Activate your premium subscription today
ഭാഗം 1:8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും ഭാഗം 2:800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ ഭാഗം 3:ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ... ഭാഗം
ആഗോള കൊക്കോ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഉൽപാദന രാജ്യം വിൽപ്പനയ്ക്ക് റേഷൻ ഏർപ്പെടുത്തി. ലോക മാർക്കറ്റിൽ ഏറ്റവും കൂടുതൽ കൊക്കോ കയറ്റുമതി നടത്തുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഘാനയാണ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇത്തരം ഒരു കടുത്ത തീരുമാനത്തിൽ എത്തിയത്. ഒക്ടോബറിൽ തുടങ്ങുന്ന പുതിയ സീസണിൽ ഏഴു
കൃഷിയെയും കർഷകരെയും വിളവെടുപ്പിനെയും ജനങ്ങളുടെ ഉത്സവമാക്കി മാറ്റുന്ന ഹൃദ്യമായ ഒരു ദർശനത്തെക്കുറിച്ച് എന്റെ അമ്മു (മകളുടെ മകൾ അമ്മു മേധാ ശ്രീനിവാസൻ) ഈയിടെ പറഞ്ഞതോർക്കുന്നു. അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ പഠിക്കുകയാണ് അമ്മു.
സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് ഒരു ജീവൻ കൂടി പൊലിഞ്ഞു. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് ഇന്നലെ രാവിലയോടെ മരണത്തിനു കീഴടങ്ങിയത്. ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽനിന്നും എത്തിച്ച മോണോ ക്ലോണൽ
ഭാഗം 1:8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും ഭാഗം 2:800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ ഭാഗം 3:ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ... ക്ഷീരോൽപാദന
വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ
സംഭരിച്ച കൊപ്രയുമായുള്ള കേന്ദ്ര ഏജൻസിയുടെ വരവിനെ ആശങ്കയോടെ നാളികേര മേഖല വീക്ഷിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് പല വർഷങ്ങളിൽ താങ്ങുവിലയ്ക്ക് സംഭരിച്ച കൊപ്രയുടെ വൻ ശേഖരമാണ് ഏജൻസിയുടെ കൈവശമുള്ളത്, ഇതിലൊരു പങ്ക് വിറ്റുമാറാനുള്ള നീക്കത്തിലാണവർ. സീസണിൽ നാളികേര കർഷകർക്ക്
ഒരു കാലത്ത് മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയ റബർ ഇന്ന് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുകയാണ്. വിലയിടിവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, ടാപ്പിങ് ദിനങ്ങളുടെ കുറവ് എന്നിങ്ങനെ കാരണങ്ങളേറെ. റബറിനു പകരം റംബുട്ടാനും കന്നാരയുംപോലുള്ള പല വിളകളും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും എറണാകുളം മണീട്
ഗോവയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക ഫെനിയെന്ന ഗോവൻ മദ്യമായിരിക്കും. ടൂറിസവും ഫെനിയുമാണ് ഗോവയിലെ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം. നിയമപരമായ ഒരു നിയന്ത്രണങ്ങളും ഇല്ല എന്നതുകൊണ്ടുതന്നെ ഗോവയിലെ ജനങ്ങളുടെ ദിനചര്യയുടെ ഭാഗവുമാണ് ഫെനിയും ഉറാക്കും. ഫെനി ഇപ്പോൾ കേരളത്തിലും
ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും ഭാഗം 2: 800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ 3 ഉഷ്ണമേഖലാ പ്രദേശത്തെ കൂടിയ അന്തരീക്ഷോഷ്മാവ് ക്ഷീരോൽപാദനത്തെ കാര്യമായി
അമേരിക്കയിൽ 1999ൽ ഓഗസ്റ്റ് - സെപ്റ്റംബർ കാലയളവിൽ ന്യൂയോർക്ക് നഗരമേഖലയിൽ നൂറുകണക്കിന് കാക്കകൾ കൂട്ടമായി ചത്തൊടുങ്ങിയതിന്റെ കാരണം വിഷബാധയോ ഏതെങ്കിലും പക്ഷിരോഗങ്ങളോ ആയിരിക്കാം എന്നായിരുന്നു ആദ്യ നിഗമനം. ചത്ത പക്ഷികളുടെ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് വന്യജീവിഗവേഷകരും വെറ്ററിനറി വിദഗ്ധരും നടത്തിയ പരിശോധനയിൽ
ഏലം റീ പൂളിങ് വിഷയം ചൂടുപിടിച്ചു നിൽക്കെ അടുത്ത വിളവെടുപ്പിനു കാലാതാമസം നേരിടുമെന്ന വിലയിരുത്തലാണു കാർഷിക മേഖലയിൽ നിന്നും പുറത്തു വരുന്നത്. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഏലയ്ക്ക മൂപ്പ് എത്താനും വിളവെടുക്കാനും പ്രതീക്ഷിച്ചതിലും വൈകുമെന്ന അവസ്ഥയാണ്. ഏപ്രിൽ ‐ മേയ് കാലയളവിലെ കനത്ത വരൾച്ചയിൽ
സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. തൃശൂർ മാടക്കത്തറ കാടിലപ്പൂവത്ത് കഴിഞ്ഞ ദിവസം എഎസ്എഫ് സ്ഥിരീകരിച്ച ഫാമിലെ 310 പന്നികളെ കൊന്നൊടുക്കി മറവു ചെയ്തു. പിന്നാലെ ഭീതി ജനിപ്പിക്കുംവിധമുള്ള വാർത്തകൾ ‘വാട്സാപ് യൂണിവേഴ്സിറ്റി അമ്മാവന്മാർ’ പ്രചരിപ്പിച്ച്
ഭാഗം 1:8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും തമ്മിൽ! ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ- ഭാഗം 2 വ്യാവസായിക ഫാമുകളിലെ ആദായം നിർണയിക്കുന്നതിൽ യന്ത്രവൽക്കരണം വഴി മനുഷാധ്വാനം പരമാവധി കുറയ്ക്കുന്ന അടിസ്ഥാന തത്വം പ്രാവർത്തികമാക്കേണ്ടത് കേരളം പോലെ തൊഴിൽ
ചായ കുടിച്ചിട്ടും ഉൻമേഷമില്ലെന്ന് തേയില കർഷകർ. കൊടും വരൾച്ചയുടെ ദിനങ്ങൾക്ക് ശേഷം ദക്ഷിണേന്ത്യയിൽ തേയില സീസണിന് തുടക്കം കുറിച്ചതോടെ ഹൈറേഞ്ച് മേഖലയിലെ വലുതും ചെറുതുമായ തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ള് ഊർജിതമായി. ഏറെ പ്രതീക്ഷയോടെയാണ് ഉൽപാദകർ സീസണിനെ വരവേറ്റതെങ്കിലും കൊളുന്തിന് വില ഇടിഞ്ഞത്
കത്തുന്ന വേനൽ കഴിയുമ്പോൾ ആകാശത്ത് കറുത്ത കൊമ്പനാനകൾ പോലെ കാർമുകിലുകൾ നിരക്കും. നീലമലകൾക്കു മുകളിൽ മിന്നൽപ്പിണരുകൾ പൊട്ടിവിടർന്നു പുളയ്ക്കും. ഉഗ്രമായി ഇടിപൊട്ടും. ആ ഇടിനാദം മുഴങ്ങുമ്പോൾ പാമ്പിന്‍മുട്ടകൾ വിരിയും. പാവക്കൂണുകൾ മുളയ്ക്കും. മണ്ണിലുറങ്ങിയ വിത്തുകൾ ഞെട്ടിയുണരും. മാനത്തെ തിരുവരങ്ങില്‍
ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ– 1 കന്നുകാലി വളർത്തൽ സംരംഭങ്ങൾ വിജയകരമായി മുന്നേറുന്നതിന് ആകർഷകമായ ആദായം അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിലെ കന്നുകാലികളുടെ എണ്ണം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, കുറഞ്ഞുവരുന്ന പ്രതിഭാസത്തിന് ആകർഷകമായ ആദായത്തിന്റെ അഭാവം സുപ്രധാന കാരണം തന്നെയാണ്. കാനേഷുമാരി
ഈ വർഷം മാർച്ചിലാണ് കുട്ടനാട് മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്തും, ഒരു കിലോമീറ്റർ ചുറ്റളവിലുമുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്തു. എന്നാൽ, ജൂൺ അവസാനമായപ്പോഴേക്കും അസുഖം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചു. ദയാവധം കൊണ്ട് ഈ രോഗത്തെ തടഞ്ഞു നിർത്താൻ
ഞാനൊരു കർഷകനാണെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞൊരു പരസ്യം കൊടുത്താൽ വിവാഹ വിപണിയിലെ പ്രതികരണം എങ്ങനെ ആയിരിക്കും? കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലെ യുവാക്കൾ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ ‘ഡൗൺ ടു എർത്ത്’ മാഗസിൻ ഇക്കഴിഞ്ഞ ദിവസം ഓൺലൈനിൽ
സുഗന്ധവിളകൾ കൃഷി ചെയ്യുന്നവർ ഏറെയുണ്ട് നമ്മുടെ സംസ്ഥാനത്ത്. ഇടക്കാലത്തുണ്ടായ വിലയിടിവ് കുരുമുളകും ഏലവും ഉൾപ്പെടെയുള്ളവയ്ക്കു തിരിച്ചടിയായെങ്കിലും വിപണി മെച്ചപ്പെട്ടതോടെ ഏലത്തിലും കുരുമുളകിലുമെല്ലാം കാർഷകർക്കു താൽപര്യമേറുന്നുണ്ട്. ആഗോള വിപണി ലക്ഷ്യമിട്ട് സുഗന്ധ വിളകളുടെ മൂല്യവർധനയിലേക്കു വരുന്ന
അഗ്രി ബിസിനസ് എന്ന പുതിയ പ്രവണത കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, പുതു തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഏറെ സഹായകം. എന്നാല്‍, പാട്ടക്കൃഷിക്കു നിയമസാധുതയില്ലാത്തത് ഈ സംരംഭകര്‍ക്കു ഭൂമിലഭ്യത ദുഷ്കരമാക്കുന്നു. നമ്മുടെ നാട്ടിൽ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന ഭൂമി പിന്തുടര്ച്ചാവകാശമായി
തൊടുപുഴ വെട്ടുകാട്ടില്‍ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടില്‍ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങള്‍– തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള
പാലിനെക്കാൾ പോഷകഗുണമുള്ള പാലുൽപന്നങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് യോഗർട്ട്. കാഴ്ചയിൽ തൈരുപോലെ തന്നെ. പക്ഷേ, തൈരിനെക്കാൾ രുചികരം. പുളിപ്പിച്ചാണ് യോഗർട്ടും തയാറാക്കുന്നത്. രുചിയിലും ഗുണത്തിലും പക്ഷേ, രണ്ടും തമ്മിൽ അന്തരമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം നമ്മുടെ ഉദരത്തിലെ മിത്ര ബാക്ടീരിയകളെ ഒട്ടൊക്കെ
തിരുവനന്തപുരത്തുനിന്ന് ഇസ്രയേലിലേക്കുള്ള ആകാശദൂരം 5058 കിലോമീറ്റർ വരും. തിരുവനന്തപുരത്തുനിന്ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിന്റെ വളപ്പിലെ സുജിത്തിന്റെ കൃഷിയിടത്തിലേക്കുള്ള ദൂരമാണെങ്കിൽ കഷ്ടിച്ച് 14 കിലോമീറ്റർ. ആധുനിക സാങ്കേതികവിദ്യകളുടെ ബലത്തിൽ മരുഭൂമിയെ കൃഷിഭൂമിയാക്കുന്ന ഇസ്രയേൽ കാണാൻ ഇവിടെയുള്ള കൃഷിസ്നേഹികളും ഉദ്യോഗസ്ഥരുമൊക്കെ പൊയ്ക്കോളൂ. എന്നാൽ അറബിക്കടലിൽനിന്ന് അരക്കിലോമീറ്റർ മാത്രം അകലെ പതിനഞ്ചേക്കർ പൂഴിമണ്ണിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കുന്ന എസ്.വി.സുജിത് എന്ന ചെറുപ്പക്കാരന്റെ കൃഷിയിടം കൂടി കാണുന്നതു നന്നായിരിക്കും. എന്നുമാത്രമല്ല, ഇന്ത്യയിലെ ഇസ്രയേൽ എംബസിയിലെ അഗ്രികൾചർ അറ്റാഷെ യായർ എഷേലും സംഘവും ഈയിടെ സുജിത്തിന്റെ ഫാമിലെത്തി എന്നു കൂടി അറിയണം. കാക്കക്കാലിന്റെ പോലും തണലില്ലാത്ത, വെയിൽച്ചൂടേറ്റു തിളച്ചുകിടക്കുന്ന വെറും പൂഴിമണ്ണിൽ തക്കാളി മുതൽ കാപ്സിക്കം വരെ നിറഞ്ഞു വിളഞ്ഞു കിടക്കുന്ന കാഴ്ച കാണാൻ. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി, ഉപയോക്താക്കളുമായി നേരിട്ടാണ് സുജിത് ഇടപാടുകൾ നടത്തുന്നത്. ബെംഗളൂരുവിലെ കോർപറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായതിനെക്കുറിച്ച് സുജിത് സംസാരിക്കുന്നു. ഒപ്പം ‘സേഫ് ടു ഈറ്റ്’ കൃഷിയുടെ അനിവാര്യതയെക്കുറിച്ചും.
സംസ്ഥാനത്തോടു ചേർന്നു കിടക്കുന്ന കർണാടക, തമിഴ്നാട് ഗ്രാമങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് വൻ തോതിൽ ഇഞ്ചിയും വാഴയും പച്ചക്കറികളും സൂര്യകാന്തിയുമെല്ലാം കൃഷി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ട്. അവരെ അങ്ങോട്ടാകർഷിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ്? സ്ഥലലഭ്യത, കുറഞ്ഞ പാട്ടത്തുക, കുറഞ്ഞ കൂലിനിരക്ക്, യോജിച്ച
