്ഛൻ മരങ്ങൾ പിഴുതെടുത്ത് കടൽ കടത്തി ഈ കുന്നുകളിൽ നട്ടുവളര്‍ത്തുക! അവയ്ക്കു ചുറ്റും വ്യത്യസ്ത ഉദ്യാന മാതൃകകൾ തീർക്കുക! അവിടെ നാനാദേശങ്ങളിൽനിന്നു നൂറുകണക്കിനു കലാകാരന്മാരെ
‘‘പ്രതിരോധസേനയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു വരുന്ന കാലത്ത് ഉപജീവനമാർഗമായി കൂടുമത്സ്യക്കൃഷിതന്നെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?’’ സംസ്ഥാന സർക്കാരിന്റെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്കാര നിര്‍ണയത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിൽ ഉന്നത ഉദ്യാഗസ്ഥർ ഉൾപ്പെടുന്ന പാനൽ ദിനിൽ പ്രസാദിനോടു ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു.
ഹ്രസ്വകാല വൃക്ഷവിളകൾക്ക് ഇനി നല്ലകാലം! ഏറെ ആവശ്യമുള്ളതും എന്നാൽ ലഭ്യത കുറവുമുള്ള പാഴ്മരങ്ങളുടെ ലഭ്യത കുറഞ്ഞത് സംസ്ഥാനത്തെ പല കമ്പനികളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് പാഴ്മരങ്ങൾ ഉപയോഗിച്ചു നടക്കുന്ന രണ്ടു സുപ്രധാന സംരംഭങ്ങളാണ് പ്ലൈവുഡ് വ്യവസായവും തീപ്പെട്ടി വ്യവസായവും. പ്ലൈവുഡ്
നാടൻപയറിലും വെള്ളരിവർഗവിളകളിലും വെണ്ടയിലും കുമിൾബാധയും മണ്ഡരിയുടെ ആക്രമണവും കണ്ടുവരുന്നു. വെള്ളരിവർഗവിളയിലെയും പയറിലെയും പൂപ്പല്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലിസ് പ്രയോഗവും തുടർന്നുള്ള സിലിക്ക പ്രയോഗവും മതി. വെള്ളരിവർഗവിളകളിൽ 50 ദിവസം കഴിയുമ്പോൾ ഇപിഎൻ (Entamo Pathogenic Nematode)
തീറ്റയടക്കം ഡെയറി ഫാമിലേക്ക് ഒരു മാസം ആവശ്യമുള്ളതെല്ലാം ഒരുമിച്ചു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. അതുകൊണ്ടു നേട്ടമുണ്ടെന്നു പറയുന്നു കണ്ണൂർ പേരാവൂർ മണത്തന വിഭൂതിഭവനിൽ അനന്ത നാരായണൻ എന്ന ആനന്ദ്. ‘ബള്‍ക്ക്’ ആയി വാങ്ങുമ്പോള്‍ മൊത്തവില നിരക്കില്‍ കിട്ടും. കാലിത്തീറ്റയും പിണ്ണാക്കും തവിടുകളുമെല്ലാം
വെറും 8 മാസം കൊണ്ട് ഒരു കോടി രൂപയുടെ പച്ചക്കറി വിളയിച്ചു ശിവദാസൻ കോടീശ്വരനായ വാർത്ത വന്നപ്പോൾ പലരും നെറ്റിചുളിച്ചു. ഓൺലൈൻ വാർത്തകൾക്കു കീഴിൽ ‘നുണ’യെന്നും ‘തട്ടിപ്പെ’ന്നും ചിലർ ഉറപ്പിച്ചെഴുതി. കേരളത്തിൽ പച്ചക്കറിക്കൃഷി ഗുണംപിടിക്കില്ലെന്നും തമിഴ്നാടിനെ കണ്ടുപഠിക്കണമെന്നും നാഴികയ്ക്കു നാൽപതുവട്ടം
കനത്ത മഞ്ഞുവീഴ്ച്ചയിൽ തേയിലത്തോട്ടങ്ങൾ പലതും സ്തംഭിച്ചു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിവിധ ഭാഗങ്ങളിൽ തണുപ്പിന് കാഠിന്യമേറി. കാലാവസ്ഥ മാറ്റം മൂലം തേയില ഉൽപാദനത്തിൽനിന്നു വിട്ടുനിൽക്കാൻ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും നിർബന്ധിതരാകുന്നു.
