Download Manorama Online App
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ഇരുവരുടയും വിവാഹനിശ്ചയം കഴിഞ്ഞു. ഇക്കാര്യം രാഹുൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഒൗദ്യോഗികമായി അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങൾ രാഹുൽ സ്നേഹിതർക്കായി പങ്കുവച്ചിട്ടുണ്ട്. രാഹുലിനും
ലൈംഗിക താൽപര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വൽ ആണെന്നും എന്നാൽ പെൺകുട്ടികളോടാണ് കൂടുതൽ താൽപര്യമെന്നും അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ബില്ലി വ്യക്തമാക്കി. മാത്രവുമല്ല, തനിക്ക് പൂർണനഗ്നയായി
പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ഇളയരാജ നൽകിയ ഹർജിയിൽ നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇളയരാജ ഈണം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് കോടതി പറഞ്ഞു. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടിൽ അവകാശവാദം
വനിത ഫിലിം അവാർഡ്സിനെത്തിയ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ പാട്ടുപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ് ഷാറുഖ് ചിത്രം ജവാനിലെ ‘സിന്ദ ബന്ദ’ ഗാനം. ചിത്രത്തിൽ ഷാറുഖ് 'ആറാടിയ' ഗാനമാണിത്. ഷാറുഖിന്റെ സിഗ്നേച്ചർ സ്റ്റെപ്പുകളും സ്റ്റെലും ആഘോഷിക്കപ്പെട്ട ആ ഗാനത്തിനാണ് വനിത
ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിലെ ‘ജാഡ’ പാട്ടിന്റെ വിഡിയോ പതിപ്പ് പ്രേക്ഷകർക്കരികിൽ. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനമാണിത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ചു. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രേക്ഷകസ്വീകാര്യതയാണു ലഭിച്ചത്. ഇപ്പോൾ വിഡിയോ പതിപ്പും ആസ്വാദകർ
വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലെ ‘ജീവിതഗാഥകളെ’ ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പിന്നണി പാടിയ കെ.എസ്.ചിത്രയ്ക്കും സ്ട്രിങ്സ് വായിച്ച ബുഡാപെസ്റ്റ് ഓർക്കസ്ട്രയ്ക്കൊപ്പമുള്ള റെക്കോർഡിങ് സെഷന്റെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. റെക്കോർഡിങ് സെഷൻ കാണുമ്പോൾ 'രോമാഞ്ചം'
രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുവെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ഗായിക പ്രതികരിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പത്മ പുരസ്കാരങ്ങൾ വിതരണം
അരങ്ങേറ്റ കച്ചേരി നടത്തി ഗായിക അഭയ ഹിരൺമയി. തിരുവനന്തപുരം കുണ്ടമൺഭാഗം ദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചാണ് അഭയ ശാസ്ത്രീയ സംഗീത കച്ചേരി നടത്തിയത്. ആദ്യമായി കച്ചേരി അവതരിപ്പിച്ചതിന്റെ അനുഭവവും ആത്മവിശ്വാസവും അഭയ ആരാധകരുമായി പങ്കുവച്ചു. 'അവിശ്വസനീയമായ കാര്യം ചെയ്തു' എന്ന ആമുഖത്തോടെയാണ് കരിയറിലെ ഈ
വനിത ഫിലിം അവാർഡ്സ് വേദിയിൽ താൻ അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് കുറിപ്പു പങ്കിട്ട ബോളിവുഡ് താരം ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി നടൻ മോഹൻലാല്. ഷാറുഖിനെപ്പോലെ ചുവടുവയ്ക്കാൻ മറ്റാർക്കും കഴിയില്ലെന്നും നല്ല വാക്കുകൾ പറഞ്ഞതിനു നന്ദി അറിയിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. വീട്ടിലേക്ക് അത്താഴത്തിനു
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ചടുലനൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ. വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ നടത്തിയ നൃത്തത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചുകൊണ്ടാണ് ഷാറുഖിന്റെ അഭിനന്ദനക്കുറിപ്പ്. ഷാറുഖ് നായകനായ ജവാൻ എന്ന സിനിമയിലെ ‘സിന്ദ
ആഘോഷങ്ങളും ആരവങ്ങളുo ഒന്നുമില്ലാതെ പാട്ടിന്റെ അമ്മയുടെ പിറന്നാൾ കടന്നുപോകുമ്പോൾ അമ്മയെക്കുറിച്ച് ഒരുപാട് ഓർമകൾ മനസ്സിൽ വന്നു നിറയുന്നു. എങ്കിലും ഇക്കഴിഞ്ഞ വിഷുക്കാലം ഒരിക്കൽക്കൂടി വന്നിരുന്നെങ്കിലെന്നു കൊതിച്ചുപോവുകയാണ്. കാരണം ഇത്തവണ വിഷുകൈനീട്ടം കിട്ടിയത് നമ്മുടെയൊക്കെ എക്കാലത്തെയും പ്രിയപ്പെട്ട
ഗായിക എസ്.ജാനകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ കെ.എസ്.ചിത്രയും സുജാത മോഹനും. പ്രിയ ഗായികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകൾ അറിയിച്ചത്. ചിത്രയുടെയും സുജാതയുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ ആരാധകരും പ്രിയഗായികയ്ക്കു ജന്മദിനാശംസകളുമായെത്തി. "ജാനകിയമ്മയ്ക്ക്
എസ്.ജാനകി: സ്വരലയ ലാവണ്യത്തിൽ മനം മയക്കി പാട്ടുകൾ ആവർത്തിച്ചു കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന നാദവിസ്മയം, ആ നാവിൻ തുമ്പിൽ നിന്നുതിർന്ന തൃമധുരം ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്കു പുതുമഴ പോലെ പെയ്തിറങ്ങി. ഉച്ചാരണ പിശകുകൾക്ക് അവസരം കൊടുക്കാതെ ഓരോ ഭാഷയുടെയും മൂല്യങ്ങളുൾക്കൊണ്ട് വാക്കുകൾ ഹൃദിസ്ഥമാക്കി
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആരാരൊരു മലയരികിൽ...’ എന്നു തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
പ്രണയാകാശം കയ്യൊഴിഞ്ഞ രണ്ടു പെൺകിളികളുടെ കഥ നിർമലയും സാലിയും.... ‘ദേശാടനക്കിളി കരയാറില്ല’ എന്ന പത്മരാജൻചിത്രത്തിലെ പെൺകൂട്ടുകാരികൾ. ആകാശപ്പൊക്കം ചിറകു വിരിക്കാൻ കൊതിച്ച രണ്ടു പെൺപക്ഷികൾ. ‘ദൂരെ ദൂരെ സെയ്ഫ് ആയ ദൂരേയ്ക്കു’ പറന്നകലുന്നതു പകൽക്കിനാവു കണ്ടവർ. വേണമെങ്കിൽ വില്ലത്തികളെന്നു വിളിക്കാൻ
നിവിൻ പോളി നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. ‘വേൾഡ് മലയാളി ആന്തം’ എന്ന പേരിലൊരുക്കിയ പാട്ടിനു വരികൾ കുറിച്ചത് ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സും ചേർന്നാലപിച്ചു. ഇതിനകം ശ്രദ്ധേയമായ
'മലയാളത്തിൽ നാളിതുവരെ എന്തുമാത്രം പാട്ടെഴുത്തുകാർ വന്നുപോയി. എല്ലാവരും നല്ല നല്ല പാട്ടുകൾ തന്നിട്ടുണ്ട്. പക്ഷേ എന്നെ സ്വാധീനിച്ചതെന്നു പറയാൻ ഒരാളെ ഉള്ളൂ. എന്നുവച്ചാൽ രോമരോമങ്ങളിൽ വരെ സ്വാധീനിച്ച കാവ്യഗുരു എന്റെ ഭാസ്കരൻ മാഷാണ്. ഞാൻ എഴുതിയ പാട്ടുകൾ മാഷാണ് എഴുതിയിരുന്നെങ്കിൽ അതിനെക്കാൾ പത്തിരട്ടി,
‘ജയ് ഹോ’ ഗാനത്തെക്കുറിച്ചുള്ള രാം ഗോപാൽ വർമയുടെ ആരോപണം തള്ളി ഗായകൻ സുഖ്വിന്ദർ സിങ്. പാട്ട് എ.ആർ.റഹ്മാൻ, അല്ല സുഖ്വിന്ദർ ആണ് ചിട്ടപ്പെടുത്തിയത് എന്നുള്ള ആർജിവി (രാം ഗോപാൽ വർമ)യുടെ ആരോപണത്തോടാണ് ഗായകന്റെ പ്രതികരണം. ‘ജയ് ഹോ’ റഹ്മാന്റെ സൃഷ്ടിയാണെന്നും താൻ അതിന്റെ ആലാപനത്തിൽ പങ്കുചേരുക മാത്രമാണു
നിർമാണത്തിലെ പിഴവുകൾ മൂലം ചോർന്നൊലിച്ച സ്വപ്നഭവനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ താരദമ്പതികളായ നിക് ജൊനാസും പ്രിയങ്ക ചോപ്രയും ലൊസാഞ്ചലസിലെ വീട്ടിലേക്കു തിരികെയെത്തുന്നുവെന്നു റിപ്പോർട്ട്. മൂന്ന് മാസത്തോളമാണ് വീടിന്റെ നവീകരണജോലികൾ നീണ്ടത്. ഇക്കാലമത്രയും താരദമ്പതികളും മകള് മാൾട്ടിയും
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?" "അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം.
വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിനിടയിലെ രസകരമായ വിഡിയോ പുറത്തു വിട്ട് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, അഭയ് വാര്യർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നു ‘നരൻ’ സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ 'ഓഹോ ഓ നരൻ' എന്ന പാട്ടു ഉറക്കെ പാടുന്നതാണ് വിഡിയോ.
എ.ആർ.റഹ്മാന് ഓസ്കർ ഉൾപ്പെടെ നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ പാട്ട് യഥാർഥത്തിൽ അദ്ദേഹം കംപോസ് ചെയ്തതല്ലെന്നു വെളിപ്പെടുത്തി രാം ഗോപാൽ വർമ. ഗായകൻ സുഖ്വിന്ദർ സിങ് ആണ് പാട്ട് ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഫിലിം കമ്പാനിയനു നൽകിയ
ഒട്ടേറെ സംഗീത ശാഖകളെ ഒരു കുടക്കീഴിൽ അണിനിരത്തി പാട്ടിന്റെ മാസ്മരിക ലോകം തീർക്കുന്ന ഒരു സങ്കര സംഗീതമാണ് കെ–പോപ്പ്. 1990കളിൽ ദക്ഷിണകൊറിയയിലാണ് കൊറിയൻ ജനപ്രിയ സംഗീതം അഥവാ കെ–പോപ്പ് ജന്മം കൊണ്ടത്. പാട്ടിനൊപ്പമുള്ള ചടുലമായ നൃത്തച്ചുവടുകളും ലളിതവും ഒറ്റക്കേൾവിയിൽ ആസ്വദിക്കാൻ പറ്റുന്ന വരികളും ആ
ഗന്ധർവഗായകൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്ര അമേരിക്കയിലെത്തിയത്. ഒന്നരമാസത്തോളം ഗായിക അമേരിക്കയിലുണ്ടാകും. ഇതിനിടെയാണ് യേശുദാസിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച
ദളപതി വിജയ്യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന സിനിമയിലെ ആദ്യ ഗാനം 'വിസിൽ പോടി'നെ വിമർശിച്ച് ആരാധകർ. മദൻ കാർക്കി എഴുതി യുവൻ ശങ്കർ രാജ ഈണമിട്ട് വിജയ് ആലപിച്ച ഗാനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ആരാധകരുടെ പക്ഷം. ഗാനം നിരാശപ്പെടുത്തിയെന്നും
ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് ചിത്രം നടന്ന സംഭവത്തിന്റെ പ്രമോഷൻ ഗാനം പുറത്തിറങ്ങി. അങ്കിത് മേനോന്റെ ഈണത്തിന് വരികൾ കുറിച്ച് ആലപിച്ചത് ശബരീഷ് വർമയാണ്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. വേറിട്ട ദൃശ്യാനുഭവമാണ് പാട്ട് പ്രേക്ഷകർക്കു
പിതാവ് പി.ആർ.സുരേഷിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും. പിതാവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഞങ്ങളുടെ പൊന്നച്ഛാ’ എന്നാണ് അമൃത ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ‘ഒരു വർഷം. ഓം നമഃ ശിവായ’ എന്ന് അഭിരാമി
ടൊവിനോ തോമസും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്ന ലാൽ ജൂനിയർ ചിത്രം നടികറിന്റെ പ്രമോ ഗാനം പുറത്തിറങ്ങി. യക്സൻ ഗാരി പെരേരയും നേഹ.എസ്.നായരും ചേർന്നു സംഗീതം നൽകിയിരിക്കുന്ന ഗാനം എഴുതി പെർഫോം ചെയ്തിരിക്കുന്നത് റാപ്പർ എം.സി.കൂപ്പറാണ്. ടൊവിനോ തോമസ് കൂൾ വൈബിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോയിൽ സ്റ്റൈലിഷ്
‘സ്വാമി എപ്പോഴും ഉപദേശിക്കും- തുറന്നു പാടണം. നമുക്ക് തോന്നും, തൊണ്ട തുറന്നു പാടുന്ന കാര്യമാണ് സ്വാമി പറയുന്നത്. അതങ്ങനെയല്ല. തുറക്കേണ്ടത് മനസ്സാണ്. നല്ല സംഗീതം മനസ്സിൽനിന്നാണു വരുന്നത്. മനസ്സു തുറന്നു പാടുമ്പോൾ തൊണ്ടയും തുറന്നുകൊള്ളും. നമ്മൾ വിശേഷിച്ചൊന്നും ചെയ്യേണ്ട. സ്വാമിയുടെ പാട്ടും
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹ റിസപ്ഷൻ ഇളക്കിമറിച്ച് ബോളിവുഡ് താരം രൺവീർ സിങ്.
ഭാര്യ ദിവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്നു വിനീത് ശ്രീനിവാസൻ. ‘ഇന്ന് അവളുടെ ജന്മദിനം’ എന്ന ഒറ്റ വരിയിലാണ് വിനീത് ദിവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. ദിവ്യയുടെ ഒരു ഫോട്ടോയ്ക്കൊപ്പം ഒറ്റ വരി ക്യാപ്ഷനിലൊതുങ്ങിയ പിറന്നാൾ ആശംസ കണ്ടതും ആരാധകർക്ക് കൗതുകമായി. ഭാര്യയെക്കുറിച്ച് ദീർഘമായി എഴുതാറുള്ള വിനീത്,
ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്.ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും
ഏറ്റവും പ്രിയപ്പെട്ടൊരാൾ കൂടി വിട പറയുകയാണ്. സാർഥകമായിരുന്നു ആ ജീവിതം. എനിക്ക് ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തായിരുന്നു ജയൻ ചേട്ടൻ. ഗുരുനാഥനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരിലൂടെ ആരംഭിച്ചതാണ് ആ ബന്ധം. സിനിമയിൽ പാടിത്തുടങ്ങിയ ശേഷമാണു ഞാൻ ചെമ്പൈ സ്വാമിയുടെ അരികിലെത്തുന്നത്. എനിക്കു മുൻപേ സ്വാമിയുടെ
ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ മരണത്തിന്റെ നേർത്ത പാദപതനങ്ങൾക്കു കാതോർത്ത് അർധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി.ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മൂളിയിരുന്നത് ജ്ഞാനപ്പാനയിലെ വരികളാണ്; പതിറ്റാണ്ടുകൾക്കു മുൻപ് അവർ ആത്മാവു പകർന്നുനൽകി പാടിയ വരികൾ: ‘കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന
ഹിപ്പികളാണെങ്ങും. മുടിയും താടിയും നീട്ടി കുളിക്കാതെയും പല്ലു തേക്കാതെയും നടക്കുന്ന താന്തോന്നികൾ എന്നു നാട്ടുകാർ. പാരമ്പര്യം അഴിച്ചുപണിയുക എന്ന മഹത്തായ ലക്ഷ്യവുമായി പിറവിയെടുത്ത ആഗോള സാംസ്കാരിക മുന്നേറ്റം എന്ന് ഹിപ്പിയിസത്തിന്റെ വക്താക്കൾ. 1970 കളുടെ തുടക്കത്തിൽ ചെന്നൈ മറീനാ ബീച്ചിലൂടെയുള്ള ഒരു
തനിക്കേറ്റവും പ്രിയപ്പെട്ടവരിലൊരാളാണ് യാത്ര പറഞ്ഞതെന്ന് ഗായകൻ മധു ബാലകൃഷ്ണൻ. അന്തരിച്ച സംഗീതസംവിധായകൻ കെജി ജയനെക്കുറിച്ചുളള ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ‘‘ജയൻ മാഷിന്റെ ഇരുനൂറ്റമ്പതോളം ഭക്തിഗാനങ്ങൾ പാടാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനായി പാടിയ പാട്ടുകളിൽ
സംഗീതത്തിന്റെ സാധകവഴിയിൽ സ്വന്തമായ വഴി കണ്ടെത്തിയ പ്രതിഭയായിരുന്നു കെ.ജി ജയൻ. ഇരട്ടസഹോദരനായ വിജയനൊപ്പം അത്യപൂർവമായ സംഗീതയാത്രയാണ് കെ.ജി ജയൻ നടത്തിയത്. പാതിവഴിയിൽ ആത്മാവും ജീവനുമായ ഇരട്ടസഹോദരൻ വിടപറഞ്ഞപ്പോൾ പതറിപ്പോയ ജയനെ വീണ്ടും സംഗീതവഴിയിലെത്തിച്ചത് കെ.ജെ യേശുദാസായിരുന്നു. വേർപാടിന്റെ മുറിവുണക്കാൻ
അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയനുമായുള്ള ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ജയൻ മാസ്റ്ററെ ആദ്യമായി കാണുന്നത് ശബരിമല ഇറങ്ങി വരുമ്പോഴാണ് എന്ന് കൈതപ്രം ഓർത്തെടുക്കുന്നു. ജയൻ മാസ്റ്ററുടെ നക്ഷത്രദീപം ആണ് തനിക്കേറ്റവും ഇഷ്ടമുള്ള ഗാനമെന്നും അദ്ദേഹം തോടി രാഗം വിസ്തരിച്ചു പാടുമ്പോൾ താനും
ഭക്തിയുടെ ഈറനണിഞ്ഞ വൃശ്ചികപ്പുലരിയെ ഓർമപ്പെടുത്തുന്ന പേര്; സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ). വർഷങ്ങൾ സ്ഫുടം ചെയ്ത സംഗീതസപര്യയുടെ ഉടമ. സൂര്യതേജസ്സു പോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാലിച്ചെഴുതിയ കുറി. ജനകീയമായ അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയവിജയന്മാർ മലയാളിയുടെ നാവിൻതുമ്പിൽ വിളയാടിയത്. എല്ലാം
സംഗീതജ്ഞരായിരുന്ന ജയ–വിജയൻമാർ ഇരട്ട സഹോദരർ മാത്രമായിരുന്നില്ല, സഹയാത്രികരും സുഹൃത്തുക്കളുമായിരുന്നു. ഒന്നിച്ചുള്ള ആ സംഗീതയാത്രയ്ക്കിടെ അപ്രതീക്ഷിതമായാണു കെ.ജി. വിജയൻ കടന്നുപോയത്. ഈ വിധിവിളയാട്ടം ജയനെ ഒട്ടൊന്നുമല്ല തളർത്തിയത്. ആത്മാവിന്റെ ഭാഗമായ സംഗീതത്തിൽ പോലും താൽപര്യം നഷ്ടപ്പെട്ട്, ചിറകുപോയ
