‘മാറ്റി നിർത്തപ്പെട്ടതില് കോംപ്ലക്സ് ഇല്ല, സമീപിക്കുന്നവർക്കു പാട്ടെഴുതിക്കൊടുക്കും’; നിലപാടിൽ വ്യക്തത വരുത്തി കൈതപ്രം
Mail This Article
×
‘പാട്ടിനെക്കുറിച്ചു മാത്രമേ എനിക്കു വിചാരമുള്ളു, അന്നും ഇന്നും എന്നും ഞാൻ ജീവിക്കുന്നതും പാട്ടിൽത്തന്നെ’ സംതൃപ്തിയോടെയുള്ള കൈതപ്രത്തിന്റെ ഈ വാക്കുകളിൽ ആത്മവിശ്വാസവും തെല്ലു കുറവല്ല. ദേവാങ്കണങ്ങളും ഗോപികാവസന്തവും രാജഹംസവുമെല്ലാം നാം മനസ്സോടു ചേർത്തു വച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന അതികായന്റെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.