കേരളത്തില്‍ പൈനാപ്പിള്കൃഷിയുടെ തലസ്ഥാനമായ വാഴക്കുളത്തുള്ള നോബിൾ ജോൺ ബിരുദപഠനകാലത്ത് 1987ൽ കുടുംബം വക 4 ഏക്കര്‍ ഭൂമിയില്‍ പൈനാപ്പിൾകൃഷി തുടങ്ങിയതാണ്. കൃഷിക്കൊപ്പം ചെറിയ തോതിൽ പൈനാപ്പിൾ കച്ചവടവുമുണ്ടായിരുന്നു. 3 വർഷം കഴിഞ്ഞപ്പോൾ 15 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കി. ഇന്ന് പെന്റഗൺ
ഒരു കിലോയിലധികം ഭാരമുള്ള ഇറുക്കുകാലോടുകൂടിയ ഞണ്ടുകൾക്കാണ് വിപണിയിൽ ഡിമാൻഡ്. ഞണ്ടിറച്ചിയുടെ രാജ്യാന്തര വിപണിമൂല്യം കഴിഞ്ഞ വർഷം 87.92 കോടി ഡോളറായിരുന്നു. 10 വർഷം കഴിയുമ്പോൾ ഇത് 151. 61 കോടി ഡോളറാകും. ഞണ്ടിറച്ചിയുടെ പോഷകഗുണങ്ങളെക്കുറിച്ചുള്ള അവബോധം, സമുദ്രോല്പന്ന ഉപഭോഗത്തില്‍ വർധിക്കുന്ന താൽപര്യം,
അഞ്ഞൂറു രൂപയ്ക്കു വാങ്ങുക, 200 രൂപ വിലയുള്ള ഡ്രമ്മിലാക്കി വെള്ളത്തിലിടുക. 25-30 ദിവസം പരമാവധി 200 രൂപയുടെ തീറ്റ കൊടുക്കുക. 2,800 രൂപയ്ക്കു വിൽക്കുക. ലാഭം കിട്ടിയ 1,800 രൂപ കീശയിലിടുക-എങ്ങനെയുണ്ട് ഐഡിയ? അതാണ് ന്യൂജൻ ഞണ്ടു കൊഴുപ്പിക്കൽ. കായലരികത്ത് ഇത്തിരി സ്ഥലവും ഉപ്പുവെള്ളവും ലഭ്യമായവർക്ക്
ഒരു രാജ്യത്തു വയസന്മാരുടെ എണ്ണം കൂടിയാൽ അതവിടുത്തെ കൃഷിയെയും ഭക്ഷ്യഭദ്രതയെയും ബാധിക്കുമോ? ജനസംഖ്യയിൽ വയസായവരുടെ എണ്ണം അതിവേഗത്തിൽ വർധിക്കുന്നതു സാമൂഹ്യ–സാമ്പത്തിക വികസനത്തെ ബാധിക്കുന്നതോടൊപ്പം കാർഷിക സുസ്ഥിരയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും കടുത്ത വെല്ലുവിളി ഉയർത്തുമെന്നും ചൈനയിൽ നിന്നുള്ള പുതിയ
ഫാർമ ഫുഡ് എന്നാണ് കഴുതപ്പാലിനെ വിശേഷിപ്പിക്കുന്നത്. മുലപ്പാലിനു സമമായതുകൊണ്ടു നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ കുട്ടികൾക്കു കഴുതപ്പാൽ നൽകിയിരുന്നു. ലാക്ടോസ് ഇൻടോളറൻസ്(പശുവിൻപാലിനോടുള്ള അലർജി) പ്രശ്നവും കഴുതപ്പാലിനില്ല. രോഗപ്രതിരോധശേഷി നൽകാനുള്ള കഴിവ്, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ്
ഒരു വ്യാഴവട്ടത്തിനു ശേഷം റബർ കർഷകരുടെ മുഖത്ത് പുഞ്ചിരി വിടർന്നു. സംസ്ഥാനത്ത് കാലാവസ്ഥ ടാപ്പിങിന് അനുകൂലം. വിപണിയിൽ ഷീറ്റ് വില ഏറ്റവും ആകർഷകവും. അവസരം നേട്ടമാക്കാൻ കച്ചകെട്ടി തോട്ടങ്ങളിലിറങ്ങി ന്യൂജെൻ കർഷകരും റബറിനെ മാറോടു ചേർത്ത് ജീവിക്കുന്ന പരമ്പരാഗത കർഷക കുടുംബങ്ങളും വൻ ആവേശത്തിലാണ്. റബർ
എല്ലാവർക്കും എല്ലാ പച്ചക്കറിയോടും ഇഷ്ടമുണ്ടാവില്ല. എന്നാലിതേ പച്ചക്കറി വ്യത്യസ്തമായ രീതിയിലും രൂപത്തിലും പാകം ചെയ്താൽ അത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരേറെ; പ്രത്യേകിച്ചു കുഞ്ഞുങ്ങൾ. മുരിങ്ങയില കഴിക്കാൻ ഇഷ്ടമില്ലാത്ത കുഞ്ഞിന് അതിന്റെ തന്നെ മറ്റെന്തെങ്കിലും ഉൽപന്നമുണ്ടോ എന്ന ഒരു ഉപഭോക്താവിന്റെ ചോദ്യമാണ്
വൻകിട ഭക്ഷ്യോൽപന്ന നിർമാതാക്കളുടെ ഉൽപന്നങ്ങൾക്കായി അസംസ്കതൃ വസ്തുക്കൾ തയാറാക്കി നൽകുന്ന സ്ഥാപനമാണ് ഇടുക്കി തുടങ്ങനാട്ടിലെ പൈൻകോ ഫുഡ്സ്. പൈനാപ്പിളിന്റെ നാട്ടിൽനിന്നുള്ള ജിത്തു ജയിംസ് കണ്ടത്തിക്കുടിയിൽ, ഷാജിമോൻ ജോർജ് പുളിക്കൽ, സനിഷ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, എം.പി.ബാബു എന്നിവരാണ് കമ്പനിയുടെ ഉടമകൾ.
കുരുമുളകിനെ ഇനി പിടിച്ചാൽ കിട്ടില്ല, അതേ കൊക്കോയുടെ കുതിപ്പിനെ അനുസ്മരിക്കുന്ന പ്രകടനം സുഗന്ധരാജാവിൽ പ്രതിഫലിക്കുന്നു. എൽ‐ലിനോ കാലാവസ്ഥ പ്രതിഭാസം മൂലം മുഖ്യ ഉൽപാദന രാജ്യങ്ങളിൽ എല്ലാം തന്നെ വിളവ് ചുരുങ്ങിയത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. അമേരിക്കയും യുറോപ്യൻ രാജ്യങ്ങളും കുരുമുളകിനായി
കിലോയ്ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താനും സാധ്യത. മേയ് 15 മുതൽ അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി. എന്നാൽ, ഇത് വീണ്ടുമൊരു വിലക്കയറ്റത്തിലേക്ക് വഴിയൊരുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ
പുഴയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു തൃശൂർ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചക്കാണ്ടൻ വീട്ടിൽ സി.ജി.ഷജിലിന്റേത്. മീൻപിടിത്തവും ചകിരിമുട്ടവും ചകിരിചീയ്ക്കലുമായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. മത്സ്യത്തൊഴിലാളിയായിരുന്ന അച്ഛനോടൊപ്പം കുട്ടിക്കാലത്ത് പുഴയിൽ മീൻ പിടിക്കാൻ പോയിരുന്നു ഷജിൽ.
കേരളം റബർ സീസണിന് ഒരുങ്ങുന്നു. വേനൽമഴ സൃഷ്ടിച്ച ആഘാതത്തിൽനിന്നും ഉൽപാദകമേഖല തിരിച്ചു വരവിന്റെ പാതയിലാണ്. കാലവർഷത്തിന്റെ വരവിന് മുൻപേ തോട്ടങ്ങളിൽ മഴമറ ഒരുക്കാനുള്ള സാവകാശം ഇക്കുറി നമ്മുടെ ഉൽപാദകർക്കു ലഭിച്ചില്ല. മേയ് മധ്യം നിലനിന്ന ഉഷ്ണതരംഗത്തിനു ശേഷം വേനൽമഴയുടെ താണ്ഡവത്തിനിടയിൽ മരങ്ങളെ റെയിൻ
തറവാട്ടില്‍ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ഭരണകാലം അടുക്കളക്കൃഷിയുടെ സുവർണകാലമായിരുന്നു. മത്തൻ, കുമ്പളം, പടവലം, കോവൽ, വെണ്ട, പയർ, ചുരയ്ക്ക, ചീര എന്നിവയെല്ലാം ഇരുവരും ചേർന്ന് നട്ടുവളർത്തി. കിണറ്റുകരയിലും പറമ്പിലും കയ്യാലകളിലും നടുതലകൾ തഴച്ചുവളർന്നു. വിത്ത് പൊന്നുപോലെ അന്നു പല രീതികളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശാരീരികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയെത്തിയ സ്ത്രീ മരിച്ചതിന് കാരണം പേവിഷബാധയാണെന്ന് സംശയിക്കുന്നതായ വാർത്ത പുറത്തുവന്നിരുന്നു. രണ്ടു മാസം മുമ്പ് വളർത്തുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ ഇവർക്ക് വലതുകൈയുടെ മുകളിൽ പോറലേറ്റിരുന്നു. പോറലേൽപ്പിച്ച നായ
ഓഫ് സീസണിലെ ബംബർ വിലക്കയറ്റത്തിനായി ഏറെ പ്രതീക്ഷകളോടെ ഏലക്കർഷകർ ഉറ്റുനോക്കിയെങ്കിലും അവരുടെ കണക്കുകൂട്ടലുകളിലേക്ക് ഉൽപന്നത്തെ ഉയർത്താൻ വൻ ശക്തികൾ അവസരം നൽകിയില്ല. വിളവെടുപ്പ് വേളയിൽ ചുളു വിലയ്ക്ക് ചരക്ക് കൈക്കലാക്കിയ വൻകിട വ്യാപാരികളും വ്യവസായികളും സീസണിനു ശേഷവും ഏലത്തെ കയറൂരിവിടാൻ
ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ അതിപ്രസരമാണ് ഇന്ന് നമ്മുടെ നാട്ടില്‍. ഗ്രാമങ്ങളില്‍ പോലും ഷവര്‍മയും അല്‍ഫഹാമും തന്തൂരിയും ഷവായിയുമൊക്കെയാണ് കുട്ടികളുടെയും യുവതലമുറയുടെയും ഇഷ്ടവിഭവങ്ങള്‍. എന്നാൽ ഇവയാണോ യഥാർഥ വില്ലൻ? ഇവയോടൊപ്പം തൊട്ടുകൂട്ടാന്‍ ലഭിക്കുന്ന 'മയോണൈസ്' എന്ന കുട്ടി വില്ലനെ പലപ്പോഴും
സർവീസിൽനിന്നു വിശ്രമിച്ചാലും കൃഷിയിടത്തിൽനിന്നു വിശ്രമമില്ല എന്ന് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് റിട്ട. ഡപ്യൂട്ടി തഹസിൽദാർ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ(81). 2004ൽ തുടങ്ങിയതാണ് ജൈവകൃഷി. ജൈവ സർട്ടിഫിക്കേഷൻ ലഭിച്ച കൃഷിയിടത്തിലെ വിൽപന അധികവും ഓൺലൈൻ വഴി. സമ്മിശ്രകൃഷിയിടം ജൈവകൃഷിരീതിയിലൂടെ
ഇപ്പോൾ എനിക്കു തോന്നുന്നത് കൂടുതൽ മത്സ്യമരണങ്ങൾ അഥവാ മത്സ്യക്കുരുതികൾ നടക്കുന്ന സ്ഥലങ്ങളിലൊന്ന് കേരളമാണെന്നാണ്. ഇപ്പോൾ പെരിയാറിൽ നടന്ന ഇന്നേക്കു മാത്രം അവസാനത്തേതായ നാളെകളിൽ തുടർന്നേക്കാവുന്ന ഒരു മത്സ്യക്കുരുതിയുടെ വക്കത്തുനിന്നാണ് സംസാരിക്കുന്നത്. ഇപ്പോൾ പെരിയാറിൽ നടന്ന മത്സ്യക്കുരുതി
മഴക്കാലത്തു പടർന്നുപിടിക്കുന്ന ജന്തുജന്യപകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 2390ൽപ്പരം ആളുകൾക്കാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതു കൂടാതെ 2855 പേർക്ക് രോഗബാധയേറ്റതായും സംശയിക്കുന്നു. നൂറിലധികം
നാളികേരോൽപ്പന്ന വിപണിയിൽ ആശങ്ക തല ഉയർത്തുന്നു. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് ഊർജിതമായതിനൊപ്പം പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നത് കൊപ്രയാട്ട് വ്യവസായികളെ ചരക്കു സംഭരണത്തിൽനിന്നും പിന്നോട്ടു വലിക്കുകയാണ്. വിദേശ പാചകയെണ്ണ ഇറക്കുമതി ജനുവരി‐മാർച്ചിൽ കുറഞ്ഞത് ഒരു പരിധി വരെ ഇന്ത്യൻ ഭക്ഷ്യയെണ്ണ
ഏതാനും നാളുകളായി പന്നിയിറച്ചിയുടെ വിപണിപ്രിയവും വിലയും ഉയരുകയാണ്. കിലോയ്ക്ക് 280 രൂപയായിരുന്നതു കഴിഞ്ഞ ക്രിസ്മസിനുശേഷം 380 രൂപയായി. 100 രൂപയുടെ വര്‍ധന! 400ലേക്ക് കയറുമെന്ന സൂചനയും സമീപ ദിവസങ്ങളിലുണ്ട്. ലൈവ് വിലയാവട്ടെ, ഇപ്പോൾ 200–220 രൂപയില്‍ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം ആഫ്രിക്കൻ
ഏകദേശം 2,50,000 സസ്യജാതികളെയാണ് ഇന്നുവരെ മനുഷ്യൻ തിരിച്ചറിയുകയും പേരിട്ടു വിളിക്കുകയും ചെയ്തിട്ടുള്ളത്. ഇതിൽ 7000 ഇനങ്ങൾ മനുഷ്യന്റെ ഭക്ഷണത്തിൽ പല കാലങ്ങളിലും ദേശങ്ങളിലുമായി സ്ഥാനം പിടിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ ലോക കാർഷികഭൂപടമെടുത്തു നോക്കിയാൽ, 30 ജാതി സസ്യങ്ങൾ മാത്രമാണ് ഇന്നു കൃഷിയുടെ
കുരുമുളകിന് മുൻപിൽ വിയറ്റ്നാം വിയർക്കുന്നു. ഒരു വ്യാഴവട്ടകാലം അധികോൽപാദനത്തിലൂടെ ഇതര കുരുമുളക് ഉൽപാദകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ വിയറ്റ്നാം ഇപ്പോൾ ചരക്കുക്ഷാമത്താൽ ചക്രശ്വാസം വലിക്കുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കയറ്റുമതി മേഖലയുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കുരുമുളക്
ആഹാരമില്ലാതെ നമുക്കു ജീവിക്കാനാവില്ല. ആഹാരത്തിനായി ധാന്യങ്ങള്‍ വേണം, പഴങ്ങള്‍ വേണം, പച്ചക്കറികള്‍ വേണം. മറ്റു പലതും വേണം. എന്നാൽ അവ ആരുണ്ടാക്കുന്നു? എങ്ങനെയുണ്ടാക്കുന്നു? ആരെങ്കിലും ചിന്തിക്കാറുണ്ടോ, വല്ലപ്പോഴുമെങ്കിലും. എന്തിനു ചിന്തിക്കണം, അല്ലേ? നമുക്ക് തിന്നാൻ കിട്ടണം, അത്ര
‘‘ഏതൊരു കാർഷിക വിളയ്ക്കും ആവശ്യം സ്ഥിരവിലയാണ്. കർഷകനെ പിടിച്ചുനിർത്താൻ ആ സ്ഥിരവിലയ്ക്കു കഴിയും. വല്ലപ്പോഴുമുണ്ടാകുന്ന ‘ലോട്ടറി’ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ’’– പറയുന്നത് ഇടുക്കി വെള്ളിയാമറ്റത്തെ കൊക്കോ കർഷകനായ കളപ്പുരയിൽ ജീജി മാത്യു. അര നൂറ്റാണ്ടോളമായി കൊക്കോക്കൃഷി മേഖലയിലുള്ള ജീജി അന്നും ഇന്നും
കൂട്ടുകാരെല്ലാം സർക്കാർ ജോലിയിൽ പ്രവേശിച്ചപ്പോൾ ഹരിയാന സ്വദേശിയായ ഭവേഷ് കുമാർ വീട്ടിൽനിന്നും നേരിട്ടത് കടുത്ത ചോദ്യങ്ങൾ. അച്ഛൻ ബിഎസ്എഫിലായതിനാൽ മകനും സർക്കാർ സർവീസിലെത്തും എന്നാണ് എല്ലാവരും പ്രതീക്ഷിരുന്നത്. എന്നാൽ, കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവിച്ചത്. മത്സര പരീക്ഷകൾക്ക് പഠിച്ചെങ്കിലും പരീക്ഷകളിൽ
അന്നന്നു വേണ്ടുന്ന ആഹാരത്തിനു മാത്രമല്ല മനുഷ്യന്റെ മനം മയക്കുന്ന ചിരിക്കും സമ്പന്നമായ ഭാഷയ്ക്കും നാം കൃഷിയോടു കടപ്പെട്ടിരിക്കുന്നു. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യൻ നിശ്ചിത സ്ഥലങ്ങളിൽ താമസമാക്കി കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ
ആഗോള കൊക്കോ വിപണി ഈ വർഷത്തെ ഏറ്റവും ശക്തമായ സാങ്കേതിക തിരുത്തലിന്റെ പിടിയിൽ അകപ്പെട്ടത് ഉൽപന്ന വിലയിൽ വൻ ചാഞ്ചാട്ടം സൃഷ്ടിച്ചു. അന്താരാഷ്ട്ര വില ചുരുങ്ങിയ ദിവസങ്ങളിൽ ഏകദേശം 40 ശതമാനം ഇടിഞ്ഞത് ഉൽപാദക രാജ്യങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. വിപണി നിയന്ത്രണം കൈപിടിയിൽ ഒതുക്കി ഊഹക്കച്ചവടക്കാർക്കൊപ്പം
ഉത്സവ ദിനങ്ങൾ അവസാനിച്ചതോടെ നാളികേര മേഖല പുതിയ രക്ഷകനെ തേടുന്നു. ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങൾക്കിടയിൽ മികവിനു ശ്രമം തുടങ്ങിയ കൊപ്ര ഏറെ പണിപ്പെട്ട് അഞ്ചക്കത്തിലേക്ക് ഉയർന്നെങ്കിലും കരുത്ത് നിലനിർത്താൻ വിപണി ക്ലേശിക്കുന്നത് കാർഷിക മേഖലയിൽ ആശങ്കപരത്തുന്നുണ്ട്. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ്
ആയിരത്തിന്റെ നിറവിൽ കൊക്കോ കുതിക്കുകയാണ്. വലിയ കൊക്കോത്തോട്ടമുള്ളവർ മുതൽ വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ കൊക്കോ മരങ്ങളുള്ളവർ വരെ കൊക്കോയുടെ വിലക്കയറ്റത്തിന്റെ മാധുര്യം നുണയുന്ന ദിനങ്ങൾ. കൊക്കോ പരിപ്പിന് ശരാശരി 200 രൂപ വിലയുണ്ടായിരുന്നപ്പോൾ റബർ വെട്ടിമാറ്റി കൊക്കോ കൃഷിയിലേക്കിറങ്ങിയ യുവ കർഷകനാണ്
പ്രിയപ്പെട്ട കൃഷി വകുപ്പേ കനിയേണമേ, ഏലം ഉൽപാദന മേഖല നിലനിൽപ്പ് ഭീഷണിയെ അഭിമുഖീകരിക്കുന്നത് അറിഞ്ഞുകാണില്ലെങ്കിലും ഇതൊരു അറിയിപ്പായി കണക്കാക്കണമേ. നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പകൽ താപനിലയിൽ തോട്ടങ്ങൾ ഒട്ടുമിക്കവയും കരിഞ്ഞുണങ്ങി. ഹൈറേഞ്ചിലെ ഏതാണ്ട് 75 ശതമാനം ഏലത്തോട്ടങ്ങളും വരൾച്ചയുടെ പിടിയിൽ
വറുതിക്കാലമെങ്കിലും സുന്ദരമാണ് മേടം. മീനച്ചൂടിനെ ശമിപ്പിക്കാനും മേടവിളകളെ പൊലിപ്പിക്കാനുമെത്തുന്ന വേനൽമഴ ഉഴുതുമറിച്ച പാടങ്ങൾക്കും കിളച്ചുടച്ച കൃഷിയിടങ്ങൾക്കും തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്. വിണ്ടുകീറിയ പാടങ്ങളിൽ ‘ഓലി’ (ചെറു കുളങ്ങൾ) കുത്തി വെള്ളം ‘തെപ്പിയെടുത്ത്’ വിളകൾക്കോരോന്നിനും റേഷൻ കണക്കിൽ
ആ പഴയ വീട്ടിൽ അച്ഛനും അമ്മയും എട്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. കഷ്ടിച്ച് ഒരേക്കർ സ്ഥലം. അഞ്ചാറു പശുക്കൾ. ഇത്രയുമായിരുന്നു അവരുടെ സമ്പാദ്യം. എല്ലാവരുംചേർന്ന് പശുക്കളെ പൊന്നു പോലെ നോക്കും. പാലും മോരും വിൽക്കും. ചാണകവും ഗോമൂത്രവും വളമാക്കി കപ്പയും വാഴയും കാച്ചിലും ചേമ്പും ചീരയുമൊക്കെ കൃഷി
തേനട രുചിച്ചിട്ടുണ്ടോ? തേൻ ഇറ്റുവീഴുന്ന ഒരു കഷണം വായിലേക്കിട്ട് ഹായ് എന്നു പറയാൻ ആർക്കാണ് കൊതിയില്ലാത്തത്. തേനീച്ചയുടെ കുത്തേൽക്കുന്നതോർക്കുമ്പോൾ ആ കൊതി പമ്പ കടക്കുമെന്നു മാത്രം. തേനീച്ചക്കോളനിയിൽ മോഷണത്തിനു തുനിയുമ്പോഴല്ലേ കുത്തേൽക്കേണ്ടിവരിക? ഒരു തേനീച്ച പോലും ആക്രമിക്കാത്തവിധം തേനട മാത്രമായി
കൊക്കോ ആയിരത്തിന്റെ നിറവിനെ മുത്തമിടുന്ന ചരിത്ര മുഹൂർത്തിനായി കാതോർക്കുകയാണ് നമ്മുടെ കർഷകർ. ഹൈറേഞ്ച് കൊക്കോ കിലോ 980 രൂപ വരെ ഉയർന്ന് തിങ്കളാഴ്ച രാവിലെ ഇടപാടുകൾ നടന്നു. ഈ ചരക്ക് 1000 രൂപയ്ക്കു വ്യാപാരികൾ വ്യവസായികൾക്ക് കൈമാറിയെങ്കിലും ഈ വില ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. നാലു ദശാബ്ദം
ആലപ്പുഴ ജില്ലയിൽ കുട്ടനാടൻ മേഖലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിൽ H5 N1 പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. താറാവുകൾ കൂട്ടമായി ചത്തൊടുങ്ങിയതിനെത്തുടർന്ന് സാംപിളുകൾ മൃഗസംരക്ഷണവകുപ്പ് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം
ചെമ്പോട്ടി കുടുംബത്തിന്റെ ഹൃദയം നിറയെ കൊക്കോയാണ്. ‘‘രാവിലെ എഴുന്നേറ്റ്, സുഖകരമായ കാലാവസ്ഥയുള്ള കൊക്കോത്തോട്ടത്തിലൂടെ ഒരു വട്ടം നടന്ന്, നന്നായി മൂത്തു പഴുത്ത നല്ലൊരു കൊക്കോക്കായ പറിച്ചു പൊട്ടിച്ച് നല്ല മധുരവും നേരിയ പുളിയുമുള്ള പച്ചക്കുരു നുണഞ്ഞ് ഓരോ ദിവസവും ആരംഭിക്കാനാണ് ആഗ്രഹം’’, 4500 കൊക്കോ
നറും പാൽ അന്നു തന്നെ വിൽക്കണമെന്നുണ്ടോ? ഒരു ദിവസം വൈകി വിറ്റാൽ എന്താണ് നേട്ടം? അതു കാണണമെങ്കിൽ വയനാട് മാനന്തവാടിക്കു സമീപം തവിഞ്ഞൽ ഒഴക്കോടിയിലെ അയ്യാനിക്കാട്ട് ലില്ലി മാത്യുവിന്റെ ഡെയറിഫാമിൽ വരണം. ശരാശരി 1400 ലീറ്റർ പാൽ കറക്കുന്നുണ്ട് ഈ ഫാമില്‍. എന്നാൽ 100 ലീറ്റർ മാത്രമാണ് ക്ഷീരസംഘത്തിൽ
രാജ്യാന്തര കാപ്പി വിപണി ചൂടുപിടിച്ചത് പരമാവധി നേട്ടമാക്കാനുള്ള നീക്കത്തിലാണ് ദക്ഷിണേന്ത്യൻ കർഷകർ. വിയറ്റ്നാമിലും ബ്രസീലിലുമുണ്ടായ കാലാവസ്ഥാമാറ്റം അവരുടെ വിളവു കുറയാൻ ഇടയാക്കി. വരൾച്ച മൂലം 2023‐24 കാലത്ത് കാപ്പി ഉൽപാദനം 20 ശതമാനം കുറഞ്ഞതായി വിയറ്റ്നാം കൃഷി വകുപ്പ് വ്യക്തമാക്കി. ഇതുമൂലം കാപ്പി
അവധിക്കാലമാണ്. ‘‘എവിടെ പോകണം ?’’ എന്ന ചർച്ചയാണ് നാട്ടിലും വീട്ടിലും. റൈഡുകളിൽ തലകുത്തി മറിയുന്നതിനും വെള്ളത്തിൽ തിമിർക്കുന്നതിനും അപ്പുറം അർഥപൂർണമായും ശാന്തസുന്ദരമായും ഒരു അവധി ദിനം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാംഗോ മെഡോസിലേക്കു സ്വാഗതം. ലോകത്താദ്യമായി കൃഷി പ്രമേയമാക്കിയ ഉല്ലാസകേന്ദ്രമാണിത്.
