Download Manorama Online App
പത്രഓഫിസുകളുടെ തെരുവായ ബഹദൂർഷ സഫർ മാർഗിന്റെ ഒത്ത നടുക്ക് മൗലാനാ ആസാദ് മെഡിക്കൽ കോളജിനു മുന്നിലുള്ള ഖൂനി ദർവാസ കണ്ടിട്ടില്ലാത്തവർ ചുരുക്കമാവും. ഖൂനി ദർവാസ എന്നാൽ കൊലക്കവാടം. ഈ പേര് വന്നതിനു പിന്നിൽ ഒരു ചരിത്രകഥയുണ്ട്. 1857ലെ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന്, അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർഷ രണ്ടാമന്റെ
സെൻട്രൽ സെക്രട്ടേറിയറ്റിനടുത്തുള്ള ഗുരുദ്വാരയ്ക്കു റക്കാബ്ഗഞ്ച് എന്നു പേരു വന്നത് യാദൃച്ഛികമായാണ്. ഹിന്ദുസ്ഥാനിയിൽ റക്കാബ് എന്നാൽ സവാരിക്കാരനു കാൽവയ്ക്കാൻ കുതിരയുടെ രണ്ടുവശത്തും തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുചവിട്ടി. ഇംഗ്ലിഷിൽ സ്റ്റിറപ് എന്നു പറയും. ഇന്ന് ഗുരുദ്വാര നിൽക്കുന്ന സ്ഥലം മുഗൾ കാലത്തു
തുഗ്ലക്കാബാദ് കോട്ടയുടെ തെക്കേ കവാടത്തിന് അഭിമുഖമായി റോഡിനു മറുവശത്ത് ഒരു ചെറിയ കോട്ട കാണാം. പ്രധാന കോട്ടയിൽ നിന്ന് ഇവിടേക്ക് വെള്ളം ഒഴുക്കിവിട്ടിരുന്ന തോട് നടുക്കുവച്ചു മുറിഞ്ഞുപോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കി ഭാഗങ്ങൾ ഇപ്പോഴും ഉറപ്പോടെ നിൽക്കുന്നു. ചെറിയ കോട്ട യഥാർഥത്തിൽ കോട്ടയല്ല. കോട്ടയുടെ
സിനിമ പല തരത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞിടെ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന്റെ അതിർത്തികൾ കടന്ന് അയൽ സംസ്ഥാനങ്ങളിലും വൻ തരംഗമായി. കമൽഹാസൻ നായകനായ ഗുണ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു കൊടൈക്കനാലിലെ, ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ഗുഹ ഗുണ കേവ് എന്നറിയപ്പെടാൻ
ഡൽഹിയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്മാരകം ഏതെന്നു ചോദിച്ചാൽ എളുപ്പം പറയാം - കുത്തബ് മിനാർ. ഏറ്റവും കൂടുതൽ പേർ പുറമേ നിന്നു കണ്ടിട്ടുള്ളതും അകത്തു കയറിക്കാണാതെ പോയതും ഏതാണ്? ജന്തർ മന്തറായിരിക്കും. കൊണാട്ട് പ്ലേസ് ഭാഗത്ത് പോയിട്ടുള്ളവരൊക്കെ പാർലമെന്റ് സ്ട്രീറ്റിലൂടെ കടന്നു പോകുമ്പോൾ ജന്തർ
ഹിമാലയൻ ബൈക്ക് യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ, എല്ലാവരെയും പോലെ അവിടുത്തെ പ്രധാന വില്ലനായ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ വാങ്ങി; ജാക്കറ്റ്, തെർമൽസ്, ഗ്ലവ്സ്, വൂളൻ സോക്സ് അങ്ങനെയെല്ലാം. പക്ഷേ അവിടുത്തെ മഴയെ വേണ്ടവിധം നേരിടാൻ ഞങ്ങൾ സജ്ജരായിരുന്നില്ല. അതിനു പുറമേ, ഞങ്ങൾ യാത്ര
അതിരുകളില്ലാത്ത പ്രണയം ഒരു യാത്ര പോലെയാണ്. കഴിഞ്ഞു പോയ വാലന്റൈൻസ് ഡേയിൽ പ്രിയപ്പെട്ടൊരാളെ പ്രൊപ്പോസ് ചെയ്യാൻ കാത്തിരുന്നിട്ടും നടന്നില്ലേ. സാരമില്ല, പ്രണയദിനത്തിൽ തന്നെ പ്രെപ്പോസ് ചെയ്യണമെന്ന് യാതൊരുവിധ നിബന്ധനയും ഇല്ല. കാരണം, ചില സ്ഥലങ്ങൾ കാണുമ്പോൾ തോന്നും ഇന്നാണോ പ്രണയദിനം എന്ന്. പ്രണയം പോലെ
ഇനി അങ്ങോട്ട് സൈക്കിൾ ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടാണ്. കാരണം, കുറച്ച് കഴിയുമ്പോഴേക്കും സാനിറ്ററി പാഡ് കീറിപ്പോകും. ഒരു ടാക്സി വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ നെറ്റ് വർക്കില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ രത്നഗിരിയിലെ വിജനമായ റോഡിൽ സൈക്കിൾ ഉന്തി നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പിക്കപ്പ് വാൻ
പുതിയ യാത്രയുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നാഗാലാന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ രഞ്ജിനി പോസ്റ്റ് ചെയ്തു. ‘‘ഹോണ്‍ബില്‍ ഫെസ്റ്റിവലിനായിരിക്കും നാഗാലാന്‍ഡ് കാണുകയെന്നു കരുതി, എന്നാല്‍ അതിനു മുന്നേ എത്തി’’– രഞ്ജിനി
അതിജീവനത്തിന്റെ, ഇച്ഛാശക്തിയുടെ, മനക്കരുത്തിന്റെയൊക്കെ ജീവിക്കുന്ന സാക്ഷ്യമാണ് റെൻസി തോമസ്. വിട്ടുമാറാത്ത റൂമറ്റോയ്ഡ് ആർത്രൈറ്റിസ് കണ്ടെത്തിയപ്പോൾ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സാപര്യടനത്തിനു പകരം അദ്ദേഹം തിരഞ്ഞെടുത്തത് പ്രകൃതിയുടെ ഉള്ളകങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലലായിരുന്നു.
എവിടെ നോക്കിയാലും ചുട്ടുപൊള്ളുന്ന ചൂടാണ് കേരളത്തില്‍. ഉച്ചയ്ക്കു പുറത്തേക്കു നോക്കുമ്പോള്‍ കണ്ണുകള്‍ കത്തിപ്പോകുന്ന വെയിലും. ഇങ്ങനെയുള്ള സമയത്ത് മഞ്ഞു കണ്ടാല്‍ എങ്ങനെയിരിക്കും? നോര്‍ത്തിന്ത്യയിലെ പല സ്ഥലങ്ങളിലും ഇപ്പോഴും മഞ്ഞുണ്ട്. നടി നവ്യാനായരുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിറയെ മഞ്ഞും
രണ്ടു ദിവസത്തെ അവധിക്കു പോയിവരാവുന്നൊരു യാത്ര. കുർഗിലെ ടിബറ്റൻ ഗ്രാമവും ഗോൾഡൻ ടെംപിളും കണ്ട് നേരെ കാവേരി നദിയുടെ ഉദ്ഭവ സ്ഥലമായ ബ്രഹ്മഗിരി ഹിൽസിലെ തലക്കാവേരിയിലേക്ക്. ട്രെയിൻ, ബസ്, ഓട്ടോ എന്നിവയിലായിരുന്നു യാത്ര. അതുകൊണ്ടു ചെലവു വളരെ കുറവായിരുന്നു. ഗോൾഡൻ ടെംപിളിലേക്ക് കോട്ടയത്തുനിന്ന് രാത്രിയിൽ
മനോഹരമായ തീരദേശത്താൽ സമ്പന്നമാണ് നമ്മുടെ രാജ്യം. 7000 കിലോമീറ്ററിൽ അധികം കടൽത്തീരമാണ് ഇന്ത്യയിൽ ഉള്ളത്. കടൽത്തീരത്തെ മണലിൽ വൈകുന്നേരങ്ങളിൽ വെറുതെയിരിക്കാൻ തന്നെ എന്തു രസമാണ്. മനോഹരമായ, വൃത്തിയുള്ള ബീച്ചുകളിൽ പോകണമെന്നാവും സഞ്ചാരികളുടെ ആഗ്രഹം. അതിനായി ബ്ലൂ ഫ്ലാഗ് പുരസ്കാരങ്ങൾ ലഭിച്ച ബീച്ചുകൾ
കടലിന് മുകളിലൂടെ പറക്കാനും അതിന്റെ സൗന്ദര്യത്തെ ആരാധിക്കാനും എന്താണ് വഴി. വിമാനത്തിൽ കയറി പറന്നാൽ മതിയെന്നാണോ ഉത്തരം. എന്നാൽ ഇനി അങ്ങനെയല്ല, നിങ്ങൾക്ക് കടലിന് മുകളിലൂടെ എല്ലാം നേരിൽ കണ്ട്, ആ സാഹസികമായ അന്തരീക്ഷത്തിലൂടെ ഒരു കയറിൽ തൂങ്ങി പറന്നുപോകാം. വിമാനത്തിലിരിക്കുമ്പോൾ നിങ്ങളുടെ കൂടെ
സിനിമയേക്കാൾ തന്റെ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന നടൻമാരിൽ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ സോഷ്യല്‍ മീഡിയ നിറയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മനോഹരമായ യാത്രകളുടെ ചിത്രങ്ങളും കാണാം. സാഹസികയാത്രകളുടെ തോഴനായ പ്രണവ് പ്രണയദിനമായ ഫെബ്രുവരി 14ന് ഹംപിയില്‍ നിന്നുള്ള ചിത്രം
ന്യൂ ഇയര്‍ കഴിഞ്ഞതോടെ പാര്‍ട്ടികളുടെയും ബഹളങ്ങളുടെയും സമയം കഴിഞ്ഞു. ബാക്കിയുള്ള ശൈത്യകാലം ശാന്തമനോഹരമായ സ്ഥലങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് ഇന്ത്യയിലെ യുവാക്കളായ വിനോദസഞ്ചാരികള്‍. തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാറി, പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു മനസ്സൊന്നു തണുപ്പിക്കാന്‍ പോകാവുന്ന
ഷൂട്ടിങ്ങിന്റെ ഇടവേളകളിലും ചെറിയ യാത്രകൾ ഇഷ്ടപ്പടുന്നയാളാണ് സിമ്രാൻ. ഷോപ്പിങ് യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന് ഹൈദരാബാദിലെ ചാർമിനാറാണെന്നും സിമ്രാൻ പറയുന്നു: ‘‘തെരുവോര കച്ചവടക്കാരുടെ പോപ്പ്-അപ്പ് സ്റ്റാളുകളിലെ മനോഹരമായ വളകളും കൈകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത തുണികളും അവിടെനിന്നു വാങ്ങാൻ ഇഷ്ടപ്പെടുന്നു. പാനിപുരികളും ഇറാനി ചായയും ഒസ്മാനിയ ബിസ്കറ്റുകളും നിറഞ്ഞ ഹൈദരാബാദി ഭക്ഷണം ഏറെ പ്രിയം!’’കുടുംബത്തോടൊപ്പം ഡല്‍ഹിയിൽ താമസിക്കുന്ന നടി, ഒരാഴ്ച മുൻപ് മണാലിയിലേക്കു നടത്തിയ റോഡ് യാത്രയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
പ്രണയത്തിന്റെ ആഘോഷദിനങ്ങളാണ് ഫെബ്രുവരിയുടെ ചാരുത. വാലന്റൈൻസ് ഡേയും അതോടൊപ്പം വരുന്ന അവധി ദിനങ്ങളും ആഘോഷിക്കാനായി പ്രിയപ്പെട്ട ആള്‍ക്കൊപ്പം യാത്ര പോകാന്‍ ഇതാ ഇന്ത്യയില്‍ത്തന്നെയുള്ള പ്രണയാര്‍ദ്രമായ ചില ഇടങ്ങള്‍... ലക്ഷദ്വീപ് മരതകനീല നിറമുള്ള വെള്ളവും പഞ്ചാരമണല്‍ നിറഞ്ഞ ബീച്ചുകളും ഉയരമുള്ള
ജീവിത യാത്രയിലെ വിരസതകളിൽ നിന്ന് ഒരു ആശ്വാസം കിട്ടുവാൻ അറുപത് കഴിഞ്ഞ മൂന്നു വനിതാ സുഹൃത്തുകളുമായി ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചു മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന പോണ്ടിച്ചേരിയിലെ ഓറോവില്ലയിലുള്ള മാതൃമന്ദിരത്തിലേക്ക് യാത്ര പോയത്. പോണ്ടിച്ചേരിയിൽ കാഴ്ചകൾ
പ്രവാസത്തിന്റെ മടുപ്പും കോർപറേറ്റ് ജോലിയുടെ കൂടപ്പിറപ്പായ തലവേദനകളും കൂടിയപ്പോൾ മനസ്സിനെ ഒന്നു റീസ്റ്റാർട്ട് ചെയ്യണം എന്ന് ഉറപ്പിച്ചു. ക്യാമറയെയും കാടിനെയും മാത്രം ഇഷ്ടപ്പെട്ടു തുടങ്ങിയ എനിക്കു പ്രിയതമ തന്ന ടൂർ പ്ലാനുകളൊന്നും ബോധിച്ചില്ല. അങ്ങനെയാണ് ക്യാമറ തൊട്ട അന്നു മുതലുള്ള ഒരു ആഗ്രഹം
ഒരു വ്യക്തിയെ ഏറ്റവും നന്നായി മനസ്സിലാക്കാൻ അയാൾക്കൊപ്പം യാത്ര ചെയ്താൽ മതിയെന്നാണ് പറയുന്നത്. നമ്മുടെ ജീവിതത്തിൽ ഏറ്റവും നന്നായി മനസ്സിലാക്കേണ്ടവരും അടുത്തറിയേണ്ടവരും നമ്മളുടെ കുടുംബാംഗങ്ങൾ തന്നെയാണ്. എന്നാൽ ഇനി ഒട്ടും വൈകണ്ട. അടുത്ത അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഒരു യാത്രയാകാം. മഹാനഗരങ്ങൾ മുതൽ
രജപുത്രരുടെ നാട്, കോട്ടകളും കൊട്ടാരങ്ങളും സുന്ദരമാക്കുന്ന ഭൂമി. വീറും വാശിയും നിറഞ്ഞ രാജാക്കന്മാരുടെ ചരിത്രമുറങ്ങുന്ന ആ നാട്ടിലേയ്ക്കു ഒരു യാത്ര പോയാൽ കാത്തിരിക്കുന്ന കാഴ്ചകളിൽ മണലാരണ്യങ്ങളും പർവതനിരകളും തടാകങ്ങളും കൊടുംകാടുകളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ ഥാർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ഇവിടുത്തെ ഒരു കോട്ടയാണ് ജുനാഗഡ്. ഈ കോട്ടയ്ക്കു ചുറ്റുമാണ് ബിക്കാനീര്‍ നഗരം പടര്‍ന്നുകിടക്കുന്നത്. ചരിത്രവും പാരമ്പര്യവും കൊണ്ടു സമ്പന്നമായ ജുനാഗഡ് കോട്ട കാണാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ എത്താറുണ്ട്.
കൊച്ചി സ്വദേശിനിയും എഴുത്തുകാരിയുമായ മിത്ര സതീഷ് ഇന്ത്യയിലെ അറിയപ്പെടാത്ത എന്നാൽ ഇന്ത്യാക്കാരൻ എന്ന നിലയിൽ നമ്മളെല്ലാവരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്വാതന്ത്ര്യ സമര സ്മാരകങ്ങളെ പരിചയപ്പെടുത്തുകയാണ്. യാത്രകൾ ചെയ്യുമ്പോഴും വ്യത്യസ്തമായി ചിന്തിക്കണമെന്ന് കരുതുന്ന മിത്ര സതീഷ് കുറച്ചുനാൾ മുമ്പ് ആസാദി ഡ്രൈവ് എന്ന പേരിൽ ഒരു യാത്ര നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ കോണുകളിലെ സ്വാതന്ത്ര്യ സമര സ്മാരകങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. മിത്രയും മകൻ നാരായണനും 50 ദിവസം കൊണ്ട് 15,000 കിലോമീറ്ററാണ് അന്ന് പിന്നിട്ടത്. ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ വേലു നാച്യാരുടെയും കുയിലിയുടെയും കട്ടബൊമ്മന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പന്ത്രണ്ടുകാരൻ ബാജി രൗത്ത് മുതൽ എൺപത്തിരണ്ടുകാരൻ കുന്‍വർ സിങ് വരെയുള്ളവരുടെയും സ്മാരകങ്ങൾ അന്ന് അവർ സന്ദർശിച്ചു. അവയിൽനിന്നു പത്തെണ്ണം തിരഞ്ഞെടുത്ത് മനോരമ ഓൺലൈനിന്റെ വായനക്കാർക്കായി നിർദേശിക്കുകയാണ് മിത്ര.
കറുത്ത റോഡിനു നടുവിലെ വെളുത്ത വരകള്‍ അതിവേഗം പിന്നോട്ട് ഓടിക്കൊണ്ടിരുന്നു. ഇരുവശവും വിശാലമായ കൃഷിയിടങ്ങള്‍. റോഡ് സൈഡിലെ വെള്ള വരയ്ക്കപ്പുറത്തുകൂടി മണികിലുക്കി കാളവണ്ടികള്‍ കടന്നു പോകുന്നു. കൂറ്റൻ കാളകളുടെ പിന്നിലെ വണ്ടികളില്‍ ചാക്കുകെട്ടുകള്‍ അടുക്കിവച്ചിരിക്കുന്നു. ചിലതിൽ കുറച്ചു പുല്ലുകെട്ട്, ചോളത്തണ്ട്. തിടുക്കമൊന്നുമില്ലാതെ കാളകള്‍ മന്ദംനടക്കുന്നു. കട്ടന്ബീഡി വലിച്ച് പുകയൂതി വിട്ട് മുഷിഞ്ഞ വേഷം ധരിച്ചൊരാള്‍ മിക്ക കാളവണ്ടിയിലുമുണ്ടാകും.
1960 കളില്‍ അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ ഹിപ്പി സംസ്കാരം പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. അക്രമമില്ലാത്ത, അരാജകത്വം അടിസ്ഥാനമാക്കിയുള്ള, സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെ യുവാക്കളുടെ പ്രതിഷേധ പ്രസ്ഥാനമായിരുന്നു ഇത്. സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ ഒഴിവാക്കി ജീവിതത്തില്‍
'മഞ്ഞു പെയ്യുമ്പോൾ പ്രകൃതി കാതോർക്കുന്നു'... എന്നാണ് പറയുന്നത്. കാരണം, സഞ്ചാരികൾക്ക് അത്രമേൽ ഭംഗിയുള്ളൊരു കാഴ്ചയാണ് അത്. മരങ്ങളെയും ചെടികളെയും കെട്ടിടങ്ങളെയും പൊതിഞ്ഞു നിൽക്കുന്ന തൂവെള്ള നിറമുള്ള മഞ്ഞുകണങ്ങൾ. ചെടികളെയും മരങ്ങളെയും അത്രമേൽ ആഴത്തിൽ ചുംബിച്ച് എന്ത് രഹസ്യമായിരിക്കും ഓരോ മഞ്ഞുകാലവും
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവിയായി വെള്ളിത്തിരയിലേക്കു കടന്നുവന്ന നടനാണ് അപ്പാനി ശരത്. പിന്നീട് വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, സണ്ടക്കോഴി തുടങ്ങി മലയാളത്തിലും തമിഴിലുമായി വേറെയും ചിത്രങ്ങളില്‍ ശരത് അപ്പാനി അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ
വശ്യമായ ഭംഗികൊണ്ട ് ഗുല്‍മാര്‍ഗ് പോലെ എന്നെ ആകര്‍ഷിച്ച മറ്റൊരു സ്ഥലമില്ല. അവിടുത്തെ വിശാലമായ പച്ചപുല്‍മൈതാനികളില്‍ ഡേയ്സിപ്പൂക്കളും ലൂപ്പിന് പൂക്കളും സമൃദ്ധമായി വളര്‍ന്നു നിന്നിരുന്നു. നിറങ്ങളുടെ അദ്ഭുതകരമായ ഒരു സമ്മേളനമായിരുന്നു ഗുല്‍മാര്‍ഗ്. ഗുല്‍മാര്‍ഗ് എന്ന പേരിന്റെ അര്‍ഥം തന്നെ 'പൂക്കളുടെ
പുതിയ സിനിമയായ ധക് ധക്കിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ദിയ മിര്‍സ. ഒരായുഷ്കാലത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അപൂര്‍വ്വ അനുഭവമാണിതെന്ന് ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരുപാടു ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ദിയയുടെ യാത്രാ കുറിപ്പ് വായിക്കാം "2022
സിനിമകളും യാത്രകളുമാണ് സിനിമാപ്രവർത്തകനായ വിഷ്ണുവിന് ഏറെയിഷ്ടം. ഇതിനകം എട്ടോളം സിനിമകളിൽ പ്രവർത്തിച്ചു കഴിഞ്ഞ വിഷ്ണുവിന്റെ യാത്രകൾക്ക് എപ്പോഴും ഒരു 'മിഥുനം' മൂഡ് ആയിരിക്കും. കാരണം, രണ്ടോ മൂന്നോ കാറുകളിലായി പോകുന്ന യാത്രകളിൽ സഹയാത്രികരായി അച്ഛനും അമ്മയും സഹോദരങ്ങളും അമ്മായിയും കൊച്ചച്ചനും
ഷിക്കാരയുടെ പതുപതുത്ത ഇരിപ്പിടത്തില്‍ ചാരിയിരുന്ന്, സായാഹ്നകാറ്റും കൊണ്ട്, ദാല്‍ തടാകത്തില്‍ കൂടി ഞങ്ങള്‍ ഒഴുകി നടന്നു. താമര ഇതളുകള്‍ പോലെയുള്ള തുഴത്തലപ്പുകള് ജലപ്പരപ്പില്‍ ഉയര്‍ന്നു താണുകൊണ്ടേയിരുന്നു. ജലപ്പരപ്പു തീര്‍ത്തും ശാന്തമായിരുന്നു; അത് പോലെ എന്റെ മനസ്സും. ആ യാത്രയില്‍ കൗതുകമുണര്‍ത്തുന്ന
പെഹല്ഗാമിനോട് യാത്ര പറയണമല്ലോ എന്ന സങ്കടത്തോടെയാണ് യാത്രയുടെ നാലാം ദിവസം ഉറക്കമുണര്‍ന്നത്. എഴുന്നേറ്റ് കഴിഞ്ഞാല്‍, ഫ്രഷ് ആയതിനു ശേഷം കട്ടന്‍ കാപ്പി കുടിക്കുകയാണ് വീട്ടിലെ ശീലം. എന്നാല്‍, കശ്മീര്‍ യാത്രയിലുടനീളം ചായയും കാവയുമാണ് കുടിച്ചത്. കാവ പല നാടുകളിലും അവിടുത്തെ തനതായ രുചിക്കൂട്ടുകള്‍
ബോളിവുഡ് നടി സാറ അലി ഖാന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് കേദാര്‍നാഥ്. സോഷ്യല്‍ മീഡിയയിലെ ഒട്ടനവധി കുറിപ്പുകളിലൂടെയും മറ്റും സാറ ഇക്കാര്യം അനേകം തവണ പറഞ്ഞിട്ടുമുണ്ട്. സാറയുടെ ആദ്യചിത്രമായ കേദാര്‍നാഥ് ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. അഭിഷേക് കപൂർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം 2018 ലാണ്
സഞ്ചാരികളുടെ പറുദീസ– അക്ഷരാർഥത്തിൽ അതാണ് ഗോവ. ഏതു പ്രായക്കാരെയും ആകർഷിക്കാനുള്ളതെല്ലാം ഒരുക്കിയാണ് ഗോവ സഞ്ചാരികളെ കാത്തിരിക്കുന്നത്. കടലും തീരവും എത്ര കണ്ടാലും മതിവരാത്ത മോളുടെ സമ്മർദ്ദം ഏറിയതോടെ, വളരെ കാലമായി മാറ്റിവച്ച ഗോവ എന്ന സ്വപ്നത്തിലേക്ക് ഞങ്ങൾ വണ്ടി കയറി. ടിക്കറ്റ് ബുക്ക് ചെയ്യും
വീണ്ടും മഞ്ഞുകാലമായതോടെ കാശ്മീരിലേക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളുടെ തിരക്കാണ്. ദാല്‍ തടാകവും പഹല്‍ഗാമും ഗുല്‍മാര്‍ഗുമെല്ലാം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞു. കശ്മീര്‍ കാണാനെത്തിയ മലയാളികളുടെ കൂട്ടത്തില്‍ താരസുന്ദരിമാരായ ലക്ഷ്മി നക്ഷത്രയും ദില്‍ഷ പ്രസന്നനുമുണ്ട്. കശ്മീരില്‍
ടൂറിസത്തിന്റെ കുത്തൊഴുക്കിലും ഗ്രാമഭംഗി കൈവിടാതെ നിലനില്‍ക്കുന്ന ഒരു ചെറുപട്ടണമാണ് പെഹല്‍ഗാം. ഈ പട്ടണത്തോട് ചേര്‍ന്നുള്ള മനോഹരങ്ങളായ താഴ് വരകളാണ് ഇവിടുത്തെ മുഖ്യ ആകര്ഷണങ്ങള്. ഇവയില്‍ ആരു എന്ന അതിമനോഹരമായ താഴ് വരയായിരുന്നു സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ആദ്യം. പെഹല്‍ഗാമില്‍ നിന്ന് ടാക്സി വിളിച്ചു വേണം
ഭാരതത്തിന്റെ തെക്കേയറ്റത്തു നിന്ന് വടക്കേയറ്റത്തേക്ക്, ദൈവത്തിന്റെ സ്വന്തം നാടായ' കേരളത്തില്‍ നിന്ന്, ഭൂമിയിലെ പറുദീസയായ കശ്മീരിലേക്ക് ഒരു യാത്ര എന്നും എന്റെ ഒരു സ്വപ്നമായിരുന്നു. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ശ്രീനഗറിലേക്കും വിമാനമാര്‍ഗമാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഡല്‍ഹിയില്‍
റിക്ഷകളുടെ ശബ്ദം കേട്ടുണരുന്ന പ്രഭാതങ്ങൾ. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു വിശ്രമമില്ലാതെ പായുന്ന സഞ്ചാരികൾ. ആഘോഷങ്ങളിൽ മുങ്ങി നീരാടുന്ന രാവുകൾ... പുതുച്ചേരിയെന്നു പേരു മാറ്റിയെങ്കിലും പോണ്ടിച്ചേരി ഇപ്പോഴും പഴയ പോണ്ടി തന്നെ. പതിനെട്ടു കൊല്ലം മുൻപാണ് ചക്കച്ചാംപറമ്പിൽ ജോയിയെ കാണാൻ അരവിന്ദനും
കൈത്തണ്ടയിലെ രോമങ്ങൾക്ക് മുകളിൽ എഴുന്നേറ്റ് നിന്ന് ആ മഞ്ഞുതുള്ളി എന്നെ നോക്കിയൊന്ന് ചിരിച്ചു. എനിക്കുമുന്നേ ഇവിടെവന്നിറങ്ങിപ്പോയവന്റെ സകലമാന അഹങ്കാരവും അതിലുണ്ടായിരുന്നു. എത്രയോ മഴയും മഞ്ഞും ആർത്തിയോടെ പെയ്തിറങ്ങിയ കുന്നാണ് കുടജാദ്രി, മഞ്ഞിനുള്ളിൽ നിന്നും കൈനീട്ടി എന്നെയും മുകളിലേക്ക്
ഓരോ ശിലയിലും ഒരു ശിൽപം ഒളിച്ചിരിപ്പുണ്ട്. അതുകണ്ടെത്താൻ ചില മനുഷ്യർക്കു മാത്രമേ സാധിക്കൂ. അവർ തട്ടിയാൽ ശിലയിൽനിന്ന് അദ്ഭുതങ്ങളുണരും. കരിങ്കല്ലിൽ വീഴുന്ന ഉളിയുടെ താളത്തിൽ ജീവിതത്തിന്റെ കവിത രചിക്കുന്ന മനുഷ്യരുടെ നാടാണിത്– മൈലാടി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് പശ്ചിമഘട്ട മലനിരകൾ
ഒരുപാട് യാത്രകള്‍ ചെയ്യണം എന്ന് മനസ്സില്‍ ആഗ്രഹമുണ്ട്, എന്നാല്‍ ഒരിക്കലും നടക്കാറില്ല. അങ്ങനെയൊരു ആളാണോ നിങ്ങള്‍? ജോലിയുണ്ട്, സമയമില്ല, പണമില്ല എന്നൊക്കെയാണോ അതിനു നിങ്ങള്‍ കണ്ടെത്തിയ കാരണങ്ങള്‍? എങ്കില്‍, നിങ്ങളുടെ യാത്രകള്‍ മുടക്കുന്നത് മറ്റാരുമല്ല, നിങ്ങള്‍ തന്നെയാവാം! കുറഞ്ഞ ചിലവില്‍,
തടാകങ്ങളുടെ നഗരമായ ഉദയ്പൂരില്‍ വെക്കേഷന് ആഘോഷിച്ച് നടി അഹാന കൃഷ്ണയും കുടുംബവും. ഉദയ്പൂര്‍ കൊട്ടാരത്തില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഉദയ്പൂരിന്റെ ഹൃദയഭാഗത്തായി, അഞ്ചേക്കറിൽ ഒരു കുന്നിൻ മുകളിലാണ് ഔരിക എന്ന റിസോര്‍ട്ട്. ഗംഭീരമായ മുറ്റവും ടെറസ്
ആദ്യം വന്നാൽ കടുവയെ കാണാം; വൈകിയാൽ പുള്ളിമാനെയും കാട്ടുപോത്തിനെയും കണ്ടു മടങ്ങാം’. കർണാടകയിലെ നാഗർഹോളെ ദേശീയ വന്യജീവി ഉദ്യാനത്തിൽ നിന്ന് ആദ്യം പുറപ്പെടുന്ന സഫാരി വാഹനത്തിൽ ഇടം കിട്ടണമെങ്കിൽ പുലർച്ചെ എത്തണമെന്ന് നിർദേശിച്ചത് വയനാട് സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സുഹൃത്തായിരുന്നു. ആദ്യത്തെ
ലീവ് കിട്ടിയപ്പോൾ യാത്ര എവിടെ വേണമെന്നു ചോദിച്ചാൽ പ്ലാനിങ്ങിനു കുറവൊന്നുമില്ല. വാഗമൺ വേണ്ട, ഇലവീഴാ പൂഞ്ചിറ കഴിഞ്ഞ ആഴ്ച പോയി, മൂന്നാറിലും തേക്കടിയിലും തിരക്കായിരിക്കും. എന്നാൽ പത്തനംതിട്ടയിലെ അടവിയിൽ പോകാം. ഓണത്തിന് എല്ലാവർക്കും ലീവില്ല. അതുകൊണ്ട് ഓണയാത്ര കുറച്ച് നേരത്തെയാക്കാം എന്നായി കൂട്ടുകാരുടെ
ആദ്യം ഒരു കൂവലായിരുന്നു. പിന്നീട് നിശ്ശബ്ദത പടർന്നു. മൊബൈൽ ഫോൺ ക്യാമറകളുടെ മിന്നൽ മാത്രം അവിടവിടെ തെളിഞ്ഞു. കുന്നിനുമുകളിൽ, നൂറോളം സഞ്ചാരികൾക്കു മേൽ കരിമ്പടം പോലെ പടർന്ന മഞ്ഞിൽ പരസ്പരം കാണാനാകാതെ മിനിറ്റുകളോളം ഞങ്ങൾ കാത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പലവട്ടം പ്രകീർത്തിക്കപ്പെട്ട മാന്തൽപട്ടി എന്ന
അപൂര്‍വ്വ കാഴ്ചകളുടെ അത്ഭുതഖനിയാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും സംസ്കാരവും ജീവിതരീതികളും ഭക്ഷണവിഭവങ്ങളുമെല്ലാം ഇന്ത്യയുടെ ഓരോ ഭാഗങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, ഇന്ത്യ മുഴുവനായും കണ്ടു തീര്‍ക്കാന്‍ ഒരു ആയുഷ്കാലം മതിയാവില്ല. സ്ഥിരമായി കണ്ടുപരിചയിച്ച
ആചാര്യ രബീന്ദ്രനാഥ ടാഗോറിന്റെ ജൻമഗൃഹം കാണാനെത്തിയതിനെ ക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. ബംഗാളിന്റെ നവോത്ഥാനചരിത്രത്തിൽ നിർണായകസംഭാവനകൾ നൽകിയ മഹാത്മാക്കളുടെ ജൻമഗൃഹമാണ് ജൊരോഷൊങ്കോ ഠാക്കൂർ ബാടി എന്ന മാളിക വീട്. പുറത്ത് നിന്ന് കാണുന്നതിനേക്കാൾ വിശാലമായിരുന്നു അക കാഴ്ചകൾ. ചെറുപ്പം മുതലുള്ള ടാഗോറിന്റെ
യാത്ര സന്തോഷമാണ്, സ്വാതന്ത്ര്യമാണ്, ലഹരിയാണ്, സ്വത്വത്തിലേക്കുള്ള മടക്കമാണ്. എന്നാൽ ചിലർക്കതു സ്വപ്നങ്ങളാണ്, ഒരിക്കലും സാക്ഷാത്കരിക്കാനാവാത്ത സ്വപ്നങ്ങൾ. മിക്ക പെൺകുട്ടികളോടും വീട്ടുകാർ പറയാറുണ്ട്: ‘‘വിവാഹം കഴിഞ്ഞ് നീ ഭർത്താവിനൊപ്പം ഇഷ്ടമുള്ളിടത്തേയ്ക്കൊക്കെ യാത്ര പൊയ്ക്കോളൂ...’’. എന്നാൽ കല്യാണം
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞക്കടലായി ഗുണ്ടല്‍പേട്ട് ഇക്കുറിയും പതിവുതെറ്റാതെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി. പൂപ്പാടങ്ങള്‍ കാണാനും ഫോട്ടോ എടുക്കാനുമെല്ലാം നിരവധി ആളുകളാണ് വയനാടിന്റെ ഈ അതിർത്തി ഗ്രാമത്തിലെത്തുന്നത്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന തോട്ടങ്ങളില്‍ സൂര്യകാന്തിയും
വാതിലുകളില്ലാത്ത ഗ്രാമത്തിന്റെ രഹസ്യപ്പൂട്ടു തുറക്കാം. വാതിലുകളില്ലാത്ത വീട്ടിൽ താമസിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ മഹാരാഷ്ട്രയിൽ വീടുകൾക്കു വാതിലുകളില്ലാത്ത ഒരു ഗ്രാമമുണ്ട് എന്ന് അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശനി ശിംഗിനാപുർ എന്ന ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളില്ല. എല്ലാ വീടുകൾക്കും വാതിൽ പിടിപ്പിക്കാനുള്ള കട്ടിളകളുണ്ടെങ്കിലും അടുത്ത കാലം വരെ വാതിൽപ്പാളികളുണ്ടായിരുന്നില്ല. അടുത്ത കാലത്ത് വാതിൽപ്പാളികൾ പിടിപ്പിച്ചെങ്കിലും പലരും ഇപ്പോഴും വാതിലുകൾ പൂട്ടാറില്ല.
ഒരു സിനിമ മതി നമുക്ക് ചിലരെ ഓർത്തുവയ്ക്കാൻ. കാലം എത്ര കഴിഞ്ഞാലും ചില കഥാപാത്രങ്ങൾ അങ്ങനെ മായാതെ നിൽക്കും. ‘അമ്പിളി’ എന്ന ആദ്യചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായ, തൊട്ടപ്പുറത്തെ വീട്ടിലെ ഏറ്റവും പരിചയമുള്ള കുട്ടിയെപ്പോലെ നമ്മൾ ഓർക്കുന്ന അഭിനേത്രി. കരിയറിലെ ഇടവേളകൾ ഭംഗിയായി നികത്തി 2023 എന്ന വർഷം
ഇന്ത്യയിലെ റോഡ് യാത്രകൾ ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം മനസ്, കാഴ്ചകൾ കൊണ്ടു നിറയ്ക്കുന്ന അനുഭവമാണ്. ഒരു റോഡ് യാത്രയിൽ, ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള മാറ്റം നിങ്ങൾക്ക് കാണാൻ കഴിയും. മണ്ണും വെള്ളവും സംസ്കാരവും സാവധാനം മാറുമ്പോൾ സംഭവിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾ നമുക്ക് ആ യാത്രയിൽ
വിവാഹമെന്നാൽ പല അഭിനേത്രികളെയും സംബന്ധിച്ച് കരിയറിലെ അവസാന സ്റ്റോപ്പാണ്. പിന്നീട് ക്യാമറയ്ക്കു മുന്നിലേക്കു തിരിച്ചെത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എന്നാൽ മിയ വ്യത്യസ്തയാണ്. വിവാഹവും പ്രസവകാലവും കുട്ടിയുമൊന്നും മിയയെ വെള്ളിത്തിരയിൽനിന്നു മാറ്റിനിർത്തിയിട്ടില്ല. സിനിമയിലും മിനിസ്ക്രീനിലും സജീവ
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. ‘പ്രേമത്തിലെ ടീച്ചർ’ ഈയടുത്ത് അമർനാഥ് ദർശനം നടത്തിയിരുന്നു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന സായ് പല്ലവിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ യാത്രാ വിശേഷങ്ങളുമായി താരം തന്നെ രംഗത്തുവന്നു. വ്യക്തിപരമായ ഒരു കാര്യവും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളാണ് താൻ എന്നും എന്നാൽ അമർനാഥ് യാത്ര വളരെക്കാലമായി ആഗ്രഹിച്ചിരുന്നെന്നും സായ് പല്ലവി
ഒരു ചായപോലും കിട്ടാൻ നിർവാഹമില്ലാതെ പെരുവഴിയിൽ നിൽക്കേണ്ടിവന്നതിനെക്കുറിച്ചാണല്ലോ കഴിഞ്ഞ കുറിപ്പിൽ പറഞ്ഞുനിർത്തിയത്. നല്ല വിശപ്പുണ്ട്, താമസിക്കുന്ന ഹോട്ടലിൽ റസ്റ്ററന്റ് സൗകര്യമില്ല. ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള ബുദ്ധിയും അപ്പോൾ തോന്നിയില്ല. വഴിവക്കിലെവിടെയെങ്കിലും ഒരു ഹോട്ടൽ ഉണ്ടാകുമെന്ന
ഉത്തരാഖണ്ഡിലെ അല്‍മോറയ്ക്ക് അടുത്തുള്ള കാസര് ദേവി ഇതേ പേരിലുള്ള ക്ഷേത്രത്തിന്റെ പേരിലാണ് പ്രസിദ്ധി നേടിയത്. നിരവധി സവിശേഷതകളുണ്ട് ഈ പ്രദേശത്തിനും ക്ഷേത്രത്തിനും. ഭൂമിയുടെ വാന്‍ അലന് ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന കാസര് ദേവി ക്ഷേത്രത്തിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഭൗമകാന്തിക
എപ്പോഴെങ്കിലും ഒരു രാജാവിനെപ്പോലെ ജീവിക്കാൻ നമ്മളിൽ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. എല്ലാ തിരക്കുകളിൽ നിന്നും മാറി ശാന്തമായൊരിടത്ത് എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ഒരു കൊട്ടാരത്തിൽ ജീവിക്കണം. കേൾക്കാൻ നല്ല രസമാണ്. പക്ഷേ ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നാകും പലരുടേയും ചിന്ത. എന്നാൽ ഒരിക്കൽ
ശാന്തിനികേതനിലെ കാലാവസ്ഥയേ ആയിരുന്നില്ല കൊൽക്കത്തയിൽ. ചുട്ടുപൊള്ളുന്ന പകലുകളിലായിരുന്നു കൊൽക്കത്ത കാണാനിറങ്ങിയത്. ഡിസംബറിലെ ആദ്യവരവിൽ ഇളം തണുപ്പിൽ മൺകപ്പിൽ ലഭിക്കുന്ന കടുപ്പമുള്ള തിളയ്ക്കുന്ന ചായ കുടിച്ചായിരുന്നു കറക്കമെങ്കിൽ ഇത്തവണ മണിക്കൂർ ഇടവിട്ട് തണുത്ത കുപ്പിവെള്ളം വാങ്ങിക്കുടിച്ച് ദാഹം
യാത്രകളെ സ്നേഹിക്കുന്ന നടിമാരില്‍ ഒരാളാണ് ദിയ മിര്‍സ. നടി, മോഡല്‍, സിനിമാ നിർceതാവ്, സാമൂഹിക പ്രവർത്തക എന്നീ നിലകളിലെല്ലാം സജീവമായിരിക്കുമ്പോഴും ഇഷ്ടമുള്ള സ്ഥലങ്ങള്‍ തേടിപ്പോകാന്‍ ദിയ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഉത്തരാഖണ്ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മസൂറിയില്നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിയ മിര്‍സ.
സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ആത്മീയതയ്ക്കും പേരുകേട്ട ഇന്ത്യ, പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുടെ കൂടി നാടാണ്. ഈ ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല, ധാരാളം സമ്പത്തു സൂക്ഷിക്കുന്ന നിധിയറകൾ കൂടിയാണ്. വാസ്തുവിദ്യാ വൈഭവത്തിന്റെയും കരകൗശലത്തിന്റെയും തെളിവാണ് ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങൾ. വർഷം തോറും
നിത്യ ദാസിന് യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. തന്നെക്കാൾ യാത്രകൾ ആസ്വദിക്കുന്നത് മക്കളാണെന്ന് നിത്യ പറയുന്നു. എവിടേയ്ക്കാണെങ്കിലും കുഴപ്പമില്ല ഞങ്ങളുമുണ്ട് എന്നുപറഞ്ഞ് ആദ്യം റെഡിയായി വരുന്നത് അവരാണത്രേ. ഇപ്പോൾ ഇന്ത്യയുടെ ഏതാണ്ട് എല്ലാ സ്ഥലങ്ങളും കണ്ടുകഴിഞ്ഞുവെന്നു നിത്യാ ദാസ് പറഞ്ഞു.
പാഠപുസ്തകങ്ങളിലും പിഎസ്സിക്കുമെല്ലാം പഠിക്കുന്നതാണ് സിന്ധു നദീതട സംസ്കാരത്തെപ്പറ്റി. ബിസി മൂവായിരത്തോടെ നിലവിൽ വന്ന മഹത്തായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരം. വൻ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഇടകലർന്ന വലിയ പ്രദേശത്താണ് ഈ സംസ്കാരം ഉദയം കൊണ്ടത്. എന്നാൽ പുരാവസ്തു വകുപ്പിന്റെ
ശാന്തിനികേതനിൽ എത്തിയ ആദ്യദിവസം വൈകുന്നേരം ക്യാംപസ് കാണാൻ ഇറങ്ങിയതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. അന്ന് ചുറ്റിക്കറങ്ങുന്നതിനിടെ റിക്ഷക്കാരൻ പറഞ്ഞിരുന്നു നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെന്നിന്റെ വീട് കാണിച്ചുതരാമെന്ന്. അന്ന് അതത്രവിശ്വസിച്ചില്ലെന്നു മാത്രമല്ല അമർത്യ സെൻ എപ്പോഴോ താമസിച്ചുപോയ വീട്
‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം കണ്ടു വാക്കുകളില്ലാതെയാകുന്നു...' മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര ഇങ്ങനെ എഴുതിയത് ഇന്ത്യയിലെ മനോഹര ഗ്രാമങ്ങളെ കുറിച്ചാണ്. ഹിമാചൽ പ്രദേശ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന ഗ്രാമങ്ങളാണ് തന്റെ ബക്കറ്റ് ലിസ്റ്റിൽ ആനന്ദ് മഹീന്ദ്ര
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ആമസോൺ വനമാണ്. ലോകത്തിലെ ആകെ ജന്തു- സസ്യജാലങ്ങളുടെ പകുതിയും വസിക്കുന്നത് മഴക്കാടുകളിലാണ്. പ്രകൃതിക്കു ദോഷകരമായ കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗിരണം ചെയ്യുകയും ശുദ്ധജലം, ശുദ്ധവായു തുടങ്ങിയ നിരവധി വിഭവങ്ങൾ നമുക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്ന മഴക്കാടുകൾ
ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ യാത്ര. നീലഗിരി കുന്നുകളുടെ വശ്യഭംഗി ആസ്വദിച്ച് മേട്ടുപ്പാളയത്തു നിന്നും ഊട്ടി വരെ പോകുന്ന നീലഗിരി മൗണ്ടന്‍ റെയില്‍വേ. ദിൽ സേ എന്ന ബോളിവുഡ് ചിത്രത്തിൽ ഷാറുഖ് ഖാൻ, പാട്ടും പാടി തീവണ്ടിയുടെ മുകളിൽ നിന്നും ഡാൻസ് കളിക്കുന്ന രംഗം ഓർമയില്ലേ, അതിവിടെയാണ്. 16
നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന വന്‍ നഗരമാണ് ഡല്‍ഹി. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ എന്തൊക്കെയാവും കാണാനായി തിരഞ്ഞെടുക്കുക. ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, കുത്തബ്മിനാര്‍, ലോട്ടസ് ടെംപിള്‍, ചാന്ദിനി ചൗക്ക്, രാഷ്ട്രപതി ഭവന്, ജന്തര്‍ മന്തര്‍, രാജ്ഘട്ട്... പട്ടിക നീളമുള്ളതാണ്.
