വർഷങ്ങൾക്കു മുൻപൊരു സിനിമാ സെറ്റ്. തമാശക്കഥകളുടെ ആശാനായ തിക്കുറിശ്ശി സുകുമാരൻ നായരുടെ ചുറ്റും കേൾവിക്കാരുടെ വലിയൊരു കൂട്ടം. ചെറിയൊരു ഗ്യാപ് കിട്ടിയപ്പോൾ മുകേഷും ഒരു കഥ പറഞ്ഞു. തിക്കുറിശ്ശി ആർത്തുചിരിച്ചെന്നു മാത്രമല്ല, ആ കഥയുടെ വിശദാംശങ്ങൾ അപ്പോൾത്തന്നെ കുറിച്ചുവയ്ക്കുകയും ചെയ്തു. തിക്കുറിശ്ശിക്ക് അങ്ങനെയൊരു ശീലമുണ്ടായിരുന്നു. നല്ല സംഭവങ്ങൾ മറക്കാതിരിക്കാൻ അദ്ദേഹം എഴുതിവയ്ക്കും. അദ്ദേഹം എഴുതിവച്ച കഥകൾക്കെല്ലാം പിന്നീടെന്തു സംഭവിച്ചെന്ന് മുകേഷ് പലവട്ടം ഓർത്തിട്ടുണ്ട്.
Premium
തിരക്കഥയിലില്ലാത്ത കഥകള്‍; മുകേഷ് ചിരി തിരിച്ചു പിടിക്കുമ്പോൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.