Activate your premium subscription today
ഞങ്ങളുടെ കെഎസ്ആർടിസി "ഉല്ലാസയാത്ര" ബസിലെ പൊന്മുടി യാത്ര അത്തരമൊരു ആത്മാവിനെ നിറയ്ക്കുന്ന ഒരു രക്ഷപ്പെടലായിരുന്നു - വിനോദത്തിന്റെയും, സൗഹൃദത്തിന്റെയും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളുടെയും ഒരു തികഞ്ഞ മിശ്രിതം. തുടക്കം മുതൽ തന്നെ, ഊർജസ്വലമായിരുന്നു ഞങ്ങളുടെ പട്ടുപ്പെട്ടി ടീം, ഞങ്ങളുടെ പതിവ്
യാത്രാ പ്രേമികൾക്ക് മഴക്കാലമെന്നോ വേനൽക്കാലമെന്നോ ഇല്ല. സമയം ഒത്തുവന്നാൽ അല്ലെങ്കിൽ സമയം കണ്ടെത്തി പോകേണ്ട സ്ഥലത്ത് പോകും. എന്നാൽ ചിലർക്ക് മഴക്കാലമാകുമ്പോൾ യാത്ര പോകുന്നതായിരിക്കും ഇഷ്ടം. അത്തരക്കാർക്ക് എന്തുകൊണ്ടും ഇത് നല്ല സമയമാണല്ലോ. ഇനിയുള്ള ദിവസങ്ങളിൽ മഴയും കൂടും. ഈ സമയത്ത് സന്ദർശിക്കാൻ പറ്റുന്ന ഒരുപാട് സ്ഥലങ്ങൾ കേരളത്തിലുണ്ട്. മഴക്കാലത്ത് ഈ സ്ഥലങ്ങളുടെയെല്ലാം സൗന്ദര്യം ഒന്നു വേറെ തന്നെയായിരിക്കും. തൃശൂർ ജില്ലയിലെ ഈ മൂന്ന് സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ട് കണ്ട് വരാം
മഴക്കാഴ്ചകൾ കാണാൻ ഒരു യാത്ര, തനി നാടൻ കാഴ്ചകൾ നിറഞ്ഞൊഴുകുകയാണ് കല്ലേക്കുളത്ത്. മീനച്ചിലാറിന്റെ അടിവാരം ഭാഗത്തുനിന്നു വരുന്ന കൈവഴിയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കല്ലേക്കുളം, പരപ്പാന്തറ ഭാഗത്താണ് നിറമുള്ള കാഴ്ചകൾ. കാഴ്ചകൾ കൽക്കൂട്ടങ്ങൾക്ക് ഇടയിലൂടെ പതഞ്ഞ് ഒഴുകുന്ന അരുവിയാണു പ്രധാന കാഴ്ച. നിറയെ
കൊച്ചി– ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാർ – ബോഡിമെട്ട് റോഡിൽ മൂന്നാറിൽനിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലുള്ള പ്രദേശത്തിനു മൂന്നാർ ഗ്യാപ് റോഡ് എന്നാണു പേര്. തേയിലത്തോട്ടങ്ങളും വ്യൂ പോയിന്റുകളും നിറഞ്ഞ ഗ്യാപ് റോഡ് സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. ഇതുപോലെ കാഴ്ചകൾ നൽകുന്ന
മൂന്നാറിലെ കുളിരുള്ള ഇളം തെന്നലിനോട് അറബിക്കടലിലെ വീശിയടിക്കുന്ന കാറ്റ് പറഞ്ഞൊരു കഥയാണിത്. മലനിരകളിലെ തോട്ടമുടമകളും തൊഴിലാളികളും ‘ഐതിഹ്യ’മാലകോർത്ത് ജീവിതത്തിൽ അണിഞ്ഞത്. ചരിത്രത്തിൽ രേഖകളൊന്നും അവശേഷിപ്പിക്കാതെ മുങ്ങിപ്പോയൊരു കപ്പൽക്കഥ. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥയിലേതുപോലെ ഈ കഥയിലും എലനോർ
