ADVERTISEMENT

ഒരു ദിവസം ചില മധ്യസ്ഥർ പ്രദീപ് ശർമയെ കാണാനെത്തി. സംഘത്തിലുള്ളവരുടെ ജീവന് പകരമായി എത്ര തുക വേണമെങ്കിലും നൽകാമെന്ന ഷക്കീലിന്റെ വാഗ്ദാനം അറിയിച്ചു. എന്നാൽ, ശർമ പ്രതികരിച്ചില്ല. ഷക്കീലിന്റെ ആളുകൾ ഓരോ തവണ വാഗ്ദാനവുമായി എത്തുമ്പോഴും ശർമ ആക്രമണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. ഗതികെട്ട് ഷക്കീൽ പൊലീസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ശർമയെ ഒതുക്കാൻ നോക്കി. എന്നാൽ, തലപ്പത്തുനിന്ന് പൂർണമായ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ തൊടാൻ പോലും ഷക്കീലിന് കഴിഞ്ഞില്ല. എന്നാൽ, സദാ പാവ്‌ലെയെ വെടിവച്ച് കൊന്നതടക്കമുള്ള പല കേസുകളിൽ കോടതി ഇടപെട്ടതോടെ കുറച്ചുകാലത്തേക്ക് എൻകൗണ്ടർ കൊലപാതകൾ ക്രൈംബ്രാഞ്ചിന് നിർത്തി വയ്ക്കേണ്ടി വന്നു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com