Premium

ഒഹായോ നദിയില്‍ മെഡലെറിഞ്ഞ് പ്രതിഷേധിച്ച മുഹമ്മദ് അലി; 36 വർഷങ്ങൾക്ക് ശേഷം തെറ്റുതിരുത്തി ലോകം

HIGHLIGHTS
  • ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങൾ പോരാട്ടം തുടരുമ്പോൾ അതിലെ വ്യത്യസ്തമായ ഒരു പ്രതിഷേധ മാർഗമായിരുന്നു തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കുക എന്നത്. കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചു. സമാനമായ വിധത്തിൽ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയും തന്റെ മെഡൽ നദിയിലെറിഞ്ഞിട്ടുണ്ട്. വായിക്കാം...
Muhammad-ali-george-foreman-fight-in-1974 AFP
1974ൽ മുഹമ്മദ് അലിയും ജോർജ് ഫോർമാനുമായി ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പിനു വേണ്ടി നടന്ന പോരാട്ടം. മത്സരത്തിൽ അലി വിജയിച്ചു (File Photo /AFP)
SHARE

സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും യുഎസ് 34 സ്വർണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വിൽമ റുഡോൾഫ് മൂന്നു സ്വർണവുമായി മേളയിൽ തിളങ്ങിയപ്പോൾ മൂന്നു സ്വർണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്‌റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡൽ വേട്ട ആവർത്തിച്ചു. പക്ഷേ ഇവരുടെയൊക്കെ നേട്ടങ്ങൾക്കുമേലെയായിരുന്നു അമേരിക്കയിൽനിന്നുള്ള ഒരു പതിനെട്ടുകാരൻ ബാലന്റെ വിജയം. ബോക്സിങ്ങിൽ സ്വർണജേതാവായ കാഷ്യസ് ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെയാണ് തുടങ്ങുന്നത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS