സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും യുഎസ് 34 സ്വർണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വിൽമ റുഡോൾഫ് മൂന്നു സ്വർണവുമായി മേളയിൽ തിളങ്ങിയപ്പോൾ മൂന്നു സ്വർണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്‌റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡൽ വേട്ട ആവർത്തിച്ചു. പക്ഷേ ഇവരുടെയൊക്കെ നേട്ടങ്ങൾക്കുമേലെയായിരുന്നു അമേരിക്കയിൽനിന്നുള്ള ഒരു പതിനെട്ടുകാരൻ ബാലന്റെ വിജയം. ബോക്സിങ്ങിൽ സ്വർണജേതാവായ കാഷ്യസ് ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെയാണ് തുടങ്ങുന്നത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com