Activate your premium subscription today
മലയാള ടെലിവിഷൻ ചരിത്രത്തിൽ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ മറിമായം ടീം ഒന്നിക്കുന്ന സിനിമ എന്നതാണ് പഞ്ചായത്ത് ജെട്ടി എന്ന സിനിമയെ റിലീസിനു മുൻപെ ചർച്ചയാക്കിയത്. പ്രേക്ഷകർക്ക് സുപരിചതരായ താരങ്ങൾ, ലളിതമായ ആഖ്യാനം, പരിചിതമായ പ്രമേയം! ചുരുക്കത്തിൽ കെട്ടുകാഴ്ചകളുടെ അധികഭാരമില്ലാത്ത കൊച്ചു സിനിമയാണ് പഞ്ചായത്ത് ജെട്ടി.
മലയാളസിനിമയിലെ തിരക്കഥാരംഗത്തെ അതികായനായ എസ്.എൻ. സ്വാമി തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് 'സീക്രട്ട്'. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ചിത്രം മോട്ടിവേഷണൽ ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താൻ കഴിയുന്ന സിനിമയാണ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എസ്.എൻ. സ്വാമി ആദ്യമായി
മരണമില്ലാത്ത ചെകുത്താനായ ഡെഡ്പൂൾ, വയലന്റ് ആയാൽ അവഞ്ചേഴ്സ് പട ഒരുമിച്ചു വന്നാലും നെഞ്ചുവിരിച്ചു നിൽക്കുന്ന വോൾവെറിൻ. ഇവർ ഒരുമിച്ചാല്‍ ചോരപ്പുഴ ഉറപ്പ്. മാർവലിന്റെ ടൈറ്റിലില്‍ കാണുന്ന അതേ ചുവപ്പാണ് സിനിമ നിറയെ. മാര്‍വൽ സിനിമകളിൽ കണ്ടുവരാത്ത വയലന്റ് രംഗങ്ങളുടെ അതിപ്രസരവുമായാണ് ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’
മനുഷ്യർക്ക് പൂർണമായും അറിയാനും മനസിലാക്കാനും കഴിയാത്ത ചില ശക്തികൾ ലോകത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് പലരും. അതീന്ദ്രിയ ശക്തികൾ ലോകത്തിലുണ്ടോ ഇല്ലയോ എന്നത് എക്കാലത്തും മനുഷ്യരുടെ ഇടയിൽ ഒരു തർക്ക വിഷയമായി നില നിൽക്കുന്നുമുണ്ട്. അതീന്ദ്രിയ ശക്തികൾക്ക് ഓരോ നാട്ടിലും ഓരോ പേരും രൂപവുമായിരിക്കും.
പീറ്റർ ഹെയ്നും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമ! ഈ കോംബോ എന്തു മാജിക് ആയിരിക്കും ഒരുക്കി വച്ചിരിക്കുന്നത് എന്ന കൗതുകമാണ് ‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഉറ്റുനോക്കിയിരുന്നത്. ആ കാത്തിരിപ്പ് വെറുതെയായില്ല. നല്ല നാടൻ തല്ലിന്റെ കാർണിവൽ ആണ് ഇടിയൻ ചന്തു. എന്നാൽ,
മലയാളികൾ മാത്രം അനുഭവിക്കുന്ന ചില പ്രതിസന്ധികളുണ്ട്. അതിലൊന്നാണ് വിവാഹം കഴിഞ്ഞ ഉടെനെ വരുന്ന ചോദ്യം ‘വിശേഷം ഉണ്ടോ?’ ഒരു കുഞ്ഞിനെ ജനിപ്പിച്ചു വളർത്തുക എന്നത് ദമ്പതികളുടെ മാത്രം സ്വാതന്ത്ര്യമാണെന്നിരിക്കെ ഈ ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കാത്ത ചെറുപ്പക്കാർ വിരളമാകും. അത്തരമൊരു ചോദ്യത്തിന്
കിൽ ! പേരു പോലെ അതിക്രൂരം. വന്യം. മനുഷ്യശരീരത്തെ ഏതൊക്കെ രീതിയിൽ ആക്രമിച്ച് ചോര ചീറ്റിച്ച്, തീയിട്ട് കൊല്ലാമോ അതെല്ലാം നിറഞ്ഞൊരു സിനിമ. ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വയലൻസ് നിറഞ്ഞ ഇന്ത്യൻ സിനിമയെന്നാണ് ലോകമെങ്ങുമുള്ള സിനിമാ നിരൂപകർ വിലയിരുത്തുന്നത്. കിൽ ‘ജോൺവിക്കി’ന്റെ ഇന്ത്യൻ പതിപ്പ് അല്ല. കിൽ കണ്ട
വർഷങ്ങൾക്കു മുമ്പ് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുകയും ഹിറ്റ് ആകുകയും ചെയ്ത ഇന്ത്യൻ സിനിമ തിരിച്ചെത്തുമ്പോൾ കഥാതന്തുവിൽ മാറ്റമില്ലെങ്കിലും അവതരണത്തിൽ മാറ്റങ്ങളേറെയാണ്. ട്രെൻഡിനൊപ്പം കാലികവും ഗൗരവതരവുമായ വിഷയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്ന ശങ്കർ അതേ രീതിയാണ് ഇൗ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത്.
ഒരുകാലത്ത് മലയാള സിനിമ സംസാരിച്ചിരുന്നത് വള്ളുവനാടൻ ഭാഷയായിരുന്നെങ്കിൽ ഇന്ന് അത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡിന്റെ ഭാഷയായി മാറുകയാണ്. കാസർഗോഡിന്റെ കഥകളുമായി ഒട്ടേറെ സിനിമകൾ അടുത്തിടെ വന്നെങ്കിലും ഏറെ വ്യത്യസ്തതയുള്ള ക്രൈം ത്രില്ലറാണ് ഇക്കുറി തീയറ്ററിലെത്തിയത്. ധ്യാന്‍ ശ്രീനിവാസന്,
ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഘർഷം കാലദേശ ഭേദമന്യേ ഓരോ നാടിനും പറയാനുണ്ടാകും. അത്തരമൊരു കഥയാണ് ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതനാഗേ 'പാരഡൈസ്' എന്ന ചിത്രത്തിലൂടെ പറയുന്നത്. ശ്രീലങ്കൻ ജനതയുടെ പോരാട്ടങ്ങളുടെ നേർക്കാഴ്ച ഒരു ഒരു മറയുമില്ലാതെ അതി വൈകാരികമായി തന്നെ പ്രസന്ന ചിത്രത്തിൽ
ഒരാഴ്ചയായി പെയ്യുന്ന പെരുമഴയിലും തീയറ്ററുകളിൽ പിടിച്ചുനിൽക്കുന്നൊരു സിനിമയാണ് ‘ഴ’. നാടകത്തിന്റെയും കവിതയുടെയും പശ്ചാത്തലമുള്ള ഒരു കുഞ്ഞുസിനിമ. സൗഹൃദമാണ് ചിത്രത്തിന്റെ അടിസ്ഥാനം.