പത്തു വർഷം മുൻപ് ഒരു കിലോ ഉണക്ക കൊക്കോക്കുരുവിന്റെ രാജ്യാന്തര വിപണിവില ശരാശരി 152 രൂപയായിരുന്നു. ഏപ്രിൽ ആദ്യ വാരത്തില്‍ 800 രൂപയും പിന്നിട്ടു. ‘അതുക്കും മേലെ’ ഓഫർ ചെയ്ത് കച്ചവടക്കാർ ഇങ്ങോട്ട് അന്വേഷിച്ചെത്തുന്ന സ്ഥിതിയാണ് ഇപ്പോഴെന്നു കർഷകർ. അത്രയ്ക്കുണ്ട് ക്ഷാമവും ഡിമാൻഡും. ഈ ബംപർ നേട്ടം ഇതേപടി
ഫ്രാൻസിൽനിന്നു മിറിയം എഴുതുന്നു: ‘സ്വപ്നതുല്യമായ താമസസൗകര്യമാണ് എനിക്ക് സോജിയും കുടുംബവും നൽകിയത്. അതിഥിയായെത്തിയ ഞങ്ങൾ സുഹൃത്തുക്കളായി പിരിഞ്ഞു. ഈ കൃഷിയിടം അദ്ഭുതപ്പെടുത്തുന്നതാണ്. എല്ലാം ചുറ്റിനടന്നു കാണിക്കാൻ സോജി സമയം കണ്ടെത്തി. ഞങ്ങൾക്ക് തേങ്ങയിട്ടു തരാൻപോലും തയാറായി. പച്ചപ്പ് നിറഞ്ഞ
കർഷകർക്കു മികച്ച നേട്ടം സമ്മാനിക്കുന്ന വിളയായി കൊക്കോ തിളങ്ങുമ്പോൾ ഈ കൃഷിക്കു കേരളത്തിൽ തുടക്കംകുറിച്ചവരിൽ ഒരാളെന്ന നിലയിൽ സന്തോഷിക്കുകയാണ് ജോർജ് കൈനടി. എഴുപതുകളുടെ ആദ്യപകുതിയിൽ കോഴിക്കോട് താമരശേരി ഈരൂടിലുള്ള കൈനടി എസ്റ്റേറ്റിൽ ഇദ്ദേഹം നട്ട കൊക്കോച്ചെടികൾ ഇപ്പോഴും ആദായമേകുന്നുണ്ട്. മറ്റൊരു പ്രമുഖ
അന്തരീക്ഷ താപനില അനിയന്ത്രിതമായി ഉയർന്നതോടെ ഹൈറേഞ്ചിലെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളും കരിഞ്ഞുണങ്ങുന്നു. കനത്ത പകൽ താപനിലയ്ക്കു മുൻപിൽ പിടിച്ചുനിൽക്കാൻ സുഗന്ധറാണിക്കാവുന്നില്ല. കഴിഞ്ഞ വർഷവും ഇതേ സമയത്ത് എൽ-ലിനോ വില്ലനായി എത്തിയിരുന്നെങ്കിലും ചൂടിന് ഇത്രമാത്രം കാഠിന്യം അനുഭവപ്പെട്ടില്ല. ഒട്ടുമിക്ക
വനിതകൾക്കു സംരംഭകരാകാൻ പരിശീലനവും പിന്തുണയും നൽകുന്ന സ്ഥാപനങ്ങൾ ഏറെയുണ്ട്. എന്നാൽ, സംരംഭകമോഹം മനസ്സിലടക്കി വീടുകളിൽ ഒതുങ്ങിപ്പോയവര്ക്കു വഴികാട്ടാനും തുണ നില്‍ക്കാനും സംരംഭകരായ സ്ത്രീകൾതന്നെ ഒരു കൂട്ടായ്മ തുടങ്ങിയാലോ - അതാണ് അമാൽഗം. തൃശൂരില്‍ ചാവക്കാടു മേഖലയില്‍ വ്യത്യസ്ത സംരംഭങ്ങൾ നടത്തുന്ന നാലു
മഹാഭാരതത്തിലെ അരക്കില്ലത്തിന്റെ കഥ കേൾക്കാത്തവരുണ്ടാകില്ല. പാണ്ഡുവിന്റെ മരണശേഷം യുവരാജാവായ യുധിഷ്ഠിരനും സഹോദരങ്ങൾക്കും മാതാവായ കുന്തിക്കും വേണ്ടി ദുര്യോധനനന്റെ നിർബന്ധപ്രകാരം ധൃതരാഷ്ട്രർ വാരണാവതത്തിൽ പണിത കൊട്ടാരമാണ് അരക്കില്ലം. സംശയം തോന്നാത്ത വിധം പാണ്ഡവരെ ദഹിപ്പിച്ചു കൊല്ലാൻ കുടിലബുദ്ധിയായ
മീനം തേനിന്റെ മാസമാണ്. അതീവ ശ്രദ്ധയോടെ ഗ്രാമീണർ തേനറകൾ തുറക്കുന്ന കാലം. തേൻകൂടുകൾ മുന്നേ കണ്ടുവച്ചിട്ടുള്ള വിദ്വാന്മാർ കൗശലങ്ങൾ പ്രയോഗിച്ചാണു തേനടകൾ സംഭരിക്കുക. ‘തറ പൊളിച്ചും ചെറുതേൻ’ എന്നാണല്ലോ പ്രമാണം. അതീവ കൗശലക്കാരായ ചെറുതേനീച്ചകൾ വീടുകളുടെയും തൊഴുത്തുകളുടെയും തറകൾക്കുള്ളിലാവും സംഭരണികൾ
കേരളത്തിലെവിടെ വളരുന്നതായാലും ചന്ദനത്തിന്റെ പൂർണ അവകാശം സർക്കാരിനാണ്. അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നതും വിൽക്കുന്നതും വനംവകുപ്പു വഴി മാത്രമായിരിക്കണമെന്ന് സർക്കാർ അനുശാസിക്കുന്നു. ചന്ദന മരവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഈ ആദ്യ ഭാഗം
വീട്ടിൽനിന്നു വളരെ അകലെ ജോലി നോക്കിയിരുന്ന മേനോന് ചക്കയും ചക്കയുപ്പേരിയും വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് ഇപ്രകാരം ഒരു എഴുത്തയച്ചു: ‘‘ഞാൻ ഈയാഴ്ച വരും. കുറച്ച് ചക്കയുപ്പേരി ഉണ്ടാക്കിവയ്ക്കണം’’ ഭാര്യ ഏറെ ശ്രമിച്ചെങ്കിലും ചക്കയിടാൻ ആളെ കിട്ടിയില്ല. ക്ഷിപ്രകോപിയും രൗദ്രഭീമനുമായ
ന്യൂയോർക്ക്, ലണ്ടൻ എക്സ്ചേഞ്ചുകളിൽ കൊക്കോ വില തിളച്ചു മറിയുന്നു. ഉൽപ്പന്നം കൈവശമുള്ളവർ വിലക്കയറ്റത്തിന്റെ മാധുര്യം പരമാവധി ആസ്വാദിക്കാൻ ചരക്ക് വിൽപ്പന നിയന്ത്രിച്ചത് സർവകാല റെക്കോർഡ് വിലയിലേക്ക് ആഗോള വിപണിയെ നയിച്ചു. കൊക്കോ ക്ഷാമം സൃഷ്ടിച്ച ആഘാതത്തിൽ ഈ വർഷം ഉൽപന്ന വില ഇരട്ടിയിൽ ഏറെ
ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ കൊക്കോ കൃഷി കാലാവസ്ഥ വ്യതിയാനം (കനത്ത മഴയും അതിനു ശേഷമുള്ള ഉണക്കും) മൂലവും രോഗങ്ങളാലും തകർന്നടിയുന്നു. കൊക്കോവില കുതിക്കുന്നു. ഇനിയൊരു 4-5 വർഷത്തേക്കു വിലയിടിവ് ഉണ്ടാകുമെന്ന പേടി വേണ്ട. വൻകിട ഫാക്ടറികളിൽ മാത്രം ഒതുങ്ങിനിന്ന ചോക്കലേറ്റ് നിർമാണം സാധാരണക്കാരിലേക്കും
ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ കുരുമുളക് ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പുതിയ കച്ചടങ്ങള്‍ ഉറപ്പിക്കാന്‍ മുഖ്യ ഉല്പാദക രാജ്യങ്ങളില്‍ എത്തുമെന്ന നിഗമനത്തിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീ
അങ്കമാലി ആഴകം ചക്യത്ത് വീട്ടിൽ സി. വി. തോമസ് നീണ്ടകാലത്തെ വക്കീൽവേഷം വിട്ട് മുഴുവൻസമയക്കൃഷിയിലാണ്. 6 ഏക്കര്‍ സമ്മിശ്രക്കൃഷിയിടത്തിൽ റംബുട്ടാനും മാംഗോസ്റ്റിനുമുൾപ്പെടെ ആദായവിളകൾ പലതുണ്ട്. വിളവിലെത്തിയ 300 റംബുട്ടാനിൽനിന്ന് ഈ വർഷം വിറ്റത് 12 ലക്ഷം രൂപയുടെ പഴം. വിപുലമായ മാങ്കോസ്റ്റിൻ കൃഷിയും
ആഗോള കുരുമുളകു വിപണിയിൽ ഈ വർഷം ലഭ്യത ചുരുങ്ങുമെന്നാണ് വിയറ്റ്നാമിലെ വിളവെടുപ്പ് നൽകുന്ന സൂചന. വരണ്ട കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം കുറഞ്ഞു. മാസാവസാനത്തോടെതന്നെ ഏതാണ്ട് ഏല്ലാ ഭാഗങ്ങളിലെയും തോട്ടങ്ങളിലും കർഷകർ വിളവെടുപ്പ് പൂർത്തിയാക്കുമെന്നാണ് അവിടെ നിന്നുള്ള വിവരം. ഏതാനും വർഷം
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവി സന്ധ്യ സി. വിദ്യാധരനു ചെറുപ്പം മുതലുണ്ട് കൃഷിക്കമ്പം. സർക്കാർ ജീവനക്കാരായിരുന്ന അച്ഛൻ വിദ്യാധരനും അമ്മ ചന്ദ്രമതിയും ജോലി കഴിഞ്ഞ് ഒഴിവുസമയങ്ങളിൽ പുനലൂർ ഐക്കരക്കോണത്തെ വീട്ടുപറമ്പിൽ കൃഷി ചെയ്തിരുന്നു. കുട്ടിയായിരുന്ന സന്ധ്യയും അവർക്കൊപ്പം
മധ്യതിരുവിതാംകൂറിലെ കാർഷിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കാർഷികവൃത്തിയുമായി അടുത്ത ബന്ധം പുലർത്താൻ എനിക്കു കഴിഞ്ഞിട്ടില്ല. ഓർമവച്ച കാലമായപ്പോഴേക്കും ഞങ്ങളുടെ വല്യപ്പന്മാർ നെൽകൃഷിയിൽനിന്നു പിൻവാങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും വീട്ടിലെ പണിക്കാരനായിരുന്ന രാമന്റെ തോളിലിരുന്ന്, വരമ്പ് വെട്ടുന്നതും
ആഗോള കാപ്പി വിപണി മധുരമുള്ള വാർത്തകൾ സമ്മാനിച്ചത് ദക്ഷിണേന്ത്യൻ കർഷകരുടെ മുഖത്ത് പുഞ്ചിരി വിടർത്തി. ഉൽപാദക്കുറവും വർധിച്ച ഡിമാൻഡും അന്താരാഷ്ട്ര തലത്തിൽ അറബിക്ക, റോബസ്റ്റ കാപ്പിവിലയെ പുതിയ തലങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനൊപ്പം കൊച്ചു കേരളത്തിലും കർണാടകത്തിലും ഉൽപ്പന്ന വില ഓരോ മാസവും പുതിയ
പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സസ്യമാണ് കുറുന്തോട്ടി. സമൂലം ഔഷധഗുണമുള്ള ചെറു സസ്യം. കുറുന്തോട്ടിയുടെ ഏതെങ്കിലുമൊരു ഔഷധഗുണം അറിയുന്നവരായിരുന്നു കഴിഞ്ഞ തലമുറകളിലെ മുഴുവൻ മലയാളികളും. മുൻപ് നമ്മുടെ പുരയിടങ്ങളിലും പാഴ്പറമ്പുകളിലും വഴിയരികിലുമെല്ലാം കൂട്ടമായി വളർന്നു നിന്ന കുറുന്തോട്ടി പക്ഷേ, അടുത്ത
ലക്ഷങ്ങൾ നേടിത്തരുന്ന കൃഷിയെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാൽ, തമിഴ്നാട് പല്ലടം മുത്താണ്ടിപ്പാളയത്തെ എം.കെ.ദുരൈസ്വാമി പറയുന്നത് ഒരേക്കറിൽനിന്ന് 5–6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറിച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ! ഒന്നിന് 40 രൂപ നിരക്കിൽ തൈകൾ വാങ്ങി നട്ടതാണ്. ഇത്തിരി വെള്ളവും
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളകളിലൊന്നാണ് ചന്ദനം. ചില നിയന്ത്രണങ്ങളുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന മികച്ചൊരു വൃക്ഷവിളയാണ് ചന്ദനമെന്ന് ഈ മേഖലയിലുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആരു ചന്ദനം കൃഷി ചെയ്താലും അതിന്റെ പൂർണ അവകാശം സർക്കാരിനാണ്.