അന്തരിച്ച സംഗീതസംവിധായകൻ കെ.ജി ജയനെ ഒാർമിച്ച് പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ. ജയൻ മാസ്റ്ററുമൊത്തുള്ള ഒാർമകൾ പങ്കു വച്ച വേണുഗോപാൽ യേശുദാസും ജയൻ മാസ്റ്ററും ചെമ്പൈ സംഗീതോത്സവത്തിൽ കണ്ടു മുട്ടിയപ്പോഴുണ്ടായ നർമസംഭവങ്ങളും ഒാർത്തെടുത്തു. ‘ജയൻ മാസ്റ്റർ ഇനി നമ്മോടൊപ്പം കാണില്ല. ഒരുപാട് പാട്ടുകളും, തമാശ
അന്തരിച്ച സംഗീതജ്ഞൻ കെ.ജി ജയന് ആദരാഞ്ജലികളർപ്പിച്ച് മലയാള സംഗീതലോകം. വളരെ വേദനയോടെയാണ് ജയന്റെ മരണത്തെക്കുറിച്ച് പ്രമുഖർ പ്രതികരിച്ചത്. മലയാള സംഗീത കുലപതികളിൽ ഒരാൾ കൂടി ഒാർമയാകുന്നതോടെ വലിയ നഷ്ടമാണ് സിനിമ–ഭക്തിഗാനമേഖലകളിൽ ഉണ്ടാകുന്നത്. മലയാളസംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട്
കഴിഞ്ഞ ദിവസം ബ്ലെസ്സിയുടെ ‘ആടുജീവിതം’ കണ്ടപ്പോൾ മറ്റൊരു ചിത്രം കൂടി ഓർമിച്ചു; ‘ഗദ്ദാമ’. നജീബിന്റെ മരുമണൽയാത്രയിലുടനീളം അവളുടെ മുഖംകൂടി തെളിഞ്ഞു; അശ്വതിയുടെ. റഫീഖ് അഹമ്മദ് എഴുതിയ സങ്കടപ്പരപ്പിലെ ആ ഗാനം ഓർമിക്കുകയും ചെയ്തു. വിദുരമീ യാത്ര.....നീളുമീ യാത്ര... അണയാത്ത നീറും നോവുമായ്.... അവിരാമമേതോ
പൊള്ളുന്ന വെയിലിനെ അതിജീവിച്ച് പ്രകൃതിയെ മഞ്ഞപട്ടണിയിക്കുവാൻ മേടപുലരിയെത്തി. വിഷു പക്ഷിയുടെ കുറുകലും പൊന്നുരുക്കുന്ന കൊന്നപൂക്കളും പ്രകൃതിക്കു സ്വർണചാമരം വീശുമ്പോൾ മലയാളസിനിമഗാനങ്ങളെ ഐശ്വര്യപൂർണ്ണമാക്കുവാൻ വല്ലപ്പോഴുമൊക്കെ കൊന്ന പുവിട്ടു നിൽക്കാറുണ്ട്. പി.ഭാസ്ക്കരനും വയലാറും ഒഎൻവിയും ശ്രീകുമാരൻ
നാടും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് സിനിമ എന്ന മായികസ്വപ്നത്തിനു പിറകെ വർഷങ്ങളോളം അലഞ്ഞു; ഒടുവിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആറന്മുളക്കാരൻ ഉണ്ണി എന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായരെ പലരുമോർക്കുക സംവിധായകനായിട്ടല്ല, പാട്ടെഴുത്തുകാരനായിട്ടാവും. മെലഡിയുടെ മുഗ്ദ്ധലാവണ്യം തുളുമ്പുന്ന
വിഷുവിനോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഹരിചന്ദനം’ സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. രാധാകൃഷ്ണൻ കുന്നുംപുറം ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. കേരളപുരം ശ്രീകുമാർ സംഗീതമൊരുക്കിയ ഗാനം സജി സതീശൻ ആലപിച്ചു. സ്നേഹ, രേഷ്മ, ചന്ദു ചന്ദ്രൻ, രാജേന്ദ്രൻ, സജീവ് മോഹൻ എന്നിവരും ആലാപനത്തിൽ
ആലാപനരംഗത്ത് ഹരിശ്രീ കുറിച്ച് എഴുത്തുകാരിയും യുകെ മലയാളി നഴ്സുമായ രശ്മി പ്രകാശ്. പിന്നണിഗായകൻ ജി.വേണുഗോപാൽ ഈണമൊരുക്കിയ ‘രാധാമാധവം’ എന്ന കവിതയാണ് രശ്മിയുടെ സ്വരമധുരത്തിൽ പുറത്തുവന്നിരിക്കുന്നത്. രശ്മി തന്നെ വരികൾ കുറിച്ച കവിത ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. 2016ലാണ് രശ്മി പ്രകാശ്
മൂന്നാം തവണയും യൂട്യൂബിന്റെ സുവർണ അംഗീകാരം നേടി മനോരമ മ്യൂസിക്. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കുതിപ്പ് തുടരുന്ന മനോരമ മ്യൂസിക്, 1 മില്യൻ അച്ചീവ്മെന്റ് ഷീൽഡ് ആണ് വീണ്ടും കരസ്ഥമാക്കിയിരിക്കുന്നത്. സ്വന്തമായി മുപ്പതിലേറെ ചാനലുകളുള്ള മനോരമ മ്യൂസിക്കിന്റെ 3 ചാനലുകളാണ് 10 ലക്ഷത്തിനു മുകളിൽ
‘‘എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന് ഇന്ദ്രിയ ജാലകങ്ങള്?...’’ നേർത്ത വിഷാദത്തിന്റെ താളപ്പകർച്ചയുമായി ഒഴുകിപ്പരക്കുകയാണ് ആ ഗസൽ നിലാവ്. വടക്കൻ കേരളത്തിന്റെ സാന്ധ്യയാമങ്ങളെ മെഹഫിലുകൾ കൊണ്ട് രാജദർബാറുകളാക്കി മാറ്റിയ, ബീഗം അക്തറും ജഗ്ജീത് സിങ്ങും മെഹദി ഹസനുമൊക്കെ ആവോളം മേഞ്ഞിറങ്ങിയ ഭൂതകാലത്തിന്റെ
പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഈണമൊരുക്കിയ സൂപ്പർഹിറ്റ് ഗാനം ‘പെരിയോനേ എൻ റഹ്മാനേ’ പാടി ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളും ഗായികയുമായ പ്രാർഥന. ലോകമെമ്പാടുമുള്ള എല്ലാവർക്കും ചെറിയപെരുന്നാളിന്റെ ആശംസകൾ നേർന്നുകൊണ്ട് പ്രാർഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം
താൻ എല്ലാവരേക്കാളും മുകളിലാണെന്ന് മദ്രാസ് ഹൈക്കോടതിയിൽ സംഗീതജ്ഞൻ ഇളയരാജ. സ്വകാര്യ കമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെക്കുറിച്ചുള്ള ഹർജിയിലാണ് അദ്ദേഹത്തിന്റെ വാദം. ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു സ്വകാര്യ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരായ ഹർജിയിൽ,
വീണ്ടും അമ്മയാകാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഗായിക റിയാന. അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. ദൈവം തനിക്കും പങ്കാളി അസാപ് റോക്കിക്കും വേണ്ടി എത്ര കുഞ്ഞുങ്ങളെ നൽകാനാണോ ആഗ്രഹിക്കുന്നത് അത്രയും പേരെ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് റിയാന
സംഗീത പരിപാടി അവതരിപ്പിക്കവെ ആവേശത്തിൽ കസേര വലിച്ചെറിഞ്ഞ ഗായകൻ മോർഗൻ വാല്ലെൻ അറസ്റ്റില്. യുഎസ്സിലെ നാഷ്വില്ലയിലുള്ള പ്രമുഖ റൂഫ് ടോപ്പ് ബാറുകളിലൊന്നായ എറിക് ചർച്ച് ബാറിലാണ് സംഭവം. ആറ് നില കെട്ടിടത്തിനു മുകളിൽ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ തെരുവിൽ രണ്ട് പൊലീസുകാരുടെ സമീപത്തായി പതിച്ചു.
പാടിയ പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരികൾ മൂളാമോ എന്നു ചോദിച്ചിട്ടുണ്ട് ഗായകൻ കെ.പി.ഉദയഭാനുവിനോട്. അനുരാഗനാടകവും കാനനച്ഛായയും വെള്ളിനക്ഷത്രവും പോലുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഭാനുച്ചേട്ടൻ മൂളിക്കേൾപ്പിച്ചത് അവയൊന്നുമല്ല; മറ്റൊരു പാട്ടിന്റെ ഈരടികൾ: "അള്ളാഹു വെച്ചതാം
പക്ഷാഘാതത്തെത്തുടർന്ന് കേൾവിശക്തിക്കു തകരാർ സംഭവിച്ച ഗായിക ശുഭ രഘുനാഥിന് ശ്രവണ സഹായി വാങ്ങി നൽകി മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ വച്ച് സമം ഭാരവാഹികൾ ശുഭയ്ക്ക് ശ്രവണസഹായ യന്ത്രം കൈമാറി. സംഘടനയുടെ പ്രസിന്റ് സുദീപ് കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, ഭരണസമിതി
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ വിനൈൽ റെക്കോർഡ് പ്രകാശനം ചെയ്ത് ഗായിക ബോംബെ ജയശ്രീ. ബോംബെ ജയശ്രീയുടെ വസതിയിൽ വച്ചായിരുന്നു പ്രകാശന ചടങ്ങ്. ഇതിന്റെ വിഡിയോ വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഗായികയുടെ മകൻ അമൃത് രാംനാഥ് ആണ്
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ എന്ന ചിത്രത്തിൽ നടൻ ബാബുരാജും നടി രമ്യ സുവിയും ചേർന്നഭിനയിച്ച പ്രണയ ഗാനം വൈറലാണ്. "നാം ചേർന്ന വഴികളിൽ" എന്നു തുടങ്ങുന്ന ഗാനത്തിൽ മധ്യവയസ്സ് പിന്നിട്ട പ്രണയികൾ മഴ നനഞ്ഞു ബസ്
പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. സംഗീതസംവിധായകനും പുല്ലാങ്കുഴൽ വാദകനുമായ നിഹാല് ആസാദിനെക്കുറിച്ചാണ് വിധുവിന്റെ സരസമായ കുറിപ്പ്. ലാലു എന്നാണ് വിധു നിഹാലിനെ വിളിക്കുന്ന ഓമനപ്പേര്. തന്റെ ലാലുവിനെക്കുറിച്ചു
ഭർത്താവിന്റെ പുനർവിവാഹം നടത്തി മലേഷ്യൻ ഗായിക അസ്ലിൻ അരിഫിൻ. കരിയറിലെ തിരക്കുകൾ കാരണം തനിക്ക് ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭർത്താവിനു പുതിയ പങ്കാളിയെ കണ്ടെത്തി നൽകിയതെന്നും ഗായിക വെളിപ്പെടുത്തി. 47കാരനാണ് എസ്ലിന്റെ ഭർത്താവ് വാൻ മുഹമ്മദ് ഹാഫിസാം. 26കാരിയായ
ലോകപ്രശസ്ത കൊറിയൻ ബാൻഡ് ബിടിഎസ് ലോകപര്യടനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബാൻഡ് അംഗങ്ങളെല്ലാം തിരിച്ചെത്തിയതിനു ശേഷമായിരിക്കും സംഘം ‘ഉലകം ചുറ്റി’ പാട്ടു പാടാൻ ഇറങ്ങുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. 2025–ലാണ് ബിടിഎസ് പാട്ടുലോകത്തിലേക്കു
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഞ്യാഭഗം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് ഗായിക ബോംബെ ജയശ്രീ ആണ് വരികൾ കുറിച്ചത്. ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ഈണമൊരുക്കി. അമൃതും സിന്ദൂര ജിഷ്ണുവും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട്
ജീവിതപങ്കാളിയും നടിയുമായ പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥ് ചോപ്രയുടെയും പ്രതിശ്രുതവധു നീലം ഉപാദ്യായുടെയും ‘റോക്ക’ ചടങ്ങിൽ തിളങ്ങി ഗായകൻ നിക് ജൊനാസ്. പഞ്ചാബി രീതിയിലുള്ള വിവാഹങ്ങൾക്ക് മുന്നോടിയായി നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ്
മലയാളിയുടെ ഹൃദയവീഥികളിലൂടെ ഒഴുകിനീങ്ങുന്നൊരു പാട്ടുണ്ട്, പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ’. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെല്ലാം ഇപ്പോൾ ഈ പാട്ട് തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. വേദനയുടെ ആഴവും പ്രതീക്ഷയുടെ പ്രാർഥനയുമെല്ലാം ഉൾക്കൊള്ളുന്ന ഗീതം പാടി റീൽ വിഡിയോകൾ പങ്കുവയ്ക്കുന്ന
മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകൻ എം.കെ.അർജുനൻ വിടവാങ്ങിയിട്ട് 4 വർഷങ്ങൾ. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച അർജുനൻ മാസ്റ്റർ, ഇരുന്നൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾക്കു
40ാം പിറന്നാൾ ആഘോഷമാക്കി ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ നിശാവിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 4നായിരുന്നു രഞ്ജിനിയുടെ പിറന്നാൾ. മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രമാണ് ഗായിക ധരിച്ചത്.രഞ്ജിനിയുടെ അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ്
കാമുകൻ ഉണ്ടോ എന്ന ചോദ്യങ്ങൾക്കു മറുപടി നൽകി ഗായിക അമൃത സുരേഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗായികയുടെ പ്രതികരണം. ‘ആളുകൾ എന്നോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ’ എന്ന ചോദ്യം എഴുതിക്കാണിച്ച അഭിരാമി, അതിന്റെ മറുപടിയായി മോഹൻലാൽ ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ്
‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അരികിലകലെയായ്’ എന്നാരംഭിക്കുന്ന പാട്ടിന് അൻവർ അലിയാണ് വരികൾ കുറിച്ചത്. വർക്കി ഈണമൊരുക്കിയ ഗാനം നാരായണി ഗോപൻ ആലപിച്ചു. അബിൻ പോൾ ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ്
ഹിറ്റ് ചിത്രം രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ പ്രമോഷനൽ വിഡിയോ പ്രേക്ഷകർക്കരികിൽ. ‘ഇലുമിനാറ്റി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിനു വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനം റാപ്പര് ഡാബ്സീ ആലപിച്ചു. പുറത്തിറങ്ങി
‘‘നീയെനിക്കു വേണ്ടി കാത്തിരിക്കുന്നുവെങ്കിൽ ഞാൻ തിരിച്ചു വരുന്ന ദിവസം നിനക്ക് എന്നോടുള്ള പ്രണയസൂചകമായി താഴ്വരയിൽ ഒരു വിളക്കു തെളിയിച്ചു വയ്ക്കുക’’ ഇങ്ങനെ പറഞ്ഞ ഉണ്ണികൃഷ്ണനെ ഓർക്കുന്നുണ്ടോ? അയാൾക്കു വേണ്ടി ഒരു വിളക്കല്ല ഒരായിരം വിളക്കുകൾ തെളിയിച്ചു കാത്തിരുന്ന തുളസിയെ ഓർമിക്കുന്നുണ്ടോ? ‘യാത്ര’
ഗായകൻ നിക് ജൊനാസിനെയും നടി പ്രിയങ്ക ചോപ്രയെയും കുറിച്ച് വാചാലയായി നടിയും മോഡലുമായ മന്നാര ചോപ്ര. തന്റെ പിറന്നാൾ ആഘോഷമാക്കിയതിന് കുടുംബത്തോടു നന്ദി പറയുന്നതിനൊപ്പമാണ് നിക്കിന്റെയും പ്രിയങ്കയുടെയും പേരുകൾ നടി പ്രത്യേകം പരാമർശിച്ചത്. നിക്കിനെ അളിയന് എന്നർഥം വരുന്ന ‘ജീജു’ എന്നാണ് മന്നാര അഭിസംബോധന
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘പ്യാരാ മേരാ വീരാ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. വിനീത് ശ്രീനിവാസൻ വരികൾ കുറിച്ച പാട്ടിന് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ്
സംഗീതജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്നു സൂചിപ്പിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തത വരുത്തി റാപ്പറും ഗ്രാമി ജേതാവുമായ ലിസോ. അക്കാര്യം താൻ തമാശയ്ക്കു പറഞ്ഞതാണെന്നും നെഗറ്റീവ് എനർജിയെ ഒഴിവാക്കുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും ലിസോ വെളിപ്പെടുത്തി.
