എറണാകുളം സ്വദേശി ഒരു വർഷം മുൻപ് ആപ്പിലൂടെ ലോണെടുത്തു. തുക അടച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങളെത്തി. മകളുടെ വിവാഹം നിശ്ചയിച്ച സമയമായിരുന്നു. ലോണെടുത്ത സമയത്ത് ഫോണിലെ ഗ്യാലറിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. ഗ്യാലറിയിൽനിന്ന് മകളുടെ വിവാഹക്ഷണക്കത്ത് തട്ടിപ്പുകാർക്ക് ലഭിച്ചു. വരന്റെ വീട്ടുകാരുടെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് വധുവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com