രണ്ട് യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് 2024 എന്ന പുതിയ വർഷം പിറവിയെടുത്തത്. യുക്രെയ്നെതിരെ റഷ്യ ആരംഭിച്ച യുദ്ധത്തിന്റെ ഗതി എന്താകുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. അത് ലോക സമ്പദ്ഘടനയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതൊന്നുമല്ല. അതിനിടെയാണ് പലസ്തീൻ ഇസ്രയേൽ സംഘർഷം കടന്നു വന്നത്. സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുമെന്ന ചർച്ച ലോകമെമ്പാടും നടക്കുമ്പോഴാണ് രണ്ടു യുദ്ധങ്ങളുടെ കൂടിഭാരം അവശേഷിപ്പിച്ച് 2023 വിട പറഞ്ഞത്. ഇക്കൊല്ലം എന്തൊക്കെ പ്രതീക്ഷകളും വെല്ലുവിളികളുമാണ് മുന്നിൽ വയ്ക്കുന്നത്. 2040ൽ വികസിത രാഷ്ട്രമാകണമെന്നു സ്വപ്നം കാണുന്ന ഇന്ത്യയെ രാജ്യാന്തര സമൂഹം എങ്ങനെയാണു കാണുന്നത്? ഈ വിഷയങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംവദിക്കുകയാണ് മുൻ അംബാസിഡ‍റും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ടി.പി.ശ്രീനിവാസൻ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com