പ്രണയരസത്തിൽ അലിഞ്ഞ് ശങ്കർ മഹാദേവന്റെ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം. 'പാടൂ ബാസുരീ നീ' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പങ്കുവയ്ക്കുന്നത്. ഹൃദയത്തോടു ചേർന്നിരുന്ന് പ്രണയാർദ്രമായ സ്വകാര്യം പറയുന്നതു പോലെയാണ് ഗാനത്തിന്റെ അനുഭവം. പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ
പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പൃഥ്വിയെ തേടി ഓസ്കർ പുരസ്കാരമെത്തുമെന്നും ഈ ചിത്രം രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പൃഥ്വിരാജിന്റെ പ്രകടനമികവിനെ പ്രശംസിച്ച ശ്രീകുമാരൻ തമ്പി,
സ്വര മാന്ത്രികൻ അർജുനൻ മാഷുമായി ചേർന്ന് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ അര നൂറ്റാണ്ട് മുൻപ് ഒരുക്കിയ നാടക ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 പാട്ടുകൾ 'അർജുനപ്പത്ത്' എന്ന സംഗീതആൽബത്തിലൂടെ പുറത്തിറക്കി. 1974 ൽ വൈക്കം മാളവികയുടെ ‘സിന്ധു ഗംഗ’ എന്ന നാടകത്തിലാണ് സുന്ദരൻ കല്ലായിയും അർജുനൻ മാഷും പൂച്ചാക്കലും
മകൾ മാൾട്ടിക്കും പങ്കാളി പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം മുംബൈ വിമാനത്താവളത്തിലേക്കെത്തുന്ന ഗായകൻ നിക് ജൊനാസിന്റെ വിഡിയോ പുറത്ത്. പ്രിയങ്ക മകളെ നെഞ്ചോടു ചേർത്തു വച്ചു നടക്കുമ്പോൾ നിക് ഇരുവർക്കും സുരക്ഷയൊരുക്കി ഒപ്പം നടക്കുന്നത് വിഡിയോയിൽ കാണാം. തങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ പാപ്പരാസികളോട്
മലയാളത്തില് സ്വതന്ത്രസംഗീതരംഗത്ത് പുതുവഴി തെളിച്ച് മു.രി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മൂഹ്സിന് പരാരിയും സംഘവും. മുറിജിനല്സ് എന്ന പേരില് വിവിധ കലാകാരന്മാര്ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആല്ബത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ജിലേബി’ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന് ഈണം
സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്നു സൂചന നൽകി അമേരിക്കൻ ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ലിസോ. നിരന്തരം നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങൾ തന്റെ മനസ്സിനെ അസ്വസ്ഥമാക്കി. പലരും തന്നെ അകറ്റി നിർത്തുകയും അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും ലിസോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജോ ബൈഡന്റെ ഇലക്ഷൻ
പദലാളിത്യവും ആശയഗാംഭീര്യവുമാണ് പി.ഭാസ്കരനെന്ന പേരിനെ മലയാളത്തിന്റെ കാവ്യ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. ജീവിതഗന്ധിയായ വരികൾ ആ തൂലികയിൽനിന്നു പിറന്നു വീണപ്പോഴെല്ലാം ആസ്വാദക ഹൃദയങ്ങൾക്കത് ഉത്സവമായിരുന്നു. ദാർശനികത, പ്രണയം, ഹർഷം, വേദന, നിരാശ... സകല മാനുഷിക ഭാവങ്ങളും ശ്രുതിയിട്ടുണരുന്ന ആ കാവ്യവഴിയിൽ
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് റിപ്പോർട്ട് ചെയ്യാൻ സഹായം അഭ്യർഥിച്ച് ഗായിക ചിത്ര അരുൺ. കഴിഞ്ഞ ദിവസം ഗായികയുടെ പേജിൽ അശ്ലീല വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണെന്നും സൈബർ സെല്ലിലും ഫെയ്സ്ബുക്കിലും റിപ്പോർട്ട് ചെയ്തെങ്കിലും നടപടി
ആ പാട്ടൊന്ന് വിഡിയോയിൽ പാടിത്തരുമോ എന്ന ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം നിശ്ശബ്ദയാകുന്നു മേരി ഷൈല. പിന്നെ എന്റെ കൈകൾ രണ്ടും സ്നേഹപൂർവം ചേർത്തുപിടിച്ചു പറയുന്നു: "പാടാം, നിങ്ങൾക്കു വേണ്ടി എവിടെയും എപ്പോഴും പാടാം. എങ്ങോ മറഞ്ഞുകിടന്ന എന്നിലെ ഗായികയെ പുറത്തു കൊണ്ടുവന്ന് വീണ്ടും പാട്ടിന്റെ
‘പെരിയോനെ റഹ്മാനെ’പാട്ടിന് താനൊരുക്കിയ കവർ വേർഷൻ സാക്ഷാൽ എ ആർ റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിൻറെ സന്തോഷത്തിലാണ് ഗായിക ശ്രുതി ശിവദാസ്. പാട്ടിനുടയോൻ തന്നെ വിഡിയോ പങ്കുവെച്ചത് വിശ്വസിക്കാനാവുന്നില്ലെന്ന് പറയുന്നു ശ്രുതി.‘ഈ പാട്ട് ഒന്നോ രണ്ടോ തവണ കേട്ടിട്ട് വിട്ടുകളയുകയായിരുന്നു ആദ്യം. എന്നാൽ എആർ
കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാൾ മധുരം. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു. സദാ മന്ദസ്മിതം പൊഴിക്കുന്ന
അക്ഷമമായ കാത്തിരിപ്പിനൊടുവിൽ അങ്ങു ദൂരെ വേദിയിൽ ഒരു വെളുത്ത പൊട്ട് തെളിയുന്നു. സ്റ്റേജിലെ മങ്ങിയ വെളിച്ചത്തിൽ ആ പൊട്ടിന് സ്വർണ്ണത്തിളക്കം. കാത്തിരിപ്പിന്റെ ആലസ്യത്തിൽ നിന്ന് നിലയ്ക്കാത്ത ഹർഷാരവങ്ങളിലേക്ക് മതിമറന്നുണരുന്നു സദസ്സ്. കാണാൻ കൊതിച്ച, കേൾക്കാൻ കൊതിച്ച പാട്ടുകാരനാണ് മൈക്കിന് മുന്നിൽ. ആ
‘കരുണാമയനേ കാവല് വിളക്കേ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുത്തൻ ദൃശ്യാവിഷ്കാരം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സത്യം ഓഡിയോസ് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. അധ്വാനിക്കുന്ന യുവതലമുറയെയും കഷ്ടപ്പാടിൽ അവർ അനുഭവിക്കുന്ന ദൈവിക കരുതലുമൊക്കെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അലക്സ് കുര്യൻ
കെ.വി.എ.പ്രസാദ് സംവിധാനം ചെയ്യുന്ന ‘ചൂട്ട്’ എന്ന ചിത്രത്തിലെ പാട്ടുകൾ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘മഴയുറങ്ങാത്ത രാത്രി’, ‘ഉദയമരുളും അരുണ കിരണം’ എന്നീ പാട്ടുകളാണ് ആസ്വാദകർക്കു മുന്നിലെത്തിയത്. എ.കെ.രഞ്ജിത്ത് പാട്ടുകൾക്കു വരികൾ കുറിച്ചിരിക്കുന്നു. സമദ് അമ്മാസ് ആണ് ഈണമൊരുക്കിയത്. അഫ്സലും സിതാര
ബ്ലെസി ചിത്രം ആടുജീവിതത്തിലെ പാട്ടുകൾക്ക് മുദ്രനടനത്തിന്റെ ഭാഷ്യമൊരുക്കി ഡഫ് എജ്യൂക്കേറ്ററും പത്രപ്രവർത്തകയുമായ സിൽവി മാക്സി മേന. കലയും സാഹിത്യവും കേൾവി പരിമിതർക്കു കൂടി അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിൽവി മുദ്രനടനം രൂപകൽപന ചെയ്തത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ
സംഗീതജ്ഞൻ ഇളയരാജയുടെ പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച് റെക്കോർഡിങ് കമ്പനി നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിൽ നിന്നു മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി. ഹര്ജിയില് തിങ്കളാഴ്ച വാദം കേള്ക്കവെ ജസ്റ്റിസ് ആര്.സുബ്രഹ്മണ്യം, കേസ് മറ്റൊരു ബെഞ്ചിന് ലിസ്റ്റ് ചെയ്യുന്നതിനു ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്
സംവിധായകൻ ലോകേഷ് കനകരാജും നടിയും ഗായികയുമായ ശ്രുതി ഹാസനും ഒരുമിച്ചെത്തിയ പ്രണയഗീതം ‘ഇനിമേൽ’ യൂട്യൂബിൽ തരംഗമാകുന്നു. കമൽഹാസൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. ശ്രുതി ഹാസൻ ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. പാട്ടിന്റെ ആശയവും ശ്രുതിയുടേതു തന്നെ. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ‘ഇനിമേൽ’
മനോരമ മ്യൂസിക് പുറത്തിറക്കിയ ‘നിളയോളങ്ങൾ’ എന്ന സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. പി.സി.അരവിന്ദൻ വരികൾ കുറിച്ച ഗാനമാണിത്. ജിതേഷ് നാരായണൻ ഈണമൊരുക്കി. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും ജിതേഷ് തന്നെ. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. സുഗു എടപ്പാൾ ആണ്
7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട് അർഥമാക്കുന്നത്. 16 ഗാനങ്ങൾ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻ പങ്കാളിയും സ്പാനിഷ് ഫുട്ബോളറുമായ ജെറാർദ് പീക്കേയുമായി
ഭാവസാന്ദ്രമായ അനശ്വര ഗാനങ്ങൾ മലയാളിക്ക് നൽകിയ ജോൺസൺ മാസ്റ്ററിന്റെ ജന്മദിനമാണിന്ന്. മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ മാസ്റ്റർ ഓർമയായിട്ട് വര്ഷം 13 പിന്നിട്ടെങ്കിലും എന്നെന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ,
ഇഷ്ടഗായകൻ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ സംഗീതപരിപാടി കണ്ടാസ്വദിക്കുന്ന സുചിത്ര മോഹൻലാലിന്റെ വിഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപാണ് മകൾ വിസ്മയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അമ്മയുടെ കൗമാരകാലം മുതലുള്ള ആരാധനാപാത്രമാണ് സ്റ്റിവാർട്ട് എന്നും അദ്ദേഹത്തിന്റെ സംഗീതപരിപാടി കാണാൻ അവസരം ലഭിച്ചത് അമ്മയുടെ സ്വപ്നസാക്ഷാത്കാരമാണെന്നും കുറിച്ചുകൊണ്ടായിരുന്നു വിസ്മയയുടെ പോസ്റ്റ്. ഇപ്പോഴിതാ സുചിത്രയുടെ ആരാധനാപാത്രമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിനെക്കുറിച്ചു കൂടുതൽ അന്വേഷിക്കുകയാണു സമൂഹമാധ്യമലോകം.
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘വഴികാട്ടി’ ക്രിസ്തീയ ഭക്തിഗാന ആൽബം. സജി.ആർ.നായർ ആണ് പാട്ടിനു വരികൾ കുറിച്ചത്. സോണി ഫിലിപ് കലാഗ്രാം ഈണം പകർന്നാലപിച്ചു. ഷിനോയ്.വി.ജോസഫ് ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ‘വഴികാട്ടി’ ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ
മാളവിക. രഞ്ജിന്റെ ‘തിരക്കഥ’ എന്ന ചിത്രത്തിലെ നായിക. വെള്ളിത്തിരയിലെ താരവിലാസം മാഞ്ഞൊരു സ്വപ്നനായിക. തിരശ്ശീലയിൽ നിന്നു മാത്രമല്ല ഈ ഭൂമിവിലാസത്തിൽ നിന്നു തന്നെ അവളുടെ പേരു മായ്ച്ചു കളയാൻ മരണം കാത്തിരിക്കുകയാണ്. പക്ഷേ അവൾ കാത്തിരിക്കുന്നത് മറ്റൊരാളെയാണ്; ഒരിക്കൽ അവളുടെ കൈകൾ വേർപെടുത്തി
നിവിൻ പോളി നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘കൃഷ്ണ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് റ്റിറ്റോ.പി.തങ്കച്ചൻ ആണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു. രസകരമായ കാഴ്ചാനുഭവം പകരുന്ന ഗാനം ഇതിനകം
കല്യാണരാമനിലെ പാട്ടു പാടാൻ ആത്മവിശ്വാസം തന്നത് ബേണി ഇഗ്നേഷ്യസും നടനും നിർമാതാവുമായ ലാലുമെന്ന് ഗായകൻ അഫ്സൽ. കരിയറിന്റെ തുടക്കകാലത്ത് പാടിയ പാട്ടിന്റെ അണിയറക്കഥകൾ മനോരമ ഓൺലൈന്റെ പ്രത്യേക പരിപാടിയായ മ്യൂസിക് ടെയ്ൽസിൽ പങ്കുവച്ചപ്പോഴായിരുന്നു അഫ്സൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 'കൈത്തുടി താളം തട്ടി' എന്ന
ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം ലഭിച്ചതിൽ അഭിമാനം മാത്രമേയുള്ളൂവെന്നും തീർച്ചയായും പുരസ്കാരം ലഭിക്കേണ്ട ആളുതന്നെയാണ് കൃഷ്ണയെന്നും സംഗീതഞ്ജൻ ശ്രീവത്സൻ മേനോൻ. മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്കാരം ടിഎം കൃഷ്ണയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിന് പാട്ടിലൂടെ മറുപടി നൽകി ഗായിക രശ്മി സതീഷ്. ‘നിങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ... ഞങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഗായിക പ്രതിഷേധം അറിയിച്ചത്.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാർ. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര സമൂഹമാധ്യമങ്ങളിൽ
Results 1-100 of 6664