Premium

കുന്നിമണിച്ചെപ്പു തുറന്ന മാന്ത്രികൻ, ഈണത്തിന്റെ ഹെഡ്‌മാഷ് - ജോൺസൺ മാസ്റ്റർ

HIGHLIGHTS
  • ജോൺസൺ മാസ്റ്റർ ഇന്നു നമുക്കൊപ്പമുണ്ടായിരുന്നെങ്കിൽ 2023 മാർച്ച് 26ന് എഴുപതാം പിറന്നാൾ ആഘോഷിക്കുമായിരുന്നു. എഴുപതാം പിറന്നാളിന്റെ മധുരമായി മാസ്റ്റർ മുറിക്കുന്ന കേക്കിന് എന്ത് ഈണമായിരിക്കും? മലയാള മനോരമ പാലക്കാട് യൂണിറ്റ് കോ–ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ എഴുതുന്നു..
Johnson-03
2011ൽ നടന്ന വനിത ഫിലിം അവാർഡ്‌സ് പരിപാടിയിൽ യേശുദാസിനൊപ്പം ജോൺസൺ മാസ്റ്റർ.
SHARE

‘ഒരു നാൾ ശുഭരാത്രി നേർന്നു പോയി നീ..., ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ..., ശ്രുതി നേർത്തു നേർത്തു മായും, ഋതുരാഗഗീതിപോലെ, പറയൂനീയെങ്ങു പോയി?’ - ജയരാജിന്റെ ‘ഗുൽമോഹർ’ എന്ന സിനിമയ്ക്കായി ഒഎൻവി എഴുതിയ വരികൾ ഈണമിട്ടു മൂന്നു വർഷത്തിനു ശേഷമാണു ജോൺസൺ വിടവാങ്ങിയത്. 12 വർഷത്തിനു ശേഷവും, ഒരു ഈണമെങ്കിലും ഓർക്കാതെ, കേൾക്കാതെ, മൂളാതെ നമ്മുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ട്രെൻഡുകൾ മാറിവരുമ്പോഴും, ‘മഴ – ചായ – ജോൺസൺ മാഷ്; അന്തസ്സ്...!’ എന്ന് ഒരു യുവതിരക്കഥാകൃത്ത് എഴുതിവയ്ക്കും; മഴ – ക്ലാര – ജോൺസൺ മാഷ് എന്നു ചിലർ മാറ്റിയെഴുതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS