മാറോടു ചേരുന്ന കുഞ്ഞിനെ താളം പിടിച്ച് അമ്മ മൂളുന്ന താരാട്ടോളം മറ്റൊരു സംഗീതമില്ല. വാത്സല്യത്തില്‍ മുങ്ങിയ ജീവാക്ഷരങ്ങളില്‍ സ്‌നേഹത്തിന്റെ ഭാഷയും മാതൃത്വത്തിന്റെ സംഗീതവുമുണ്ടവിടെ. താരാട്ടുപാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അമ്മമനസ്സിന്റെ ഓര്‍മകളുടെ ചൂടുകൂടി പകരുന്നതാണ്.
Premium
പനിച്ചുവിറച്ചു കിടന്നിട്ടും ഈണം മൂളിയ മോഹൻ സിത്താര, വില്ലനായെത്തിയ അപശബ്ദം; ‘ഉണ്ണി വാവാവോ’ പിന്നണിക്കഥ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.