ബാബറി മസ്ജിദും വാത്സല്യത്തിലെ ആ പാട്ടും തമ്മിലെന്ത്? കൈതപ്രം പറയുന്നു
Mail This Article
×
1992 ഡിസംബര്‍ ആറ് കാതങ്ങള്‍ക്കപ്പുറം ബാബറി മസ്ജിദ് തകര്‍ക്കാന്‍ തയാറെടുപ്പുകൾ നടക്കുമ്പോൾ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ ഷൊര്‍ണൂരിലെ വീട്ടിലും ചില മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ചില ചര്‍ച്ചകളുടെയും പദ്ധതികളുടെയും തിരക്കിലായിരുന്നു ആ വീടും. ഒടുവില്‍ ഇന്ത്യ മുഴുവന്‍ പ്രതിഷേധം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.