Activate your premium subscription today
ഭക്ഷ്യവസ്തുക്കളും വിഭവങ്ങളും സംബന്ധിച്ച് കൗതുകകരവും ഭയനാകവുമായ എത്രയെത്ര വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും കടകവിരുദ്ധമായ കാര്യങ്ങൾ. അവയിൽ ഏതാണു ശരി, ഏതാണു തെറ്റ് എന്നു തിരിച്ചറിയാൻ പ്രയാസം. ആഹാരം ആവശ്യത്തെക്കാൾ ആഘോഷമായി മാറിയ ഇക്കാലത്ത് പല വിവരങ്ങളും നമ്മുടെ ഉറക്കം
ഇരുപതിലേറെ വർഷങ്ങൾക്കു മുൻപ് പാലക്കാട് കോട്ടമൈതാനത്തു നടന്ന പുഷ്പമേളയിലാണ് അഡീനിയത്തെ ആദ്യമായി മുരളി പരിചയപ്പെടുന്നത്. വലിയ വടവൃക്ഷങ്ങളെപ്പോലെ വലുപ്പമേറിയ ചുവടുഭാഗവും ചില്ലകളിൽ നിറയെ പൂക്കളുമുള്ള, ബോൺസായ് പ്രകൃതമുള്ള ചെടിയിനം. ആദ്യ കാഴ്ചയിൽത്തന്നെ അതിനെ ഇഷ്ടമായി. ഒന്നിന് 50 രൂപ വീതം നൽകി 5 എണ്ണം
നന്നായി കിളച്ച് പൊതു ശുപാർശയായി 50 ഗ്രാം ഡോളമൈറ്റ് അല്ലെങ്കിൽ 30 ഗ്രാം നീറ്റുകക്ക ഒരു ചതുരശ്ര മീറ്ററിൽ ചേർത്ത് 14 ദിവസമെങ്കിലും ഇടുക. അടിവളമായി ചതുരശ്ര മീറ്ററിൽ ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ജൈവവളമോ കംപോസ്റ്റാക്കിയ ചകിരിച്ചോറോ ചേർക്കുക. ചാരം ലഭ്യമെങ്കിൽ അതും ചേർക്കാം. വെണ്ട: നട്ട് 45
രണ്ടു ജില്ലകളിലെ പത്തോളം പഞ്ചായത്തുകളിൽ ഹരിതവിപ്ലവം തീർക്കുന്ന പച്ചക്കറിത്തൈകൾ നാമ്പിടുന്നതു പാണാവള്ളിയിലെ ഒരു വീട്ടുമുറ്റത്താണ്. പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡിലെ മുല്ലപ്പറമ്പ് റജീന സലീം വീട്ടുമുറ്റത്തെ കൊച്ചു മഴമറയ്ക്കുള്ളിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്നത് 3 ലക്ഷം പച്ചക്കറിത്തൈകൾ! കൃഷിവകുപ്പിന്റെ
റംബുട്ടാന്റെ ആവശ്യത്തിനുള്ള പോഷണം കൊടുത്തതിനുശേഷവും മഴക്കാലം ആരംഭിച്ചതോടെ കായ പൊഴിച്ചിലും ആരംഭിച്ചതായി വ്യാപകമായ പരാതി ഉയർന്നു വരുന്നു. മഴക്കാല ആരംഭത്തിൽ ഞെടുപ്പിന്റെ ചുറ്റുമുള്ള ഭാഗങ്ങളിൽ കറുപ്പ് വന്ന് കായ പൊഴിയുക, മൂത്ത് വരുമ്പോഴേക്കും കായയുടെ ചുവട് ഭാഗം പൊട്ടി കായ പൊഴിയുക എന്നീ രണ്ടു തരം കായ പൊഴിച്ചിലാണ് സാധാരണയായി കണ്ടു വരുന്നത്.
കൊളസ്ട്രോൾ നിയന്ത്രണത്തിന് കഴിവുണ്ട് എന്ന പ്രചാരണത്തിന് ബലമേറിയതോടെ കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്ത് ഏറി വരുന്നു. ഒരു സമയത്ത് രക്തം വെള്ളമാക്കുന്ന സ്വഭാവം കാന്താരിക്കുണ്ട് എന്ന ചൊല്ലിന്റെ പ്രചരണം കാന്താരിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിരുന്നു.
മത്സ്യപ്രേമികളെ ഭീതിയിലാക്കി വീണ്ടും കേരള തീരത്ത് കപ്പലപകടം. അപകടരമായ വസ്തുക്കളാണ് കത്തിയ ചരക്കുകപ്പലിൽ ഉള്ളതെന്നാണ് പ്രാഥമിക വിവരം. മേയ് 25ലെ ആദ്യ കപ്പലപകടത്തിന്റെ ഭീതി വിട്ടുമാറി വരുന്നതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ചരക്കു കപ്പൽകൂടി തകർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വീട്ടമുറ്റത്തുനിന്ന് ഒരു
ഹോബികളിൽ ഏറ്റവും മുൻപന്തിയിലാണ് അക്വേറിയം പരിപാലനം. അലങ്കാരമത്സ്യങ്ങളും ചെടികളും നിറഞ്ഞ അക്വേറിയം കാണികളുടെയും മനം കുളിര്‍പ്പിക്കും. മുൻപ് പ്ലാസ്റ്റിക് ചെടികളാണ് അക്വേറിയത്തിനു ഭംഗി കൂട്ടിയിരുന്നെങ്കിൽ ഇന്ന് ആ സ്ഥാനത്തുള്ളത് വേറിട്ട നിറങ്ങളിലും ആകർഷണീയ ആകൃതിയിലുമുള്ള, ജീവനുള്ള സസ്യങ്ങളാണ്.
കാർഷിക വിളകളുടെ രോഗപ്രതിരോധത്തിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന മിത്രകുമിളുകളും മിത്രബാക്ടീരിയകളും ഇനി കാപ്സ്യൂൾ രൂപത്തിൽ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രമാണ് ബയോ കാപ്സ്യൂൾ വികസിപ്പിച്ചത്. ഒരു ഗ്രാം തൂക്കം വരുന്ന കാപ്സ്യൂളിൽ ലക്ഷക്കണക്കിനു സൂക്ഷ്മാണുക്കൾ ഉണ്ടാകും.
യുഎസിലേക്ക് അപകടകാരികളായ രോഗാണുക്കളെ കടത്തിയ 2 ചൈനീസ് പൗരന്മാരെ പിടികൂടിയതായിരുന്നു ഇന്നലത്തെ പ്രധാന വാർത്തകളിലൊന്ന്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന
തുമ്പികൾ രാവിലെയും വൈകുന്നേരവും കൂട്ടത്തോടെ പറക്കുന്നത് അവ പ്രഭാത സായാഹ്ന വ്യായാമത്തിനല്ല. മറിച്ച് രാവിലെയും വൈകുന്നേരവും കൂട്ടത്തോടെ തങ്ങളുടെ ഒളിയിടങ്ങളിൽനിന്ന് പുറത്തു വരുന്ന കൊതുക് ഉൾപ്പെടെയുള്ള പ്രശ്നക്കാരായ കീടങ്ങളെ ആഹാരമാക്കുന്നതിനാണ്. തുമ്പികളുടെ ജീവിത ചക്രത്തിന്റെ ഒരു പ്രധാന ഘടകമാണ് വെള്ളം.
ഭക്ഷ്യവസ്തുക്കളും വിഭവങ്ങളും സംബന്ധിച്ച് കൗതുകകരവും ഭയനാകവുമായ എത്രയെത്ര വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്, പലപ്പോഴും കടകവിരുദ്ധമായ കാര്യങ്ങൾ. അവയിൽ ഏതാണു ശരി, ഏതാണു തെറ്റ് എന്നു തിരിച്ചറിയാൻ പ്രയാസം. ആഹാരം ആവശ്യത്തേക്കാൾ ആഘോഷമായി മാറിയ ഇക്കാലത്ത് പല വിവരങ്ങളും നമ്മുടെ ഉറക്കം
മണ്ണിലേക്കു വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചില്ലറയല്ല. നമ്മുടെ വീണ്ടുവിചാരമില്ലായ്മ മണ്ണിനെ വലിയൊരു ചവറ്റുകൂനയാക്കി മാറ്റും. പരിമിതമായ സ്ഥലസൗകര്യത്തെയും നവീന ജീവിതശൈലിയെയും പഴിക്കുന്ന നമ്മൾ, മാലിന്യത്തെ ഒന്നാന്തരം കംപോസ്റ്റാക്കാനുള്ള സാധ്യതകള്‍ സൗകര്യപൂർവം
ജനസംഖ്യ കുതിച്ചുയരുമ്പോള്‍ വിളകളുടെ നാടൻ ഇനങ്ങളും കാലിവളം പോലെയുള്ള ജൈവവളങ്ങളും ഉപയോഗിച്ചുള്ള കൃഷി എല്ലാവരെയും തീറ്റിപ്പോറ്റാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാന് പര്യാപ്തമാവില്ല. ഈ ചിന്തയിൽനിന്നാണ് അത്യുല്പാദനശേഷിയുള്ള വിത്തുകളും രാസവളങ്ങളും ചേർന്ന കൃഷിയിലേക്ക്, ഒരു ഹരിത വിപ്ലവത്തിലേക്ക്
കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ നിന്ന് നൂറു കിലോ വരെ വിളവ് ലഭിക്കും. മഴ തുടങ്ങിയതോടെ കടച്ചക്കകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമാണ്.
മണ്ണിനെ സ്നേഹിക്കാനാണ് പരിസ്ഥിതി പ്രവർത്തകനായ പിതാവ് പഠിപ്പിച്ചത്; കൃഷി ചെയ്യാൻ മണ്ണു തികയാതെ വന്നപ്പോൾ മക്കൾ മട്ടുപ്പാവിലേക്കു കയറി. മൂന്നു വർഷം കൊണ്ട് ആലപ്പുഴ വട്ടയാൽ പുത്തൻവീട് പുരയിടത്തിലെ ഫരീദ മൻസിൽ എന്ന വീട് പച്ചപ്പിന്റെ മേലാപ്പണിഞ്ഞു.
ശീമക്കൊന്ന (Gliricidia sepium) നല്ലൊരു നൈട്രജൻ ഫിക്സിങ് ചെടിയാണ് എന്നതുകൊണ്ട് പച്ചിലവളമായും ഉപയോഗിക്കാം. പശുക്കളും ആടും ഇതിന്റെ ഇല കഴിക്കാറുണ്ട്. നന്നായി കഴിക്കാൻ കൊടുത്താൽ വേണ്ടുവോളം അവ കഴിക്കുകയും ചെയ്യും. ഒപ്പം മറ്റു പുല്ലുകളും ഇലകളും നൽകണം. ശീമക്കൊന്നയിൽ അടങ്ങിയിട്ടുള്ള കൗമാരിൻ (coumarin) എന്ന
കുറ്റിക്കുരുമുളകിന് ഇന്ന് പ്രിയം ഏറെയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടിലേക്കാവശ്യമായ കുരുമുളക് ഉൽപാദിപ്പിക്കാം എന്നതുതന്നെ അതിനു കാരണം. സ്ഥലപരിമിതിയുള്ളവർക്കും കുരുമുളകിന് പഞ്ഞം വരില്ല. കുരുമുളകുചെടിയുടെ പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുചെടികൾ ഉണ്ടാക്കുന്നത്. ഒരുപാട് മൂപ്പുള്ളതോ മൂപ്പ് കുറഞ്ഞതോ
നേന്ത്രവാഴയിലെ സിഗറ്റൊക്ക ഇലപ്പുള്ളി രോഗത്തിനെതിരെ ജാഗ്രത പാലിക്കണം. വേനൽമഴ തുടങ്ങുമ്പോൾ തന്നെ ഈ രോഗം ആരംഭിക്കും. പിന്നീടു രോഗം മൂർച്ഛിച്ചു മഴക്കാലം തീരുന്നതുവരെ നീണ്ടുനിൽക്കും.
