Premium

‘ഇനി ഇന്ത്യൻ കരുത്തിനെ വിദേശരാജ്യങ്ങളും വിലമതിക്കും’: ദക്ഷിണധ്രുവത്തിലെ ആ ധാതുവും ചന്ദ്രയാന്റെ ലക്ഷ്യം

HIGHLIGHTS
  • ‘‘വിദേശരാജ്യങ്ങൾക്കു നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ വിശ്വാസ്യത വർധിച്ചിട്ടുണ്ട്. അതു വരുംകാലങ്ങളിൽ വാണിജ്യ വിക്ഷേപണങ്ങളിലൂടെയുള്ള വരുമാനം വർധിക്കാൻ കാരണമാകും’’– പറയുന്നത് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി.മാധവൻ നായർ.
  • ഇന്ത്യയുടെ തനതു സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3 നമുക്കു നൽകാനിരിക്കുന്ന നേട്ടങ്ങൾ ചെറുതൊന്നുമല്ല.
Chandrayaan 3
ഡൽഹിയിൽ ഇന്ത്യാ ഗേറ്റിനു സമീപം ചന്ദ്രയാൻ 3ന്റെ വിജയം ആഘോഷിക്കുന്നവർ (Photo by Arun SANKAR / AFP)
SHARE

ആദ്യം എത്തുന്നവരാണ് ഒരു നാടിന്റെ അധിപരാകുന്നതെങ്കിൽ ഇന്ത്യയാണ് ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ തലപ്പത്ത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ–ഇസ്‌റോ) ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാകുമോ? ഒന്നര പതിറ്റാണ്ടു മുൻപ് ചന്ദ്രനിൽ ഇറങ്ങാതെതന്നെ അതിന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ജല സാന്നിധ്യം കണ്ടെത്തിയത് ഇസ്റോയുടെ ചന്ദ്രയാൻ 1 ദൗത്യമാണ്. അതിന്റെ തുടർ പര്യവേക്ഷണവും ചന്ദ്രന്റെ കൂടുതൽ സാധ്യതകളും മനസ്സിലാക്കുകയാണ് ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് ദക്ഷിണ ധ്രുവം ഗവേഷകരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ അക്ഷയഖനിയാകുന്നത്? ചന്ദ്രയാൻ 3 ഇറങ്ങിയതിനിപ്പുറം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാമാണ്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS