Premium

‘കീഴടങ്ങിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ?’; നൃത്തസദസ്സിൽ നിന്നിറങ്ങിവന്ന നീതി; അവരെന്തിനാണ് ടീസ്റ്റയെ പേടിക്കുന്നത്?

HIGHLIGHTS
  • ഗുജറാത്ത് കലാപത്തിലെ ഇരകൾക്കായി ടീസ്റ്റ സെതൽവാദ് പോരാട്ടം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. ഭീഷണിയും അറസ്റ്റും അടിച്ചമർത്തലും എല്ലാം ഉൾപ്പെടുന്ന സങ്കീർണമായ നിയമ യുദ്ധം. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം നീട്ടി നൽകാതെ അടിയന്തിരമായി ടീസ്റ്റയോട് കീഴടങ്ങാനാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ചോദിച്ചത് ജാമ്യം നീട്ടി നൽകിയാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്നായിരുന്നു. ആരാണ് ടീസ്റ്റ? ആരാണ് അവരെ പേടിക്കുന്നത്?
teesta-6
കൊൽക്കത്തയിൽ നടന്ന ‘ഭരണഘടനയും ജനാധിപത്യവും’ എന്ന ചർച്ചയിൽ സംസാരിക്കുന്ന ടീസ്റ്റ സെതൽവാദ് (Image by PTI Photo)
SHARE

സുപ്രീം കോടതിയിലെ ബാർ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ഛായാചിത്രങ്ങളിലൊന്ന് മോട്ടിലാൽ സെതൽവാദിന്റേതാണ്. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ (1950–1963) ആയിരുന്നു അദ്ദേഹം. 1961ലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത്. അതിന്റെ ഒന്നാമത്തെ പ്രസിഡന്റും അദ്ദേഹമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS