Activate your premium subscription today
ശാരീരികാരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും ഉത്തമമാണ് ട്രെക്കിങ്ങുകൾ. ശാരീരികമായ പ്രതിരോധശക്തിയെ വർദ്ധിപ്പിക്കുന്നതിന് ഒപ്പം എല്ലുകൾ ശക്തമാക്കുകയും മസിലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു. മാനസികാരോഗ്യ തലത്തിലേക്ക് വരികയാണെങ്കിൽ സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ മാർഗമാണ് ട്രെക്കിങ്.
മൂന്നാറെന്നു കേൾക്കുമ്പോൾ മഞ്ഞും തണുപ്പും തേയില തോട്ടങ്ങളുമെല്ലാമല്ലെ ഓർമ വരുന്നത് അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മൂന്നാർ കാണണമെങ്കിൽ നിങ്ങൾ മഴക്കാലത്ത് ഒരു യാത്ര നടത്തണം. സാധാരണ ഹൈറേഞ്ച് യാത്രകളിൽ നിന്നെല്ലാം മികച്ച ഒരനുഭവമായിരുന്നു ഇത്തവണത്തെ മൺസൂൺ മൂന്നാർ യാത്ര. കൊച്ചിയിൽ നിന്നും
വയനാടൻ ചുരത്തിന്റെ താഴ്വാരത്തിൽ പച്ചപ്പണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന പഞ്ചായത്താണ് പുതുപ്പാടി. നിരവധി ചെറുവെള്ളച്ചാട്ടങ്ങളാലും കാട്ടരുവികളാലും മലഞ്ചെരുവുകളാലും സമ്പന്നമാണ് ഈ ഭൂമിക. വനപർവം പോലുള്ള ഇക്കോ ടൂറിസം പദ്ധതികളും വയനാട് ചുരവും പുതുപ്പാടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളാണ്. ഏതായാലും
മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചയിലേക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലുള്ള കൊല്ലാട് ഗ്രാമം കണികണ്ടുണരുന്നത്. പറഞ്ഞുവരുന്നത് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ വസന്തത്തെക്കുറിച്ചാണ്. ഇതാദ്യമായിട്ടല്ല ഇവിടെ ആമ്പൽ വിരിയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളടക്കം
മുണ്ടക്കയം ഇൗസ്റ്റ് ∙ ചുരം കയറി കാരിവരയിൽ എത്തുക. മഴ ഉള്ളപ്പോൾ മാത്രമുള്ള, പ്രകൃതിയുടെ ദൃശ്യമനോഹരമായ വെള്ളച്ചാട്ടം തെക്കേമല എന്ന ഗ്രാമത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുന്നതു കണ്ടാസ്വദിക്കാം. ദേ വന്നു, ദാ പോയി മഴവില്ല് പോലെയൊരു വെള്ളച്ചാട്ടം. നിറം കൊണ്ടോ ആകൃതി കൊണ്ടോ അല്ല, ഇതു
പ്രേമലുവിൽ നായകനേക്കാളും ഒരുപടി മുന്നിൽ നിന്ന പ്രകടനമായിരുന്നു ചങ്ക് പറിച്ചു കൂടെനിൽക്കുന്ന കൂട്ടുകാരൻ അമൽ ഡേവിസ് എന്ന കഥാപാത്രത്തിന്റെ. സിനിമ വൻവിജയമായതോടെ സംഗീത് പ്രതാപ് എന്ന എഡിറ്റർക്കു സിനിമയുടെ പിന്നണിയിൽ മാത്രമല്ല, സ്വാഭാവിക അഭിനയത്തിലും ഒരുപോലെ തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു.
പ്രകൃതിയിൽ ഏറ്റവും ഭംഗിയുള്ളതെന്തിനാണെന്നു ചോദിച്ചാൽ മനസ്സിലേക്കു കടന്നു വരുന്നതിൽ ഒരു വെള്ളച്ചാട്ടം ഉറപ്പായും ഉണ്ടാകുമല്ലേ. പ്രത്യേകിച്ചു മഴക്കാലങ്ങളിൽ തൂവെള്ള നിറത്തിൽ നിറഞ്ഞൊഴുകുന്ന ജലധാരകൾ കാണുമ്പോൾ ആർക്കായാലും ഒന്നിറങ്ങി കുളിക്കാനൊക്കെ തോന്നും. പക്ഷേ അപകടങ്ങളും ഒഴുക്കും പേടിച്ചു
കേന്ദ്രമന്ത്രി സുരേഷ്ഗോപി ദശാവതാരക്ഷേത്രങ്ങളിൽ സന്ദർശനം നടത്താനെത്തിയപ്പോൾ ചർച്ചകളിലേക്ക് വരുന്നത് മലബാർ മേഖലയിൽ വിസ്മൃതിയിലാണ്ടുകിടക്കുന്ന ക്ഷേത്ര ശൃംഖലയാണ്. ഇന്നലെ രാവിലെ ആറോടെയാണ് ദശാവതാരക്ഷേത്രങ്ങളിലെ ആദ്യക്ഷേത്രമായ കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽ കേന്ദ്രമന്ത്രി എത്തിയത്. ∙
കുറുമ്പാലക്കോട്ട മലയിൽ കയറിയാൽ അങ്ങ് ദൂരെ ബാണാസുര മലയിലും ചെമ്പ്ര മലയിലും മഴ പെയ്തിറങ്ങുന്നത് കാണാം. പടിഞ്ഞാറൻ കാറ്റിൽ കുന്നും താഴ്വാരങ്ങളും കടന്ന് കാർമേഘങ്ങൾ പറന്നുപോകുന്നതും കാണാം. കണ്ണെത്താ ദൂരത്തെ കാണാക്കാഴ്ചകളിലേക്കാണ് കുറുമ്പാലക്കോട് മല വിളിക്കുന്നത്. മഴക്കാലത്ത് മഴ പെയ്തിറങ്ങുന്നത്
കണ്ണുപോലും കാണാൻ കഴിയാതെ കോടമഞ്ഞിൽ ആകാശം തൊട്ടു നിൽക്കണോ? മഞ്ഞുമാറി മാനം തെളിയുമ്പോൾ മരതക പച്ചയിൽ തീർത്ത മരതകമല കാണണോ? തളിർത്തു നിൽക്കുന്ന തെരുവപ്പുല്ലുകൾക്കിടയിലൂടെ മേഘങ്ങളെ കൈ എത്തി പിടിക്കണോ? എങ്കിൽ ഈ മൺസൂൺ യാത്ര നേരെ കാറ്റാടിക്കടവിലേക്ക് വിട്ടോ... ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള
കേരളത്തിലെ ബീച്ചുകളിലെ അതിസുന്ദരിയാണ് വർക്കല. മിനി ഗോവ എന്നറിയപ്പെടുന്ന ഈ ബീച്ചിനു പ്രകൃതി സമ്മാനിച്ച സൗന്ദര്യം തന്നെയാണ് പ്രധാനാകർഷണം. വർക്കലയുടെ ഭംഗിയാസ്വദിച്ചു, ആ ശോഭയിൽ മതിമറന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സാനിയ ഇയ്യപ്പൻ. കടലിന്റെ കാഴ്ചകളും പച്ചപ്പിന്റെ മനോഹാരിതയുമെല്ലാം താരം പങ്കുവച്ച
തുഴകൾ തമ്മിൽ കണക്കു തീർക്കുന്ന ജലോത്സവം. ഓളങ്ങൾക്കുമേൽ വരാനിരിക്കുന്ന വലിയ വെടിക്കെട്ടുകൾക്കുള്ള തുടക്കം കുറിക്കാൻ ചമ്പക്കുളം മൂലം ജലോത്സവം. 22നു നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ക്യാപ്റ്റൻസ് ക്ലിനിക്കും നടത്തി. 6 ചുണ്ടൻ വള്ളവും
ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതിക്കു നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനലിന്റെ ഗതിയോ ? 5.5 കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമിച്ച വലിയമടക്കുളം പദ്ധതി ഡിടിപിസിക്കു കൈമാറിയെങ്കിലും പ്രവർത്തനം അവതാളത്തിൽ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പ്രവർത്തനത്തിനു
വയനാടൻ മഴയുടെ സൗന്ദര്യം നുകരാൻ മനസ്സുകൊതിക്കുന്നുണ്ടോ? ചാഞ്ഞും ചെരിഞ്ഞും പെയ്തിറങ്ങുന്ന നൂൽമഴയും കോടമഞ്ഞിന്റെ തണുപ്പും സമ്മാനിക്കുന്ന മഴക്കാലക്കുളിരിൽ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ ഒരു ലക്ഷ്വറി താമസം കൂടി ആയാലോ? എങ്കിൽ വയനാട് തലപ്പുഴയിലെ പാരിസൺ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു പോകാം. കേരളത്തിലെ ഏറ്റവും
കൊച്ചി വാട്ടർമെട്രോ, ഒരു വർഷം മുമ്പ് ആരംഭിച്ച കൊച്ചിയിലെ വാട്ടർ മെട്രോയെക്കുറിച്ച് കേൾക്കുമ്പോൾ കൊച്ചിക്കാർക്ക് വലിയ പുതുമയൊന്നും തോന്നില്ല. പക്ഷേ പറഞ്ഞു വരുന്നത് കഴിഞ്ഞ മാസം ആരംഭിച്ച പുതിയ സർവീസിനെക്കുറിച്ചാണ്. ഫോർട്ട് കൊച്ചി മുതൽ ഹൈകോർട്ട് ജംഗ്ഷൻ വരെ വെറും 40 രൂപയ്ക്ക് കൺനിറയെ കാഴ്ചകൾ കണ്ട്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പുതുമുഖ താരങ്ങളാണ് അന്ന ബെന്നും മമിത ബൈജുവും. ഇപ്പോഴിതാ ആലപ്പുഴയില്‍ കായലിലൂടെ കൂട്ടുകാര്‍ക്കൊപ്പം ഇവര്‍ നടത്തിയ കയാക്കിങ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അന്ന ബെന്‍."ശനിയാഴ്ച പുലര്‍ച്ചെ 3:15 ന് ഉറക്കമുണർന്നു. ആലപ്പുഴയില്‍ കയാക്കിങ് നടത്തി.
വൈകുന്നേരങ്ങളിൽ അൽപം കാറ്റു കൊണ്ടിരിക്കാം. സൂര്യാസ്തമയത്തിന്റെ ഭംഗിയും കാണാം. മാക്രിമടയിലേക്കു വരിക. വലിയ ചെലവില്ലാതെ എത്തിച്ചേരാം ഇവിടെ. മാവേലിക്കര തഴക്കര പഞ്ചായത്തിൽ കല്ലുമല ആക്കനാട്ടുകരയ്ക്കു സമീപമാണു മാക്രിമട. ആക്കനാട്ടുകരയെയും അറുന്നൂറ്റിമംഗലത്തേയും ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിന്റെ
‘ഒന്നു തിരുവനന്തപുരം വരെ പോയി വന്നാലോ?’ രണ്ടു മണിക്കൂർ സമയം കൈയിലുണ്ടെങ്കിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ കയറി നഗരക്കാഴ്ചകൾ ആസ്വദിക്കാം. തിരുവനന്തപുരം നഗരത്തിലൂടെയുള്ള കെഎസ്ആർടിസിയുടെ പുതിയ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് യാത്ര അടിപൊളിയാണ്. രണ്ടു ബസാണ് സഫാരിക്കുള്ളത്. ദിവസവും വൈകുന്നേരം മൂന്നു മണി മുതൽ
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങളും സ്മാരകങ്ങളും മറ്റു നിർമിതികളും കേരളത്തിലുണ്ട്. ചരിത്രകഥകളും കാഴ്ചകളും തേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്.കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴില്‍ 170 സംരക്ഷിത സ്മാരകങ്ങള്‍ ഉണ്ട്. വകുപ്പിന്റെ ഒരു പ്രധാന ലക്ഷ്യം
വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. മുളങ്കോൽ കുത്തി വള്ളമടുക്കുമ്പോൾ അവയ്ക്കിടയിൽ നെടുങ്കൻ വഴികൾ തെളിയും. നിറഞ്ഞ പച്ചപ്പാണ് മുകളിൽ. താഴെ വെള്ളത്തിലേക്കു വീണ കണ്ടൽച്ചെടിയുടെ വേരുകൾ കൈവരി തീർക്കുന്ന ജലപാത. ആകാശത്തിനും ഭൂമിക്കുമിടയിൽ ആരുടെയും
കോടമഞ്ഞു മൂടി നിൽക്കുന്ന പൂവാറൻതോട്. കപ്പേളയും പ്രകാശൻ പറക്കട്ടെയുമടക്കമുള്ള അനേകം സിനിമകളുടെ ലൊക്കേഷൻ. ഉള്ളിൽ തണുപ്പുനിറയ്ക്കുന്ന കാലാവസ്ഥയുള്ള കോഴിക്കോടൻ നാട്ടിൻപുറം. ഉറുമി വെള്ളച്ചാട്ടം കടന്ന് മലമുകളിലേക്ക് കയറുംതോറും മനസ്സിൽ സമാധാനം നിറയും. യുഎഇയിലെ സർക്കാർ ജോലി രാജിവച്ച് വടക കടമേരി സ്വദേശി
കൊളുക്കുമലയില്‍ നിന്നുള്ള ഡ്രോണ്‍ വിഡിയോ ദൃശ്യവുമായി നടന് ദിനേശ് പ്രഭാകര്‍. പ്രശസ്തമായ സിങ്കപ്പാറയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന വിഡിയോ ആണ് നടന് പങ്കുവച്ചത്. മഞ്ഞുമൂടിയ മലനിരകളും പച്ചപ്പുമെല്ലാമായി, കൊളുക്കുമലയുടെ വളരെ സുന്ദരമായ ഒരു ഭാവമാണ് ഈ വിഡിയോയില്‍ കാണുന്നത്. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍
അവധിക്കാലമായി, കുട്ടികളെയും കൂട്ടി എവിടെ പോകും എന്ന കൺഫ്യൂഷനിലാണോ? എറണാകുളം, തൃശൂർ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകൾ ഏതൊക്കെയെന്നു നോക്കിയാലോ? എറണാകുളം എന്നുപറയുമ്പോൾ മെട്രോയും ഫോർട് കൊച്ചിയും മാത്രമല്ല തൃശൂർ എന്നാൽ വടക്കുംനാഥൻ മാത്രമല്ല കാണാനുള്ളത്. മെട്രോയിൽ കയറി ലുലുവിൽ പോകുന്നത് ഒരു
പ്രകൃതിയിലെ ചില കാഴ്ചകളുണ്ട് അത് എപ്പോഴും നമുക്ക് കാണാൻ കഴിയില്ല. ചിലപ്പോൾ അതിനായി കാത്തിരിക്കേണ്ടി വരും, അങ്ങനൊരു കാഴ്ച തേടിയാണ് ഇന്നു നമ്മൾ പോകുന്നത്. കേരളത്തിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ രാത്രികളെ മനോഹരമാക്കുന്ന അദ്ഭുത വെളിച്ചമായ കവര്‍ കണ്ടിട്ടുണ്ടോ? വേനല്‍ക്കാലത്ത് ശാന്തമായി
പല തവണ ഇടുക്കിയിൽ പോയിട്ടുണ്ടെങ്കിലും വേനൽക്കാലത്ത് ഇടുക്കി യാത്ര ആദ്യമായിട്ടായിരുന്നു. കോടമഞ്ഞും തണുപ്പും തിരക്കി ഇടുക്കിയിലേക്കെത്തുന്ന ആളുകൾ കാണാതെ പോകുന്ന ഒരു സ്ഥലമുണ്ട്. അതാണ് അഞ്ചുരുളി ടണൽ. ഒറ്റപ്പാറയിൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ടണലുകളിൽ ഒന്നാണ് അഞ്ചുരുളി. വേനൽക്കാലത്തു മാത്രമേ നമുക്ക്
എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള അതിമനോഹര കാനനപാതകളിലൂടെ സഞ്ചരിച്ചാൽ എത്തുന്നത് കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിലേക്ക്, അതിന് അടുത്തായി സ്ഥിതി ചെയ്യുന്ന 7 പ്രകൃതി സുന്ദര കാഴ്ചകളിലൂടെ ഒരു ദിവസത്തെ യാത്ര. ട്രെക്കിങ്, പക്ഷികൾ, കാട്ടരുവികൾ, ബോട്ടിങ്...എന്നിവയെല്ലാം കുടുംബ സമേതം
കേരളത്തിലൊരു കൈലാസമുണ്ട്, ഇടുക്കി ജില്ലയിൽ! കുട്ടിക്കാനത്തു നിന്നും 15 കിലോമീറ്റർ മാറി സമുദ്ര നിരപ്പിൽ നിന്നും 4,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക ശിവക്ഷേത്രമാണ് ഉമാമഹേശ്വര ക്ഷേത്രം. ഈ ചൂടുകാലത്തും ഇവിടുത്തെ കാറ്റിനു തണുപ്പാണ്, ഇവിടേക്കുള്ള യാത്ര പക്ഷേ അത്ര എളുപ്പമല്ല. ഓഫ്റോഡ് റൈഡും
ശാന്തസുന്ദരമായ ഒരു ഗ്രാമം. അതിനു നടുവിലായി അധികം ആളുകളൊന്നും അറിയാത്തൊരിടം. ഗ്രാമത്തിന്റെ ശാന്തതയിൽ നിന്നും ആ പടവുകളിറങ്ങിച്ചെല്ലുന്നത് കാടിന്റെ വന്യതയിലേക്കാണ്. പച്ചകൾ കൊണ്ടു മൂടിയ ആകാശം (തലയുയർത്തി നോക്കിയാൽ പോലും മാനം മുട്ടെ പച്ചപ്പ്), വള്ളി പടർപ്പുകളാൽ പ്രകൃതി തീർത്ത വേലിക്കെട്ടുകൾ, കരിങ്കൽ
വേനൽക്കാലമായതോടെ സഞ്ചാരികളുടെ എണ്ണം പൊതുവേ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ ചൂടിൽ വാട്ടർ തീം പാർക്കുകളിലേക്കും മറ്റുമാണ് ധാരാളംപേരും യാത്രകൾ പ്ലാൻ ചെയ്യുന്നത്, എന്നാൽ ഈ വേനൽക്കാലത്തും പ്രകൃതിയുടെ കുളിരിലൂടെ നടന്നു പാറക്കൂട്ടങ്ങളെ തഴുകി വരുന്ന വെള്ളത്തിൽ കുളിച്ച് കാടിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നുണ്ടോ?
‘‘നിങ്ങൾ സ്നേഹിക്കാത്ത ഒരാളുമായി, നിങ്ങൾക്ക് യാതൊരു ഇഷ്ടവും തോന്നാത്ത ഒരാളുമായി, ഒരിക്കലും യാത്ര പോകരുത്’’: ഏണസ്റ്റ് ഹെമിങ് വെ (അമേരിക്കൻ സാഹിത്യകാരൻ). ഓരോ യാത്രയും ജീവിതത്തിലേക്കു നിറയ്ക്കുന്നത് സ്നേഹവും ശക്തിയുമാണ്. കാരണം, യാത്ര ഒരു വ്യക്തിയുടെ ഹൃദയം തുറക്കുന്നു. കാഴ്ചപ്പാടുകൾ വിശാലമാക്കുന്നു.
ഏറെക്കാലത്തെ പ്ലാനിങ്ങിനു ശേഷം വർഷത്തിലൊരിക്കൽ ഒരു ട്രിപ്പ് പോയിരുന്ന കാലം മാറി. സമയം കിട്ടുമ്പോഴൊക്കെ ഇന്ന് മിക്കവരും യാത്ര ചെയ്യാൻ ശ്രമിക്കുന്നു. വീക്കെൻഡിലോ രണ്ടു ദിവസം അടുപ്പിച്ച് അവധി കിട്ടിയാലോ ഉടനെ ട്രിപ്പ് പോകുന്നതാണ് ട്രെൻഡ്. വലിയ യാത്രകൾക്കു പകരം പെട്ടെന്ന് പോയിവരാവുന്ന, ഒന്നോ രണ്ടോ ദിവസം
തിരക്കു കുറഞ്ഞ സ്ഥലങ്ങളിൽ യാത്രചെയ്തു കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു പോകാൻ പറ്റിയ ഒരു സ്ഥലമുണ്ട്. അതാണ് വൈക്കം. വൈക്കത്ത് ഇപ്പോൾ എന്താ കാണാൻ ഉള്ളതെന്നാണെങ്കിൽ, ക്ഷേത്രവും കായലും കായൽബീച്ചുമൊന്നുമല്ലാതെ ഒരു കൊച്ചു ഗ്രാമം കൂടിയുണ്ട് വൈക്കത്ത്. റെസ്പോൺസിബിൾ ടൂറിസത്തിന്റെ
കേരളത്തിന്റെ പശ്ചിമഘട്ടത്തിലെ പച്ചപുതച്ച താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദര ഗ്രാമമാണ് വട്ടവട. പ്രശാന്തമായ ഭൂപ്രകൃതിക്കപ്പുറം, തനതായ കൃഷിരീതികൾക്കു പേരുകേട്ട നാട്. അപൂർവമായ സസ്യജന്തുജാലങ്ങൾ ഇവിടുണ്ട്. പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും സങ്കേതമാണ്. മൂന്നാറിലെത്തുന്നവരിൽ ഭൂരിഭാഗവും
മണ്ണിലും കാറ്റിലും മൊഹബ്ബത്തിന്റെ താളം പിടിക്കുന്ന നഗരമാണ് കോഴിക്കോട്. ഒരിക്കൽ പോയവർക്ക് പിന്നെയും പിന്നെയും പറയാനും ഓർക്കാനും പോകാനും തോന്നുന്ന സ്ഥലം. അതിനുമാത്രം എന്തിരിക്കുന്നു എന്നു തോന്നുന്നവർക്ക് പോയിത്തന്നെ ആ സംശയം തീർക്കേണ്ടി വരും. ഭക്ഷണത്തിന്റെയും കടലിന്റെയും സ്നേഹത്തിന്റെയും,
ഇന്ന് ദേശീയ ടൂറിസം ദിനം. യാത്രകൾ സ്വന്തം നാട്ടിൽ നിന്നു തുടങ്ങണമെന്ന് സന്ദേശം പരത്തുന്ന ടൂറിസം സങ്കൽപത്തിൽ തിരുവന്തപുരത്തെ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നത് നോക്കാം. ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും ഉള്ളതു പോലെ സിറ്റി ടൂർ തിരുവനന്തപുരത്ത് ഉണ്ടോ? 48 മണിക്കൂർ കൊണ്ട് തിരുവനന്തപുരം കാണാൻ ഒരു
യാത്രകള്‍ തുടങ്ങേണ്ടത് ജന്മനാട്ടില് നിന്നു തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഇത്തവണത്തെ ദേശീയ വിനോദ സഞ്ചാരദിനം. യൂറോപ്യൻ സൗന്ദര്യത്തെയും മറുനാടൻ കാഴ്ചകളെയും ഒക്കെ കൊതിയോടെ നോക്കുന്ന മലയാളി സഞ്ചാരികൾ പക്ഷേ കേരളത്തിന്റെ മുഴുവൻ സൗന്ദര്യവും കണ്ടുതീർത്തിട്ടുണ്ടോയെന്നും പുനർവിചിന്തനം നടത്താവുന്നതാണ്.
‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര’...കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇതാണു ട്രെൻഡിങ്, റീൽസായും ട്രോളായും ഈ വഴി വൈറൽ, എന്നാൽ ‘വേറെ ലെവൽ’ യാത്രാനുഭവം സമ്മാനിക്കുന്ന ഇടുക്കിയിലെ പാതകളും അറിയണ്ടേ? പ്രകൃതിഭംഗി ആവോളം ആസ്വദിച്ച്, യാത്ര ചെയ്യാവുന്ന ഇടുക്കിയിലെ ചില റോഡുകൾ ഇതാ...ഇതുവഴിയുള്ള
പതിനഞ്ചാം വയസ്സില്‍, ‘കാര്യസ്ഥന്’ എന്ന സിനിമയിൽ ദിലീപിന്റെ സഹോദരിയായി മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന പുതുമുഖതാരമായ മഹിമയ്ക്ക് സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന്
കേരളത്തിന്റെ ശാന്ത മനോഹരമായ പച്ചപ്പും കായലും കടലും മലയോരങ്ങളുമെല്ലാം ലോകമെങ്ങുമുള്ള സഞ്ചാരികളെ കാലങ്ങളായി ഇവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഒരിക്കലും വിട്ടു പോകാന്‍ പറ്റാത്തത്ര മനോഹരമാണ് കേരളത്തിലെ പലയിടങ്ങളും. ഇപ്പോഴിതാ ബോളിവുഡ് നടി തപ്സി, കേരളത്തിലെ തന്റെ വെക്കേഷന്റെ വിശേഷങ്ങള്‍
വർഷാവസാന യാത്രകൾക്കു വലിയ പ്രാധാന്യമുണ്ട്. ക്രിസ്മസും പുതുവത്സരവും ഒരുമിച്ചു വരുന്ന ഈ സമയങ്ങളിൽ കുടുംബത്തിനൊപ്പം യാത്രകൾ പോകാൻ താൽപര്യപ്പെടുന്നവരാണ് മിക്കവരും. ആഘോഷത്തിനു ചെറുതും വലുതുമായ യാത്രകൾക്കു വലിയ പ്രാധാന്യമുണ്ട്. അവധി ആഘോഷിക്കുന്നതിനായി വിദേശങ്ങളിൽ നിന്നു മക്കളും കൊച്ചുമക്കളും ഒക്കെ
ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും ഉള്ളതു പോലെ സിറ്റി ടൂർ തിരുവനന്തപുരത്ത് ഉണ്ടോ? കാസർകോട് നിന്ന് വന്ന ഒരു സഞ്ചാരപ്രേമിയുടെ ഫോൺ കോളിൽ നിന്നാണ് ഈ യാത്ര യുടെ തുടക്കം. കേരള ടൂറിസം വകുപ്പ് തിരുവനന്തപുരം നഗര ത്തിൽ നടത്തിയിരുന്ന സിറ്റി ടൂറിന്റെ വിശദാംശങ്ങൾ പറഞ്ഞു കൊടുത്തിട്ടും ആ ചെറുപ്പക്കാരൻ
സെക്കന്റ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് അധികം സിനിമകളിലൊന്നും കണ്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
കേരളത്തിലെ ആദ്യത്തെ ലേഡി ഡ്രോണർ എന്നുവിളിക്കാം ആൻ ശീതളിനെ. ഇഷ്ക് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഈ അഭിനേത്രി. എല്ലാവർക്കുമുണ്ടാകും വ്യത്യസ്തമാർന്ന ഹോബികൾ. പൊതുവെ വായനയും സംഗീതവും യാത്രയുമെല്ലാമായിരിക്കും നമ്മൾ കേട്ടിട്ടുണ്ടാകുക. എന്നാൽ ആൻ ശീതളിന്റ ഹോബി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
പൃഥ്വിരാജ് നായകനായ 'ഇസ്ര' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ആന്‍ ശീതള്‍. അതിനു ശേഷം 'ഇഷ്ക്' എന്ന സിനിമയില്‍ ഷെയ്ന് നിഗത്തിന്റെ നായികയായി വന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവര്‍മാരുള്ള താരത്തിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. തന്റെ യാത്രകളുടെയും മറ്റും
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായലിലെ ഫിനിഷിങ് പോയിന്റിൽനിന്ന് ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ ചെറുതല്ലാത്ത പേടി ഉണ്ടായിരുന്നു. നാട് വൈക്കത്താണെങ്കിലും വെള്ളവും വള്ളവും എക്കാലത്തും പേടിയാണ്. കഴിഞ്ഞ മാസം കൂട്ടുകാരുമൊത്ത് കുമരകത്തു ശിക്കാര വള്ളത്തിൽ പോയപ്പോഴും പേടി തന്നെ. കവണാറിൽനിന്ന്
കൊച്ചിയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമമാണ് കുമ്പളങ്ങി. ഇന്ത്യയിലെ ആദ്യത്തെ മോഡൽ ടൂറിസം ഗ്രാമവും. കുമ്പളങ്ങിയുടെ കായലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവർ നിരവധിയാണ്. ചീനവലയാണ് അതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നൂറുകണക്കിന് ചീനവലകൾ കുമ്പളങ്ങിയിൽ ഉണ്ട്. തദ്ദേശയരായവരുടെ ചീനവലകൾ പ്രവർത്തിപ്പിക്കുന്നത്
പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ
അനുമോളുടെ യാത്രകളെ നമ്മളൊക്കെ അടുത്തറിയുന്നത് ‘അനുയാത്രകളി’ലൂടെയാണ്. അഭിനയംപോലെയാണ് അനുമോൾക്ക് യാത്രകളും. രണ്ടിനോടും അടങ്ങാത്ത അഭിനിവേശമാണ്. യാത്രകളെ പ്രണയിക്കുന്ന ഒരുവൾ ജീവിതത്തെ ഏറ്റവും അടുത്തറിയുന്നവൾ കൂടിയാകും. ചില കഥാപാത്രങ്ങളുണ്ട്, നമ്മുടെ ഉള്ളിന്റെയുള്ളിലിരുന്ന് കൊളുത്തിവലിക്കും. അനുമോളെ
അവധിയാഘോഷിക്കാൻ ഇതിലും സുന്ദരമായ ഇടങ്ങൾ ഭൂമിയിലുണ്ടോ എന്ന് സംശയം തോന്നും വയനാട്ടിലെ മൗണ്ടൻ ഷാഡോസ് എന്ന റിസോർട്ടിലെത്തിയാൽ. ''ഭൂമിയിലെ സ്വർഗം'' എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഈ റിസോർട്ടും അതിനു ചുറ്റുമുള്ള കാഴ്ചകളും ഒരിക്കലെങ്കിലും ആസ്വദിക്കണം, അത്രയേറെ മനോഹരമാണ് മൗണ്ടൻ ഷാഡോസ്. ശാന്തമായ
ഭിന്നശേഷി സൗഹൃദം എത്രമാത്രം നടപ്പാക്കുന്നുണ്ട് നമ്മുടെ നാട്ടിൽ? പുതിയതായി പണിയുന്ന കെട്ടിടങ്ങളിൽ റാംപുകൾ വേണമെന്ന സർക്കാർ അറിയിപ്പുകളുണ്ട്, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലയിടങ്ങളിലും റാംപ് സൗകര്യങ്ങളുണ്ട്. എന്നാൽ എല്ലായിടത്തെയും സ്ഥിതി ഇതാണോ? വീൽ ചെയർ ഉരുട്ടി റോഡിലേക്കിറങ്ങിയാലുള്ള അവസ്ഥ എത്ര
വനത്തിലെ പൂമ്പാറ്റകൾ ഒത്തുകൂടുന്നൊരു സ്ഥലമുണ്ട്. കാടിനു നടുവിൽ തന്നെ. നിലമ്പൂർ തേക്ക് മ്യൂസിയത്തോടു ചേർന്നുള്ള ബട്ടർ ഫൈ ഗാർഡൻ. സീസൺ ആയതോടെ ഇപ്പോൾ ഇങ്ങോട്ട് പൂമ്പാറ്റകൾ കൂട്ടമായി പറന്നെത്തിത്തുടങ്ങി. ഇതോടെ തേക്ക് മ്യൂസിയത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കും മനംകുളിർപ്പിക്കുന്ന
എയർഹോസ്റ്റസ് ലുക്കിൽ എക്സിക്യൂട്ടീവ് സ്റ്റൈലിൽ വന്ദേഭാരതിൽ ജോലിക്കു കയറുന്ന ഡയാനയും ഷിജിനയും, ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിലെ വന്ദേഭാരത് ട്രെയിനിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന രണ്ടു യുവതികൾ, തിരുവനന്തപുരം സ്വദേശികളായ ഡയാന ക്ലിന്റണും ഷിബിന രാജനും. രണ്ടാളും വന്ദേഭാരതിലെ
നമ്മൾ എല്ലാവരും പ്രണയിക്കുന്ന ചില പ്രിയദർശൻ മാജിക്കുകളുണ്ട്, പ്രണയം പങ്കുവയ്ക്കാൻ, വിരഹം മാറോടണച്ച് എങ്ങോട്ടെങ്കിലും യാത്ര തിരിക്കാൻ, കാത്തിരിപ്പിന്റെ കയ്പ്പുനിര്‍ നുകർന്ന് ഒരാൾക്കായി നോക്കിയിരിക്കാൻ, എല്ലാം പ്രിയദർശൻ ദൃശ്യവത്കരിച്ചത് ഒരു റയിൽവേ സ്റ്റേഷനിലായിരുന്നു. എല്ലാ മലയാളികൾക്കും എങ്ങനെ
വാസ്കോ ഡ ഗാമ നിലമ്പൂരിൽ കാൽ കുത്തിയത് എന്തിനായിരിക്കും? ടിപ്പുസുൽത്താന്റെ നിരീക്ഷണഗോപുരം നിലമ്പൂരിൽ എവിടെയായിരുന്നു? മാഷേ, ഗിയർ മാറ്റുമ്പോൾ ക്ലച്ച് അമർത്തണമല്ലേ? ഡ്രൈവിങ് പഠനകാലത്ത് ഇങ്ങനെ ആത്മഗതം ചെയ്യാത്തവർ കുറവായിരിക്കും. പാതിക്ലച്ചിൽ ഗിയർ മാറുമ്പോഴുള്ള ശബ്ദകോലാഹലം ആശാൻമാരുടെ മുഖഭാവം
കുട്ടികളെയടക്കം വെള്ളത്തിൽ ഇറക്കാവുന്നത്ര സുരക്ഷിതത്വം. ആരെയും കൊതിപ്പിക്കുന്ന ജലത്തെളിമ. ആരും ശല്യപ്പെടുത്താനില്ലാത്ത പ്രകൃതി… ഇതൊക്കെയാണ് ടി കെ കോളനി എന്ന പ്രകൃതിഗ്രാമത്തിലെ പുഴകൾ നിങ്ങൾക്കു നൽകുക. നിലമ്പൂരിലെ ചാലിയാറിലേക്കു വന്നുചേരുന്ന ചെറുപുഴകളുടെ ഉദ്ഭവസ്ഥാനത്തോടടുത്ത വിനോദസഞ്ചാരകേന്ദ്രമാണ്
കാസർകോട് എന്തുണ്ട് പുതുതായി എന്നചോദ്യത്തിന് പഴമയിലേക്കൊന്നു മടങ്ങേണ്ടിവരും. ചന്ദ്രഗിരിക്കോട്ടയിലേക്ക്. തുളുനാടിനെയും മലയാളം സംസാരിക്കുന്ന ദേശങ്ങളെയും വേർതിരിച്ചാണ് പയസ്വനിപ്പുഴയൊഴുകുന്നത്. കാസർകോട് ജില്ലയിലെ ഏറ്റവും വലിയ പുഴയായ പയസ്വിനി ചന്ദ്രഗിരിപ്പുഴ എന്നും അറിയപ്പെടുന്നു. ചന്ദ്രഗിരിപ്പുഴ
പുലർ വെട്ടം പരന്നിറങ്ങുന്നതേയുള്ളു. വാച്ചിൽ 5.45 കാണിച്ചപ്പോൾ ഡബിൾ ബെൽ മുഴങ്ങി. അതുവരെ ശാന്തവും നിശ്ചലവുമായിരുന്ന കൊടൂരാറ്റിൽ അലകളിളക്കി എൻജിൻ മുരണ്ടു. കോട്ടയം-ആലപ്പുഴ പാസഞ്ചർ സർവീസ് പുറപ്പെടുകയാണ്. എംസി റോഡിലെ കോടിമത പാലത്തിനുമപ്പുറം വെള്ള കീറുന്ന ആകാശത്തെ പിൻതള്ളി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ 58ാം
നാടൻ കറികളും മീൻപൊള്ളിച്ചതും കപ്പയുമടക്കമുള്ള വിഭവങ്ങൾ കഴിക്കണമെങ്കിൽ കള്ളുഷാപ്പുകളിൽ തന്നെ പോകണം. വരാലും കാരിയും കൂരിയും തുടങ്ങി കുഞ്ഞൻ കൊഴുവ വറുത്തത് വരെയുണ്ട്, കൂടാതെ പോത്തും പന്നിയും കോഴിയും താറാവും ലിവർ ഫ്രൈയും പോലുള്ള മാംസാഹാരങ്ങൾ. കൊഞ്ചും ചെമ്മീനും ഞണ്ട് റോസ്റ്റും പോലുള്ള അസാധ്യ രുചി
കാടിന്റെ ഹൃദയത്തിലെ കുളിരു നുകര്‍ന്ന്, തുള്ളിച്ചാടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചയൊക്കെ കണ്ട് ഒരു വണ്‍ഡേ ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് കാപ്പിമല. കണ്ണൂര്‍ ജില്ലയിലാണ് അധികമാര്‍ക്കും അറിയാത്ത ഈ മനോഹരസ്ഥലം ഉള്ളത്. മഞ്ഞുകാലമാകുമ്പോള്‍ പുകപോലെ കോടയിറങ്ങി ചുറ്റുമുള്ള മലനിരകള്‍
മീന്‍പിടിപ്പാറ എന്നു കേട്ടാല്‍ മീന്‍ പിടിക്കാനോ മറ്റോ ഉള്ള സ്ഥലമാണെന്നാണ് കേള്‍ക്കുമ്പോള്‍ ആദ്യം തോന്നുക. എന്നാല്‍ ഒഴിവുസമയങ്ങള്‍ ചിലവിടാന്‍ പറ്റിയ മനോഹരമായൊരു പാര്‍ക്കാണിത്. കൊല്ലം ചെങ്കോട്ടായി റോഡിൽ, കൊട്ടാരക്കര പുലമൺ ജംക്ഷനിലാണ് മീൻപിടിപ്പാറ. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥലത്ത് രാവിലെയും
