യേശുദാസിനെ പാട്ട് കേൾപ്പിക്കാൻ മദ്രാസ് വരെ ട്രെയിനിൽ നിന്ന് യാത്ര! കഷ്ടതയുടെ കാലം താണ്ടിയ അരവിന്ദനും ആ പാട്ടുകളും
Mail This Article
×
പാട്ടുകേട്ട് തീർഥാടനത്തിനു പോയവരുടെ കഥകള്‍ ഏറെയുണ്ട്. എന്നാല്‍ പാട്ടെഴുതാനായി തീർഥാടനത്തിനു പോയ ഒരാളുണ്ട്. അങ്ങനെ ഒരു ധ്യാനത്തിനൊടുവില്‍ ആ ക്ഷേത്രത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ചെടുക്കുക, പിന്നെ തിരുമുമ്പില്‍ തൊഴുതു മടങ്ങുമ്പോള്‍ അനുഗ്രഹമായി വരികള്‍ തെളിഞ്ഞു വരിക. കേള്‍ക്കുമ്പോള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.