വൈറൽ കുരുമുളകു തോട്ടവും അതിന്റെ ഉടമ പീറ്ററിനെയും ഓർക്കുന്നില്ലേ? 25 അടി ഉയരത്തിൽ ഹൈ ഡെൻസിറ്റി രീതിയിൽ 800 സിമന്റ് കാലുകളിൽ പെപ്പർ തെക്കൻ ഇനം കുരുമുളകു കൃഷി ചെയ്ത പീറ്ററിനെ ആരും മറക്കാനിടയില്ല. അതുകൊണ്ടുതന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ ‘വൈറൽ’ കുരുമുളകു തോട്ടം വീണ്ടും സന്ദർശിച്ചത്. കർഷകശ്രീയുടെ
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല്‍ ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം.
ഒരു ബെഡിൽനിന്ന് തുടങ്ങി 2000 ബെഡിൽ എത്തിനിൽക്കുന്ന കൂൺകൃഷി. 15 വർഷംകൊണ്ടാണ് കണ്ണൂർ വേങ്ങാട് ചാമ്പാട് ആയില്യം വീട്ടിൽ ചിത്രലേഖയുടെ ഈ വളർച്ച. കൂൺകൃഷിക്കുവേണ്ടി ഹൈടെക് ഷെഡോ ഫാനും പാഡും പോലെയുള്ള ഈർപ്പനിയന്ത്രണ സംവിധാനങ്ങളോ ഒന്നുമില്ലാതെ കിലോ കണക്കിന് കൂൺ ഉൽപാദിപ്പിക്കുന്ന ചിത്രലേഖയിൽനിന്ന്
ഒട്ടേറെ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ട് ഒരു വർഷംകൂടി കടന്നുപോകുന്നു. കാർഷിക മേഖലയിലും ഒട്ടേറെ നൂതന ആശയങ്ങളും അറിവുകളും കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും നൽകാൻ മനോര ഓൺലൈൻ കർഷകശ്രീക്കു കഴിഞ്ഞു. പൊടിക്കൈകളും കൃഷിയറിവുകളും വിജയഗാഥകളുമൊക്കെയായി ആയിരക്കണക്കിനു ലേഖനങ്ങളാണ് 2024ൽ പങ്കുവയ്ക്കാനായത്.
തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും
‘‘രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതിക്കൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന
അതിവേഗം വളരുകയാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പൂച്ചട്ടി മുതൽ വീടുവരെ ഉടനടി ‘അച്ചടിച്ച്’ വാങ്ങാവുന്ന സ്ഥിതിയിലേക്കു സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു. നമ്മുടെ നാട്ടിൽ അത്ര പരിചിതമായിട്ടില്ലെങ്കിലും, വിവിധ മേഖലകളിൽ, വിശേഷിച്ചും ഭക്ഷ്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ത്രീഡി സാങ്കേതികവിദ്യ
ആഗോള കൊക്കോ വിപണിയിൽ വീണ്ടും തകർപ്പൻ മുന്നേറ്റം. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അടുത്ത വർഷം ചോക്ലേറ്റ് വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് കായ സംഘടിപ്പിക്കുക ദുഷ്കരമാകുമെന്ന വിലയിരുത്തൽ കഴിഞ്ഞ രാത്രി ന്യൂയോർക്കിൽ കൊക്കോയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 12,931 ഡോളറിലേക്ക് ഉയർത്തി. ഏപ്രിലിൽ
മനുഷ്യൻ മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന നെല്ലും ഗോതമ്പും മറ്റു ധാന്യങ്ങളുമൊക്കെ കൃഷി ചെയ്യുന്നതിനുമുമ്പ് ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വരണ്ടെ പ്രദേശങ്ങളിലാണ് ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്നത്. മില്ലറ്റ് കൃഷി എളുപ്പമാണെന്നും ചുരുങ്ങിയ കാലം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നും പോഷക സമ്പന്നമാണെന്നും പൂർവികരായ കർഷക സമൂഹം കണ്ടെത്തി.