സഞ്ചാരികളുടെ ഇടയിൽ അധികം അറിയപ്പെടാത്ത പ്രകൃതിഭംഗി ഒട്ടും ചോരാത്ത മനോഹര സ്ഥലങ്ങൾ നിരവധിയുണ്ട്. ഇപ്പോഴിതാ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കോഴിക്കോട് വടകരയിലെ ഉറിതൂക്കിമല. കൊടുംചൂടില്‍ നിന്ന് ആശ്വാസം തേടി മഞ്ഞണിഞ്ഞു കിടക്കുന്ന ഉറിതൂക്കിമല കാണാന്‍ ദിവസവും ഒട്ടേറെപ്പേരാണ് എത്തുന്നത്. ഇതാണ്
വേനലായാല്‍പ്പിന്നെ വെളിയിലേക്ക് ഇറങ്ങുക എന്നത് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ് ഇപ്പോള്‍ നാട്ടില്‍. മഞ്ഞും മഴയും സ്വപ്നം കണ്ട്, ഒരു മൂന്നാല് മാസങ്ങള്‍ എങ്ങനെയെങ്കിലും തള്ളിനീക്കണം, അതുകഴിഞ്ഞാല്‍പ്പിന്നെ തുള്ളിക്കൊരു കുടം കണക്കില്‍ പെയ്യുന്ന മഴയായി. എന്നാല്‍, ഏതു വേനലിലും കുളിരുള്ള ഒട്ടേറെ
കേരളത്തിലെ പല മനോഹര ബീച്ചുകളും വടക്കന്‍ കേരളത്തിലുണ്ട്. ഇതിലൊന്നാണ് കാസര്‍കോടുള്ള കന്‍വതീര്‍ഥ ബീച്ച്. കിലോമീറ്ററുകള്‍ നീണ്ട കടപ്പുറവും വിശാലമായി കടലില്‍ കുളിക്കാനും നീന്താനുമുള്ള സൗകര്യവുമെല്ലാം കുടുംബങ്ങളെ വലിയ തോതില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ മനോഹര
കിഴക്കിന്റെ വെനീസ് എന്നു പേരെടുത്തതു കൊണ്ടുതന്നെ ആലപ്പുഴയെന്നാൽ കടലും കായലുമാണെന്ന തോന്നലുണ്ട് പലർക്കും. കുട്ടനാടിനെ രുചിച്ച് ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കറങ്ങി, കായലിന്റെ ഭംഗി ആസ്വദിച്ചു മടങ്ങുന്നവരാണ് വിനോദസഞ്ചാരികളിൽ കൂടുതൽ പേരും. എന്നാൽ, ഇതിനുമപ്പുറത്തേക്ക് ചെറുതും വലുതുമായ ഒട്ടേറെ
മധ്യവേനലവധിക്കാലം ഉല്ലാസയാത്രകളുടെ കൂടി കാലമാണ്. സ്കൂൾ അടച്ചു. ഈസ്റ്റർ, വിഷു എന്നിങ്ങനെ ആഘോഷദിനങ്ങൾ വരുന്നു. വീട്ടിലിരുന്നു ബോറടിക്കാതെ ഒരുദിവസം എല്ലാവർക്കും കൂടിയൊരു യാത്ര പോയാലോ? സഞ്ചാരികളുടെ വലിയ തിരക്കില്ലാത്ത, എന്നാൽ കാഴ്ചകൾ ഒട്ടും കുറവല്ലാത്ത മനോഹര സ്ഥലങ്ങളിലേക്ക്. ജില്ലയിൽ അധികം
കായൽ കാഴ്ചകളും തനി നാടൻ രുചിയുമായി എന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ് ആലപ്പുഴ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്, വേമ്പനാട് കായൽ തുടങ്ങി ഒട്ടനേകം സവിശേഷതകൾ ഉള്ള ആലപ്പുഴ, ചരിത്രം കൊണ്ടും സമ്പന്നമാണ്. സുഗന്ധ വ്യഞ്ജനങ്ങൾ ഇവിടെ ഇല്ലെങ്കിലും മലനാടുകളിൽ നിന്നും എത്തിച്ചു യൂറോപ്പിലേക്കും മറ്റും
മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടുകുത്തിമല തുറന്നതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു. അവധിയായതോടെ നിരവധിപേരാണ് ഈ മനോഹരയിടത്തേക്കു എത്തിച്ചേരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ കൊടികുത്തിമലയുടെ പ്രകൃതിസൗന്ദര്യവും കുളിരും നുകരാന്‍ എത്തുമെന്നാണ് നിഗമനം. കുറഞ്ഞ ചെലവിൽ കുടുംബവുമൊത്തു
അവധിക്കാല യാത്രയ്ക്കായി സ്ഥലം തിരയുകയാണോ? മഞ്ഞും മലകളും ട്രെക്കിങ്ങുമൊക്കെയായി അടിപൊളി സ്പോട്ട് തന്നെയായാലോ? വടക്കിന്റെ വാഗമൺ എന്നു പറയാവുന്ന അതിസുന്ദരമായ റാണിപുരം മികച്ച ചോയ്സായിരിക്കും. കുടുംബവുമൊത്ത് ഇത്തവണത്തെ യാത്ര അവിടേയ്ക്കാകാം. കേരളത്തിന്റെയും കുടകിന്റെയും അതിർത്തി. അപ്പുറം
അങ്ങ് ദൂരെയായി, കോടമഞ്ഞിന്റെ മേലങ്കിയിട്ട്, കര്‍ണാടകയിലെ പച്ചപ്പുനിറഞ്ഞ ഗ്രാമങ്ങള്‍. കല്ലും ചരലും നിറഞ്ഞ കുന്നുകള്‍ക്കരികില്‍ ചെങ്കുത്തായ കൊക്കകള്‍. എപ്പോഴും നനവുള്ള കാടും ചിലുചിലെയൊഴുകുന്ന കാട്ടാറുകളും അരുവികളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നിടം... മലനിരകളുടെ റാണി എന്ന് നാട്ടുകാര്‍ കാലാങ്കിയെ
കോഴിക്കോട് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് ഹൽവയും ബിരിയാണിയും രുചിനിറച്ച മറ്റു വിഭവങ്ങളുമാണ്. ടൂറിസ്റ്റ് സ്പോട്ടാണ് തിരയുന്നതെങ്കിൽ ബീച്ച് മാത്രമല്ല അടിപൊളി സ്ഥലങ്ങൾ വേറെയുമുണ്ട്. പച്ചവിരിച്ച ചോലകളും മൂടൽ മഞ്ഞു പെയ്യുന്ന ഉയരങ്ങളും തേടുന്ന യാത്രികർക്ക് കരിയാത്തുംപാറ മികച്ച
ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ശരീരത്തെയും മനസ്സിനെയും കുളിർപ്പിക്കുവാനായി തണുപ്പുള്ള ഇടത്തേക്ക് സഞ്ചാരികളുടെ തിക്കുംതിരക്കുമാണ്. ഇക്കഴിഞ്ഞ ആഴ്ച കോഴിക്കോട് കോടഞ്ചേരിയിലെ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി സന്ദർശകരുടെ തിരക്കായിരുന്നു. അവധിയായതോടെ കുടംബവുമൊത്തും അല്ലാതെയും
ഓഫ്റോഡ് യാത്രകള്‍ക്ക് വളരെ മികച്ച ഒട്ടേറെ സ്ഥലങ്ങള്‍ കോഴിക്കോട്- വയനാട് അതിര്‍ത്തിയിലുണ്ട്. സോഷ്യല്‍ മീഡിയ യുഗം പിറന്നതോടെ ഇതുവരെ ആരും അറിയാത്തതും സ്മൃതിയുടെ ആഴങ്ങളില്‍ മറയപ്പെട്ടു കിടന്നതുമായ ഒട്ടേറെ സുന്ദരസ്ഥലങ്ങള്‍ വീണ്ടും ആളുകള്‍ അറിയാന്‍ തുടങ്ങി. പെട്ടെന്നൊരു ട്രെക്കിംഗോ ബൈക്ക് റൈഡോ
കൊടുംചൂടിൽ നമ്മളെന്താണ് ആഗ്രഹിക്കുന്നത്… ? മൂടൽമഞ്ഞു പൊതിയുന്ന വഴികളിലൂടെയൊരു ഡ്രൈവ്. സുഖകരമായൊരു രാവുറക്കം. ബഹളങ്ങളില്ലാത്തൊരിടത്തു സകുടുംബം താമസം. വയനാട്ടിലേക്കു വാഹനമെടുത്തിറങ്ങുമ്പോൾ ഇനി ചുണ്ടേൽ അങ്ങാടിയിൽ നിന്ന് തിരിഞ്ഞ് ആനപ്പാറ എസ്റ്റേറ്റിലേക്കൊന്നു ഡ്രൈവ് ചെയ്യണം. യാത്രികരെ കൊതിപ്പിക്കുന്ന
ഒരേക്കറോളം പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടം. അതിന്റെ ചെരിവിൽക്കൂടി അലസമായി ഒഴുകുന്ന ചെറിയൊരു വെള്ളച്ചാട്ടം. പ്രകൃതി ഒരുക്കിയ ശിൽപാവിഷ്കാരം പോലെ പാറപ്പരപ്പിൽ അവിടവിടെയായി ഗുഹകൾക്കു സമാനമായ ചെറിയ അളകൾ. ഇടിയും മിന്നലും തിരനോട്ടം നടത്തുന്നതുവരെ ഇവ ശാന്തമായി ഉറങ്ങിക്കിടക്കും. പക്ഷേ, ആകാശമിരുണ്ട്
കരിമേഘങ്ങളുടെയും പെരുമ്പറ നാദത്തിന്റെയും ആകാശമാകെ വേരുകള്‍ പടര്‍ത്തുന്ന മിന്നലൊളിയുടെയും അകമ്പടിയോടെ മഴക്കാലം വിരുന്നെത്താറായിക്കഴിഞ്ഞു. തുടങ്ങി, ഒന്നുരണ്ടു മാസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കുമെങ്കിലും, ചുട്ടുപൊള്ളുന്ന വേനലിനു ശേഷം, തുള്ളിക്കൊരു കുടം കണക്കില്‍ വിരുന്നെത്തുന്ന മണ്‍സൂണ്‍ നമുക്കേറെ
സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതും കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്നതുമായ മേഖലയാണ് ഹൗസ് ബോട്ട് ടൂറിസം. വലിയ വഞ്ചിവീടുകൾ മുതൽ ചെറിയ ശിക്കാരകൾ വരെ കേരളത്തിന്റെ ബാക്ക് വാട്ടർ ടൂറിസം ആസ്വദിക്കാൻ വരുന്നവർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ താനൂരിൽ ഉണ്ടായ ബോട്ട് അപകടം
പുലിമുരുകന്റെ നാട്ടിലേക്ക്, പൂയംകുട്ടിയിലേക്ക് കൊച്ചിയിൽനിന്നു വെറും ഒന്നരമണിക്കൂർ യാത്ര മതി. എറണാകുളത്തുനിന്നൊരു ഏകദിനയാത്രയ്ക്ക് ഏറെ അനുയോജ്യമാണ് പൂയംകുട്ടി. ആനയിറങ്ങും നാടും എവിടേക്കു നോക്കിയാലും കാണുന്ന കാടും ചേർന്ന പൂയംകുട്ടിയിലൂടെയായിരുന്നു പണ്ടത്തെ മൂന്നാർ-ആലുവ റോഡ്. ഈ രാജപാതയ്ക്കരുകിൽ ഒരു
കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, മറൈൻ ഡ്രൈവിൽ കറങ്ങണം ആഗ്രഹങ്ങൾ ഒരുപാടാണ്. കൊച്ചിയുടെ മനോഹാരിത നുകരാൻ ഏറ്റവും കൂടുതൽ എത്തുന്നവർ വിദേശീയർ തന്നെയാണ്. കാർണിവല്‍ സമയത്തെങ്കിൽ പറയുകയും വേണ്ട. കേരളത്തിന്റെ ഗോവയാണെന്ന് തോന്നിപ്പോകും. കൊച്ചിയെ അറിയുക
അനേകവര്‍ഷങ്ങളായി, പാപപുണ്യങ്ങളുടെ തുലാസില്‍ തൂങ്ങിയാടുന്ന മനുഷ്യജന്മങ്ങള്ക്ക് മോക്ഷപ്രാപ്തിയേകുന്ന തിരുനെല്ലി ക്ഷേത്രം. ജന്മാന്തരങ്ങളുടെ കണക്കുകള്‍ തീര്‍ത്ത് ശുദ്ധിയാക്കുന്ന പാപനാശിനിപ്പുഴയുടെ കരുതല്‍. ബ്രഹ്മഗിരി മലനിരകളുടെ ഹരിതഭംഗി തഴുകിത്തലോടിയെത്തുന്ന കാറ്റ്. ഘോരവനത്തിന്റെ കുളിരിനു മേല്‍ പാട
ഇബ്നുബത്തൂത്ത മുതല്‍ മാര്‍ക്കോ പോളോ വരെയുള്ള ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട പട്ടണമായിരുന്നു കൊല്ലം. നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജന വ്യാപാരത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട കൊല്ലം, ഇന്നും സഞ്ചാരികളുടെ പ്രിയ ലൊക്കേഷനുകളില്‍ ഒന്നായി തുടരുന്നു. കാടും കായലും ബീച്ചുകളും കടല്രുചികളുമെല്ലാമായി അവധിക്കാലം
വയനാട്ടിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ കബനി നദിയിലൂടെയുള്ള കിടിലന്‍ യാത്രയും ചെറുതുരുത്തുകൾക്കിടയിലെ കൊച്ചു തടാകങ്ങളും പൂമരങ്ങള്‍ മെത്ത വിരിച്ച പാതകളിലൂടെയുള്ള നടത്തവുമെല്ലാം ഒരിക്കല്‍ അനുഭവിച്ചാല്‍ വീണ്ടും
സഞ്ചാരികളടക്കെ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവന്‍ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. പക്ഷേ ചില രത്നങ്ങള്‍ വയനാട് ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
അമ്മയെയും കൂട്ടി മനോഹരമായ ഒരു യാത്ര പോകുന്നത് ഈ ദിനം അവിസ്മരണീയമാക്കും. മാത്രമല്ല, അവര്‍ക്കുള്ള ഏറ്റവും മികച്ചൊരു സമ്മാനം കൂടിയായിരിക്കും അത്. ഇക്കുറി മാതൃദിനം മറക്കാനാവാത്ത അനുഭവമാക്കാനായി അമ്മയെയും കൂട്ടി
പടിഞ്ഞാറു നിന്നു വീശുന്ന കാറ്റിൽ പടിക്കലെത്തിയ കാലവർഷത്തിന്റെ മഴത്തണുപ്പു തൊട്ടറിഞ്ഞ സുഹൃത്ത് മലമുടിയുടെ മുകളറ്റം വിട്ടിറങ്ങാൻ ധൃതി കൂട്ടി. അർഥഗർഭമായ മൗനത്തെ ചുറ്റും വിതറിയ കുന്ന് കാലങ്ങളായി തന്റെ മേൽ പെയ്തൊഴുകിയ, പേമാരികളുടെ കണക്കെടുപ്പില്‍ മുഴുകിയ മട്ടിൽ ഭാവഭേദമില്ലാതെ തുടർന്നു.
