Download Manorama Online App
നിത്യജീവിതവൃത്തിക്ക് ആയിരങ്ങൾ ആശ്രയിക്കുന്ന മേഖലയാണ് മൃഗസംരക്ഷണം. ആട്, കോഴി, പശു, എരുമ, കാട, മുയൽ തുടങ്ങി വിവിധയിനം പക്ഷിമൃഗാദികളെ കർഷകർ വളർത്തി ഉപജീവനം കഴിക്കുന്നു. ഇതിൽ 98 ശതമാനവും ചെറുകിട, ഇടത്തരം കർഷകരാണ്. അതുകൊണ്ടുതന്നെ ഇവരുടെ സംരംഭങ്ങൾക്ക് സർക്കാരിന്റെ ധനസഹായവും അനുകൂലമായ, നയപരമായ
നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് ചെറുധാന്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ ഒൻപത് ചെറുധാന്യങ്ങളാന്ന് കൃഷി ചെയ്യുന്നത്. അവ റാഗി, ചാമ, തിന, വരക്, ബജ്ര (കമ്പ്), മണിച്ചോളം, പനിവരക്, ബ്രൗൺ ടോപ്പ് (മലഞ്ചാമ), കുതിരവാലി എന്നിവയാണ്. ശാസ്ത്രം ചെറുധാന്യങ്ങളെ രണ്ടായി തരം
ഇനം, കാലാവസ്ഥ, ശരിയായ പരാഗണമില്ലായ്മ, പോഷക അപര്യാപ്തത, രോഗ–കീടങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ കായ്കൾ പിടിക്കാതിരിക്കാം. അവ്ക്കാഡോ ഇനങ്ങളെ പ്രധാനമായും വെസ്റ്റ് ഇന്ത്യൻ, ഗ്വാട്ടിമാലൻ, മെക്സിക്കൻ എന്നിങ്ങനെ മൂന്നായി തിരിക്കാം പരപരാഗണത്തിന് പ്രാധാന്യമുള്ള വിളയായതിനാൽ ലഭ്യമായ ഇനങ്ങൾ ഈ മൂന്നിനങ്ങളുടെ
? സംസ്ഥാനത്തിന്റെ കായലോര, കടലോര പ്രദേശങ്ങളിൽ ഉപ്പിന്റെ അംശം കൂടുതലാണല്ലോ. ഈ മേഖലയ്ക്കു യോജിക്കുന്ന വിളകൾ ഏതൊക്കെ. -ഹരിഹരൻ, മതിലകം, കൊടുങ്ങല്ലൂർ നമ്മുടെ തീരമേഖലകളിൽ വിപുലമായി കൃഷി ചെയ്യുന്ന വിളയാണു തെങ്ങ്. തെങ്ങു നടുന്നത് ചെമ്മണ്ണു നിറഞ്ഞ സ്ഥലത്തെങ്കിൽ 2 കിലോ കറിയുപ്പു ചേർക്കുന്നതിനു
നാളികേരം കൊപ്രയാക്കാൻ പാകമായ പ്രായത്തിൽ വിളവെടുക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. കരിക്കിനെ കേരളത്തിലെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരിക്കുവിൽപനയ്ക്കു വേണ്ടി വിളവെടുക്കല്‍ ഇവിടെ പ്രചാരത്തിൽ വന്നിട്ടില്ല. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരുന്ന കരിക്കാണ് ഇവിടെ
ജോലിയും ബിസിനസും വിട്ട് 5 വർഷം മുൻപ് 20 ഏക്കറിൽ തുടങ്ങിയ നെൽക്കൃഷി 60 ഏക്കറിലേക്കും പിന്നെ 300 ഏക്കറിലേക്കുമെത്തിയപ്പോൾ കൃഷി മാത്രമല്ല, ആത്മവിശ്വാസവും വളർന്നെന്നു സമീർ. തിരുവല്ല മാന്നാർ സ്വദേശി പി.സമീർ ഐടി വിട്ടാണ് കൃഷിയിലെത്തുന്നത്. 10 വർഷം ഗൾഫ്ജോലിയും തുടർന്ന് ചെന്നൈയിൽ സ്വന്തം ഐടി സംരംഭവുമായി