മഴക്കാലത്ത് എല്ലാവരും മല കയറാന് പോകുമ്പോള്, ഒന്നു മാറ്റിപ്പിടിച്ചാലോ? ബീച്ച് കാണാന് വേനല് മാത്രമല്ല, മണ്സൂണ് കാലവും അടിപൊളിയാണ്! കണ്ണൂര് ജില്ലയിലെ ഏഴര ബീച്ചിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കേരള ടൂറിസം. ‘അറബിക്കടലിന്റെ രഹസ്യക്കഷ്ണം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പയ്യാമ്പലം,
മഴ, തണുപ്പ്, വെള്ളച്ചാട്ടം ഇതെല്ലാം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇപ്പോൾ മഴ നേരത്തെ എത്തിയതോടെ വെള്ളച്ചാട്ടങ്ങളും സജീവമായി. ഈ സമയങ്ങളിൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി കണ്ടു തന്നെ അറിയണം. ഇടങ്ങൾ ഒരുപാടുണ്ട് പക്ഷേ എല്ലാ സ്ഥലത്തും പോകാനോ നിലവിൽ ഇറങ്ങാനോ തടസ്സങ്ങൾ ഉണ്ടാകും. എന്നാൽ കോട്ടയത്ത് അധികം റിസ്കില്ലാതെ പോകാൻ പറ്റുന്ന ഒരു സ്ഥലമുണ്ട്. അരുവിക്കുഴി.
‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. വിശ്വാസികളും ഭക്തരും പോകാനാഗ്രഹിക്കുന്ന
കടലും മലയും രണ്ടനുഭവങ്ങളാണ്. കടൽക്കരയിൽ താമസിക്കുന്നവർ കൂടുതൽ സാഹസികരും മലയടിവാരത്തിൽ താമസിക്കുന്നവർ ശാന്തശീലരും എന്ന് പറയാറുണ്ട്. ഏറെക്കുറെ ശരിയുമാണ്. ഏകനായി മല മുകളിൽ ഇരുന്നു മനസ്സിനെ പട്ടം പോലെ പറത്തിവിട്ടാൽ നാം ജിദ്ദു കൃഷ്ണമൂർത്തിയെ പോലെ ഓഷോയെ പോലെ ചിന്തകനോ കാസനോവയെ പോലെ കാമുകനോ ഒക്കെ ആയി
ഇത് പ്രകൃതിയുടെ മടിത്തട്ടിലെ പച്ചപ്പിന്റെ ലോകം. എപ്പോഴും പോകാൻ കൊതിപ്പിക്കുന്ന ഇടം. ഇതൊരു ഹിഡൺ സ്പോട്ട് ഒന്നുമല്ല, വളരെ പ്രസിദ്ധമാണ്. എന്നാൽ എല്ലാവരും എക്സ്പ്ലോറും ചെയ്തിട്ടുണ്ടാവില്ല. സ്ഥലം വേറേതുമല്ല, മനോഹരമായ മൺറോ തുരുത്താണ്. എത്രപേർ പോയിട്ടുണ്ടവിടെ? ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് മൺറോ, ഒരുപാട് റീൽസുകളിലും ഡോക്യുമെന്ററികളിലും ഇതിനോടകം ഈ തുരുത്തിനെ പറ്റി കാണാം. ഒഴുകി പരക്കുന്ന അഷ്ടമുടി കായലിനും കല്ലടയാറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചെറു തുരുത്തുകളുടെ കൂട്ടമാണ് മനസ്സിനെ മയക്കുന്ന ഈ മാന്ത്രിക തുരുത്ത്. തോണിയിലൊന്നും ഇതുവരെ കയറാത്തവർക്ക് അതിസുന്ദരമായ കായൽ കാഴ്ച്ചകളും കണ്ട് കായലിന്റെ ഓളത്തിനൊപ്പം സഞ്ചരിക്കാം. എങ്ങോട്ട് തിരിഞ്ഞാലും ഓരോ തോടുകളും കനാലുകളുമായിരിക്കും