ഇക്കാലത്ത് നിരവധി മലയാളികളാണ് വിദേശ രാജ്യങ്ങളിൽ പഠിക്കാനും തൊഴിലെടുക്കാനുമായി പോയിട്ടുള്ളത്. പിന്നീട് അവർ അവിടെ തന്നെ കുടുംബമായി നിലകൊണ്ടു. നമ്മുടെ നാട്ടിലേതുപോലുള്ള നിയമങ്ങളല്ല അവിടെ, ആ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. പക്ഷേ നമ്മൾ വരുത്തുന്ന ചില
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള് കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമ വരുന്നത് ഇതാദ്യമാകും
ജോസ് എന്ന അധ്യാപകനറെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് ‘സ്വർഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം പറയുന്നത്. ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരനാണ് ജോസ്. എംഎയും ബിഎഡും എടുത്ത ജോസ് ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപക ജോലിക്കായി കയറുന്നു. നാട്ടുകാരുടെയെല്ലാം പ്രശ്നങ്ങളില്‍
സ്വന്തം വീട്ടിലെ അടുപ്പ് പുകഞ്ഞിലെങ്കിലും അടുത്ത വീട്ടിൽ എന്തു നടക്കുന്നു എന്നറിയാനുള്ള ഉത്കണ്ഠ പൊതുവെ മലയാളികൾക്കിടയിൽ കണ്ടുവരാറുണ്ട്. അത്തരത്തിൽ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘നടന്ന സംഭവം’. ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ചിത്രം
ശരിതെറ്റുകൾക്കിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രണ്ടു സ്ത്രീകൾ. തിക്താനുഭവങ്ങളുടെ കയ്പുനീർ അമാന്തമില്ലാതെ ആവോളം കുടിച്ചവർ. ജീവിതം തങ്ങളോട് പലയാവർത്തി നീതികേട് കാണിച്ചിട്ടും ദു:ഖത്തിന്റെ അഗാധഗർത്തത്തിലിരുന്ന് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കിരണങ്ങൾക്കായി പ്രതീക്ഷയുടെ കാത്തിരിക്കുന്നവർ.
പണ്ട് സിനിമ കാണാൻ പോകുമ്പോൾ ടിക്കറ്റെടുക്കാത്തിരിക്കാൻ വല്ല്യേച്ചി ഒക്കത്തെടുത്തുവച്ച് കൊണ്ടുപോയിരുന്ന കുട്ടിയായിരുന്നു നിതിലൻ സാമിനാഥൻ. അൽപം വളർന്നപ്പോൾ നാട്ടിലെ അണ്ണന്മാരുടെ കൂടെ സഹായിയായി നടക്കുന്ന കുട്ടിപ്പയ്യനെ അവർ സിനിമ കാണാൻ കൊണ്ടുപോയി. പിന്നീട് ബ്ലാക്കിനു ടിക്കറ്റെടുത്തു വരെ സിനിമ കണ്ടു
കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നത് പുതിയകാലത്തെ ആസ്വാദകരെ കയ്യിലെടുക്കുന്ന ക്രൈം ത്രില്ലറുമായാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരീ പുത്രനായ അഷ്കര്‍
സിംഹക്കൂട്ടില്‍ ഒരു മനുഷ്യൻപെട്ടാല് എന്തായിരിക്കും അവസ്ഥ? അതു കണ്ടു നിന്നാലോ? ഭയക്കുമെന്നും അസ്വസ്ഥതപ്പെടുമെന്നുമൊക്കെ പറയാന്‍ വരട്ടെ. സിംഹക്കൂട്ടിലെ ചിരിഗര്ജനമാണ് കുഞ്ചാക്കോ ബോബന്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ പിറന്ന ഗര്‍ര്‍ര്‍ എന്ന ചിത്രം. അത് രസിപ്പിച്ചും പൊട്ടിച്ചിരിച്ചുമൊക്കെ
ഈയടുത്തു കാലത്ത് മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഇനിയൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയാണ് അവ അവസാനിക്കുന്നത്. സമാനമായ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളം എന്ന സിനിമയും പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. അധികം വലിച്ചു
പ്രണയത്തിന് പ്രായമുണ്ടോ ? അൻപതു കഴിഞ്ഞ ഒരാൾക്ക് പ്രണയിക്കാൻ കഴിയുമോ? മറ്റാരോടും പറയാനാകാതെ ഉള്ളിൽ അടക്കിപ്പിടിച്ചു നീറിപ്പുകയുന്ന പ്രണയത്തിന് എന്താണ് പേരിടുക? കട്ടപ്പനയിലെ മഞ്ഞുപുതച്ചു കിടക്കുന്ന ഏലക്കാ തോട്ടത്തിൽ പുഷ്പിച്ച മൂന്നു പ്രണയത്തിന്റെയും അതിനു പിന്നാലെ ഉണ്ടാകുന്ന പൊല്ലാപ്പിന്റെയും
ഒരു രാത്രിയില്‍ കൊച്ചിയിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളും വഴിത്തിരിവുകളും നിറഞ്ഞ ഫൺ റൈഡ് ആണ് നാദിർഷയുടെ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം പറയുന്നത്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയും അതിനുപിന്നാലെയുള്ള ഒരു പൊലീസ് ഓഫിസറുടെ അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. തരികിട
കല്യാണരാത്രിയിൽ രണ്ടെണ്ണം അടിക്കാതെ എങ്ങനെയാ? കാത്തു കാത്തിരുന്നു കെട്ടിയ പെണ്ണിന്റെ കൂടെ ആദ്യരാത്രി ആഘോഷിക്കാൻ ഇരുന്ന ആരോമൽ എന്ന കല്യാണച്ചെക്കന് കിട്ടിയ എട്ടിന്റെ പണിയാണ് മന്ദാകിനി. ഒരൊറ്റ ദിവസത്തെ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ രസച്ചരട് മുറിയാതെ, പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ രണ്ടര മണിക്കൂർ
നന്മമരം സിനിമകളുടെയും പോസിറ്റീവ് കഥാപാത്രങ്ങളുടെയും സൃഷ്ടാവായ ജിസ് ജോയ് ഒരു തിന്മമരം സിനിമയും നെഗറ്റീവ് കഥാപാത്രങ്ങളും ഒരുക്കിയാൽ എങ്ങനെയിരിക്കും എന്നുള്ളതിന്റെ ഉത്തരമാണ് തലവൻ എന്ന ചിത്രം. ബിജു മേനോനും ആസിഫ് അലിയും നായകന്മാരായെത്തുന്ന ക്രൈം ത്രില്ലർ ജോണറിൽ പെട്ട ഇൗ സിനിമ മോശമല്ലാത്ത തിയറ്റർ
Turbo Malayalam Movie Review with a focus on Mammootty's performance. Get the latest Mammootty Turbo Film Analysis, Turbo Movie Mammootty Acting Performance insights, and reviews from critics and audiences. Malayala Manorama Online News
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്ത സുരേശൻ, സുമലത എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ രാജീവൻ എന്ന
ത്രില്ലർ–ആക്ഷൻ–ഡാർക്ക് സിനിമകളുടെ രാജാവായ പൃഥ്വിരാജും ഫൺ–ഫാമിലി–എന്റെർടെയിനർ സിനിമകളുടെ തോഴനായ ബേസിൽ ജോസഫും ഒന്നിച്ചാൽ എങ്ങനെയിരിക്കും ? ‘ഗുരുവായൂരമ്പല നടയിൽ’ പോലെ മനോഹരമായ സിനിമ പിറക്കും. അതെ, കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന എല്ലാം മറന്ന് അവരെ രസിപ്പിക്കുന്ന ഒരു ഗംഭീര ഫൺ എന്റെർടെയിനർ
സൗഹൃദം, പ്രണയം, വിവാഹം, കുട്ടികൾ– കാലമോ തലമുറയോ മാറി വന്നാലും ജീവിതത്തിലെ ഈ സമവാക്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. അങ്ങനെ ആവർത്തിക്കപ്പെടുന്ന ഈ ടെംപലേറ്റിൽ നിന്നുകൊണ്ട് കഥ പറയുന്ന സിനിമയാണ് അരുൺ ബോസ് സംവിധാനം ചെയ്ത മാരിവില്ലിൻ ഗോപുരങ്ങൾ. പ്രേമവും സൗഹൃദവുമെല്ലാം വിവാഹത്തോടെ
ഒരുപാട് ചെറിയ കാര്യങ്ങൾ ചേർന്ന വലിയ ഒരു സിനിമ; പേരു പോലെ തന്നെ പെരുമയുള്ള ‘പെരുമാനി’. സിനിമ തുടങ്ങി ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ പെരുമാനിയുടെ ‘വിശേഷങ്ങളും വിശ്വാസങ്ങളും’ പറയുന്ന വിവരണത്തിലൂടെ തന്നെ കാഴ്ചക്കാർ പെരുമാനി ദേശത്തെത്തും. ഒരു കഥാപുസ്തകം പോലെ മനോഹരമാണ് പിന്നീടുള്ള സിനിമ. പെരുമാനിക്കാരുടെ
‘റോസാപ്പൂ വിരിച്ച കിടക്കയല്ല സ്റ്റാർഡം, അത് വളരെ ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെ അനുഭവിച്ചെങ്കിലെ ഒക്കൂ. ഈശ്വരാധീനവും കഠിനാദ്ധ്വാനവും ഭാഗ്യവുമൊക്കെ ഇതിന് ആവശ്യമാണ്.’ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഈ ഡയലോഗോടു കൂടിയാണ് ‘നടികർ’ തുടങ്ങുന്നത്. കഥയിലെ നായകൻ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ. സ്റ്റാർഡത്തിന്റെ
പൊലീസ് സ്റ്റേഷനിലേക്ക് ദരിദ്രനെന്നു തോന്നിപ്പിക്കുന്ന ഒരു യുവാവ് കേസ് ഫയൽ ചെയ്യാനെത്തുന്നു. വിവാഹം കഴിഞ്ഞു വരുന്ന വഴി തന്റെ ഭാര്യയെ കാണാതായി എന്നതാണ് അയാളുടെ പരാതി. 'ശരി, അന്വേഷിക്കാം' എന്ന് മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ഫോട്ടോ ആവശ്യപ്പെടുന്നു. മൂടുപടമണിഞ്ഞ
മാനവികത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയത പറഞ്ഞാൽ അടിച്ചു കരണം പുകയ്ക്കണമെന്നു പറയാതെ പറയുന്ന ചിത്രമാണ് ഡിജോ ജോസ് ആന്റണിയുടെ 'മലയാളി ഫ്രം ഇന്ത്യ'. പേരും ട്രെയിലറും കണ്ട് ഇതൊരു മുഴുനീള കോമഡി ചിത്രമായിരിക്കും എന്ന ധാരണയുണ്ടാക്കിയെങ്കിൽ തെറ്റി.
സിജു വിൽസണെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. സമകാലീന പ്രാധാന്യമുള്ള വിഷയങ്ങൾ ഗൗരവം ഒട്ടും ചോരാതെ നർമത്തിന്റെ മേമ്പൊടിയോടെ പ്രേംലാൽ ഈ ചിത്രത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. ഭക്തിയും മിത്തുകളും ചർച്ചാവിഷയമാകുന്ന കേരളത്തിൽ ഏറെ പ്രസക്തമായ വിഷയം തന്നെയാണ്
മലയാളികളെ നോണ്‍ സ്റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് വിനീത്കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കറും’. കോമഡിയും റൊമാന്സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഇൗ ചിത്രത്തിൽ. ഇതൊരു ഒന്നൊന്നര ദിലീപ് പടമാണ്. നല്ല തമാശകളും വൈകാരിക
അമാനുഷികതയുടെ ചമയങ്ങളണിഞ്ഞ അദ്ഭുതമനുഷ്യന്റെ കഥയല്ല ഇത്. അനുഭവങ്ങളില്‍ നിന്നും ജീവിതം പഠിച്ച്, അസാധ്യമായ പലതിനേയും സാധ്യമാക്കിയെടുത്ത റിയല്‍ സൂപ്പര്‍ സ്റ്റാറിന്റെ കഥയാണ്. അതുകൊണ്ടുതന്നെ സസ്പെന്‍സും ത്രില്ലറും ആവോളമുണ്ട്. ഒപ്പം വൈകാരികതയുടെ ആര്‍ദ്രഭാവങ്ങളണിഞ്ഞ കുറേ നല്ല നിമിഷങ്ങളും. തരക്കേടില്ലാത്ത
ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം. അതാണ് ആവേശം. യുവാക്കളുടെ വൈബിൽ അവരുടെ എനർജി ലെവലുമായി യോജിക്കും വിധം ഒരുക്കിയിരിക്കുന്ന സിനിമ. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം. കോമഡിയും ആക്ഷനും ഇട
‘സിനിമയ്ക്കുള്ളിലെ സിനിമ’യുടെ കഥ പറയുന്ന മലയാളസിനിമകളെല്ലാം പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച ചരിത്രമേയുള്ളൂ. രണ്ടു കൂട്ടുകാരുടെ ഹൃദയത്തിൽതട്ടുന്ന കഥ ഒരൽപം നന്മയിൽ ചാലിച്ച് വിനീത് ശ്രീനിവാസൻ ‘വർഷങ്ങൾക്കുശേഷ’ത്തിലൂടെ പറയുകയാണ്. തന്റെ സേഫ് സോണായ ‘ഫീൽഗുഡ്’ മേഖലയിൽ വിനീതിന്റെ കയ്യടക്കം. രണ്ടാംപകുതിയിൽ
കെജിഎഫിലെ കോലാർ സ്വർണ ഖനിയിൽ അധീരായി സ്കാർ കിങും റോക്കിയായി കിങ് കോങും എത്തിയാൽ എങ്ങനെയുണ്ടാകും. കൂടെ അതിഥി താരമായി ‘സലാറി’ലെ ദേവയെപ്പോലൊരു സ്ക്രീൻ പ്രസൻസുമായി ഗോഡ്സില്ലയും. ഇതാണ് മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയായ ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയറിന്റെ ഒരു അവതരണരീതി. തട്ടുപൊളിപ്പൻ
ചുട്ടുപൊള്ളിക്കുകയാണ് നജീബിന്റെ ആടുജീവിതം. ഇതൊരു വെറും ‘സിനിമ’യല്ല, ‘സിനിമാനുഭവ’മാണ്. കണ്ണിൽ കുരുങ്ങിയ മണൽത്തരിപോലെയാണ് ആടുജീവിതം. ഓരോതവണ കണ്ണടയ്ക്കുമ്പോഴും ഉള്ളിൽ ഉരഞ്ഞുമുറിയുന്നു. ചോര പൊടിയുന്നു. അസഹ്യമായി നീറുന്നു. കണ്ണുനിറയുന്നു. ഈ വേദനകൾ ബ്ലെസ്സിയല്ലാതെ മറ്റേത് സംവിധായകനാണ് ഇത്ര മനോഹരമായി
പേരു സൂചിപ്പിക്കുന്നതുപോലെ വ്യത്യസ്തമായ കഥപറച്ചിൽ രീതിയുമായി എത്തുന്ന മാസ് എന്റർടെയ്നർ ആണ് ‘അഞ്ചക്കള്ളകോക്കാൻ പൊറാട്ട്’. വ്യക്തികളുടെ ഉള്ളിൽ മെരുക്കി വച്ചിരിക്കുന്ന മൃഗീയ വാസന അനുയോജ്യ സാഹചര്യം വരുമ്പോൾ പുറത്തു ചാടും, അതുപോലെതന്നെയാണ് കോക്കാനിലെ കഥാപാത്രങ്ങളും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ പോലെ, കാളഹസ്തി എന്ന ഗ്രാമത്തിൽ പെട്ടുകിടക്കുന്ന ചില പച്ച മനുഷ്യരുടെ കഥപറയുന്ന ചിത്രം പുതുമയുള്ള മറ്റൊരു കലാവിരുന്നാണ് പ്രേക്ഷകർക്ക് ഒരുക്കുന്നത്.
അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തർ തിരക്കഥയെഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു സർക്കാർ ഉൽപന്നം'. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പ്രതിസന്ധികൾ നേരിട്ട ചിത്രത്തിന് ആദ്യമിട്ട ഒരു ഭാരത സർക്കാർ ഉൽപന്നം എന്ന പേര് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം ഭാരതം വെട്ടി മാറ്റി
‘മനസാ വാചാ ഞാനൊന്നും ചെയ്തിട്ടില്ല’ ഇത് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും, പ്രത്യേകിച്ചും പൊലീസുകാർ. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇത് പറയുമ്പോൾ ഒരു വിശ്വസ്തത ലഭിക്കുമെന്ന് ഉറപ്പിന്റെ പുറത്ത് പറയുന്ന ഒരു വാചകം. അങ്ങനെയുള്ള ഒരു കൂട്ടം കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് മനസാ വാചാ. മുംബൈയിൽ
‘തങ്കമണി’ എന്ന പേരു കേൾക്കുമ്പോൾ തന്നെ കേരളം നടുങ്ങി വിറക്കും, എൺപതുകൾക്കു ശേഷം തങ്കമണി എന്ന പേര് പെൺകുട്ടികൾക്ക് ഇടാൻ പോലും കേരളത്തിലെ മാതാപിതാക്കൾ മടിച്ചു. എൺപതുകളുടെ മധ്യത്തിൽ ഒരുദിനം ഇരുട്ടി വെളുത്തപ്പോഴേക്കും ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവം കേരള ചരിത്രത്തിൽ തന്നെ
അടവുകള്ക്കുമേല് അടവുകളുടെ പോരാട്ടമാണിത്. അവിടെ കടകവും മറുകടകവുമൊക്കെ മാറി മറിയും. അതുകൊണ്ടുതന്നെ ചുഴറ്റി മറിയ്ക്കാനും പിടിച്ചുകെട്ടാനുമൊക്കെ ശ്രമിച്ചുകൊണ്ടേ ഇരിക്കും. അപ്പോഴും ഇടയ്ക്കൊക്കെ അത് വഴുതി മാറും. ചിലപ്പോഴൊക്കെ പിടിച്ചിരുത്തും. എന്തായാലും പതിനെട്ടടവുമായി പ്രേക്ഷകരുടെ കളരിയില്‍ വലിയ
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് ? ഭർത്താവോ കാമുകനോ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷനോ ചവിട്ടിയരക്കാനുള്ളതാണോ സ്ത്രീയുടെ ജീവിതം? തെന്നിന്ത്യൻ നായികയായ മീന കേന്ദ്രകഥാപാത്രമായെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രം ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഒരിടവേളക്ക് ശേഷം മീന
സമൂഹത്തിനു മുന്നിൽ തുറന്ന പുസ്തകമായി നടിക്കുന്ന പലരുടെയും യഥാർഥ സ്വഭാവം മറ്റൊന്നാകാം. ഇതാണ് 'ഫാമിലി' എന്ന സിനിമയുടെ സാരാംശം. പത്രത്തിലും ടിവിയിലുമൊക്കെ മിക്കപ്പോഴും കാണുകയും വായിക്കുകയും ചെയ്യുന്ന ആവർത്തിക്കപ്പെടുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സോണിയുടെയും കുടുംബത്തിന്റെയും കഥയാണ് ഫാമിലി
കൂട്ടുകാർ വട്ടം കൂടിയിരുന്ന് മുൻപത്തെ യാത്രകളിലെ ചില സംഭവങ്ങൾ ഓർത്തു പറയാറില്ലേ? കാര്യം അതെല്ലാവരും അനുഭവിച്ചതാകും; ക്ലൈമാക്സ് പോലും അറിയാം. എന്നാലും, കൂട്ടത്തിലുള്ള കഥ പറച്ചിലുകാരന്റെ രസം പിടിച്ചുള്ള വിവരണത്തിൽ അന്ന് അനുഭവിച്ച അതേ ഉദ്വേഗനിമിഷങ്ങൾ രോമാഞ്ചത്തോടെ കേട്ടിരിക്കുന്ന പോലെയാണ് മഞ്ഞുമ്മൽ
വിദ്യാർഥി കാലഘട്ടത്തിൽ ഒരിക്കലെങ്കിലും ‘തുണ്ട്’ വച്ച് പരീക്ഷയെഴുതിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇൗ സിനിമ കാണണം. ആസ്വാദനരീതികൾ മാറിയതോടെ സമീപകാലത്ത് ചിരി വറ്റിപ്പോയ തിയറ്ററുകളിൽ ഒരിടവേളയ്ക്കുശേഷം പൊട്ടിച്ചിരികൾ തിരികെയെത്തിക്കുന്നു 'തുണ്ട്' എന്ന സിനിമ. ന്യൂജെൻ കാലഘട്ടത്തിലെ പരീക്ഷാഹാളുകളിൽ കൂടുതൽ
‘‘ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..’’ കൊടുമൺ പോറ്റിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നൊരു ചിരി. അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ? അതോ കൊലവിളിയുടെ വന്യതയാണോ? തിരിച്ചറിയാൻ കഴിയുന്നില്ല. മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായാണ് ‘ഭ്രമയുഗ’ത്തിന്റെ വരവ്. പക്ഷേ ചിത്രത്തിലൊരിടത്തും മമ്മൂട്ടിയെന്ന
കളറുള്ള രസികൻ പടമാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’. ന്യൂജെൻ പിള്ളേരുടെ പ്രേമവും ജീവിതവും നല്ല കളറായി പറഞ്ഞ് മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗിരീഷ് എ.ഡി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ട്രെയിലറിൽ കണ്ട പോലെ പ്രേമലു അടിമുടി ഒരു പ്രേമപ്പടമാണ്.
കോട്ടയത്തെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു കാണാതാകുന്ന ലൗലി മാത്തന്റെ വീട്ടിലെ വചനപ്പെട്ടിയിൽ നിന്നും എസ്ഐ ആനന്ദ് നാരായണന് ലഭിക്കുന്ന വചനമിതാണ്, ‘‘യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.’’ ആരംഭത്തിലുള്ള ഇൗ സീനിൽ നിന്നും ആകാംക്ഷ
മതങ്ങളുടെയും സംസ്കാരങ്ങളുടെയും പേരിൽ തമ്മിൽ തല്ലുന്ന സമൂഹത്തിലേക്ക് വളരെ കാലികപ്രസക്തമായ പ്രമേയവുമായാണ് സംവിധായകൻ എം.എ. നിഷാദ് ഇത്തവണ എത്തിയിരിക്കുന്നത്. മുകേഷും ഉർവശിയും മത്സരിച്ചഭിനയിച്ച അയ്യർ ഇൻ അറേബ്യ എന്ന ചിത്രം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന
തറവാടും നാട്ടിൻപുറവും കുസൃതിക്കാരായ പയ്യന്മാരും പ്രണയവും വിരഹവും ഒക്കെ മനോഹരമായി അവതരിപ്പിക്കുന്ന ഫ്രെയിമുകളാലും പുതുമുഖങ്ങളുടെ എണ്ണത്താലും സമ്പന്നമാണ് ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ‘മൃദുഭാവേ ദൃഢകൃത്യേ’. കിഴക്കനാട്ടുകര എന്ന കബഡി പ്രേമികളുടെ നാട്ടിലാണ് ഈ കഥ നടക്കുന്നത്. വലിയ ഒരു കുടിവെള്ള പദ്ധതി
ഇതുവരെ കണ്ടതെല്ലാം പൊയ്.. ഇനി കാണാൻപോകുന്നത് നിജം... ടിക്കറ്റെടുത്ത് തിയറ്ററിലേക്കു കയറുന്ന കാണിയെ കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുകയാണ് ലിജോജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ. ഒപ്പം മോഹൻലാൽ എന്ന മഹാനടന്റെ ഒഴുക്കുള്ള അഭിനയം. തിയറ്ററിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്ഭുതങ്ങളിലൊന്നാണ്
കാലഘട്ടത്തിനിണങ്ങുന്ന വ്യത്യസ്തമായ പ്രമേയങ്ങൾ സിനിമയാക്കുന്നതിൽ എന്നും ശ്രദ്ധിച്ചിട്ടുള്ള സംവിധായകനാണ് കമൽ. വലിയൊരു ഇടവേളയ്ക്കു ശേഷം കമൽ വീണ്ടും ഏറെ കാലികപ്രാധാന്യമുള്ള മറ്റൊരു വിഷയവുമായാണ് മലയാളികൾക്കു മുന്നിലെത്തുന്നത്. ന്യൂ ജനറേഷൻ സംവിധായകരുടെ ചിന്തകൾക്കും ഒരുപടി മുന്നിലാണ് താനെന്ന് ഒന്നുകൂടി
‘‘അന്യഗ്രഹജീവികൾ അമേരിക്കയിൽ മാത്രമേ വരൂ? നമ്മുടെ നാട്ടിലൊന്നും വരില്ലേ?’’- ഈ ചോദ്യം ചില ഇംഗ്ലിഷ് സയൻസ് ഫിക്ഷൻ സിനിമകൾ കാണുമ്പോൾ പ്രേക്ഷകർക്കു ന്യായമായും തോന്നാം. അങ്ങനെയൊരു രസികൻ ചോദ്യത്തിന് ഒരു സിനിമയിലൂടെ മറുപടി കണ്ടെത്തിയിരിക്കുകയാണ് സംവിധായകൻ ആർ.രവി കുമാറും യുവതാരം ശിവകാർത്തികേയനും. ലോജിക്ക്
ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരു തീവ്രപ്രണയത്തിന്റെ കഥപറഞ്ഞെത്തിയ കളർഫുൾ എന്റർടെയ്നറാണ് ‘ഖൽബ്’. തീവ്രവും വന്യവുമായ പ്രണയത്തിന്റെ ഏഴുതലങ്ങളിലൂടെയാണ് സാജിദ് യഹിയ ചിത്രത്തിന്റെ കഥ പറയുന്നത്. സിനിമയുടെ പേര് തന്നെ പ്രണയത്തിൽ കുതിർന്ന ഹൃദയമെന്ന അർഥം വരുന്ന വാക്കാണ്. സിനിമയും അടിമുടി പ്രണയത്തിൽ കുളിച്ച്
ഇതുവരെ കാണാത്തൊരു അവതാരത്തിൽ ധനുഷ്. ഒപ്പത്തിനൊപ്പം വെടിക്കെട്ട് പെർഫോമൻസുമായി ശിവ രാജ്കുമാർ. ഹൃദ്യമായ കാമിയോവേഷത്തിൽ സുന്ദീപ് കിഷൻ. സംവിധായകൻ അരുൺ മാതേശ്വരൻ പൊങ്കൽ റിലീസായി തീയറ്ററിലെത്തിച്ച ‘ക്യാപ്റ്റൻ മില്ലർ’ ധനുഷ് ആരാധകർക്ക് ആറാടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കൗബോയ്
എല്ലാ സിനിമകളിലും പ്രേക്ഷകർ പ്രതീക്ഷ വയ്ക്കാറില്ല. പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുന്ന എല്ലാ സിനിമകളും ആ പ്രതീക്ഷ കാക്കാറുമില്ല. പ്രേക്ഷകരുടെ പ്രതീക്ഷയെ ചില സിനിമക്കാരെങ്കിലും പേടിയോടെയാണ് കാണാറുള്ളതും. ഒാസ്ലർ എന്ന സിനിമയെക്കുറിച്ചും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അവരെ
ആനന്ദ് ഏകർഷി ‘ആട്ട’ത്തിലൂടെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ 2024- ബോക്സ്ഓഫിസിലെ ആദ്യത്തെ വെള്ളിയാഴ്ച മലയാള സിനിമയ്ക്ക് അഭിമാന തുടക്കം. ‘ആട്ടം’ പേരു സൂചിപ്പിക്കുന്നതു പോലെ അടുമുടി നാടകമാണ് ചിത്രത്തിന്റെ ഉലകം. ‘അരങ്ങ്’ എന്ന നാടക ട്രൂപ്പും അരങ്ങിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ
ഒരു രാജകുമാരിയുടെ തിരിച്ചു വരവ്. മലയാള സിനിമയുടെ ‘ക്വീൻ’ മീരാ ജാസ്മിൻ വീണ്ടും മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. എം. പദ്മകുമാറിന്റെ ‘ക്വീൻ എലിസബത്ത്’ മീരാ ജാസ്മിന് ഇനിയും സിനിമയിൽ പലതും ചെയ്യാനുണ്ടെന്ന് തെളിയിക്കുന്ന സിനിമയാണ്. പതിനഞ്ചു വർഷണത്തിനു ശേഷം ഹിറ്റ് ജോഡിയായ നരേനും
സലാറിന് സലാം. മാസ് ആക്ഷൻ സിനിമകളുടെ ആരാധകരുടെ മനം നിറയ്ക്കുന്ന തീയറ്റർ അനുഭവമാണ് സലാർ. റിബൽ സ്റ്റാർ പ്രഭാസിന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ച തെലുങ്ക് ആസ്വാദകരുടെ മനം നിറയ്ക്കുന്ന സിനിമ. അഭിനയത്തിൽ പ്രഭാസിനെ നിഷ്പ്രഭമാക്കിക്കൊണ്ട് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്ന സിനിമ. അതിർത്തികൾ
ഇംഗ്ലണ്ട് സ്വപ്നമായി കൊണ്ടു നടക്കുന്ന നാലു ചെറുപ്പക്കാരും അവർക്കൊപ്പം കട്ടയ്ക്കു നിൽക്കുന്ന ഒരു സൈനികനും; രാജ് കുമാർ ഹിറാനി സംവിധാനം ചെയ്ത ‘ഡൻകി’യുടെ കഥാപരിസരത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിവരിക്കാം. ഈ കഥയിലേക്ക് ഷാറുഖ് എന്ന ചാമിങ് സൂപ്പർസ്റ്റാറും രാജ് കുമാർ ഹിറാനിയെന്ന എന്റർടെയ്നർ
കാഴ്ചയിലെ ചെറിയ വ്യത്യാസം ഒഴിച്ചാൽ അർക്കിടിയിൽ ഒട്ടേറെ സമാനതകൾ ഉണ്ടായിരുന്നു. ഒരേ സ്ഥാപനത്തിൽ, ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടുപേർ. യാത്രയും ജോലിയുമെല്ലാം ഒരുമിച്ച്. ഒരേ വേഷം. ബാഗ്. ഒരേ ലക്ഷ്യം. ബാങ്കിൽ നിന്ന് കടമെടുത്തു തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റുമായി പഴയൊരു കാറിൽ അവർ ഇറങ്ങുകയാണ്. എന്നാൽ,
ആഘോഷത്തിനിടയ്ക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം വന്നതുപോലെയായിരുന്നു അത്. ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്ന പാട്ട് പെട്ടെന്നു നിലച്ചതുപോലെ. നൃത്തച്ചുവടുകൾ നിന്നതുപോലെ. അയാൾക്ക് അതുൾക്കൊള്ളാനായില്ല. ലൂക്കാസ് പെരെയ്ര എന്ന ബെസ്റ്റ് സെല്ലർ നോവലുകളുടെ എഴുത്തുകാരന്. അർജന്റീനിയൻ യുവത്വം ഏറ്റെടുത്ത നോവലുകൾ
എ ബ്രൈറ്റർ ടുമോറോ എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവും നാനി മൊറൈറ്റി തന്നെയാണ്. 2001 ൽ കാനിൽ പുരസ്കാരം നേടിയ ദ് സൺസ് റൂം എന്ന പ്രശസ്ത ചിത്രത്തിന്റെ ശിൽപി. വൻ പ്രതീക്ഷകളോടെയാണ് ബ്രൈറ്റർ ടുമോറോയെ 28–ാം രാജ്യാന്തര ചലച്ചിത്ര മേള വരവേറ്റതും. എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്. കോമഡി സിനിമ ട്രാജഡിയായ
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ല. എന്നാൽ ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞ് ഒറ്റപ്പെടലിന്റെ വക്കിലെത്തിയ രണ്ടുപേർ പ്രണയിക്കുമ്പോൾ ആ പ്രണയത്തിന് നല്ലൊരു സുഗന്ധം ഉണ്ടാവും എന്നു പറയുകയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിജിത്ത് അശോകൻ. കുടുംബത്തിൽ
ഏകാംഗ പ്രദർശമനല്ല സിനിമ. ഒരാൾ മാത്രം വിചാരിച്ചാൽ ഒരു ചിത്രവും നന്നാകില്ല. എന്നാൽ, ഒരാൾക്ക് സ്വന്തം വേഷം മോശമാക്കാം. പരാജയപ്പെടാം. പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കാം. എന്നാൽ, അപൂർവമായെങ്കിലും എല്ലാ ഘടകങ്ങളും ഒത്തിണക്കത്തോടെ, ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിലേക്ക് ഉയരാറുണ്ട്. അപ്പോഴാണ് മികച്ച സിനിമ
മലയോര ഗ്രാമപ്രദേശത്ത് ജീവിക്കുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബാംഗമാണ് സോണി. നാടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും സജീവ സാന്നിധ്യമായ സോണിയെ നാട്ടുകാർക്ക് എല്ലാവർക്കും വളരെയധികം വിശ്വാസവുമാണ്. ചെറിയ കുട്ടികൾക്കായി സോണി ഒരു ട്യൂഷൻ ക്ലാസും നടത്തിയിരുന്നു. സോണിയുടെ ഗ്രാമത്തിൽ പുലി ഇറങ്ങുന്നതോടെ
സ്വന്തം കുട്ടിയെ പാലൂട്ടാൻ കഴിയാതെ മുലപ്പാൽ കുപ്പിയിൽ ശേഖരിക്കേണ്ടിവരുന്ന രണ്ടു പേർ. ഒരാൾ മലയാളം സിനിമയിലാണെങ്കിൽ മറ്റൊരാൾ നെതർലൻഡ്സിൽ നിന്നുള്ള സിനിമയിൽ. രണ്ടു കഥാപാത്രങ്ങൾക്കും തമ്മിൽ ഒരു സാമ്യവുമില്ല. രണ്ടു സിനിമകളും തമ്മിൽ ബന്ധവുമില്ല. എന്നാൽ, ഈ രണ്ടു സിനിമകളിലെയും കഥാപാത്രങ്ങൾക്ക് മുലപ്പാൽ ഒരു
ദാരിദ്ര്യത്തെ നമ്മൾ അംഗീകരിക്കുന്നില്ല. എന്നാൽ, ദാരിദ്ര്യം നമ്മളെ അംഗീകരിച്ചാലോ. ആവേശിച്ചോലോ. മുറുകെ പുണർന്നാലോ. ഈ ഒരു ആശയത്തിൽ നിന്നു വേണം Thiiird എന്ന ചലച്ചിത്രം കാണാൻ. എല്ലാവർക്കും വേണ്ടവനെങ്കിലും ഒന്നും വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്കൊരു ഗ്രാമത്തിൽ തനിച്ചു ജീവിക്കുന്ന കാർ മെക്കാനിക്. അയാളുടെ
കടൽത്തീരത്തെ ആ ഒറ്റ സ്നാപ്. ലീഡിയ. മകൾ എസ്മി. മിലോസ്. എന്തോരു ഭംഗിയായിരുന്നു ആ ദൃശ്യത്തിന്. ഒറ്റ സ്നാപ്പിൽ ഒതുക്കാനാവാത്ത ഒരു ജീവിതം എന്നു പറയും പോലെ. പശ്ചാത്തലത്തിൽ തിരമാലകൾ അലറുകയും പിൻവാങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അതറിഞ്ഞിട്ടോ അറിയാതെയോ അവർ ആ ഒരൊറ്റ ദൃശ്യത്തിൽ ഒരുമിച്ചുചേർന്നു. ലയിച്ച് ഒന്നായി.
