Download Manorama Online App
വായനയുടെ തുടര്ച്ചയിൽ നിന്ന് എഴുത്തിലേക്ക് കടന്നപ്പോഴേക്കും രാജേഷ് രാഘവൻ മാധ്യമപ്രവർത്തനം ഉപേക്ഷിച്ചിരുന്നു. നാലു സിനിമകൾക്ക് ശേഷം രാജേഷ് എഴുതിയ ‘അരവിന്ദന്റെ അതിഥികള്’ തിയറ്ററിൽ മനസ്സുകൾ കീഴടക്കിയാണ് വിജയ ചിത്രമായത്. വീണ്ടും ‘പവി കെയർടേക്കർ’ എന്ന ചിത്രവുമായി രാജേഷ് രാഘവൻ എത്തുമ്പോൾ തരുന്ന ഉറപ്പും
തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഗിരീഷ് എ.ഡി.യുടെ പ്രേമലു ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സച്ചിനും റീനുവും അമൽ ഡേവിസുമൊക്കെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിയെങ്കിലും ഇപ്പോൾ കഥാപാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. സച്ചിന്റെ നിസ്സഹായനായ സഹപാഠി വൈശാഖ് മുരളി എന്ന കഥാപാത്രം ജീവിതത്തിൽ
ചില സിനിമകൾ കാണുമ്പോൾ ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നു പോകുന്ന ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ കയറിക്കൂടും. മുൻപൊരിക്കലും നമ്മൾ അവരെ കണ്ടിട്ടുണ്ടാകില്ല. പക്ഷേ എവിടയോ കണ്ടു മറന്ന മുഖം, ഇത്രയും നാൾ ഇവർ എവിടെയായിരുന്നു എന്ന് ചിന്തിച്ചു പോകുന്ന അത്രയും മികച്ച പ്രകടനം. അത്തരത്തിലൊരു അഭിേനത്രിയാണ് നീരജ
രങ്കന്റെ പിള്ളേരെ വിറപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ കഥാപാത്രമാണ് ആവേശത്തിലെ കുട്ടി. ‘ഡാ കുട്ടേട്ടനാടാ’ എന്നു കേട്ടാൽ സഹപാഠികൾക്ക് സ്നേഹമല്ല തോന്നുക, കുട്ടേട്ടൻ എന്ന പേര് കേട്ടാൽ തന്നെ ഞെട്ടി വിറക്കുകയാണ് സുഹൃത്തുക്കൾ. ‘ആവേശ’ത്തിലെ കുട്ടി എന്ന വില്ലൻ കഥാപാത്രത്തെ മനോഹരമാക്കിയത് മോജിലും
വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആർടിസ്റ്റുകൾ താമസിക്കുന്ന കോട്ടേജിലേക്ക് കുമരകം രഘുനാഥിനെ അന്വേഷിച്ചൊരു ഫോൺകോൾ എത്തി. സംവിധായകൻ ഭരതനാണെന്ന് മറുതലയ്ക്കലുള്ള ശബ്ദം സ്വയം പരിചയപ്പെടുത്തി. ദിലീപും ഹരിശ്രീ അശോകനുമൊക്കെയുള്ള സെറ്റിൽ 'പ്രമുഖ'രുടെ ഫോൺ കോളുകൾ
‘‘എടാ മോനെ, ഇത് രങ്കണ്ണന്റെ പിള്ളേരാ’’... ജിത്തു മാധവന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ആവേശ’ത്തിൽ രങ്കണ്ണന്റെ പിള്ളേരിൽ ഒരാളായി അഭിനയിച്ചത് ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് ആയിരുന്നു. കൊല്ലം കുളത്തൂപ്പുഴയുള്ള സാധാരണ കുടുംബത്തിൽ നിന്ന് എംബിഎ പഠിക്കാൻ പോയ പ്രണവ് എന്ന
രങ്കണ്ണയും അമ്പാനും തിയറ്ററുകളിൽ ആറാടുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ തിയറ്ററിൽ ആവേശം വിതച്ചു മുന്നേറുമ്പോൾ സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രവും പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. രങ്കണ്ണൻ മാസാണെങ്കിൽ അമ്പാൻ കൊലമാസാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടയെങ്കിലും പ്രേക്ഷകനെ
ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘രോമാഞ്ചം’ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു ജിതു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിന്റെ ഇലക്ട്രിഫൈയിങ് പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിൽ
‘അൻപറിവ്’ എന്നു കേട്ടാൽ ഇന്ത്യൻ സിനിമകളിൽ കണ്ട കനപ്പെട്ട ആക്ഷൻ കൊറിയോഗ്രഫികളാവും മനസ്സിൽ തെളിഞ്ഞുവരിക. കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാർ തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. സംഘട്ടന രംഗങ്ങളെ വൈകാരികതയോടെ കാണാൻ പഠിപ്പിച്ചവർ ഈ ഇരട്ട സഹോദരങ്ങളാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ടു, രാം
സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന നിർമാതാവ് ഗാന്ധിമതി ബാലനെക്കുറിച്ചുള്ള ഓർമകളും അപൂർവചിത്രങ്ങളും പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. ഗാന്ധിമതി ബാലൻ നിർമിച്ച് കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാല’ത്തിന്റെ ചിത്രീകരണസമയത്തുണ്ടായ രസകരമായ സംഭവങ്ങളെപ്പറ്റിയും ഗാന്ധിമതി
വിനീത് ശ്രീനിവാസൻ ചിത്രമായ ‘വർഷങ്ങൾക്കു ശേഷ’ത്തിലെ ഫയർ മൊമന്റ് ആയിരുന്നു നിതിൻ മോളിയെന്ന സൂപ്പർ സ്റ്റാറായുള്ള നിവിൻ പോളിയുടെ വരവ്. സെൽഫ് ട്രോളും ഇടിവെട്ടു ഡയലോഗുകളുമായി രണ്ടാം പകുതിയിലെ മാരക പെർഫോമൻസ് ആ സിനിമയുടെ തന്നെ വഴിത്തിരിവായി മാറി. മലയാളികളുടെ പ്രിയപ്പെട്ട യങ് എന്റർടെയ്നറെ ആ പഴയ ഫോമിൽ
അനീതികൾ കാണുമ്പോൾ അതിനുള്ള പരിഹാരമാർഗങ്ങൾ പലതായാണ് ഓരോ മനുഷ്യർക്കും തോന്നുക. ബദൽ, ദ് മാനിഫെസ്റ്റോ എന്ന സിനിമയിൽ സംസാരിക്കുന്ന സായുധകലാപവും പരിഹാരവും ചർച്ചയാകേണ്ടതുണ്ട് എന്നാണ് സിനിമയിലേക്കു കാലെടുത്തുവയ്ക്കുന്ന പുതിയ അഭിനേത്രി നീതു തോമസ് പറയുന്നത്. സിനിമയിൽ ശ്വേത മേനോന്റെ ചെറുപ്പകാലമാണ് നീതു
ബ്ലെസി എന്ന സംവിധായകൻ പതിനാറു വർഷം മനസ്സിലിട്ട് ജീവിച്ച ആടുജീവിതം ഒരു യാഥാർഥ്യമായി തിയറ്ററുകൾ കീഴടക്കുകയാണ്. ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നജീബും ഗോകുൽ എന്ന പുതുമുഖ താരത്തിന്റെ ഹക്കീമും പ്രേക്ഷക മനം കീഴടക്കുമ്പോൾ നജീബിനെ രക്ഷിക്കാൻ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഇബ്രാഹിം ഖാദിരി ഒരു കടങ്കഥയായി
ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ റിലീസിനൊരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ പതിവാണ്. ഉണ്ണി ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാണ്, അവർക്കു വേണ്ടി നിർമിക്കുന്ന ‘പ്രൊപ്പഗാണ്ട’ സിനിമകളിലാണ് അഭിനയിക്കുന്നത്. തുടങ്ങിയ ചർച്ചകൾ ഒരു വശത്ത്. വിവാഹവും പ്രണയവും തുടങ്ങി നടന്റെ വ്യക്തിജീവിതത്തിലേക്കു നീളുന്ന
ഭീഷ്മപർവം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ വിവാഹചിത്രങ്ങൾ കണ്ടപ്പോൾ പലർക്കും ആശയക്കുഴപ്പം! ഫാലിമി, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റൈന രാധാകൃഷ്ണനെയാണോ ദേവദത്ത് വിവാഹം ചെയ്തിരിക്കുന്നത്?! ഇതിനു മറുപടി ദേവദത്ത് തന്നെ പറയും. "റൈനയും ഞാനും സിനിമയിലായതുകൊണ്ട് പലർക്കും ഈ
ബാലതാരമായി തിളങ്ങി, പിന്നീട് സിനിമ വിട്ട് മറ്റു മേഖലകളിലേക്ക് പോയ എത്രയെത്ര താരങ്ങളുണ്ടല്ലേ മലയാള സിനിമയിൽ. അവരിൽ പലരും ഇപ്പോൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ മിക്കവർക്കും അറിയുന്നുണ്ടാകില്ല. അത്തരത്തിൽ മികച്ച വേഷങ്ങൾ ചെയ്ത് പിന്നീട് സിനിമ വിട്ട ഒരു താരമുണ്ട്. രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ
ഹിമ ശങ്കരിയെ പ്രധാന കഥാപാത്രമാക്കി നവാഗതരായ അജേഷ് സുധാകരൻ-മഹേഷ് മനോഹർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം 'ചാപ്പ കുത്ത്' ഏപ്രിൽ അഞ്ചിന് തിയറ്ററിൽ എത്തുന്നു. രാജ്യാന്തര ഫെസ്റ്റുകളുടെ ഭാഗമായി പ്രദർശിപ്പിച്ച തികച്ചും കമേഴ്സ്യൽ സിനിമയാണ് ചാപ്പകുത്ത് എന്നാണ് ചിത്രത്തിലെ നായികയായത് ഹിമ ശങ്കരി പറയുന്നത്.
ലോക സിനിമയ്ക്കു മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്താൻ പോന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന വിഖ്യാത കൃതിയെ ആസ്പദമാക്കി.Aadujeevitham Movie Release, Aadujeevitham, Prithviraj Blessy, Prithviraj Aadujeevitham, Aadujeevitham Movie Pooja, Aadujeevitham movie review, Najeeb Muhammed, Aadujeevitham prithviraj
ചെന്നൈ ഔട്ടറിൽ ഉത്തംപാക്കത്തെ സെറ്റിലിരുന്ന് പുതിയ തമിഴ് സീരിയലിനു മേക്കപ്പിടുന്ന നടി സീമ ജി.നായരുടെ ഫോണിൽ മെസേജുകളുടെ തിരക്ക്.‘‘ പലതരം ആവശ്യങ്ങളാണ്. ചിലർക്കു സ്ഥലമുണ്ട്. കയറിക്കിടക്കാൻ ഒരു ഷെഡെങ്കിലും പണിതു നൽകണം. ചിലർക്ക് ഒരു കൂരവയ്ക്കാൻ അൽപം സ്ഥലം വേണം. രോഗികൾക്കു ചികിത്സാസഹായം. പരമാവധി
‘കാഴ്ച’യുടെ ഷൂട്ടിങ് തുടങ്ങുന്ന സമയം. ആർടിസ്റ്റുകൾക്കൊപ്പമുള്ള ക്യാംപിൽ പേരിനൊരു മേക്കപ്പ് ആർടിസ്റ്റായി എത്തിയതാണ് രഞ്ജിത് അമ്പാടി. പകരക്കാരനായി എത്തിയ രഞ്ജിത്തിനെ ആ സിനിമ തന്നെ സംവിധായകൻ ബ്ലെസി ഏൽപ്പിച്ചു. ആ സമയത്ത് സ്വതന്ത്രമായി ഒരു സിനിമ ചെയ്യാനുള്ള മേക്കപ്പ് കിറ്റ് പോലും ആ യുവാവിന്റെ
‘ഗോകുൽ എവിടെ?’ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ എല്ലാവരും ശ്രദ്ധിച്ചത് ഈ ചോദ്യമാണ്. പൃഥ്വിരാജ് ആരെയാണ് അന്വേഷിക്കുന്നത്?. ചോദ്യം അവസാനിച്ചത് ‘ആടുജീവിതം തീയറ്ററിൽ എത്തിയപ്പോഴാണ്. തന്നോടൊപ്പം ഏതു വേദിയിലും ചേർന്ന് നിൽക്കാൻ അവകാശമുള്ള ആളാണ് ഗോകുൽ എന്ന തുടക്കക്കാരനെന്ന് പൃഥ്വിരാജിന്
‘അഞ്ചക്കള്ളകോക്കാൻ.’ ഇതെന്തു പേര്? സിനിമയുടെ പേരു കേട്ട മാത്രയിൽ അന്തംവിട്ടവരേറെ. പക്ഷേ, ഭക്ഷണം കഴിക്കാൻ മടിക്കുന്ന കുഞ്ഞുമക്കളെ മയത്തിലൊന്നു പേടിപ്പിക്കാൻ ‘കോക്കാച്ചി’ പിടിച്ചുകൊണ്ടു പോകുമെന്നു പറഞ്ഞിട്ടുള്ള എല്ലാ അമ്മമാർക്കും ആ കഥകൾ കേട്ടു കേട്ടു വളർന്നു വലുതായ എല്ലാ കുട്ടികൾക്കും ഈ പേരു ‘കണക്ട്’
2019 ഡിസംബറിൽ തേവരയിലെ ഫ്ലാറ്റിൽ വച്ചു കാണുമ്പോൾ ‘ആടുജീവിത’ത്തിലെ നജീബിനായി ശരീരത്തെ ഒരുക്കിയെടുക്കാനുള്ള പൃഥ്വിയുടെ ശ്രമം ആരംഭിച്ചിട്ടേയുള്ളൂ. സിനിമയിൽ നിന്നു 3 മാസം അവധി പ്രഖ്യാപിച്ച ശേഷമായിരുന്നു നജീബിലേക്കുള്ള യാത്രയ്ക്കു നടൻ തുടക്കമിട്ടത്. അന്നു കണ്ടു പിരിയുമ്പോൾ പൃഥ്വി പറഞ്ഞു, ‘ആടു ജീവിതത്തിൽ
റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത് അക്കൂട്ടത്തിൽ ഒരു യോഗേഷ് എന്ന കഥാപാത്രമായെത്തിയ ഉത്തരേന്ത്യൻ താരം മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. എഎസ്ഐ ജോർജിനും സംഘത്തിനും
മലയാളികൾക്ക് പരിചിതമായ അമ്മമുഖമാണ് ഓമന ഔസേപ്പിന്റേത്. ചെങ്കോൽ, അഗ്നിസാക്ഷി, വെറുതെ അല്ല ഭാര്യ തുടങ്ങി ഒട്ടനവധി സിനിമകളിൽ അമ്മവേഷങ്ങളിൽ എത്തിയ ഓമനയുടെ കഥാപാത്രങ്ങൾക്കു പലപ്പോഴും ഒരു സങ്കടമുഖമായിരുന്നു. ദൂരദർശൻ കാലം മുതൽ സീരിയലുകളും സജീവമായിരുന്ന ഓമനയ്ക്ക്, പ്രകടനസാധ്യതയുള്ള വേഷങ്ങൾ ലഭിച്ചത്
നിർമാതാവും തിരക്കഥാകൃത്തും അഭിനേതാവുമായ ചെമ്പൻ വിനോദ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ.Ullas Chemban, Ullas Chemban Anchakkallakokkan, Anchakkallakokkan Review, Anchakkallakokkan Rating, Anchakkallakokkan Heroine, Anchakkallakokkan First Look, Anchakkallakokkan Trailer, Chemban Vinod, Chemban Vinod Malayalam Movie.
മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ സിനിമയായി എത്തുമ്പോൾ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ചെറുതല്ല. പൃഥിരാജ് നജീബായെത്തുമ്പോൾ ഭാര്യ സൈനുവായി എത്തുന്നത് അമല പോളാണ്. ജീവിതത്തിലും ഇപ്പോൾ പുതിയൊരു ഘട്ടത്തിലാണ് അമല. തന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി മനോരമ
രാവിലെ എറണാകുളം ഗിരിനഗറിലുള്ള സ്കൂളിൽ പോയി പരീക്ഷയെഴുതുക. ശേഷം ഒറ്റപ്പാലത്തു പോയി സിനിമയിൽ അഭിനയിച്ചു തിരിച്ചു വീണ്ടും കൊച്ചിയിൽ വരിക. പരീക്ഷ തീരുന്നതു വരെ ഇതു തുടരുക. എസ്.എസ്.എൽ.സി പരീക്ഷയല്ല, പത്തിലെ സ്കൂൾ പരീക്ഷ പോലും ഉപേക്ഷിക്കാതെയാണ് ദിവ്യ ഉണ്ണി എന്ന പതിനഞ്ചുകാരി മലയാള സിനിമയിലെ നായികയാകാൻ
ഇടുക്കി ജില്ലയിലെ തങ്കമണിയിൽ 1986 ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച ദിലീപ് ചിത്രം ‘തങ്കമണി’ റിലീസിനൊരുങ്ങുകയാണ്. തങ്കമണിയുടെ റിലീസ് വിലക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ‘ഉടൽ’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തിയ സംവിധായകൻ രതീഷ് രഘുനന്ദൻ സംവിധാനം
മലയാളി അഭിമാനത്തോടെ എന്നും ഓര്മിക്കപ്പെടുന്ന രണ്ട് നാമധേയങ്ങളുടെ മകനായി ജനിക്കുക. ഒരു മനുഷ്യനെ സംബന്ധിച്ച് അതില്പ്പരം അഭിമാനകരമായി മറ്റെന്താണുളളത്? മഹാനായ ചലച്ചിത്രകാരന് ഭരതന്റെയും അനശ്വര അഭിനേത്രി കെപിഎസി ലളിതയുടെയും മകന് സിദ്ധാർഥ് പക്ഷേ ജന്മസൃകൃതത്തില് അഭിരമിക്കാതെ സിനിമയില് സ്വന്തമായ
ചിദംബരം സംവിധാനം ചെയ്ത മഞ്ുമ്മൽ ബോയ്സ് തെന്നിന്ത്യയിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുമ്പോൾ, തമിഴിൽ കമൽഹസൻ അഭിനയിച്ച ഗുണ എന്ന ചിത്രം വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. 1991ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത് ഗുണ കേവ്സിലായിരുന്നു. അന്ന് ആ
ശിവാജി ഗണേശൻ എന്ന ഇതിഹാസ താരത്തിന്റെ പിറന്നാളിന് പങ്കെടുക്കാൻ വന്ന നാലുവയസ്സുകാരി സുന്ദരിക്കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന് ആദ്യമായി പറഞ്ഞത് നടികർ തിലകം ശിവാജിയായിരുന്നു. മീന എന്ന ആ കുട്ടിയുടെ ആദ്യ സിനിമ 1982 ൽ പുറത്തിറങ്ങിയ ‘നെഞ്ചങ്ങൾ’. അതേ വർഷം തന്നെ 4 സിനിമകൾ. പല ഭാഷകളിലായി ഇന്നും
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കൊടൈക്കനാലിൽ ഗുണ കേവിലേതായി കാണിക്കുന്ന അപകടകരമായ രംഗങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വർഷങ്ങൾക്ക് മുൻപ് കമലഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിൽ നായികയെ തട്ടിക്കൊണ്ടുപോയി സൂക്ഷിച്ച ഗുഹയാണ് അന്ന് ചെകുത്താന്റെ അടുക്കള എന്നും ഇന്ന്
‘പുലിമുരുകൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അജാസ് എന്ന കുട്ടിത്താരത്തെ മലയാളികൾ മറന്നുകാണാൻ ഇടയില്ല. മുരുകന് പുലി മുരുകൻ എന്ന പേരുവരാനിടയായ ആദ്യത്തെ പുലിവേട്ട നടത്തിയത് ബാലനായ മുരുകൻ ആയിരുന്നു. ഏറെ പരിചയസമ്പന്നനെപ്പോലെയാണ് അജാസ് എന്ന ബാലതാരം ആ ആക്ഷൻ രംഗങ്ങൾ
മലയാളത്തിലെ അനുഗ്രഹീത കലാകാരന്മാരുടെ മക്കളിൽ പലരും സിനിമാരംഗത്തെത്തുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട് അവർക്കൊപ്പം സലിംകുമാറിന്റെ മകൻ ചന്തുവും ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രമായി സിനിമയിലെത്തുകയാണ്. മഞ്ഞുമ്മൽ ബോയ്സിൽ ഒരൽപം വ്യത്യസ്തനായ അഭിലാഷ് എന്ന കഥാപത്രമായാണ്
ഒരു ചെറിയ പരിപാടിയുണ്ടെന്നു പറഞ്ഞാണ് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയെ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിലൊരാളായ സൗബിൻ ഷാഹിർ വിളിക്കുന്നത്. ലൊക്കേഷൻ കാണാൻ കൊടൈക്കനാലിൽ അവർക്കൊപ്പം യാത്ര തിരിച്ച അജയൻ പതിയെ മനസിലാക്കി, സംഭവം അത്ര ചെറുതല്ല. ഏറെ അപകടം നിറഞ്ഞ ഗുണ കേവ്സും ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈർ. ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ജീവിതത്തിൽ ബ്ലെസിയില് നിന്നും ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും, സംസാരത്തിലും നടക്കുന്ന
രാഹുൽ സദാശിവൻ ഒരുക്കിയ ‘ഭ്രമയുഗ’മെന്ന നിഗൂഢമായ മനയ്ക്കുള്ളിൽ നിന്നു പ്രേക്ഷകന് ഇനിയും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ചെകുത്താന്റെ ചിരിയുമായി ഇപ്പോഴും മഹാനടൻ മമ്മൂട്ടി ഇല്ലത്തിന്റെ പൂമുഖത്ത് അതിഥിയെകാത്ത് ഇരിക്കുകയാണ്, ഒപ്പം വശ്യസുന്ദരമായ കാന്തികശക്തിയുള്ള നോട്ടം കൊണ്ട് അമാൽഡയും പ്രേക്ഷകനെ
മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി കൊടുമൺ പോറ്റിയായി ഉജ്വലമാക്കിയ ‘ഭ്രമയുഗ’ത്തിന്റെ മായികലോകത്തിൽ കടക്കാൻ കടക്കാൻ ഭാഗ്യം ലഭിച്ച നാലു താരങ്ങളിൽ ഒരാളാണ് മണികണ്ഠൻ ആചാരി. ആകെ അഞ്ചു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ തുടക്കത്തിൽ തന്നെ പ്രേക്ഷകനു ഭീതിയുടെ വാതിൽ തുറന്നുകൊടുക്കുന്ന കഥാപാത്രമായി മണികണ്ഠനെ
മമിത ബൈജുവും നസ്ലിനും നായികാനായകന്മാരായ പ്രേമലു തീയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ഹിറ്റിൽ നിന്ന് ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രത്തിൽ താരങ്ങളെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയിൽ മമിതയുടെ കൂട്ടുകാരിയായെത്തിയ അഖില ഭാർഗവൻ ആണ് പ്രേമലുവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഒരു താരം. അനുരാഗ്
‘ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം’’– രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ ട്രെയിലർ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ഈ ഡയലോഗിലാണ്. മമ്മൂട്ടിയുടെ വേറിട്ട വേഷപ്പകർച്ചയും, ഇതുവരെ കാണാത്ത ഭാവങ്ങളും ചിരികളുമെല്ലാം ചേരുമ്പോൾ, എന്തായിരിക്കും ഈ സിനിമയുടെ തിയറ്റർ അനുഭവമെന്ന
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബനി’ൽ മാങ്ങാട്ടു കളരിക്കു മുന്നിൽ തളർന്നു കിടക്കുന്ന മല്ലൻ, ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു എന്നറിഞ്ഞതോടെ ആ പഴയ വില്ലൻ ഇത്രയും കാലം എവിടെയായിരുന്നു എന്ന അന്വേഷണമായിരുന്നു സോഷ്യൽ മീഡിയയിൽ. ഗോഡ്ഫാദർ, മഹായാനം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി തുടങ്ങി
ഹിന്ദി സിനിമകളിലൂടെയും പരമ്പരകളിലൂടെയും ബെഹൽ ആര്യ ഇന്ത്യയിലെ കരുത്തുറ്റ വനിതാ പ്രൊഡ്യൂസർമാരിൽ ഒരാളായി. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ ഒറിജിനൽ ഫിലിം ഡയറക്ടറായി നിയമിച്ചതു സൃഷ്ടിയെയായിരുന്നു. പ്രശസ്ത നിർമാതാവും സംവിധായകനുമായ രമേഷ് ബെഹലിന്റെ മകളാണു സൃഷ്ടി. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ
2015ൽ ബാങ്കിലെ ജോലി രാജി വച്ച് മുംബൈയിൽ നിന്നു നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ശ്യാം മോഹന്റെ മനസിൽ സിനിമയുണ്ടായിരുന്നില്ല. ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ആ വഴി മാറി നടത്തത്തിനു പിന്നിൽ. അതിന്റെ പേരിൽ ഒരുപാട് ചീത്തവിളി കേട്ടിട്ടുണ്ട്. പക്ഷേ, സ്വയം കണ്ടെത്താനുള്ള ശ്യാമിന്റെ
മിനിസ്ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ സിനിമയിലും സജീവമാവുകയാണ് താരം. മമിത ബൈജുവും നസ്ലിനും പ്രധാനവേഷങ്ങളിലെത്തിയ ‘പ്രേമലു’ ആണ് മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം. സ്വതന്ത്രയായി പാറിപ്പറന്നു നടക്കുന്ന പെൺകുട്ടിയുെട വേഷമാണ് ചിത്രത്തിൽ
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിൽ മമിത ബൈജുവിന്റ കഥാപാത്രത്തോട് കൂട്ടുകാരി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘‘ഈ അമൽ ഡേവിസ് ആള് കൊള്ളാലോ’’ എന്ന്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരും അതു സമ്മതിക്കും. നസ്ലിനൊപ്പം സിനിമയിൽ പൊട്ടിച്ചിരികളും കയ്യടികളും നേടുന്നുണ്ട് സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ
തിരക്കഥയിൽ പുതിയ പരീക്ഷണം നടത്തിയിട്ടുള്ള സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ആ പരീക്ഷണമാണ് ഈ സിനിമയിൽ തനിക്കുള്ള പ്രതീക്ഷയും ആശങ്കയുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം. ‘മാസ്റ്റേഴ്സ്’ എന്ന ആദ്യ ചിത്രത്തിലെ തിരക്കഥയിൽ പുതിയ പരീക്ഷണങ്ങളൊരുക്കി വിജയിച്ച ജിനു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എഴുതുന്ന
‘പുതിയ സിനിമ, അതാണു പിറന്നാൾ വിശേഷം’ – ഫാസിൽ പറയുന്നു. പിറന്നാൾ ദിനമായ ഇന്ന് ആഘോഷമൊന്നുമില്ല. ആസ്വാദകരുടെ ഹൃദയം പതിച്ചുവാങ്ങിയ ‘മണിച്ചിത്രത്താഴി’ലെ കൂട്ടാളി മധു മുട്ടം എനിക്കുവേണ്ടി എഴുത്തു തുടങ്ങിയിട്ടുണ്ട്. അതു മാത്രമാണ് ഇപ്പോൾ ചിന്ത’ ആലപ്പുഴ ബീച്ചിൽ അസ്തമയക്കടൽ നോക്കി നിൽക്കുന്ന യുവാവ്. ബിഎ
സൂഫി സംഗീതത്തിന്റെ അഴകുമായി തിയറ്ററുകളിലെത്തിയ ‘ഖൽബ്’ എന്ന ചിത്രം മികച്ച നിരവധി പുതുമുഖ താരങ്ങളെയാണ് മലയാള സിനിമയ്ക്കു സമ്മാനിച്ചത്. ‘ഖൽബി’ലെ കാൽപ്പോ എന്ന നായക കഥാപാത്രമായെത്തിയത് ‘മൈക്ക്’ എന്ന സിനിമയിൽ അനശ്വര രാജന്റെ നായകനായെത്തി ശ്രദ്ധനേടിയ രഞ്ജിത്ത് സജീവ് ആയിരുന്നു. ബോളിവുഡ് താരങ്ങളെ വെല്ലുന്ന
മല്ലയുദ്ധങ്ങളുമായി നാടു ചുറ്റുന്ന മലൈക്കോട്ടൈ വാലിബന്റെ മനസു കീഴടക്കിയ സ്വപ്നസുന്ദരി മാതംഗിക്ക് ആരുടെ മുഖമാകും ചേരുക? ഒരു ചിത്രകാരന്റെ കാൽപനികതയിൽ വിരിയുന്ന അഴകളവുകളുള്ള അപ്സരസുന്ദരിയായ മാതംഗിയെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കണ്ടെത്തിയത് മിനി സ്ക്രീനിൽ നിന്നാണ്. അങ്ങനെയാണ്, മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ ഹ്രസ്വസുന്ദരമായ റൂമി കവിത പോലെ സുചിത്ര നായർ മാതംഗിയായത്. സ്വപ്നതുല്യമായ അവസരത്തിന്റെ വിസ്മയവും ആവേശവും പങ്കുവച്ച് സുചിത്ര നായർ മനോരമ ഓൺലൈനിൽ.
ദേശങ്ങൾ കടന്ന് അജയ്യരെന്ന് കരുതിയിരുന്ന മല്ലന്മാരെ പോരിന് വിളിച്ച് മത്സരിച്ച് തോൽപ്പിച്ച് മുന്നേറിയ ചരിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്റേത്’. ഒടുവിൽ ചമതകന്റെ വെല്ലുവിളി ഏറ്റെടുത്ത് വാലിബൻ എത്തിച്ചേർന്നത് ചതിയും വഞ്ചനയും കുലത്തൊഴിലാക്കിയ മാങ്ങോട്ട് മല്ലന്റെ മുന്നിലായിരുന്നു. അടവു കൊണ്ട് വാലിബനെ വെല്ലാൻ
‘തട്ടും പുറത്ത് അച്യുതനി’ലൂടെ നായികയായി വന്ന ശ്രവണ, ഷാജൂൺ കാര്യാലിന്റെ പുതിയ ചിത്രമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’യിലൂടെ ഫെബ്രുവരി 2ന് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ഏതം, അഞ്ചിൽ ഒരാൾ തസ്കരൻ എന്നീ സിനിമകളിലും ശ്രവണ അഭിനയിച്ചിരുന്നു. അച്ഛന്റെ വിയോഗത്തെ തുടർന്ന് കുറച്ചുനാൾ ശ്രവണ സിനിമയിൽ നിന്നും
ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകൾ പതിയെ ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രവും പതിയെ പതിയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ വാലിബൻ എന്ന മല്ലനായി അഭിനയിച്ച മോഹൻലാലിനെ എതിരിടാൻ തുടക്കത്തിൽ തന്നെ എത്തിയ കേളു മല്ലൻ എന്നൊരു കഥാപാത്രമുണ്ട്. ആറര അടിയോളം ഉയരവും
പതിമൂന്ന് അംഗങ്ങളുള്ള ഒരു നാടക ഗ്രൂപ്പ്. അതിൽ ആകെയുള്ളത് ഒരേയൊരു സ്ത്രീ. എല്ലാവരും ചിരപരിചിതർ, സ്നേഹബന്ധമുള്ളവർ. ഒരു രാത്രിയിൽ, അവൾ സ്വന്തമെന്നു കരുതിയ ആ 12 പേരിലൊരാളിൽനിന്ന് അവൾക്കുനേരേ അതിക്രമമുണ്ടാകുന്നു. അതോടെ, ഒപ്പമുണ്ടായിരുന്നവർ മുഖങ്ങളില്ലാത്ത 12 പേരായി മാറുന്നു. ആനന്ദ് ഏകർഷിയുടെ ‘ആട്ടം’
മോഹൻലാൽ നായകനാകുന്ന ‘മലൈക്കോട്ടൈ വാലിബൻ’ നാളെ റിലീസിനെത്തുകയാണ്. മലയാള സിനിമാപ്രേമികൾ മാത്രമല്ല ഇന്ത്യൻ സിനിമയൊന്നാകെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘വാലിബൻ’. ചിത്രത്തിന്റെ ഓരോ പോസ്റ്ററും ടീസറും ആരാധകർക്ക് കൗതുകവും ആവേശവുമാണ് പകർന്നു കൊടുത്തത്. ഓരോ സിനിമയിലൂടെ പുതിയൊരു പ്രപഞ്ചം പ്രേക്ഷകർക്ക് പകർന്നു
ആനന്ദ് ഏകർഷിയും കൂട്ടുകാരുമൊത്തുള്ള സംഘത്തിന് ‘കർണഭാരം ചുമന്നവർ’ എന്നാണു പേര്.‘കർണഭാരം’ നാടകത്തിൽ വേഷമിട്ടവരാണൊക്കെയും. നാടകത്തിന്റെ ഉരുപ്പടികളേറ്റി നടന്നതിൻ ക്ലേശത്തിൽനിന്നാണ് ആ രസ്യൻപേരു വന്നത്. പല ജോലികൾ ചെയ്ത് ജീവിതം പോറ്റുന്നവരെങ്കിലും നാടകമാണ് ഇവരുടെ ശ്വാസം.കൊച്ചിയിലെ ‘ലോകധർമി’
ഒരേ ജോലി ഒരുപാടു വർഷം തുടർച്ചയായി ചെയ്യുമ്പോൾ നമ്മൾ അറിയാതെ നമുക്ക് ചില തെറ്റുപറ്റാം. തിരഞ്ഞെടുക്കലുകളിൽ പാകപ്പിഴകൾ വന്നേക്കാം. ചെയ്യുന്ന ആക്ഷനുകളിൽ ആവർത്തനമുണ്ടാക്കാം. സിനിമയിൽ അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒരേ വൃത്തത്തിനുള്ളിൽതന്നെ കറങ്ങുകയാണെന്ന ബോധ്യം എനിക്കുമുണ്ടായി.
നേര്, ഏബ്രഹാം ഓസ്ലർ... ഈ വിജയകഥകൾ കാണുന്ന പ്രേക്ഷകർ പറയും: നേരാണ്, അനശ്വര രാജന്റെ ടൈം. മലയാളം കടന്നു തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമറിയിച്ച അനശ്വര ‘മനോരമ’യോട് സംസാരിക്കുന്നു നേരിനും ഓസ്ലറിനുമൊപ്പം ഓസ്ലർ സിനിമയിൽ ഫ്ലാഷ്ബാക്കിലാണ് ഞാൻ. അന്നത്തെ കാലത്തെ വസ്ത്രധാരണരീതി മുതൽ
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ‘പൂമാനമേ’ തരംഗമാണ്. മമ്മൂട്ടിയും സുമലതയും അനശ്വരമാക്കിയ ‘നിറക്കൂട്ടി’ലെ ഗാനരംഗത്തിലെ പ്രണയ ജോഡികളിൽ മാത്രമാണ് വ്യത്യാസമുള്ളത്. പുതുമുഖ താരം ആഡം സാബിയും കുടുംബപ്രേക്ഷകരുടെ പ്രിയതാരം
സാജിദ് യഹിയ സംവിധാനം ചെയ്ത ‘ഖൽബ്’ കണ്ടവരെല്ലാം അന്വേഷിച്ചത് തുമ്പിയെ ആയിരുന്നു. സൂഫി സംഗീതത്തിന്റെ അഴകൊത്ത ആ മൊഞ്ചത്തികുട്ടി മലയാള സിനിമയിൽ പുതുമുഖമായിരുന്നു. ആരാധകരുടെ അന്വേഷണം അവസാനിച്ചത് മേഘാലയയിൽ ആണ്. മേഘാലയ സർക്കാരിന്റെ അഡിഷനൽ ചീഫ് സെക്രട്ടറി ആയ ഷക്കീലിന്റെയും സഫീറയുടെയും മകൾ ആയ നേഹ നസ്നീൻ
ഗോകുൽ സുരേഷ് തിരക്കിലാണ്. നാല് മക്കളടങ്ങുന്ന സുരേഷ് ഗോപിയുടെ കുടുംബത്തിലെ മൂത്ത മകളുടെ വിവാഹമാണ് ജനുവരി 17ന്. തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹത്തിനെത്തുന്നു എന്നുളളതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളും കൂടുതലാണെന്ന് ഗോകുൽ പറയുന്നു. ‘‘അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവൾ പോകുന്നത്
ഒരിടവേളയ്ക്കു ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ചിത്രത്തിൽ നിരവധി സ്ത്രീകഥാപാത്രങ്ങള് അണിനിരക്കുന്നു. ഐഷു എന്ന കഥാപാത്രമായി നടി മെറീന മൈക്കിളും എത്തുന്നു. ഈ സിനിമയെക്കുറിച്ച് കമൽ പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും തനിക്കെതിരെ പ്രവർത്തിച്ച് ഈ
സംവിധാനം–കമൽ; ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകർ കണ്ണുമടച്ച് ടിക്കറ്റെടുത്തിരുന്ന ഈ ടൈറ്റിൽ കാർഡ് 4 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിൽ എത്തുകയാണ്, വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലൂടെ. 19ന് സിനിമ തിയറ്ററിലെത്തും. 40 വർഷത്തിലേക്കെത്തുന്ന സിനിമാ ജീവിതവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി
ബാലചന്ദ്ര മേനോന് എഴുപതാം പിറന്നാള് ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാർഥിക്കുകയാണ് പ്രിയ ശിഷ്യനും സംവിധായകനുമായ വിജി തമ്പി. ഒപ്പം, മേനോൻ സാർ അടുത്ത സിനിമയിൽ അഭിനയിക്കാന് വിളിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും കുസൃതി നിറഞ്ഞ ചിരിയോടെ തമ്പി പറയുന്നു. അഞ്ചു വർഷമായിരുന്നു
കഴിഞ്ഞ 13 വർഷത്തിനുള്ളിൽ 130 സിനിമകളിലായി ചെറുതും വലുതുമായ വേഷങ്ങൾ. ചില കഥാപാത്രങ്ങൾ മനുഷ്യ ഹൃദയങ്ങളെ തൊട്ടുരുമിയപ്പോൾ ചിലത് ആകാശത്തിനും ഭൂമിക്കും ഇടയിൽ ഇടമില്ലാതെ മാഞ്ഞു പോയി. സെലിബ്രിറ്റി ജീവിതത്തിന്റെ ആഘോഷങ്ങളും ആരവങ്ങളും ഒന്നടങ്ങിയതോടെ ക്യാമറയ്ക്കു മുന്നിലെ ആക്ഷനും കട്ടിനുമിടയിലുള്ളത്ര
ജയറാം എന്ന പേരിനോടു ചേർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളും ചെണ്ടയും ആനക്കമ്പവും തമാശയും മിമിക്രിയുമുണ്ട്. കഥാനായകൻ എന്ന സിനിമയിലെ ജയറാം കഥാപാത്രത്തോടു ''രാമനാഥന് ഇതും വശമുണ്ടോ'' എന്നു ചോദിക്കുമ്പോൾ പ്രേക്ഷകനും തോന്നുന്നു ജയറാമിനു വശമില്ലാത്ത ഒന്നുമില്ലെന്ന്. ഏറ്റവും പുതിയ ജയറാം സിനിമയാണ് ഓസ്ലർ.
കാഴ്ചയിലെ മുഖസാദൃശ്യം സിനിമയിൽ അനുഗ്രഹമായി വരുന്നത് വളരെ അപൂർവമാണ്. യുവതാരം അനശ്വര രാജനുമായി അത്തരത്തിലുള്ള സാമ്യത്തിലൂടെ ശ്രീധന്യയുടെ കരിയറിൽ സംഭവിച്ചത് രണ്ടു ഹിറ്റുകളാണ്. ആദ്യം പ്രണയവിലാസവും ഇപ്പോൾ നേരും. പ്രണയവിലാസത്തിൽ അനുശ്രീ എന്ന കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങളെയാണ് അനശ്വരയും ശ്രീധന്യയും
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുന്നതിനായി ഏറെ വ്യത്യസ്തമായ പ്രമൊയാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. സംവിധായകൻ ഡിജോയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും തകർത്തഭിനയിച്ച പ്രമൊ വിഡിയോയ്ക്കു
‘ജോലിക്കൊന്നും പോകാതെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം’ എന്നു പറയുന്ന പുതിയകാല പെൺകുട്ടികളെ സിനിമയിൽ ഇപ്പോൾ കാണാറില്ലല്ലോ. 2023ൽ പുറത്തിറങ്ങിയ പൂക്കാലം സിനിമയിൽ അത്തരം കഥാപാത്രമായി അഭിനയിച്ചു വിസ്മയിപ്പിച്ച നടിയാണ് അന്നു ആന്റണി. ഇതേ അന്നു തന്നെയാണ് കരിക്കിന്റെ 'പ്രിയപ്പെട്ടവൻ പിയൂഷ്' എന്ന വെബ്
സിനിമയിൽ ട്വിസ്റ്റൊന്നും പ്രതീക്ഷിക്കരുതെന്ന് പലയാവർത്തി പറഞ്ഞാലും സംവിധായകൻ ജീത്തു ജോസഫ് ആണെങ്കിൽ എന്തെങ്കിലുമൊരു സർപ്രൈസ് ആ സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. അങ്ങനെയൊരു വിശ്വാസം പ്രേക്ഷകർക്കു നൽകിയത് അദ്ദേഹം ചെയ്ത സിനിമകളാണ്. നേരിന്റെ വിജയമധുരത്തോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന
‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ പോസ്റ്ററിൽ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സർപ്രൈസ് കഥാപാത്രമുണ്ട്. ശങ്കർ ഇന്ദുചൂഢൻ എന്ന യുവതാരം ചെയ്ത മൈക്കിൾ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റിൽ എല്ലാവരും ശങ്കറിനെ
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് നടി രഞ്ജിനി ഹരിദാസ്. ക്രിസ്മസ് പിറ്റേന്ന് താൻ ആശുപത്രിയിൽ എന്ന വിവരം പറഞ്ഞാൽ, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുകയെന്ന് നടി പറയുന്നു. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ
വക്കീൽ പ്രഫഷനിൽ തിളങ്ങി നിൽക്കുന്ന സമയത്താണു സിനിമയിൽ അഭിനയിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിനയത്തിൽ നിന്ന് തിരക്കഥാകൃത്തായി വളർന്നു. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രത്തിലൂടെ ജീത്തുവിനൊപ്പം തിരക്കഥാകൃത്തായ തുടക്കം കുറിച്ച ശാന്തി, തന്റെ സിനിമാ വിശേഷങ്ങൾ
സൂത്രധാരനിലെ "പേരറിയാം, മകയിരം നാളറിയാം" എന്ന പാട്ടിൽ നിഷ്കളങ്കതയുടെ ചിരിയുമായി ഓടിനടന്ന പെൺകുട്ടിയാണ് മീര ജാസ്മിൻ. കാലം കുറെ മാറി, മീരയും. ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള മീരയുടെ തിരിഞ്ഞുനോട്ടമാണ് പുതിയ കാലം. ‘ക്വീൻ എലിസബത്ത്’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി മീര മനോരമ
യശ്വന്ത് കിഷോർ സംവിധാനം ചെയ്ത തമിഴ് സിനിമ കണ്ണഗിയുടെ പ്രത്യേക പ്രദർശനം ചെന്നൈയിൽ നടക്കുകയാണ്. സിനിമ തീർന്നതിനുശേഷം താരങ്ങളും അണിയറപ്രവർത്തകരും പ്രേക്ഷകർക്കു മുമ്പിലെത്തി. അവരുമായുള്ള സംഭാഷണം പുരോഗമിക്കുന്നതിന് ഇടയിൽ സദസിൽ നിന്നൊരാൾ എണീറ്റു നിന്നു പറഞ്ഞു, 'എനിക്ക് നദി എന്ന കഥാപാത്രം ചെയ്ത ആ
1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ,ഞങ്ങ ൾ സന്തുഷ്ടരാണ്, പത്രം, മിമലനിയം സ്റ്റാര്സ് തുടങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേയ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു.
ജിഗർതാണ്ട ഡബിൾ എക്സ് റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ തിരഞ്ഞുപോയൊരു മുഖമാണ് രാഘവ ലോറൻസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായി വേഷമിട്ട നടന്റേത്. ആ അന്വേഷണം ചെന്നു നിന്നത് അഷ്റഫ് മല്ലിശ്ശേരി എന്ന നടനിലാണ്. കമ്മട്ടിപ്പാടത്തിലെ കെ.ഡി ജോസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ അഷറഫ് ഇപ്പോൾ തമിഴകത്തെ
വൈറൽ പ്രസംഗത്തിനെതിരെ നടന്നത് സംഘടിത സൈബർ ആക്രമണമെന്ന് നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഗായത്രി. ബിജെപി രഹസ്യമായി നടപ്പിലാക്കുന്ന സാംസ്കാരിക നയത്തെ തുറന്നു കാണിച്ചതുകൊണ്ടാണ് അതു സംഭവിച്ചത്. പ്രസംഗത്തിൽ നിന്ന് സീരിയലുകളുടെ ഉദാഹരണം അടർത്തിയെടുത്ത് വിമർശിക്കുന്നവർക്കും ഗായത്രി മറുപടി നൽകി. ഇന്നു ഞാനുണ്ട
യുവനടി ലക്ഷ്മിക സജീവന്റെ മരണ വാർത്ത സിനിമാലോകത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ‘കാക്ക’ എന്ന സിനിമയിലൂെടയാണ് ലക്ഷ്മിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തോട്
രക്തച്ചൊരിച്ചിലിനപ്പുറം മനുഷ്യർ തമ്മിലുള്ള വൈകാരിക ബന്ധങ്ങളെ ഏറെ സൂക്ഷ്മതയോടെ പ്രതിഫലിപ്പിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത ‘ആന്റണി’. ‘വിശുദ്ധനും സാത്താനും’ എന്ന് വിളിപ്പേരുള്ള ആന്റണി എന്ന ഗ്യാങ്സ്റ്ററുടെ കഥപറയുന്ന ചിത്രത്തിൽ ആന്റണിയായി ജോജു ജോർജും ആൻ മരിയ എന്ന പെൺകുട്ടിയായി കല്യാണി പ്രിയദർശനും
പദങ്ങൾ ചെറുതാണെങ്കിലും ‘മനസ്സിലാക്കുക’, ‘മനസ്സിലാക്കപ്പെടുക’ എന്നു പറയുന്നത് വലിയ കാര്യമാണെന്ന് സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണ് വെട്ടുകിളി പ്രകാശ് എന്ന വി.ജി. പ്രകാശ്. ഇന്നത്തെ തലമുറയ്ക്ക് ജീവിതത്തെ നട്ടും ബോൾട്ടും ഇട്ട് മുറുക്കി പിടിച്ചിരിക്കുന്നതിനോട് വിയോജിപ്പ് ഉള്ളതുകൊണ്ട് അവർ വളരെ ഫ്രീ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഒരുകാലത്ത് വേദികൾ കയ്യടക്കിയിരുന്ന കലാകാരന്മാരാണ് കാഥികർ. സാംബശിവനെപോലെയുള്ള അനുഗ്രഹീത കാഥികരും നമ്മെ കുടുകുടെ ചിരിപ്പിച്ച വി.ഡി. രാജപ്പനെപ്പോലെയുള്ള പാരഡി കാഥികരും ഉൾപ്പടെയുള്ള കലാകാരന്മാരുടെ പിന്മുറക്കാർ ഇപ്പോൾ നിത്യവൃത്തിക്കായി മറ്റു ജോലികൾ ചെയ്യേണ്ടിവരികയാണ്. അന്യം
ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും തകർത്തഭിനയിച്ച ‘കുടുക്ക്’ ഒടിടിയിൽ തരംഗമാവുകയാണ്. കൃഷ്ണ ശങ്കറിനൊപ്പം തന്നെ കുടുക്കിലെ റാം മോഹൻ എന്ന താരവും ശ്രദ്ധ നേടുകയാണ്. സിനിമയിൽ സ്വാസികയുടെ ഭർത്താവായി അഭിനയിച്ച റാംമോഹൻ ഒരു മെയിൽ ഷോവനിസ്റ്റ് ആയാണ് പ്രത്യക്ഷപ്പെട്ടത്. ‘കരി’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ റാം
‘ഈച്ച’ എന്ന സിനിമയിലൂടെയാവും നാനി എന്ന നടനെ മലയാളിൽ അത്രയേറെ സ്നേഹിക്കാൻ തുടങ്ങിയത്. തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായകന്മാരിൽ ഒരാളായി മാറാൻ നാനിക്കു കഴിഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയികവു കൊണ്ടു പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നാനി എന്ന അഭിനേതാവിന്റെ പുതിയ ചിത്രമാണ് ഹായ് നാന.
ഹൃദയസ്പർശിയായ അച്ഛൻ കഥാപാത്രങ്ങൾ നിരവധി ചെയ്തിട്ടുണ്ട് നടൻ മുകേഷ്. എന്നാൽ, അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ഫിലിപ്സ് എന്ന ചിത്രത്തിലെ കഥാപാത്രം. പല സന്ദർഭങ്ങളിലും അച്ഛൻ ഒ. മാധവനെ ഓർമ വന്നെന്ന് മുകേഷ് പറയുന്നു. ഫിലിപ്സ് എന്ന കഥാപാത്രത്തിന്റെ
തൊടുപുഴക്കാരിയായ ലിസബത്തിന് സിനിമ എന്നും തിളക്കമേറിയ സ്വപ്നമായിരുന്നു. ആ ലോകത്ത് എത്തിപ്പെടാൻ കഴിയുമെന്ന ആത്മവിശ്വാസം പോലും ഒരു കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, സിനിമയെന്ന സ്വപ്നം ആത്മവിശ്വാസമായി വളർന്നപ്പോൾ അവൾക്കു മുമ്പിൽ വഴികൾ തെളിഞ്ഞു. മാർത്താണ്ഡൻ സംവിധാനം ചെയ്ത മഹാറാണി എന്ന സിനിമയിലൂടെ
‘ഇരട്ട’യിലെ പൊലീസുകാരിയും ‘രോമാഞ്ച’ത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴിയായുമൊക്കെ എത്തി പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ് പൂജ മോഹൻരാജ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷ്നൽ ആക്ടിങ് സ്കൂളിലും പഠിച്ച് അഭിനയത്തിൽ ഉപരിപഠനം വരെ നടത്തി അഭിനയം ജീവവായു ആക്കിയ
ഉള്ളുലയ്ക്കുന്ന ദുഃഖങ്ങളുള്ള, ആത്മസംഘര്ഷങ്ങളുടെ അലകടല് പേറുന്ന മനസ്സുകളുണ്ട് നമുക്ക് ചുറ്റും. ഇന്നേ വരെ, ഈ നിമിഷം വരെ അത്രമേല് പ്രിയപ്പെട്ടവരോടു പോലും പറയാനാകാതെ ഉറഞ്ഞുപോയ അവരുടെ സങ്കടങ്ങളെ പലതരത്തില് സിനിമ തുറന്നുപറഞ്ഞിട്ടുണ്ട് സിനിമ പലപ്പോഴായി. ഒട്ടുമേ എളുപ്പമല്ലത് : അങ്ങനെയൊരു പ്രമേയം
ആക്ടർ, ഡിസൈനർ, ഇൻഫ്ലുവൻസർ: പൂർണിമ ഇന്ദ്രജിത്തിന്റെ ഇൻസ്റ്റഗ്രാം ബയോ ഇങ്ങനെയാണ്. എന്നാൽ ഒരു വിശേഷണങ്ങളിലും ചുരുങ്ങാതെ പുതിയ മേഖലകളും അതിരിലാത്ത ആകാശവും തേടിയുള്ള യാതയിലാണ് ഇന്നു പൂർണിമ. മലയാളികളുടെ സ്വന്തമായയാൾ ഇപ്പോൾ പാൻ ഇന്ത്യൻ സീരിസുകളുടെ ഭാഗമാണ്. രാജ്യാന്തര തലത്തിൽ ചർച്ചയായ നെറ്റ്ഫ്ലിക്സിലെ സർവൈവൽ ഡ്രാമ കാലാപാനിയിലെ സ്വസ്തി ഷാ എന്ന കഥാപാത്രത്തിന് ഏറെ പ്രശംസകൾ ഏറ്റു വാങ്ങുമ്പോൾ പൂർണിമ സംസാരിക്കുന്നു.
കാതലിന്റെ ഷൂട്ട് നടക്കുന്ന സമയം. സിനിമയിലെ പ്രധാനപ്പെട്ട ഒരു സീക്വൻസ് എടുക്കുന്നതിനായി കാറിൽ റിഗ് കെട്ടി വച്ചുകൊണ്ടിരിക്കുകയാണ് ക്യാമറ ടീം. അപ്പോഴാണ്, സിനിമയിൽ തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുധി കോഴിക്കോട് മേക്കപ്പിട്ട് വരുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ ക്യാമറ ടീമിലെ ആരോ പറഞ്ഞു, നിങ്ങളുടെ
ലോകം മുഴുവൻ ആഘോഷിച്ച മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജി ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച താരമാണ് ഫെമിന ജോർജ്. ഇപ്പോൾ ‘ശേഷം മൈക്കിൾ ഫാത്തിമ’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ അഭിനയിച്ച ഫാത്തിമയുടെ ഉറ്റ സുഹൃത്തായ രമ്യ എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയാണ് ഫെമിന.
രണ്ടു വർഷം മുമ്പത്തെയൊരു ഐഎഫ്എഫ്കെ വേദി. നവാഗതനായ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസിന്റെ പ്രദർശനത്തിനുശേഷം ഉയർന്ന കരഘോഷത്തെ സാക്ഷിയാക്കി ചിത്രത്തിന്റെ അണിയറപ്രവർത്തകർ വേദിയിലേക്കു കയറി. സംവിധായകനും മറ്റു സംഘാംഗങ്ങളും പ്രേക്ഷകരോട് ആ സിനിമയെപ്പറ്റി സംസാരിച്ചു. ഒടുവിൽ മൈക്ക്, അറ്റൻഷൻ
കണ്ടു കണ്ടാണു കടൽ ഇത്ര വലുതായതെന്നു കേട്ടതുപോലെ മലയാളി കണ്ടും കേട്ടും അറിഞ്ഞ കടലാണു മമ്മൂട്ടി. മമ്മൂട്ടിക്കമ്പനിയുടെ ഓരോ സിനിമയുടെയും പുതുമയെ വാഴ്ത്താതെ നിരൂപകർ കടന്നുപോകാറില്ല. അഭ്യൂഹങ്ങൾക്കും പ്രേക്ഷകചർച്ചകൾക്കും ഒടുവിൽ കാതൽ എന്ന ജിയോ ബേബി സിനിമ റിലീസിന് ഒരുങ്ങിയിരിക്കുന്നു. നായിക ജ്യോതികയും
ഇഷ്ടം എന്താണെന്നു തിരിച്ചറിഞ്ഞു അതിനുവേണ്ടി പ്രയത്നിക്കുന്നവർക്കു വിജയമുണ്ടാകുമെന്നു തെളിയിച്ച ചിലരില്ലേ? അത്തരം ഒരാളാണു ഹരിശ്രീ അശോകൻ. നടന്ന വഴികളിലെ മൂർച്ചയുള്ള കല്ലുകളെ രാകി മിനുക്കിയെടുത്ത മിടുക്കനായ കലാകാരൻ. ഏറ്റവും പുതിയ സിനിമ മഹാറാണിയെപ്പറ്റിയും ജീവിതത്തെക്കുറിച്ചും മനോരമ ഓൺലൈനിനോട്
ആനിയമ്മയെ വിമർശിച്ചവരെ പിന്തുണച്ച് മാലാ പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു: ‘ആനിയമ്മ ഓവർ ആക്ടിങ്ങുമാണ്. വെറുപ്പിക്കലുമാണ്. തെറ്റായ ശരികളെക്കുറിച്ച് മാലാ പാർവതി സംസാരിക്കുന്നു. നെഗറ്റീവ് ആനിയമ്മയ്ക്ക് ആദ്യം കിട്ടിയതും നെഗറ്റീവ് കമന്റുകളല്ലേ? ഒക്ടോബർ 25നാണ് ‘മാസ്റ്റർപീസ്’ ഹോട്സ്റ്റാറിൽ റിലീസാകുന്നത്.
തിയറ്റർ ഹിറ്റുകൾ കുറവാണെന്ന് സിനിമക്കാരും പ്രേക്ഷകരും ഒരുപോലെ ആശങ്കപ്പെടുന്ന ഇക്കാലത്ത് ഇൗ വർഷത്തെ വിരലിലെണ്ണാവുന്ന മലയാള വിജയചിത്രങ്ങളിൽ രണ്ടെണ്ണത്തിന്റെ പിന്നിലും ആദർശ് സുകുമാരന്റെ തൂലികയുണ്ടായിരുന്നു. നായയുടെ കഥയിലൂടെ ഹിറ്റായ നെയ്മറും, ബ്ലോക് ബസ്റ്ററായ ആർഡിഎക്സും. മമ്മൂട്ടിയെയും ജ്യോതികയെയും
കല്യാണി പ്രിയദർശൻ നായികയായ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. കല്യാണി പ്രിയദർശന്റെ നിറഞ്ഞാട്ടമാണ് സിനിമ മുഴുവൻ. മാധ്യമപ്രവർത്തകനായിരുന്ന മനു.സി.കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി കഥകൾ മനസ്സിലിട്ടുനടന്ന മനു, ഫാത്തിമയിലേക്ക് എത്തിയപ്പോൾ സ്വയം സംവിധായകനാകാം
ഒരുപാടു സ്വപ്നങ്ങൾക്കൊടുവിലാണു മനുഷ്യർ സിനിമയിലെത്തുന്നത്. അതിനു ശേഷവും സ്വപ്നംപോലെ ജീവിക്കാനും സന്തോഷമായിരിക്കാനും സാധിക്കുന്നവർ വിരളമാണ്. അത്തരമൊരാളാണ് ടൊവിനോ തോമസ്. ഡോ. ബിജുവിന്റെ ഏറ്റവും പുതിയ സിനിമ അദൃശ്യ ജാലകങ്ങൾ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു. ഇനിയും ഒട്ടേറെ
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാണിച്ച് എത്തിയ വ്യക്തിയാണ് ഏഞ്ചൽ മോഹൻ. ‘എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് ശാപമോക്ഷം വേണ്ടേ, ഒരു സാധാരണക്കാരന്റെ പ്രതികരണം’ എന്ന രീതിയിൽ പ്രചരിച്ച വിഡിയോ ഏറെ ചർച്ചയായിരുന്നു. സ്വയം നടത്തിയ ഈ പത്രസമ്മേളനത്തിൽ വന്ന്
മിഥുൻ മാനുവൽ തോമസ് എഴുത്തു ഫാക്ടറിയാണോയെന്നാണ് അടുപ്പമുള്ളവർ മിഥുനോടു ചോദിക്കുന്നത്. തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടുന്ന ഗരുഡൻ മിഥുന്റെ തിരക്കഥയാണ്. അരുൺ വർമയാണ് സംവിധാനം. ജയറാമിനെ നായകനാക്കിയുള്ള ഏബ്രഹാം ഓസ്ലറിൽ മിഥുൻ സംവിധായകന്റെ റോളിലാണ്. മിഥുൻ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ
Results 1-100 of 1074