1888 ഓഗസ്റ്റ് – നവംബർ കാലത്ത് കിഴക്കൻ ലണ്ടനിൽ 5 വനിതകളെ ആരോ വധിച്ചു. ഒരേ കൊലപാതകശൈലി. തൊണ്ട മുറിച്ച്, വയറ്റിലെ ഉൾഭാഗങ്ങൾ നീക്കം ചെയ്തിരുന്നതിനാൽ പ്രതി ശരീരശാസ്ത്രവിദഗ്ധനാണെന്ന് ചിലർ ഊഹിച്ചിരുന്നു. ഇതിനു പുറമെയും അവിടെ സമാനകൊലപാതകങ്ങൾ നടന്നു. കുറ്റവാളിയാരെന്ന് അന്വേഷണവിദഗ്ധരായ ബ്രിട്ടിഷ് പൊലീസിനു കണ്ടെത്താൻ ഇന്നോളം കഴിഞ്ഞില്ല. ആ സീരിയൽ കൊലപാതകിക്കു ‘ജാക്ക് ദ് റിപ്പർ’ എന്ന പേര് നൽകുകയും ഇരകളെല്ലാം വേശ്യകളാണെന്ന് ആരോപിക്കുകയും ചെയ്തു. ആ ആരോപണം ശരിയല്ലെന്നു പിൽക്കാലത്ത് കണ്ടെത്തി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com