കേരളത്തിലെ ജൈവകൃഷിക്കാർക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെത്തന്നെ പരിചിതമായ പേരാണ് കെ.വി.ദയാൽ. ആലപ്പുഴയിലെ ചൊരിമണൽ നിറഞ്ഞ സ്വന്തം പുരയിടത്തെ ഇടതൂർന്ന കാടാക്കി മാറ്റി അതിന്റെ സ്വച്ഛ ശീതളിമയിലിരുന്ന് മണ്ണിനെയും കൃഷിയെയും ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് സ്വന്തം ഉൾക്കാഴ്ചകൾ അദ്ദേഹം സമൂഹത്തോടു
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചിങ്ങാപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? – കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാക്കൃഷിയെ മലയാളിയിൽനിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാക്കൃഷിയിലൂടെ അൻപതോളം വിളകൾ
രാജ്യം തേയില ഉൽപാദനത്തിൽ പിന്നോക്കം സഞ്ചരിക്കുന്നതിനാൽ ആഭ്യന്തര വിലക്കയറ്റം രൂക്ഷമാകുന്നു. പ്രതികൂല കാലാവസ്ഥ തന്നെയാണ് തേയിലത്തോട്ടങ്ങളിൽ പ്രതിസന്ധിക്ക് ഇടയാക്കുന്ന മുഖ്യഘടകം. ദക്ഷിണേന്ത്യൻ തോട്ടങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽ ഉൽപാദനം ഗണ്യമായി കുറയുന്നതിനാൽ നടപ്പുവർഷം തേയിലവില ഇതിനകം ഏകദേശം 20
വീടിനുള്ളിൽ അരുമയായി വളർത്താവുന്ന പശുക്കള്‍! നായ്ക്കളെയും പൂച്ചകളെയുംപോലെ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ കയറിയിറങ്ങുന്ന ചെറുപൂവാലികള്‍! ഇരിക്കുമ്പോൾ മടിയിൽ എടുത്ത് ഓമനിക്കാം! അരുമയായി വളരുമ്പോൾ തന്നെ 1.5 ലീറ്റർ പാൽ ചുരത്താൻ കൂടി അവയ്ക്കു കഴിയുമെങ്കിലോ? ഫ്ലാറ്റുകളിൽ പോലും കിച്ചൺ ഫ്രഷ് പാൽ
ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവിളകളിലൊന്നായ കുങ്കുമപ്പൂവിന്റെ ഏറ്റവും വലിയ ഉൽപാദകർ ഇറാനാണെങ്കിൽ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ഏകദേശം 100 ടൺ കുങ്കുമമാണ് ഇന്ത്യയ്ക്ക് ആവശ്യമുള്ളത്. എന്നാൽ ആഭ്യന്തര ഉൽപാദനമാകട്ടെ 10 ടണ്ണിൽ താഴെ മാത്രം. അതിന്റെ സിംഹഭാഗവും കശ്മീരിലും. കശ്മീരിന്റെ
ഒരു കാലത്ത് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതിനാൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സർക്കാർ വിദ്യാലയം ഇന്ന് മികവിന്റെ പാതയില്‍. അതിനു നിമിത്തമായതു മണ്ണും കൃഷിയും. മണ്ണിൽ വിതച്ച വിത്ത് പത്തും ഇരുപതും അൻപതും നൂറും മേനി വിളഞ്ഞതിന്റെ ഫലം ഇടുക്കി ജില്ലയിലെ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂളിൽ എവിടെയും
കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി
കേരളം പുതിയ കുരുമുളക് സീസണിന് ഒരുങ്ങുകയാണ്. തെക്കൻ ജില്ലകളിൽനിന്നുള്ള ചരക്കാണ് ആദ്യ രംഗത്ത് എത്തുക. ഒലിയോറെസിൻ നിർമാതാക്കൾക്ക് ആവശ്യമായ ലൈറ്റ് പെപ്പറും അച്ചാർ വ്യവസായികൾക്ക് വേണ്ടിയുള്ള മൂപ്പു കുറഞ്ഞ മുളകിനുമായി വാങ്ങലുകാർ ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളെ ഉറ്റുനോക്കുന്നു. കാലാവസ്ഥ
വീട്ടുമുറ്റത്ത് ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഹ്രസ്വകാലം മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ഗ്രോബാഗുകളാണ്. വെയിലും മഴയും കൊണ്ട് ഏതാനും നാളുകൾക്കുള്ളിൽ പൊടിഞ്ഞു നശിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന
‘‘സംശയമില്ല, മികച്ച ആശയം തന്നെ, എന്നാലത് എത്രത്തോളം മുന്നേറുമെന്നു കാത്തിരുന്നു കാണേണ്ടി വരും’’, കേരളാഗ്രോയെ സംബന്ധിച്ചുള്ള സംസ്ഥാനത്തെ മിക്ക കര്‍ഷകരുടെയും ആദ്യ പ്രതികരണം ഇങ്ങനെ. പ്രതീക്ഷയും ആശങ്കയും ഒരേ വരിയില്‍ ഒരുമിച്ചു ചേരുന്ന ഈ പ്രതികരണങ്ങളെ എത്രമാത്രം ഗൗരവമായി കാണാന്‍ കൃഷിവകുപ്പു തയാറാകും
ആഗോള കാപ്പി അവധി വ്യാപാരത്തിൽ ആവേശം പതഞ്ഞു പൊങ്ങുകയാണ്. കുതിച്ചുചാട്ടം കണക്കിലെടുത്താൽ കാപ്പി കുടിച്ചാൽ കീശകീറുമെന്ന അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ചെറിയ മുന്നേറ്റങ്ങൾ സംഭവിക്കുമെന്ന നിഗനമത്തിലായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ, 1972നു ശേഷം ആഗോള വിപണിയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ബുൾ
സംസ്ഥാനത്ത് മികച്ച കന്നുകാലികളെ ഉരുത്തിരിച്ചെടുക്കുന്നതിനായി പുതിയ ബില്ലുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. പ്രജനനത്തിന് ഉപയോഗിക്കുന്ന വിത്തുകാളകളിൽനിന്നുള്ള ബീജോൽപാദനം, ബീജമാത്രകളുടെ സംസ്കരണം, ശേഖരണം, വിൽപന, വിതരണം, കൂടാതെ കൃത്രിമ ബീജാധാനം തുടങ്ങിയ പ്രജനന പ്രവൃത്തികളും നിയന്ത്രിക്കുന്നതിനും അവയുമായി
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ ഇറച്ചിക്കോഴികളിലെ കാഷ്ഠം വിലയിരുത്തിയുള്ള പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിശകലനങ്ങൾ കൂടുതൽ വാർത്താ പ്രാധാന്യം
കാപ്പിക്കർഷകർക്കും ഇനി ആസ്വദിച്ചിരുന്ന് കോഫി കുടിക്കാം. കൃഷി വ്യാപിപ്പിക്കാനും ഉയർന്ന വില ഉറപ്പ് വരുത്താനുമുളള വൻ പദ്ധതികൾക്ക് കോഫി ബോർഡ് ഒരുങ്ങുകയാണ്. അതേ പത്തു വർഷകാലയളവിൽ ഉൽപന്ന വിലസ്ഥിരതയ്ക്കുള്ള സാഹചര്യം ഒരുക്കുകയാണ് ഇന്ത്യ. വിദേശത്ത് മാത്രമല്ല, ആഭ്യന്തര തലത്തിലും കാപ്പി കുടിക്കാനുള്ള
വിശ്വമാനവികതയുടെ വിത്തുകൾ മലയാളമണ്ണിൽ വേരോടിച്ച ശ്രീനാരായണഗുരുദേവൻ കാർഷിക രംഗത്തിനും ഒട്ടേറെ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ (ദേശീയ) കാർഷിക - വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചത് മഹാഗുരുവാണ്. 1905ൽ കൊല്ലത്ത് എസ്എൻഡിപി യോഗത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴും,
‘‘വിത്തിനിട്ട ചേമ്പെടുത്തു ചുട്ടുതിന്നതാരെടീ? അതെന്റെ ചേലുള്ള ചേന്നനായി ചീന്തിവെച്ചതാണെ ടീ...’’- പുഴുങ്ങിയ ചേമ്പ് ഏറെ ഇഷ്ടമുള്ള മുത്തച്ഛന്റെ പതിവു പാട്ടായിരുന്നു ഇത്. മുത്തച്ഛനും മുത്തശ്ശിയും നല്ല കൈപ്പുണ്യമുള്ള കൃഷിക്കാരായിരുന്നു. അവരെന്തു കുഴിച്ചു വച്ചാലും പൊലിക്കും. ചേമ്പും ചേനയും കാച്ചിലും
സംസ്ഥാനത്തെ വാണിജ്യവിളകളിൽ മുൻനിരയിലുണ്ട് പൈനാപ്പിൾ. വർഷം 11,508 ഹെക്ടർ പൈനാപ്പിൾ കൃഷി സംസ്ഥാനത്തു നടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ, അതിന്റെ ഇരട്ടിയോളം സ്ഥലത്ത് കൃഷിയും ഏതാണ്ട് അഞ്ചര ലക്ഷം ടൺ വാർഷികോൽപാദനവും സംസ്ഥാനത്തുണ്ടെന്നു പൈനാപ്പിൾ കർഷക സംഘടനകൾ പറയുന്നു. വർഷം 1,650 കോടിയോളം
