നുകരാന്‍ കഴിയാതെ പോയ സൗരഭ്യം; വെള്ളനാട് നാരായണന്‍ എന്ന പ്രതിഭ
Mail This Article
×
മൗനത്തിന്റെ കമ്പളം പൊതിഞ്ഞ പാട്ടുകളായിരുന്നു വെള്ളനാട്ടുകാരന്‍ നാരായണന്‍ എഴുതിയതൊക്കെയും. മന്ദഹാസത്തിലും ആ പാട്ടുകളില്‍ അശ്രുബിന്ദുക്കള്‍ മറ നീക്കി പുറത്തു വരും. കേള്‍ക്കുമ്പോള്‍ അതൊക്കെയും നമുക്കത്രമേല്‍ പ്രിയപ്പെട്ടതാകും. എന്നിട്ടും നമ്മളെന്തേ പാട്ടെഴുതിയ നാരായണനെ അറിയാതെ പോയതെന്നോര്‍ത്ത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.