ആശങ്കകളുടെയും അനിശ്ചിത്വത്തിന്റെയും കളിയാണ് ക്രിക്കറ്റ്. ഒരു ദിവസം മുഴുവൻ നീണ്ടാലും ആവേശച്ചരടു പൊട്ടാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന കളിക്കളത്തിന്റെ മാന്ത്രികത ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് മാത്രം അവകാശപ്പെട്ടതാവും. 1975 ലെ ആദ്യ ലോകകപ്പ് മുതൽ 140 കോടി ഇന്ത്യൻ ജനതയെ കണ്ണീരിലാഴ്ത്തി അവസാനിച്ച 2023 ലോകകപ്പ് വരെ നോക്കിയാൽ കാണികളെ രസിപ്പിച്ചതും കരയിച്ചതുമായ നിമിഷങ്ങൾ ഒട്ടേറേ. കളിക്കളത്തിൽ നിന്ന് തലയുയർത്തി മടങ്ങിയവരും പൊരുതി വീണവരും ചേർന്ന് രചിച്ചതാണ് ക്രിക്കറ്റിന്റെ ജനകീയമായ ചരിത്രം. അത്തരം ചില മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com