Premium

പാലക്കാടൻ ഫാം ടൂറിസം; ചേറിൽക്കളി, ചൂണ്ട, സാഹസം: 34 ഏക്കറിൽ ചിറകുവിരിച്ച് പ്രകൃതി

HIGHLIGHTS
  • കൃഷിയിൽ പല പരീക്ഷണങ്ങൾ ചെയ്ത സ്കറിയാപിള്ളയുടെ പുതിയ കാൽവയ്പ്
  • ചേറിൽ ഫുട്ബോൾ കളിക്കാം, ചൂണ്ടയിടാം
thanima-1
സ്കറിയാപിള്ളയും മകൻ റെയ്‌നോൾഡും. ചിത്രങ്ങൾ: ജിൻസ് മൈക്കിൾ
SHARE

ഇതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഉലാത്തുവാൻ, വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ പുതുമയോടെ പറിച്ചു കഴിക്കാൻ, ശില്പ ഭംഗി നിറഞ്ഞ നാലു കെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ, വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം ആസ്വദിക്കാൻ. കൃഷി ആദായവും ആഹ്ലാദവും നിറഞ്ഞ തൊഴിലായി മാറ്റുന്നതിനുള്ള വിജയ തന്ത്രങ്ങൾ ഗുരുമുഖത്തു നിന്നെന്ന പോലെ കർഷകശ്രീയോടു ചോദിച്ചറിയാനും അവസരമുണ്ട്. വിനോദവും വിജ്ഞാനവും ഗ്രാമീണ അനുഭവവും ഒത്തു ചേരുന്ന ഫാമിലേക്ക് ഒരു യാത്ര പോയാലോ. പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടു മടുത്ത സഞ്ചാരികൾ ഇപ്പോൾ കേരളത്തിന്റെ ഗ്രാമീണ ഭംഗി കാണാനിറങ്ങുകയാണ്. അവരുടെ ലക്ഷ്യമാണ് ഇത്തരം ഫാമുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS