Premium

അപമാനിച്ചതിനാൽ ബസിൽ നിന്നിറങ്ങി, വനിത ടാക്സിക്കുള്ള ആദ്യ കാർ കമൽഹാസൻ വക; ഷർമിള മുന്നോട്ടു തന്നെ

HIGHLIGHTS
  • ജോലി നഷ്ടമായെങ്കിലും ഷർമിള പുതിയൊരു ലക്ഷ്യത്തിന്റെ പുറകെയാണ്. കൂടുതൽ സ്ത്രീകളെ ഡ്രൈവിങ് രംഗത്തേക്ക് കൊണ്ടുവരണം. അതിനായുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.
sharmila-driving-coimbatore
ഷർമിള ബസ് ഓടിക്കുന്നു (Screengrab)
SHARE

ഷർമിളയ്ക്ക് ഇപ്പോൾ സ്വന്തമായി കാറുണ്ട്. റജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ ഷർമിള ടാക്സി ഡ്രൈവറാകും. വനിതകൾ മാത്രം ഡ്രൈവർമാരായ ഒരു ടാക്സി സർവീസ് ഏജൻസിയാണു ഷർമിളയുടെ അടുത്ത ലക്ഷ്യം. കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായി തമിഴ്നാട്ടിലും കേരളത്തിലും താരമായ മലയാളിയായിരുന്നു 24 വയസ്സുകാരിയായ കോയമ്പത്തൂർ വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി–മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകൾ. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20–എ ടൗൺ സ്വകാര്യ ബസിലെ ഡ്രൈവറായി കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ഷർമിള ജോലിയിൽ പ്രവേശിച്ചത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS