വടക്കൻ മദ്രാസിലെ ഇടിക്കൂട്ടരുടെ കഥ പറഞ്ഞ സർപാട്ട പരമ്പരൈയിൽ വെമ്പുലിക്കും ഡാൻസിങ് റോസിനും അടവുകൾ പതിനെട്ടും പഠിപ്പിച്ച ദുരൈക്കണ്ണ് വാധ്യാർ ആശാന്റെ മലയാള അരങ്ങേറ്റ ചിത്രമാണ് ‘ജന ഗണ മന’. ഏതാണ്ട് 30 വർഷത്തോളമായി ചലച്ചിത്ര മേഖലയിലുള്ള സുന്ദർ പക്ഷേ, തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ആ മികവിന്റെ മിഴിവാണു മലയാളവും അദ്ദേഹത്തെ കൈനീട്ടി വിളിച്ചത്. ടീസറും ട്രെയിലറും ഇറങ്ങിയതു മുതൽ ചർച്ചയായ ‘ജന ഗണ മനയിൽ’ കൊടും വില്ലൻ വേഷം തന്നെ ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു തമിഴ് ചലച്ചിത്രനടൻ ജി.എം.സുന്ദർ.
പൃഥ്വിയുമായുള്ള ‘ഉടക്കോടെ’ ആണ് തുടക്കം:‘ജന ഗണ മന’ വില്ലൻ പറയുന്നു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.