മലയാള ഭാഷയുടെ വേരുകൾ തേടിയുള്ള യാത്ര
Mail This Article
×
‘‘ നിർത്ത് നിർത്ത്, മാനാഞ്ചിറ മൈതാനമേ, മനുഷ്യർക്കുചുറ്റുമുള്ള പതിയിരിപ്പുകൾ... നിർത്ത് നിർത്ത്, തൊപ്പിയിൽനിന്നൊരായിരം കവിത പാറിക്കും നിന്റെ നാട്ടുപൊയ്പേച്ചുകൾ’’ പുതുവർഷം പിറന്നതിന്റെ ആഹ്ലാദങ്ങൾ കണ്ടുകണ്ട് മാനാഞ്ചിറ മൈതാനത്തിനുമുന്നിൽ നിൽക്കുമ്പോൾ മനസിലേക്കോടിവന്നത് ആ കവിതയിലെ വരികളാണ്. ലതീഷ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.