കോവളത്തിനെക്കുറിച്ച് ഒത്തിരി വിശദീകരിച്ച് പറയേണ്ടതില്ല. വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള കോവളം, കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ
കുടുംബവും കുട്ടികളുമൊത്ത് അടിച്ചുപൊളിച്ച് അവധിയാഘോഷിക്കണം. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കാഴ്ച കണ്ട് മനസ്സു നിറയ്ക്കാനും രുചികൊണ്ട് വയറുനിറയ്ക്കാനും മികച്ച സ്ഥലങ്ങൾ. ഇതാ അവയിൽ
കന്യാകുമാരിയിലേക്കാണോ? ട്രെയിൻ യാത്രയിലെ വിരസതയകറ്റാൻ പുറംകാഴ്ചകളിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് സഹയാത്രികയുടെ ഈ ചോദ്യം. ട്രെയിൻ തിരുവനന്തപുരം പിന്നിട്ടിട്ട് അധികസമയമായിട്ടില്ല. അവരുടെ തലയിലെ ‘വെളുത്ത സോക്സിട്ട മുടിനാരു’കളിലേക്കാണ് ആദ്യം ശ്രദ്ധപോയത്. പ്രായം 60 കടന്നിരിക്കണം. വെളുക്കെ ചിരിക്കുന്ന
ചില്ലുപാലത്തിലൂടെ നടക്കുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, പേടി തോന്നുന്നുണ്ടല്ലേ? അതെങ്ങാനും പൊട്ടി പോയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിന്നും താഴെ വീഴുമെന്ന ഭയവുമുണ്ടാകും. ധൈര്യമുണ്ടെങ്കിൽ ഇനി ചില്ലുപാലത്തിലൂടെ നടക്കാം. അതിനായി വിദേശത്തുപോകേണ്ട, വയനാട്ടിലുണ്ട്. 2016 ൽ സഞ്ചാരികൾക്കായി തുറന്നു
‘യുദ്ധത്തിനൊരുങ്ങുന്ന പടയാളികളെ പോലെ ആകാശത്ത് മേഘങ്ങൾ കറുപ്പിന്റെ പടച്ചട്ട വലിച്ചിട്ടു. പോരാട്ടം തുടങ്ങും മുമ്പേ അറിയിപ്പെന്നോണം ഇങ്ങ് ഭൂമിയിൽ ആദ്യത്തെ മിന്നൽപിണർ വന്നുമായ്ഞ്ഞു. അയയിൽ നിന്ന് തുണിയെടുക്കാനോ സ്കൂൾ ബാഗിൽ കുട വയ്ക്കാനോ ഓർക്കും മുമ്പ് പോരാട്ടം തുടങ്ങി. മഴ, ആദ്യത്തെ തുള്ളി മണ്ണിൽ
സർവീസ് ആരംഭിച്ച ദിവസം മുതൽ വാർത്തകളിലെ താരമാണ് വാട്ടർ മെട്രോ. സെലിബ്രിറ്റികൾ മുതൽ കട്ട ലോക്കൽ വ്ലോഗർമാർ വരെ പാടിപ്പുകഴ്ത്തുന്ന വാട്ടർ മെട്രോ എന്താണ് ശരിക്കുള്ള സംഭവമെന്ന് അറിയാൻ നേരെ കൊച്ചിയിലേക്ക് വിട്ട രണ്ട് വാർത്താകുതുകികളുടെ നേരനുഭവങ്ങളുടെ ചൂടാറാത്ത യാത്രവിവരണത്തിലേക്ക് എല്ലാ വായനക്കാർക്കും
ഇടുക്കിയിലേക്കുള്ള ഓരോ ബൈക്ക് ട്രിപ്പും ഓരോ അനുഭവമാണ്. ഇത്തവണ മഴ പെയ്തുകഴിഞ്ഞാൽ ആനന്ദക്കണ്ണീരൊഴുക്കുന്നൊരു റോഡിലൂടെ വൺഡേ റൈഡ് ചെയ്തുവരാം. എകാന്തമായ റോഡ്, ഇടതുവശം പുഴ. വലതുവശം കുന്നിൻചെരിവും കാടും, പുഴയിലേക്കു ചേരുന്ന ഒട്ടേറെ കുഞ്ഞുവെള്ളച്ചാട്ടങ്ങൾ... രസമുള്ളൊരു വഴിയാണിത്. റൂട്ട്
ചിറകടിയൊച്ച കേൾപ്പിക്കാതെ തെന്മലയിലെ കാട്ടിൽ പാറിനടക്കുന്ന ആയിരക്കണക്കിനു പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ശലഭോദ്യാനത്തിലാണ് ചിത്രശലഭക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനം ആസ്വദിക്കുക മാത്രമല്ല, പശ്ചിമഘട്ട മലനിരകളിൽ
വിനോദ സഞ്ചാര മേഖലയിൽ കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾക്ക് ഇനി പൈതൃകത്തനിമ. ഫോർട്ട്കൊച്ചി അഴിമുഖത്തോടു ചേർന്നു നിരന്നു നിൽക്കുന്ന ചീനവലകളിൽ നിന്ന് ഇരുമ്പ് പൈപ്പുകളെല്ലാം അപ്രത്യക്ഷമാകും. പകരം തേക്കിൻ തടികളും തമ്പകം തടികളും ഉപയോഗിച്ചുമാണു നവീകരണം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 9 വർഷം മുൻപ്
മലയും പുഴയും കണ്ടൊരു യാത്ര. കോട്ടയം ജില്ലയിലെ മനോഹരമായ മൺസൂൺ കാഴ്ചകളിലൂടെ ഒരു ദിവസം. കിഴക്കൻ നാടിന്റെ പച്ചപ്പും കുളിർമയും ആവോളം ആസ്വദിക്കാം. ഇല്ലിക്കൽക്കല്ല്, മാർമല വെള്ളച്ചാട്ടം, തങ്ങൾപാറയൊക്കെ കണ്ട് മലകയറി മഴനനഞ്ഞൊരു യാത്ര. നല്ല കാഴ്ചകൾ കാണാൻ അതിരാവിലെ യാത്ര ആരംഭിക്കണം എന്നാണല്ലോ. രാവിലെ 5
‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?’, വൈറ്റില ബസ് സ്റ്റാൻഡിൽ നിന്നും കണ്ടുമുട്ടിയ ഒരു വിദ്വാനോട് വീട് കോഴിക്കോടാണെന്ന് പറഞ്ഞപ്പോൾ ആദ്യം വന്ന ചോദ്യം.. ‘ഓഹോ..അങ്ങനെ ഒരു നാടോ.. ന്താ ആടെയുള്ളത്?’ ‘ആടെ മഴയുണ്ട്, ബല്യ മലകളുണ്ട്, റോഡിലൊക്കെ വെള്ളച്ചാട്ടം ഇണ്ട്.’ ‘മഴയൊക്കെ ഈടെയില്ലേ?’ .... അല്ലല്ല, ആടെ കൊറേ
നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്... സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും
കണ്ണുകളെയാണോ പരിസരത്തയാണോ അവിശ്വസിച്ചത് എന്നറിയാത്ത നിമിഷം! അഞ്ച് നിമിഷം, അതിനുള്ളിൽ അതെല്ലാം കഴിഞ്ഞു ! ഒരു നിമിഷാർദ്ധം എന്ന പഴയൊരു വാക്ക് കടമെടുത്താൽ , ആയിരത്തി അറുന്നൂറിൽ ഒരു നിമിഷത്തെ നിശ്ചലമാക്കിയതാണീ ചിത്രം. അതേ സെക്കന്റിനെ ആയിരത്തി അറുന്നൂറിൽ ഒന്ന് കൊണ്ട് വിഭജിച്ച മുഹൂർത്തമാണിത്. തൃശൂർ
മഴയിൽ മനോഹരമാകുന്ന നാട്ടുമ്പുറ കാഴ്ചകൾ ആശ്വദിച്ചൊരു മൺസൂൺ യാത്ര ആഗ്രഹിക്കുന്നവർക്കും ചേലക്കര വഴി വരാം. നിളയുടെയും ഗായത്രിപ്പുഴയുടെയും നിറക്കാഴ്ചകൾ കാണാം.
കഴിഞ്ഞ ദിവസം വൈകുന്നേരം 6 കഴിഞ്ഞപ്പോൾ മൂന്നാർ മാട്ടുപ്പെട്ടി പുൽമേടിനു സമീപത്തുള്ള റോഡരികിൽ വാഹനങ്ങൾ ടപ്പടപ്പേന്നു ബ്രേക്കിട്ടുതുടങ്ങി. ചാടിയിറങ്ങിയ സഞ്ചാരികൾ (കൂടുതലും മറ്റു സംസ്ഥാനത്തു നിന്നുള്ളവർ) അരിക്കൊമ്പൻ.. അരിക്കൊമ്പൻ എന്നു വിളിച്ചുപറയുന്നു. അൽപ സമയത്തിനകം റോഡരികിൽ നിറയെ ആളായി, എല്ലാവരും
Results 1-100 of 1638