ഒരു കുഴിയിൽ രണ്ടു വാഴ നട്ടാൽ എന്താണ് നേട്ടം? നേട്ടങ്ങൾ ഏറെയുണ്ടെന്ന് എറണാകുളം ഇലഞ്ഞി സ്വദേശിയായ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ പറയും. വക്കച്ചൻ 11 മാസം മുൻപ് നട്ടു നനച്ചു വളർത്തിയ വാഴകളിൽനിന്ന് കുലകൾ വെട്ടിത്തുടങ്ങി. ഒരേക്കറിൽ 1200ൽപ്പരം വാഴകൾ വരുന്ന രീതിയിലാണ് വക്കച്ചൻ കൃഷി ചെയ്തത്. ശരാശരി 14
നെൽക്കൃഷിയുടെ എല്ലാ വളർച്ച ഘട്ടത്തെയും ബാധിക്കുന്ന തണ്ടുതുരപ്പൻ പുഴു, ഓലചുരുട്ടിപ്പുഴു എന്നിവയുടെ മുട്ടകളെ ആക്രമിച്ചു നശിപ്പിക്കുന്ന കടന്നൽ വർഗത്തിൽപ്പെട്ട മിത്രകീടമാണ് ട്രൈക്കോഗ്രമ. ട്രൈക്കോ ഗ്രമ ജപോണികം തണ്ടുതുരപ്പൻ പുഴുവിനെ നിയന്ത്രിക്കുന്നതിനായും ട്രൈക്കോ ഗ്രമ കിലോണിസ് ഓലചുരുട്ടിപ്പുഴുവിനെ
‘വിലയിടിഞ്ഞതോടെ റബർകൃഷിയിൽ നേട്ടം ഗണ്യമായി കുറഞ്ഞു. എങ്കിലും നിത്യം ആദായം നൽകുന്ന വിളകൾ റബർപോലെ വേറെയില്ല. അതുകൊണ്ടു റബർ പൂർണമായി ഒഴിവാക്കാതെ, റബറിനു യോജിച്ച ഇടവിളകളെക്കുറിച്ചു ചിന്തിച്ചു. കുരുമുളകിലെത്തുന്നത് അങ്ങനെ. ടാപ്പ് ചെയ്യുന്ന മരത്തിൽ വളരുന്ന, 4 വർഷം പ്രായമായ കുരുമുളകുചെടിയിൽനിന്ന് ഇപ്പോൾ
1. ഡ്രാഗൺഫ്രൂട്ടിനു നന ആവശ്യമുണ്ടോ? കള്ളിമുൾച്ചെടിയുടെ വർഗത്തിൽ പെടുന്നതിനാൽ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. നന നൽകിയില്ലെങ്കിലും ഡ്രാഗൺ ഫ്രൂട്ട് നിലനിൽക്കും. എന്നാൽ വേണ്ടത്ര നനയുണ്ടെങ്കിലേ ഡ്രാഗൺ ശരിയായി വളരുകയുള്ളൂ. വിശേഷിച്ച് തുടക്കകാലത്ത്
‘തെങ്ങിന് ഇടവിളയായി ജാതിക്കൃഷി ചെയ്യുന്നതില്‍ പുതുമയില്ല. എന്നാൽ, പാലക്കാടന്‍ മേഖലയില്‍ ഇത് പുതിയ വിജയക്കൂട്ടാണ്. പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ പൊതുവേ തെങ്ങ് തനിവിളയായിരുന്നു. എന്നാൽ, ഇന്ന് എരുത്തേൻപതി, കൊഴിഞ്ഞാമ്പാറ തുടങ്ങി പൊള്ളാച്ചിയോടു ചേർന്നു കിടക്കുന്നിടങ്ങളിലെല്ലാം
കേരം തിങ്ങും കേരള നാട്ടിൽ നാളികേരത്തനും വെളിച്ചെണ്ണയ്ക്കും വിലയില്ലാതെ ബുദ്ധിമുട്ടുന്ന കർഷകർ ഏറെയാണ്. അതേസമയം, നാളികേരത്തെയും വെളിച്ചെണ്ണയെയും വരുമാനത്തിന് ആശ്രയിക്കാതെ ഇവയുടെ മറ്റുൽപന്നങ്ങളിലൂടെ വരുമാനം നേടുന്ന ഒട്ടേറെ കർഷകരും സംരംഭകരും കേരളത്തിലുണ്ട് (അവരുടെ വരുമാനനേട്ടരീതി വിശദമായി നവംബർ ലക്കം
‘തുഞ്ചന്റെ ചക്കിലെത്ര ആടും’ എന്ന പരിഹാസ ചോദ്യവും ‘അടിയന്റെ ചക്കിൽ നാലും ആറും ആടു’മെന്ന രസികൻ മറുപടിയും ചേർന്ന തുഞ്ചത്തെഴുത്തച്ഛൻ കഥ ചെറിയ ക്ലാസിൽ തന്നെ പഠിച്ചവരൊന്നും പക്ഷേ ചക്ക് കണ്ടിട്ടുണ്ടാവില്ല. ‘ചക്കിലാട്ടിയ വെളിച്ചെണ്ണ’ ഇന്നു പലയിടത്തും വിൽപനയ്ക്കുണ്ടെങ്കിലും അതെല്ലാം യന്ത്രച്ചക്കുകളാണ്.
