2018 ഒക്ടോബർ 29, 2019 മാർച്ച് 10– ബോയിങ് 737 മാക്സ് വിമാനങ്ങളുടെ ചരിത്രത്തിൽ കറുത്ത ലിപികളാൽ എഴുതപ്പെട്ട ദിനങ്ങൾ. പറന്നു പൊങ്ങി മിനിറ്റുകൾക്കകം സംഭവിച്ച രണ്ട് വിമാന അപകടങ്ങളിൽ ഈ ദിവസങ്ങളിൽ നഷ്ടമായത് 338 ജീവനുകൾ. ടേക് ഓഫ് ചെയ്ത് 13 മിനിറ്റിനുള്ളിൽ ജക്കാർത്തയിലാണ് ആദ്യ അപകടം സംഭവിച്ചത്. 6 മാസത്തിനു ശേഷം ഇത്യോപ്യയിൽ രണ്ടാം അപകടവും സംഭവിച്ചു. പറന്നു പൊങ്ങി ആറാം മിനിറ്റിലായിരുന്നു ഇത്യോപ്യയിലെ അപകടം. രണ്ട് സന്ദർഭങ്ങളിലും വിമാനം ബോയിങ് 737 മാക്സ്. ബോയിങ്ങിനെതിരെ അമേരിക്കൻ വ്യോമയാന ഏജൻസിയായ ഫെഡറൽ ഏവിയേഷൻ ഓഫ് അഡ്മിനിസ്ട്രേഷൻ നടപടി എടുക്കുന്നതിന് മുൻപേ പുറത്തു വന്നത് ചൈനയുടെ വിമർശനങ്ങളായിരുന്നു. വിമാനത്തിന്റെ സുരക്ഷാവീഴ്ചകൾക്കെതിരെ ചൈന ആഞ്ഞടിച്ചു. എന്താണ് ചൈനയെ പ്രകോപിതരാക്കിയതെന്ന് പലരും അമ്പരന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com