ദീർഘകാലമായി എനിക്കു പരിചയമുള്ള നാടാണ് കേരളം. മലയാളികളോട് എനിക്ക് ഏറെ സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ, ജലസംരക്ഷണത്തിൽ നിങ്ങൾ തീരെ പിന്നിലാണെന്നു പറയാതെ വയ്യ. ജലസംരക്ഷണത്തെക്കുറിച്ചു മറ്റാരെക്കാളും ഭംഗിയായി സംസാരിക്കാൻ മലയാളികൾക്കറിയാം. എന്നാൽ, അതിനുവേണ്ടി അധ്വാനിക്കാൻ അവരെ കിട്ടില്ല ദിവസം 10–14
അറബ് രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന് രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക് സുഗന്ധം ലേശം
ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല്‍ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്‍ത്തുമത്സ്യങ്ങളെ കാണാം. നെല്ല്
കേരളത്തിലെ ക്ഷീരസംരംഭകർ പ്രാധാന്യം കൊടുക്കാത്ത ഒരു വിഷയമായിരുന്നു ഏതു വിത്തുകാളയെക്കൊണ്ട് തന്റെ പശുവിനെ ബീജാധാനം ചെയ്യിക്കണമെന്നത്. അതുമാറി ഇപ്പോൾ വിവിധ ഏജൻസികളിൽനിന്നു ബീജമാത്രകൾ ലഭ്യമാണ്. ഇതിൽ ഏതു കാളയുടെ ബീജമാത്രയാണ് തന്റെ പശുവിന് അനുയോജ്യം എന്ന ചിന്താക്കുഴപ്പത്തിലാണ് ക്ഷീരകർഷകർ. ഇതിൽ അവരെ
ഒരു കറവക്കാലത്ത് ഏറ്റവുമധികം പാലുൽപാദിപ്പിച്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ഡെയറിയിലെ 22–ാം പശുവിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. പ്രസവത്തിനു മുൻപും അതിനു ശേഷവും ആ പശുവിന് നൽകിയ ശാസ്ത്രീയ തീറ്റക്രമത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലേഖനങ്ങളിൽ പങ്കുവച്ചത്. ആ പശുവിനെ ആധാരമാക്കി
നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.
ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ് മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ് ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത് നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്. ജാതിക്കയും ജാതിപരിപ്പും
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട്
സംസ്ഥാനത്ത് കൊക്കോ ക്ഷാമം വീണ്ടും തല ഉയർത്തുന്നു. നവംബർ-ഡിസംബർ സീസൺ കാലമാണെങ്കിലും ഇക്കുറി കൊക്കോ ഉൽപാദനത്തിൽ ഇടിവ് സംഭവിക്കുമെന്നാണ് ഉൽപാദകമേഖലകളിൽനിന്നുള്ള വിവരം. ചിങ്ങ മാസത്തിലെ മഴ തന്നെയാണ് ഇത്തവണ കൊക്കോയുടെ വില്ലനായി മാറിയത്. ഓണ വേളയിലെ ശക്തമായ മഴയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും വ്യാപകമായി
പെറ്റമ്മയായും പോറ്റമ്മയായും കേരളത്തിന്റെ മണ്ണ് നെഞ്ചോടുചേർത്ത് വളർത്തുന്നത് 452 വിളകൾ! ഇതിൽ തനിനാട്ടുകാരും വരത്തന്മാരുമുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് മലയാളമണ്ണിലെത്തിയവരും ഇന്നലെ വന്നവരുമുണ്ട്. നാടിന്റെ പേരിൽത്തന്നെ നാളികേരത്തിന്റെ നാമം പതിഞ്ഞ മലയാളനാട് പുത്തൻവിളകളെ പ്രത്യേകിച്ച് പഴം–പച്ചക്കറികളെ
ഒരു കാർഷികകുടുംബത്തിലാണു ഞാൻ ജനിച്ചത്. ഞങ്ങളുടെ തലമുറയാണ് ബിസിനസിലേക്കും മറ്റും ചുവടുമാറിത്തുടങ്ങിയത്. എന്റെ ചെറുപ്പകാലത്ത് തെങ്ങായിരുന്നു പ്രധാനം. വിളവെടുത്ത തേങ്ങ വലിയ തോതിൽ കടലുണ്ടിപ്പുഴയിലൂടെ ബേപ്പൂരിനടുത്ത് വ്യാപാരകേന്ദ്രമായ ചാലിയത്തെത്തിച്ചു വില്പന നടത്തിയിരുന്ന വല്യുപ്പയെ എനിക്ക് ഓർമയുണ്ട്.