സമ്പൽസമൃദ്ധമായിരുന്ന ഒരു നാട്.. തേയിലതോട്ടങ്ങൾ കാവൽ നിൽക്കുന്ന,കാട്ടരുവികൾ ഓളമിട്ടൊഴുകുന്ന, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരുന്ന മണ്ണ്. പച്ചപ്പറുദീസയായ വയനാട്ടിലെ വൈവിധ്യപൂർണ്ണമായിരുന്ന ഒരു ഗ്രാമം. എന്നാൽ കാടുകാണാൻ, കാഴ്ച കാണാൻ ഇനിയാരും ഈ വഴി വരേണ്ടതില്ല. ആ ഗ്രാമം ഇന്ന് ശൂന്യമാണ്. ഒറ്റ രാത്രികൊണ്ട് മനുഷ്യർ ഉപേക്ഷിച്ചുപോയ വിണ്ട നിലമാണ്. മരണം മണക്കുന്ന തരിശുഭൂമിയാണ്
ഭൂമി കയ്യേറ്റത്തിന്റെയും അനധികൃത നിർമാണത്തിന്റെയും വിവാദങ്ങളൊഴിഞ്ഞ ചൊക്രമുടിയിൽ ഇപ്പോഴുള്ളത് മേഘങ്ങൾ മെത്തയൊരുക്കിയ കാഴ്ച. ഏതു സമയത്തും കോടമഞ്ഞിൽ മുങ്ങിനിവർന്ന് ആകാശത്തെ തൊടാൻ കഴിയുന്നതു പോലെയുള്ള ചൊക്രമുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിലാണ് ചൊക്രമുടി
മതിമറക്കുന്ന സൗന്ദര്യം, കായലുകൾ, തോടുകൾ, മനോഹരമായ കടൽത്തീരങ്ങൾ, നദികൾ... അങ്ങനെ എല്ലാമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ ജില്ല, ആലപ്പുഴ. നോക്കെത്താദൂരത്ത് പച്ചപരവതാനി വിരിച്ച പോൽ നെൽവയലുകളാൽ നിറഞ്ഞ കേരളത്തിന്റെ നെല്ലറയായ കുട്ടനാടും മനോഹരമായ തെങ്ങിൻ തോപ്പുകളുമെല്ലാം ആലപ്പുഴക്ക്
പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് എത്തിയാൽ പോകാനാണോ സ്ഥലമില്ലാത്തത്. വീക്കെന്റിൽ സന്ദർശിക്കാൻ പറ്റിയ ഒരുപാട് ഇടങ്ങളാണ് തിരുവനന്തപുരത്ത് ഉള്ളത്. എവിടെ പോകണമെന്ന് ചിന്തിക്കുകയാണെങ്കിൽ ഒരുപാട് ഓപ്ഷനുകളാണ് മുന്നിലുള്ളത്. ടൂറിസ്റ്റ് സ്ഥലങ്ങൾക്ക് ഒരു കുറവുമില്ല. ചില സ്ഥലങ്ങൾ ദിവസങ്ങളടുത്ത് സന്ദർശിക്കുന്നതാണെങ്കിൽ ചില ഇടങ്ങളിൽ ഒരു ദിവസം കൊണ്ട് തന്നെ പോയിവരാം. അതിൽ ബീച്ചുകൾ മുൻപന്തിയിൽ തന്നെയുണ്ട്
കൊയിലാണ്ടി പൊയിൽക്കാവ് കാലോപൊയിൽ റോഡിലാണ് ഈ താമരപ്പാടമുളളത്. മൂന്നു വർഷം മുൻപ് സ്വകാര്യ വ്യക്തിയുടെ പാടത്ത് ആരോ ഇട്ട താമരവിത്താണ് ഇന്ന് പരിസരമാകെ പടർന്ന് നിറക്കാഴ്ചയൊരുക്കുന്നത്. കാറ്റത്ത് തലയാട്ടി നിൽക്കുന്ന താമരപ്പൂക്കളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങളും വിഡിയോയും മറ്റും പകർത്താൻ എത്തുന്നവരും ഏറെ. ഈ
ഈ ആഴ്ച എവിടെ പോകുമെന്ന് ആലോചിക്കുകയാണെങ്കിൽ കോട്ടയം ജില്ലയിലെ കുമരകം ബെസ്റ്റ് ഓപ്ഷനാണ്. അവധിക്കാലം തീരാറായി, അധികം വൈകാതെ കുമരകത്തേക്ക് ഒന്ന് യാത്ര ചെയ്ത് നോക്കൂ.കണ്ണിനും മനസ്സിനും കുളിർമയേകുന്ന സ്ഥലമാണ് കുമരകം. ഇവിടെ എക്സ്പ്ലോർ ചെയ്യാൻ അനവധി ഓപ്ഷനുകളാണുള്ളത്. അതുകൊണ്ട് വന്നാൽ എന്ത് ചെയ്യും എന്നോർത്ത് വിഷമിക്കേണ്ട. കുമരകം പക്ഷി സങ്കേതം, ഉൾനാടൻ ബോട്ടിങ്, കായൽ കാഴ്ചകൾ തുടങ്ങി ഒരുപാടുണ്ട്. വേമ്പനാട്ട് കായലിന്റെ സൗന്ദര്യം കൂടിയാകുമ്പോൾ കുമരകം അതി സുന്ദരിയാണ്
കൊടും ചൂട് – മഴക്കാലത്തിന് വഴി മാറി കൊടുക്കുന്ന മാസമാണ് മേയ് മാസം. അതുകൊണ്ടു തന്നെ ഇടയ്ക്ക് പെയ്യുന്ന മഴ ചെറിയ പച്ചപ്പ് പ്രകൃതിക്കു നൽകുന്നു. അതുകൊണ്ടു തന്നെ ഈ സമയത്ത് യാത്ര പോകാൻ ഒരു പ്രത്യേക രസമാണ്. പച്ചപ്പ് നിറഞ്ഞ മലനിരകളും ശാന്തമായ കടൽത്തീരങ്ങളും എല്ലാ ഈ സമയത്ത് യാത്രയെ കൂടുതൽ
റീലിൽ കണ്ടിട്ടുണ്ട് നേരിൽ കണ്ടിട്ടില്ല കാണാൻ കൊള്ളാം പക്ഷേ പോകാൻ കൊള്ളുമോ? ഇങ്ങനെ ഒരുപാട് സംശങ്ങളാണ് യാത്ര പോകാൻ നിൽക്കുമ്പോൾ. റീൽസിൽ കണ്ട് കണ്ട് പലർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുമുണ്ടാകും. അത്തരത്തിൽ ഒരുപാട് ആളുകൾ ഷെയർ ചെയ്തതും അന്വേഷിച്ചതുമായ സ്ഥലമാണ് കൊളാവി ബീച്ച്. വെറും കൊളാവി അല്ല, മിനി ഗോവ എന്നു കൂടിയാണ് സന്ദർശകർ ഈ സ്ഥലത്തെ വിളിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ഈ കിടിലൻ സ്ഥലം. ഈ ആഴ്ചയിൽ എങ്ങോട്ട് പോകണമെന്ന് ആലോചിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു സുന്ദര ബീച്ച് തന്നെയാണിത്
ഏപ്രിൽ മാസം ഒരുപാട് വേലകളും പൂരങ്ങളും കഴിഞ്ഞെങ്കിലും ആഘോഷങ്ങൾക്ക് കുറവൊന്നും വന്നിട്ടില്ല. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരമൊക്കെ വരാനിരിക്കുന്നതെയുള്ളൂ. മേയ് മാസത്തിലും ഉത്സവങ്ങളും പൊരുന്നാളുകളും ഉണ്ട്. ഏപ്രിലിലെ ഉത്സവങ്ങളൊക്കെ മിസ്സായവർക്ക് മേയ് മാസം അതൊക്കെ കാണാം, ആസ്വദിക്കാം. നോക്കാം ഏതൊക്കെയാണ്
ദൂരെ ദൂരെ കിലോമീറ്ററുകൾ താണ്ടി, വളവുകളും തിരിവുകളും കടന്നു ഏറ്റവും മുകളിലെത്തുമ്പോൾ ഒരു സ്വർഗഭൂമിയുണ്ട്. അത്യുഷ്ണത്തിൽ നിന്നും വലിയ ആശ്വാസം പകർന്നു നൽകുന്ന മൂന്നു നദികളുടെ സംഗമമായ മൂന്നാർ. ഇത്തവണത്തെ കത്തുന്ന വേനലിൽ പച്ചപ്പിന്റെയും വയലറ്റ് പൂക്കളുടെയും പറുദീസയിലേക്കാണ് യാത്ര. വൈകുന്നേരത്തോടെ
ജീവിതം ഇടുക്കിക്കാർക്കു നൂൽപ്പാലത്തിലൂടെയുള്ള അപകടം പിടിച്ച അഭ്യാസമാണ്. പ്രകൃതിയുടെ കാഠിന്യത്തെ മനക്കരുത്തിന്റെ ഉരുക്കുബലം കൊണ്ടു മറികടക്കാൻ ശീലിച്ചവരെന്നു ഹൈറേഞ്ചിലെ ജനതയെ പൊതുവായി വിശേഷിപ്പിക്കാം. ഇവിടുത്തെ യാത്രകളിലുമുണ്ട് ഒരു അപകടംപിടിച്ച സാഹസികത. എന്നാൽ സഞ്ചാരികളായി ഹരം കയറി ഇവിടെ എത്തുന്നവരെ
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെയും കൂട്ടി എങ്ങോട്ട് പോകും എന്ന ചിന്തയിലാണോ? കാടിന്റെ അകത്തളങ്ങളിൽ, തടാകക്കുളിരേറ്റ്, കാറ്റ് കൊണ്ട് രാത്രി താമസിക്കാൻ താൽപര്യമുണ്ടോ.... അവധിക്കാലമാണ്. കുടുംബത്തോടൊത്തും സുഹൃത്തുക്കൾക്കൊപ്പവും യാത്ര ചെയ്യാൻ പറ്റിയ ഇടമുണ്ട്, അങ്ങ് തെന്മല ശെന്തുരുണി വന്യജീവി
മൂന്നാർ ∙ മീശപ്പുലിമലയിൽ പ്രകൃതി ഒരുക്കിയ ‘ലൗ ലേക്കി’നോടു സഞ്ചാരികൾക്കു പ്രണയമേറുന്നു. മിക്ക സമയവും നൂൽമഞ്ഞു പൊഴിയുന്ന മൂന്നാറിലെ മീശപ്പുലിമലയിലാണ് ലൗ ലേക് സഞ്ചാരികളെ കാത്തിരിക്കുന്നത്. ട്രെക്കിങ് ആരംഭിക്കുന്ന റോഡോ മാൻഷനിൽ നിന്നുള്ള 8 കിലോമീറ്റർ യാത്രയ്ക്കിടെയാണു താഴ്വാരത്തിലായി പുൽമേടുകൾക്കിടയിൽ
പ്രത്യാശയുടെ സന്ദേശവുമായി മറ്റൊരു ഈസ്റ്റര് കൂടി വന്നെത്തുന്നു. വിശുദ്ധ വാരാചരണത്തിന്റെ തിരക്കിലാണ് വിശ്വാസികൾ. ഈ അവസരത്തിൽ കേരളത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലൂടെ ഒന്നു കടന്നുപോകാം
മൂവാറ്റുപുഴ∙ ഒറ്റദിവസംകൊണ്ട് കിഴക്കൻ മലയോര മേഖലയുടെ വന്യ സൗന്ദര്യവും വനം യാത്രയുടെ സാഹസികതയും ആസ്വദിക്കാൻ അധികം ദൂരമൊന്നും പോകേണ്ട, നേരെ മൂവാറ്റുപുഴയിലേക്കു വരിക. ആദ്യം പോയാലി മലയിലേക്കു പോകാം. പിന്നെ നേരെ വാഴക്കുളത്തു ചക്കിപ്പാറയിലേക്ക്. അവിടെ നിന്നു കൊച്ചരീക്കൽ ഗുഹകൾ, തൊട്ടടുത്ത് ശൂലം
Results 1-25 of 1724