കാപ്പിക്കുരുവിനു മികച്ച വില കിട്ടുന്നതിന്റെ സന്തോഷത്തിലാണു കർഷകർ. വർഷങ്ങൾ നീണ്ട വറുതിക്ക് ആശ്വാസം. എന്നാൽ, മികച്ച വില എത്ര നാള് എന്ന ആശങ്കയുമുണ്ട്. രാജ്യാന്തരക്കരാറുകളും കാലാവസ്ഥാമാറ്റവുമെല്ലാം കാരണം ഒരു വിളയ്ക്കും വിലസ്ഥിരത ഇനി ഉറപ്പില്ലെന്നു കർഷകർതന്നെ പറയുന്നു. ഹൈറേഞ്ചില്‍ പലരും അധിക
ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നം തുടിയൻപ്ലാക്കൽ സക്കറിയാസ് സ്റ്റീഫൻ എന്ന ബേബിയുടെ മുഖ്യ കൃഷിയിനം മത്സ്യമാണ്. പടുതക്കുളങ്ങളിലും സിമന്റ് ടാങ്കിലും ബയോഫ്ലോക് ടാങ്കുകളിലുമായി തിലാപ്പിയയും വരാലും വളരുന്നു. ആവശ്യക്കാർക്ക് തത്സമയം മത്സ്യത്തെ പിടിച്ചു വെട്ടി വൃത്തി യാക്കി
വിലയിടിവും വന്യജീവി ശല്യവുമായി കേരളത്തിൽ കൃഷി ഇല്ലാതാകുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ കൃഷി നടക്കുന്നു. എങ്ങനെയാണ് അവിടുത്തെ കർഷകർക്ക് അതു സാധ്യമാകുന്നതെന്ന് അറിയാൻ കേരളത്തിൽനിന്നുള്ള ഏതാനും കർഷകർ കർണാടകയിലേക്കൊരു യാത്ര നടത്തി. അവിടെ അവർ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ കിഫയുടെ കോഴിക്കോട്
ഇതു ശീതകാലപച്ചക്കറിക്കൃഷി തുടങ്ങാനുള്ള സമയമാണ്. ഹ്രസ്വകാല വിളകളായ കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ നട്ട് രണ്ട്–രണ്ടര മാസംകൊണ്ട് വിളവെടുക്കാം. കാബേജിന്റെ ഭക്ഷ്യ യോഗ്യ ഭാഗത്തിന് ഇംഗ്ലിഷിൽ കർഡ് എന്നു പറയും. കാബേജ് ചെടിയുടെ അഗ്രഭാഗത്തുള്ള ഇലകൾ കൂടിച്ചേർന്നുണ്ടാകുന്ന മൊട്ടുപോലെയുള്ള ഹെഡ് ആണ്
കുരുമുളകിനു കൂട്ടായി കാപ്പി വന്നാൽ എന്താണ് നേട്ടം? കൃഷിക്കാരന്റെ കീശ നിറയുന്നതു മാത്രമല്ല മെച്ചമെന്ന് ഇടുക്കി മഞ്ഞപ്പാറയിലെ യുവകർഷകനായ റോയി. ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ മഞ്ഞപ്പാറയിൽ ഒന്നരയേക്കറിലാണ് റോയിയുടെ കുരുമുളകുകൃഷി. ഇനം ഏറെ പരിചിതമായ കരിമുണ്ടതന്നെ. ഒന്നരയേക്കറിൽ 8 വർഷമായ 1000 ചുവട്
പംക്തിയിലേക്കു ലഭിച്ച ചോദ്യങ്ങളില്‍നിന്നു പ്രാതിനിധ്യ സ്വഭാവമുള്ളവ തിരഞ്ഞെടുത്ത് ഉത്തരം നല്കുന്നു ? മാംഗോസ്റ്റീൻകൃഷിക്ക് കരഭൂമിയോ നിലമോ മെച്ചം. ആന്റോ മാത്യു, പഴയന്നൂർ നിലങ്ങളിൽ ഈർപ്പം സ്ഥിരമായി നിലനിർത്തുന്നത് എളുപ്പമായതിനാലാവാം നിലമാണ് നല്ലതെന്നു പറച്ചിലുണ്ട്. എന്നാല്‍, നല്ല നീർവാർച്ചയും
കേരളത്തിലെ കാലാവസ്ഥയ്ക്കു സമാനമായ കാലാവസ്ഥയുള്ള ഒട്ടേറെ സ്ഥലങ്ങൾ ഓസ്ട്രേലിയയിലുണ്ട്. അതുകൊണ്ടുതന്നെ അത്തരം സ്ഥലങ്ങളിലേക്കാണ് മലയാളികളിൽ നല്ലൊരു പങ്കും കുടിയേറുന്നത്. കൃഷിയിടങ്ങളും കർഷകരും ഏറെയുള്ള അത്തരം നാടുകളിൽ കാണാൻ കാഴ്ചകളുമേറെ. കേരളത്തിലെ വാഗമണ്ണിനു സമാനമായ കാഴ്ചകളുള്ള പ്രദേശമാണ്
Results 1-20 of 739