കാലാവസ്ഥ വീണ്ടും വില്ലനായി മാറുമ്പോൾ തോട്ടം മേഖല പുതിയ പ്രതിസന്ധികൾക്കു മുന്നിൽ അടിപതറുന്നു. രാത്രി മരം കോച്ചുന്ന തണുപ്പും പകൽ കനത്ത ചൂടും ഇടുക്കിയിലെ തേയിലക്കർഷകരെ ചക്രശ്വാസം വലിപ്പിക്കുന്നു. രാത്രി മഞ്ഞുതുള്ളികൾ കൊളുന്തിനെ വാരിപ്പുണരുന്നുണ്ടെങ്കിലും പകലിലെ ഉയർന്ന താപനിലയിൽ ഇലകൾ
അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്നിറങ്ങി അഗ്രികൾചറിലേക്കു കയറാൻ ലിഡാ ജേക്കബിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ‘‘കൃഷി ഞങ്ങൾക്കു ജീവിതത്തിന്റെ ഭാഗമാണ്. ജോലിയിൽനിന്നു വിരമിച്ചപ്പോൾ അതിൽ സജീവമായെന്നു മാത്രം’’- ലിഡാ ജേക്കബ് ഐഎഎസ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി, മിൽമ എംഡി, കലക്ടർ എന്നിങ്ങനെ
‘ലോകത്തുള്ള സകല സാധനങ്ങളും കാലത്തിനനുസരിച്ചു പുതുക്കപ്പെട്ടു. തൂമ്പ മാത്രം ഇതെന്താ ഇങ്ങനെ?’ ഒടിഞ്ഞുവീണ തൂമ്പാപ്പിടി നോക്കി ശശി ഗൗരവമായി ആലോചിച്ചു. ഏലത്തോട്ടത്തിലെ പണിക്കിടയിൽ പലവട്ടം ഇളകിവീണ് പണിമുടക്കുന്ന തൂമ്പാപ്പിടികൊണ്ടു മടുത്ത കാലത്താണ് വെൽഡ് ചെയ്തു ചേർത്ത ഇരുമ്പുപിടിയുള്ള തൂമ്പ വിപണിയിൽ
പ്രവാസകാലത്തുതന്നെ പുനലൂരിനു സമീപം വിളക്കുടി പണിക്കശ്ശേരിൽ രാജൻ മാത്യുവിന്റെ മനസ്സിൽ കൃഷി കയറിക്കൂടി. തിരിച്ചു നാട്ടിലെത്തിയാല്‍ സ്വച്ഛജീവിതം എന്നു നിർബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതലേ ഏറെ ഇഷ്ടമാണ് കൃഷി. അതുതന്നെ ലക്ഷ്യത്തിനു പറ്റിയ മാർഗമെന്നും തീരുമാനിച്ചു. അന്നൊക്കെ അവധിക്കു നാട്ടിൽ വരുമ്പോൾ
ജയശ്രീ എന്ന വെറ്ററിനറിഡോക്ടറുടെ ജീവിതം... നവീൻ ബാബു സാറിന്റെ മരണം എന്റെ ഗതകാല സ്മരണകളെ ഉണർത്തിവിട്ടു. അപ്പോൾ ഇതൊന്ന് ഇവിടെ എഴുതണമെന്നു തോന്നി. ഞാൻ ഡോ. എസ്.ജയശ്രീ. 24 വർഷമായി മൃഗസംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സർക്കാർ വെറ്ററിനറി സർജനാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലെ അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ
Results 1-50 of 1856