ആഗോള കൊക്കോ വ്യവസായികൾ ഉൽപന്ന വിപണിയിലെ വിലക്കയറ്റത്തിനു മുന്നിൽ സ്തംഭിച്ചു നിൽക്കുകയാണ്. ഏഴു മാസമായി വിപണിയിൽ അലയടിക്കുന്ന അതിശക്തമായ ബുൾ റാലി നീണ്ടു നിൽക്കുമെന്ന സൂചനയാണ് ഉൽപാദകരാജ്യങ്ങളിൽ നിന്നും പുറത്തുവരുന്നത്. ഡിമാൻഡിന് അനുസൃതമായി ചരക്ക് ഷിപ്പ്മെന്റ് നടത്തുന്നതിൽ പശ്ചിമ ആഫ്രിക്കൻ
ജാതിയും കുരുമുളകും പന്നിയുമെല്ലാമുള്ള ദാമോദരന്റെ കൃഷിയിടത്തിൽ ഇപ്പോൾ താരം ഒരു ഇന്തോനേഷ്യൻ ഔഷധ വിളയാണ്. ഏഷ്യൻ പാരമ്പര്യവൈദ്യത്തിൽ വലിയ പ്രചാരമുള്ള മക്കോട്ടദേവയാണ് ആ താരം. മൂന്നു വർഷം മുൻപ് സഹോദരിയുടെ വീട്ടിൽനിന്ന് ഔഷധപ്രാധാന്യം തിരിച്ചറിഞ്ഞ് വിത്തു കൊണ്ടുവന്നു നട്ടായിരുന്നു തുടക്കം. ക്രമേണ തൈകളുടെ
കൃഷി ചെയ്തു മാത്രമല്ല അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി സരമുഖങ്ങളിൽ പോരാടിയും കൂടിയാണ് തലമുറകളായി കർഷകർ ജീവിച്ചുപോരുന്നത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേക്കുള്ള വഴികൾ തങ്ങളുടെ മുഖ്യസമരായുധമായ ട്രാക്ടറുകൾ ഉപയോഗിച്ച് തടഞ്ഞു കൊണ്ട് സമരം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ഉയരുന്ന
പുതിയ ദിശകണ്ടെത്താനാവാതെ ഏതാനും മാസങ്ങളായി നേരിയ റേഞ്ചിൽ നീങ്ങുന്ന വെളിച്ചെണ്ണയ്ക്ക് ഈസ്റ്റർ, വിഷു ഡിമാൻഡ് പുതുജീവൻ പകരുമെന്ന പ്രതീക്ഷയിൽ കൊപ്രയാട്ട് വ്യവസായ രംഗം. ക്രിസ്മസിന് ശേഷം ആദ്യമായി പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യാക്കാരെത്തുന്ന അവസരമെന്ന നിലയ്ക്ക് വിൽപ്പന
ആന, കടുവ, പുലി തുടങ്ങി കാട്ടിലെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുമ്പോൾ പ്രതിസന്ധിയിലായി മലയോര കർഷകർ. വന്യജീവികൾ ദിനംപ്രതി കൃഷിയിടങ്ങളിൽ സംഹാരതാണ്ഡവമാടുമ്പോൾ കർഷകരുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്. ഏറ്റവുമൊടുവിൽ കോഴിക്കോട് ആനക്കാംപൊയിൽ നടുക്കണ്ടത്ത് പന്നിഫാമിൽ കയറി പുലി വളർത്തുപന്നിയെ കൊന്നു തിന്നുവെന്ന
സമ്പൂർണ സമീകൃത പോഷകാഹാരമാണ് പാൽ. പാലിൽത്തന്നെ ആട്ടിൻപാലിനു സവിശേഷമായ അധികമേന്മകളുണ്ട്. വീട്ടുപയോഗത്തിനും ചീസ്, യോഗർട്ട് എന്നിവയുടെ നിർമാണത്തിനും ആട്ടിൻപാൽ ആഗോളതലത്തിൽത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ വഹിക്കുന്ന പങ്കിനെക്കുറിച്ചു നമുക്കറിയാം എന്നാൽ,
‘സെൻസ് വേണം, സെൻസിബിലിറ്റി വേണം’ – മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇത്തവണത്തെ കർഷകശ്രീ ജേതാവ് പി.ബി.അനീഷ് പറയുന്നത് സെൻസറുണ്ടെങ്കിൽ സെൻസിബിലിറ്റി അൽപം കുറഞ്ഞാലും പ്രശ്നമില്ലെന്നാണ്. വിളകളുടെ പോഷക–ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുന്നതിനുള്ള സെൻസിബിലിറ്റിയാണ് അനീഷ് ഉദ്ദേശിച്ചത്. താബോറിലെ
ആസ്റ്റ ക്വാളിറ്റി കുരുമുളകിന് യുഎസ് ബയ്യർമാരിൽനിന്ന് അന്വേഷണങ്ങൾ എത്തിത്തുടങ്ങി. അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ നിഷ്കർഷിക്കുന്ന ഗുണനിലവാരം പുലർത്തുന്ന കുരുമുളകിന് പുതിയ കച്ചവടങ്ങൾ ഉറപ്പിക്കാൻ കയറ്റുമതി മേഖലയിലെ വൻ സ്രാവുകൾ നീക്കം തുടങ്ങി. ഏതാനും വർഷങ്ങളായി മലബാർ മുളകിന്
കുംഭത്തിന് കാപ്പിപ്പൂവിന്റെ സുഖദസുഗന്ധമാണ്. വൃശ്ചികം, ധനുമാസങ്ങൾ പാലപ്പൂവിന്റെ മാദകഗന്ധം പരത്തുമ്പോൾ പവിഴവർണമുള്ള കാപ്പിക്കുരുവിന്റെ വിളവെടുപ്പുകാലം. പൊരിവെയിലിൽ ഒരാഴ്ച തിരിച്ചും മറിച്ചുമിട്ടുണക്കി ചാക്കിൽ നിറയ്ക്കുന്ന കാപ്പിക്കുരു പിന്നെ ഒരു വർഷം പത്തായത്തിൽ നെടുനിദ്രയിലാകും. പഴകിയ കുരുവിനു
മകരമഞ്ഞു പെയ്യുകയും മഴയെല്ലാം പെയ്തൊഴിയുകയും ചെയ്യുമ്പോൾ മരച്ചീനി വിളയുന്ന മലയോരങ്ങളിൽ കപ്പവാട്ടുത്സവത്തിന് കൊടിയേറി. മലയോരങ്ങളിലെ കപ്പവാട്ടു പരിപാടി ഒരു കാലത്ത് അധ്വാനത്തിന്റെയും ആത്മബന്ധങ്ങളുടെയും കന്മഷമില്ലാത്ത കുടുംബക്കൂട്ടായ്മകളായിരുന്നു. പേറും പിറപ്പും പേരിടീലും പെണ്ണുകാണലുമെല്ലാം
കേരളത്തിൽ അടുത്തകാലത്തായി മനുഷ്യ–വന്യജീവി സംഘർഷം വളരെയധികം വർധിച്ചു വരികയാണ്. വനത്തോടു ചേർന്ന പ്രദേശങ്ങളിലാണ് ഇതു വളരെ കൂടുതലായി കണ്ടു വരുന്നത്. ഉത്തരം ജനവാസമുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ഇപ്പോഴും വളരെ ഭീതിയിലാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി അടുത്തിടെ നടത്തിയ പരാമർശം ഏറെ പ്രസക്തമാണ്. എസി മുറിയിലിരുന്നു
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് കർഷകർക്ക് അത് ബോധ്യമായത്. ആദ്യ റൗണ്ട് വിളവെടുപ്പ് പൂർത്തിയായപ്പോൾ പ്രതീക്ഷയ്ക്ക് ഒത്ത് ഉൽപാദനം ഉയർന്നില്ലെന്നാണ് വിവിധ പ്രദേശങ്ങളിൽ നിന്നും ലഭ്യമാവുന്ന സൂചന. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ കർഷകർ പുതിയ
രണ്ടായിരത്തിലേറെ തേനീച്ചക്കോളനികളും വർഷം 20 ടണ്ണിലധികം തേനുൽപാദനവുമുള്ള കർഷകരാണ് പ്രിൻസിയും ജയനും. വർഷങ്ങൾക്കു മുൻപ് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തുനിന്നു തേനീച്ചക്കൃഷിക്കായി പാലക്കാട് കരിമ്പയിലെത്തിയതാണ് ഈ കുടുംബം. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡം
കൺമുന്നിൽ ഒരു മനുഷ്യനെ ആന ചവിട്ടി അരയ്ക്കുന്ന ഭീകര കാഴ്ച കാണേണ്ടി വന്ന വയനാട്ടുകാരും വാർത്തകളിലൂടെ കണ്ട കേരളത്തിലെ മറ്റുള്ളവരും എത്രയും പെട്ടെന്ന് ആനയെ പിടികൂടണമെന്ന ചിന്തയിലാണ്. അതിനെ പിടികൂടുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ അവസരത്തിൽ നമുക്ക് മറ്റു ചില കാര്യങ്ങൾ കൂടി
ചക്കയല്ല, ചക്കക്കുരുവാണ് ജയ്മിയുടെ ഭാഗ്യചിഹ്നം. വയനാട് പനമരത്തിനടുത്ത് നടവയലിലുള്ള ഈ നാട്ടിൻപുറത്തുകാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തിലേക്കു വിളിപ്പിക്കാൻ നിമിത്തമായ ചക്കക്കുരു, വലിയ വരുമാനം സ്വയം കണ്ടെത്താനും നൂറുകണക്കിനു ചെറുകിട കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കാനും ജയ്മിയെ
Results 1-100 of 1740