റോസ് ചെടിയിൽ ഇലയും തളിർഭാഗങ്ങളും തിന്നുതീർക്കുന്ന സെമി ലൂപ്പർ കീടങ്ങൾ, രോമപ്പുഴുക്കൾ എന്നിവ കാണുന്നുണ്ട്. ചിലയിടങ്ങളിൽ ശൽക്കകീടങ്ങളും. ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ ചെടി മുരടിക്കും. വേപ്പധിഷ്ഠിത സംയുക്തങ്ങൾ ചെടി മുഴുവൻ നന്നായി കുളിർപ്പിച്ച് വൈകുന്നേരം സ്പ്രേ ചെയ്യുകയും പിറ്റേന്ന് വൈകുന്നേരം ബ്യുവേറിയ
പാഠപുസ്തകത്തിനു പകരം വാഴക്കുലയുമായി അധ്യാപകൻ കോളജിലെത്തി. സ്വന്തം കൃഷിയിടത്തിൽ നിന്നു വിളവെടുത്ത അഞ്ചരയടി നീളവും 62 കിലോ തൂക്കവുമുള്ള ഭീമൻ റോബസ്റ്റ വാഴക്കുലയുമായാണ് സിഎംഎസ് കോളജിലെ സുവോളജി അസി. പ്രഫ. ജോബിൻ മാത്യു കഴിഞ്ഞ ദിവസം കോളജിലെത്തിയത്. അധ്യാപകന്റെ വാഴക്കുലയുമായുള്ള വരവിൽ വിദ്യാർഥികളും
‘കരിയില കത്തിക്കാത്ത’ റാന്നി പഞ്ചായത്തില്‍ ഹരിതകര്‍മസേന സംഭരിച്ചുനല്‍കുന്ന കരിയില മറ്റു മാലിന്യങ്ങളുമായി ചേര്‍ത്തു കംപോസ്റ്റാക്കി ‘സക്സസ്’ എന്ന ബ്രാന്‍ഡില്‍ വിപണനം നടത്തുന്ന കര്‍ഷകനെ പരിചയപ്പെടാം.
ലോകത്താകമാനമുള്ള സസ്യങ്ങളിൽ ഏകദേശം അൻപതിനായിരത്തിലധികവും ഇന്ത്യയിൽ പതിനേഴായിരത്തിലേറെയും ഔഷധഗുണമുള്ളവയെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആയുർവേദം, സിദ്ധ, യൂനാനി, ചൈനീസ്, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത ചികിത്സാമ്പ്രദായങ്ങളിലെന്നപോലെ ആധുനിക വൈദ്യശാസ്ത്രത്തിലും സസ്യങ്ങളുടെ വിവിധ ഔഷധയോഗ്യഭാഗങ്ങൾ നേരിട്ടോ അവയിലെ രാസഘടകങ്ങൾ വേർതിരിച്ചോ ഉപയോഗിക്കുന്നുണ്ട്.
മലയാളിയുടെ ഇഷ്ട ഫലങ്ങളുടെ കൂട്ടത്തിൽ ചക്കയ്ക്ക് മുൻനിര സ്ഥാനമാണുള്ളത്. വീട്ടുമുറ്റത്ത് ഒരു പ്ലാവുണ്ടെങ്കിൽ പഴമായും പുഴുക്കായും ചിപ്സായും ഇടിച്ചക്കയായുമൊക്കെ ചക്ക നമ്മുടെ ഭക്ഷണത്തിൽ ഇടം പിടിക്കും. മോഡേൺ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേറിട്ട രുചിയിൽ ചക്കവിഭവങ്ങൾ വീട്ടിൽത്തന്നെ
കാടിറങ്ങുന്ന വന്യജീവികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വനത്തിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണത്തിന്റെ ലഭ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ആന പോലുള്ള മൃഗങ്ങൾക്കാവശ്യമായ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്നതാണ് വേനൽക്കാലത്തു നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ടാണ് വനത്തിലെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനായി വനംവകുപ്പ് വിത്തുണ്ട പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്.
Results 1-25 of 816