യോഗിക്കറിയാം, യുപി വിട്ടാൽ എല്ലാം തീർന്നു; ബംഗാളിൽ ഒന്നും തീർച്ചയില്ല, ബിഹാറിലെ ‘കൂട്ട്’ തിരിച്ചടി? നിർണായകം ‘210 സീറ്റ്’

Mail This Article
×
ഇന്ത്യ ആരു ഭരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഇനി മൂന്നാഴ്ചയിൽ താഴെ മാത്രമാണ് ബാക്കി. ആ ഉത്തരത്തിൽ നിർണായകമാവുന്ന സംസ്ഥാനങ്ങളാവട്ടെ തിരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലാണ്. ഏറ്റവും അധികം ലോക്സഭ സീറ്റുകളുള്ള യുപി, ബിഹാർ, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിലെ 210 സീറ്റുകൾ എങ്ങോട്ടു ചായുമെന്നതിനെ അനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് ചിത്രം തെളിയുക. സീറ്റുകൾ കൂടുതലുള്ളത് കൊണ്ടുതന്നെ പലഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നുവരുന്ന ഈ സംസ്ഥാനങ്ങളിൽ രണ്ട് മാസത്തിനിടെ കാറ്റ് മാറി വീശുന്നുണ്ടോ?
English Summary:
Loksabha Election 2024: The Emerging Power Dynamics in UP, Bihar, Maharashtra, and Bengal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.