സൂ ജിനും ഹ്യുൺ സൂവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. മനോഹരമായ ഫ്ലാറ്റിൽ അവർ ഇരുവരും ജീവിതത്തിന്റെ വസന്തത്തിലൂടെ കടന്നുപോവുകയാണ്. ആഹ്ലാദം ഇരട്ടിപ്പിച്ച് സൂ ഗർഭിണിയാണെന്ന വാർത്ത എത്തുന്നു. ഹ്യുൺ പ്രശസ്ത നടൻ കൂടിയാണ്. എന്നാൽ, മറ്റേതൊരു പ്രഫഷനും പോലെയാണ് അയാൾക്ക് അഭിനയം. കൃത്യമായ
കേൾവിയില്ലാത്തവർ എങ്ങനെയാണ് പെരുമാറുന്നത് എന്ന് മിറിയത്തിന് അറിയാം. അച്ഛനമ്മമാർ കേൾവിയില്ലാത്തവരാണ്. യൗവ്വനത്തിന്റെ തുടക്കത്തിൽ ബന്ധം തുടങ്ങിയ കൂട്ടികാരിയും ബധിരയാണ്. ശബ്ദമില്ലാതെ സ്നേഹിക്കുന്നത് എങ്ങനെയാണെന്നും അവൾക്കറിയാം. ആംഗ്യ ഭാഷാ അധ്യാപിക കൂടിയാണ് മിറിയം. എന്നാൽ, ക്ലിനിക്കിലെ പരിശോധന ജീവിതം
28–ാം രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ‘ഹൗ ടു ഹാവ് സെക്സ്’ എന്ന ചിത്രം അരങ്ങേറിയത്. ചിത്രം തുടങ്ങുമ്പോഴുള്ള ആൾക്കൂട്ടം അവസാനം വരെ ഉണ്ടായിരുന്നില്ല. സിനിമ തീരാൻ കാത്തിരുന്നവർ കയ്യടിച്ചില്ല. ആരവങ്ങളോ ആർപ്പുവിളികളോ ഉണ്ടായില്ല. ഏറ്റവും അടുപ്പമുള്ളവരോടു മാത്രം
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സിനിമയായ ഗുഡ്ബൈ ജൂലിയ ചിത്രീകരണറേ മികവുകൊണ്ടും കഥാപാത്രങ്ങളുടെ ശക്തമായ ആവിഷ്കാരം കൊണ്ടും പ്രകടനം കൊണ്ടും കാഴ്ചക്കാരുടെ ഹൃദയം കീഴടക്കും. സമീപകാലത്തെ പല സിനിമകളിലെയും പോലെ ഉറക്കെ പറയാതെയും രാഷ്ട്രീയം പറയാം എന്ന് ഓർമിപ്പിക്കുന്നുണ്ട് ഗുഡ് ബൈ ജൂലിയ. രണ്ട്
വിവാഹം കഴിച്ച് വർഷങ്ങളായി ഒരുമിച്ചാണു ജീവിക്കുന്നതെങ്കിലും അവർ രണ്ടു ഭാഷയിലാണു സംസാരിക്കുന്നത്. ഭർത്താവ് സാമുവലിന് ഇഷ്ടമല്ലെങ്കിലും സാന്ദ്ര ഇംഗ്ലിഷിൽ തന്നെ തുടരുന്നു. എന്നാൽ, അതുകൊണ്ടു മാത്രം ഭർത്താവിന്റെ മരണത്തിനു കാരണക്കാരി സാന്ദ്രയാണെന്നു പറയാൻ കഴിയുമോ ? 11 വയസ്സുകാരൻ കാഴ്ചയ്ക്കു തകരാറുള്ള
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതൽ 44 വരെ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പെണ്ണുടലിന്റെ, പ്രത്യേകിച്ചു മാറിടത്തിന്റെ രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സ്ത്രീയെ വർണിക്കാനും
കാട്. കാടിനു താഴെ മനുഷ്യൻ നട്ടുവളർത്തുന്ന ഏലക്കാട്. മലയോരത്തു വീശിയടിക്കുന്ന കാറ്റിൽ വന്യമായ മനുഷ്യചോദനകൾ. വാശിയും പ്രണയവും കാമവും ഇണചേരുന്ന ഇടം. കാടിനകത്ത് കാട്ടുപന്നിയും കടുവയും പുലിയുമുണ്ട്. അവയെ വേട്ടയാടി വേട്ടയാടി മനസ്സു തണുത്തുറഞ്ഞ കുറച്ചു മനുഷ്യർ. അവർ തോക്കിൽ തിരനിറച്ച് കാടിന്റെ ഇരുട്ടിൽ
നാലു ചുവരുകളുടെ ഇടയിൽ സ്വാതന്ത്രമില്ലാതെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുപുള്ളികളുടെ കഥ മലയാളത്തിൽ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ജയിലും ജയിലിനകത്തെ തടവുകാരുടെ ജീവിതവും പറയുന്ന സിനിമകളായിരുന്നു ഇതിൽ കൂടുതലും. അതില്‍ ഏറ്റവുമധികം ത്രില്ലടിപ്പിക്കുന്ന ഒന്നാണ് പ്രിസൺ ബ്രേക്കിങ് (ജയിൽ ചാടൽ). ദേവ് മോഹനെ
എഴുതാൻ മറന്നുപോയ ഒരു പുസ്തകത്താൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും. അത് പലതരത്തിൽ ആവും. ചിലപ്പോൾ മറവി മൂലം സംഭവിച്ചതാവം. മറ്റു ചിലപ്പോൾ മനഃപൂർവവും. അതുപോലെ നമ്മുടെ ഉള്ളിൽ ഉറങ്ങുന്നതോ, അല്ലെങ്കിൽ പിന്നീട് പറയാനായി മാറ്റിവച്ച ചില കഥകളെ ഓർമ്മിപ്പിക്കുവാനായി എത്തിയിരിക്കുന്ന ചിത്രമാണ് 'താൾ'. വിശ്വയും
നാട്ടിൻപുറത്തെ മനോഹര നിമിഷങ്ങളും നർമ സന്ദർഭങ്ങളും കോർത്തിണക്കിയുളള കോമഡി–ഫാമിലി എന്റർടെയ്നറാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം ചീനാ ട്രോഫി. രാജേഷ് എന്ന നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില അബദ്ധങ്ങളും ആക്സ്മിക സംഭവങ്ങളുമൊക്കെയാണ് നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫി
രജനി...പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. ചെന്നൈയിൽ നടക്കുന്നൊരു കൊലപാതകം. അതിനെ കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റാന്വേഷണം. രജനിയെന്ന നിഗൂഢമായ ആളെ തേടിയുള്ള സഹോദരങ്ങളായ നവീന്റെയും ഗൗരിയുടെയും സാഹസികമായ
ഫീൽ ഗുഡ് സിനിമകൾക്ക് ഒരു പഞ്ഞവുമില്ലാത്ത മലയാളത്തിൽ ആ നിരയിലേക്ക് എത്തുന്ന അവസാനത്തെ ചിത്രമാണ് ഫിലിപ്സ്. ബെംഗളൂരിൽ താമസിക്കുന്ന ഒരു മലയാളി കുടുംബം നേരിടുന്ന പ്രതിസന്ധികളും അതിനു അവർ കണ്ടെത്തുന്ന പ്രതിവിധികളുമാണ് ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമ അവതരിപ്പിക്കുന്നത്. ഫിലിപ്പും മൂന്നു
യങ് ആൻഗ്രി മെയ്ൽ ആൽഫ: സന്ദീപ് റെഡ്ഡി വാങ്കയുടെ നായകന്മാെരല്ലാം രക്തം തിളയ്ക്കുന്ന ക്ഷുഭിത യൗവനങ്ങളാണ്. സ്വഭാവം കൊണ്ടും കയ്യിലിരുപ്പു കൊണ്ടും അർജുൻ റെഡ്ഡിക്കും മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് ‘അനിമലി’ലെ രൺവിജയ് സിങ്. തന്റെ ചേച്ചിയെ റാഗ് ചെയ്ത വിദ്യാർഥികളെ പേടിപ്പിക്കാൻ മെഷീൻ ഗണ്ണുമായി കോളജിലെത്തിയ
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ ഫാ. പോൾ കട്ടക്കയം പറയുന്നൊരു ഡയലോഗുണ്ട്. "ഒരു ബന്ധവും ഇല്ലാത്ത രണ്ടു പേരുടെ ബന്ധം. അതിന്റെ ബ്യൂട്ടി ഒന്നു വേറെയാ"! അങ്ങനെയൊരു 'ബ്യൂട്ടി'യുള്ള സിനിമയാണ് ജോജു ജോർജ് നായകനാകുന്ന ജോഷി ചിത്രം ആന്റണിയുടേത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഡാൻസ് പാർട്ടി. യുവജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ റാപ്പും ഡാൻസ് സ്റ്റെപ്പുമായി ഒരു പക്കാ എന്റർടെയ്നറിനു ചേരുന്ന എല്ലാ ചേരുവകകളും ഒത്തിണങ്ങിയ ചിത്രം. ചിത്രത്തിലെ
കാഴ്ചയ്ക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. യാഥാർഥ്യത്തിനപ്പുറം നിലനിൽക്കുന്ന പ്രപഞ്ചാതീതമായ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ പരിമിതപ്പെട്ടിരിക്കുന്നു. എന്നാൽ ഈ അനന്തമായ വിശാലതയിലേക്കുള്ള ജാലകം ഒരു വ്യക്തിക്ക് മുന്നിൽ തുറക്കുമ്പോൾ എന്ത്
കാതൽ – ഇൗ പേരു പോലെ ലളിതമായി എന്നാൽ ആഴത്തിൽ ഇൗ സിനിമയെ നിർവചിക്കാൻ പറ്റുന്ന മറ്റൊരു വാക്കുമില്ല. അവനവന്റെ കാതലിലേക്ക് ഒരു തിരിഞ്ഞു നോട്ടം, അവനവന്റെ മനസ്സിന്റെ കാതൽ എന്താണെന്ന തിരിച്ചറിവ്, തന്റെ പങ്കാളിയോട് തനിക്കുള്ള കാതലിന്റെ ആഴം, ചിലപ്പോൾ പ്രകടനപരത മാത്രമായി അവശേഷിക്കുന്ന അതിന്റെ ആഴമില്ലായ്മ
യാത്ര പോകാൻ ഒരു പ്രായമുണ്ടോ? അങ്ങനെയൊരു പ്രായമില്ലെന്ന് ഒഴുക്കൻ മട്ടിൽ പറയാം. പക്ഷേ, പത്തെൺപതു വയസ്സു കഴിഞ്ഞവർ ഒറ്റയ്ക്കൊരു യാത്ര പോകണമെന്നു പറഞ്ഞാൽ നൂറായിരം കാരണങ്ങൾ പറഞ്ഞ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കാനാകും ഭൂരിപക്ഷം പേരും ശ്രമിക്കുക. അങ്ങനെ യാത്ര പോകാൻ ആഗ്രഹിക്കുന്ന ഒരു 82 കാരന്റെയും അയാളുടെ
കാൽപന്തിന്റെ ത്രസിപ്പിക്കുന്ന കമന്ററിയുടെ രസക്കൂട്ടുമായി ഫാത്തിമയുടെ നാളുകൾ തുടങ്ങുകയാണ്. എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തുകണ്ട സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടി താണ്ടിക്കഴിഞ്ഞു ഫാത്തിമ. സിനിമയിലെ നായികയെപ്പോലെ നക്ഷത്രദൂരമുണ്ടായിരുന്ന തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ പടി ചവിട്ടികയറിയ മനു സി. കുമാർ
ജന്മിത്വം അതിന്റെ എല്ലാ അർഥത്തിലും കൊടികുത്തി വാണിരുന്ന ഒരു സമയത്ത് അതിനെതിരെ പോരാടാൻ ഇറങ്ങിയ സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ഫേസ് ഓഫ് ഫേസ്ലെസ് എന്ന ചിത്രം പങ്കുവയ്ക്കുന്നത്. അശരണർക്ക് ആശ്രയമാകാനായി സ്വന്തം ജീവിതം മാറ്റിവച്ച മദർ തെരേസയുടെ പാത പിന്തുടരണം എന്ന ആഗ്രഹത്തോടെയാണ് റാണി മരിയ സന്യാസ
പെരുന്തച്ചനെക്കുറിച്ചു പറയുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ദേശത്ത് കുളം വെട്ടാൻ പെരുന്തച്ചനെ ക്ഷണിച്ചു. കുളം വട്ടത്തിൽ വേണമെന്ന് ഒരു കൂട്ടർ. വട്ടത്തിലല്ല നീളത്തിൽ മതിയെന്നു മറ്റൊരു കൂട്ടം. അതു രണ്ടും വേണ്ട, ചതുരത്തിൽ മതിയെന്നായി വേറൊരു കൂട്ടം. ഒടുവിൽ, പെരുന്തച്ചൻ കുളം വെട്ടി. ഓരോരുത്തരും ആവശ്യപ്പെട്ട
തമിഴിൽനിന്നും മലയാളത്തിൽനിന്നും ഒരുപാട് റിലീസുകൾ ഉള്ള ഒരു വെള്ളിയാഴ്ച്ച ദിവസത്തിൽ വേല എന്ന സിനിമ കാണാൻ വന്നവര്‍ക്ക് ത്രസിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ് സംവിധായകനായ ശ്യം ശശി ഒരുക്കിയിരിക്കുന്നത്. മികവാർന്ന സിനിമയാകും ഇതെന്ന സൂചന ചിത്രത്തിന്റെ ട്രെയിലറും ടീസറും കാസ്റ്റും ക്ര്യൂവുമെല്ലാം തന്നിരുന്നു.
ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമ എന്ന നിലയിൽ ഖ്യാതി നേടിയ ബോളിവുഡ് ഹിറ്റ് ചിത്രം ഓം ശാന്തി ഓം ഓർമയില്ലേ ? അതിപ്രശസ്തയായ നായിക, അവരെ ആദ്യം ദൂരത്തു നിന്നും പിന്നീട് അടുത്ത് നിന്നും സ്നേഹിക്കുന്ന നായകൻ. നായികയുടെ മരണം, ക്ലൈമാക്സിൽ ട്വിസ്റ്റുകൾ ഒടുവിൽ...അതിനോട് സമാനമായ വളരെ ചടുലവും വ്യത്യസ്തയുമാർന്ന
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായെത്തുന്ന ചിത്രമാണ് തോൽവി എഫ്സി. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സി ഒരു ഫാമിലി കോമിക് ഡ്രാമയാണ്. ജോണി ആന്റണിയും ഷറഫുദ്ദീനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം തൊട്ടതെല്ലാം
ആവർത്തിക്കപ്പെടുന്ന ചില പാറ്റേണുകളുണ്ട് ക്രൈം ത്രില്ലർ സിനിമകൾക്ക്. ഒഴിവാക്കാൻ സാധിക്കാത്ത ആ പാറ്റേണിൽ നിന്നുകൊണ്ടു തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ഒട്ടും ലളിതമല്ലാത്ത അക്കാര്യം അതിഗംഭീരമായി നടപ്പിലാക്കിയിരിക്കുകയാണ് നവാഗത സംവിധായകനായ
എന്തിനും ഏതിനും കുറ്റം പറഞ്ഞാൽ ഈ തലമുറയിലെ കുട്ടികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. കാരണം അവരുടെ ഉള്ളിൽ ഒരു ഫയർ ഉണ്ട്. എപ്പോഴും മുന്നേറണമെന്ന ചിന്തയുമുണ്ട്. അതിനായി അവർ തിരഞ്ഞെടുക്കുന്ന വഴികൾ പലപ്പോഴും വ്യത്യസ്തമായിരിക്കുമെന്ന് പറയുകയാണ് 'റാണി ചിത്തിര മാർത്താണ്ഡ'യിലൂടെ പിങ്കു പീറ്റർ. എല്ലാ
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റ’. മുംബൈയിലെ ‘സമതോൽ’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ്.ഹരിഹരന്റെ ജീവിതത്തിൽ നടന്ന കുറെ കാര്യങ്ങൾ കഥാരൂപത്തിലേക്കു മാറ്റിയതാണ് ‘ഒറ്റ’ എന്ന സിനിമ. ഓർമകളിലൂടെ ജീവിതത്തിന്റെ ക്ഷുഭിത
ചില പ്രണയങ്ങളുണ്ട്, പുഴപോലെ അനുസ്യൂതം പ്രവഹിക്കും. പക്ഷേ വിവാഹം എന്ന സ്ഥിരബന്ധനത്തിനൊന്നും അവിടെ സ്ഥാനമുണ്ടാകില്ല. കാലം പോകുന്തോറും വീഞ്ഞുപോലെ ആ പ്രണയത്തിന് മധുരം കൂടിക്കൊണ്ടിരിക്കും. അതിന്റെ ഓർമകൾക്ക് പോലും ഇമ്പമാർന്ന സംഗീതത്തിന്റെ സുഖമായിരിക്കും. അത്തരമൊരു പ്രണയങ്ങൾ വേറിട്ട പശ്ചാത്തലത്തലത്തിൽ
Results 1-100 of 601