ഹൗറയിൽ നിന്നു ശാന്തിനികേതനിലേക്ക് ട്രെയിൻ കാത്തിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നല്ലോ കഴിഞ്ഞ കുറിപ്പ് അവസാനിപ്പിച്ചത്. കൃത്യസമയത്ത് തന്നെ ജനശതാബ്ദി എത്തി. സാധാരണ ട്രെയിൻ സ്ലീപ്പറിൽ 90 രൂപയാണെങ്കിൽ ജനശതാബ്ദിയിൽ അത് 500ന് മുകളിലാണ്. അതിന് തക്ക സൗകര്യമുള്ള വണ്ടിയാണ്. നിശ്ചിതദൂരം കഴിഞ്ഞാൽ ഭക്ഷണം
ലഡാക്ക്, സഞ്ചാരികളെ ആരാധകരാക്കാൻ മാത്രം മനോഹരമായ സ്വർഗീയ ഭൂമി. പർവതങ്ങൾ, മഞ്ഞ്, തണുത്ത മരുഭൂമി, ആൽപൈൻ പുൽമേടുകൾ, തടാകങ്ങൾ അങ്ങനെ കാണാനും അനുഭവിക്കാനുമേറേ. ബൈക്കേഴ്സിന്റെ സ്വപ്നയിടം. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം. ലഡാക്കിൽ എത്തിയാൽ പക്ഷേ എവിടെയൊക്കെ പോകണം എന്നത് പലർക്കും സംശയമുള്ള
രണ്ടു ദശലക്ഷം ആളുകളെ ഉൾക്കൊള്ളുന്നഅമൃത്സർ നിരവധി കാര്യങ്ങൾക്കു പേരുകേട്ടതാണ്. രുചികരമായ പാചകരീതി, ചരിത്രമുറങ്ങുന്ന പഴയ പട്ടണം, സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമായ സുവർണ്ണ ക്ഷേത്രം അങ്ങനെ ഒരു സഞ്ചാരിയെ ആകർഷിക്കാൻ വേണ്ടതെല്ലാം. എന്നാൽ ലോകത്തിന് മുന്നിൽ ഈ നഗരം വ്യത്യസ്തമാകുന്നത് മറ്റൊരു
മുന്നേറ്റത്തിന്റെ പ്രതീകം സൈക്കിൾതന്നെയാണെന്നു ലോകത്തോടു വിളിച്ചുപറയുകയാണു കൊച്ചി പള്ളുരുത്തി തങ്ങൾനഗർ ചക്കച്ചാംപറമ്പിൽ റിദിൽ ഹാരിസ്. ഭൂമിയിൽ വാഹനമോടിച്ച് എത്താവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിങ് ലായിൽ ത്രിവർണപതാകയും കയ്യിലേന്തിയാണു റിദിൽ ഹാരിസന്റെ നിൽപ്. സ്വന്തം അനുജനെപ്പോലെ കരുതുന്ന അയൽക്കാരൻ
കാഞ്ചീപുരം എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നല്ല കാഞ്ചീപുരം പട്ടുസാരി ആയിരിക്കും. പല വർണങ്ങളിൽ, കാലങ്ങളായി സ്ത്രീകളുടെ മനസ്സു കീഴടക്കുന്ന പട്ടുസാരികൾ. കാഞ്ചീപുരത്തെ പലരും അറിയുന്നതുപോലും പട്ടിന്റെ നാടെന്നാണ്. എന്നാൽ കാഞ്ചീപുരം വൈവിധ്യങ്ങളുടെ നാടു കൂടിയാണ്. സമ്പന്നമായ സംസ്കാരവും
മൺസൂൺ കാലത്തായിരിക്കും പ്രകൃതി ഏറ്റവും ഭംഗിയുള്ളതായി മാറുന്നത്. പുതിയ നാമ്പുകൾ കിളിർത്തു നിൽക്കുന്നതും നനുത്ത തണുത്ത കാലാവസ്ഥയും വശ്യമനോഹരമായ പ്രകൃതിദൃശ്യങ്ങളും അനുഭവിക്കാൻ പറ്റുന്ന ഏറ്റവും മികച്ച സമയം. ഈ സമയത്ത് കാടകങ്ങൾ അറിഞ്ഞൊരു യാത്ര നടത്തണം. മാനും കാട്ടുപോത്തും ആനയും പുലിയും കടുവയും എല്ലാം
ബെംഗളൂരുവിൽ നിന്ന് വെറും 155 രൂപയ്ക്ക് ഒരു കിടിലൻ മൺസൂൺ യാത്ര. സഹ്യാദ്രിയുടെ ഉയരങ്ങളിൽ നിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പുഴകളും ടണലുകളും വനമേഖലകളും പിന്നിടുന്ന 10 മണിക്കൂറോളം നീളുന്ന ഒരു കിടിലൻ ട്രെയിൻ യാത്രയായാലോ. ബെംഗളൂരുവിൽ നിന്ന് സക്ലേഷ്പുര വഴി മംഗളൂരുവിലെത്തുന്ന 3 ട്രെയിനുകളിലെ മൺസൂൺ
ഒരു മല നിറയെ ഓടി നടക്കുന്ന ജോനൻ ഉറുമ്പുകൾ, ആയിരമല്ല, പതിനായിരവും ലക്ഷങ്ങളുമല്ല, കോടിക്കണക്കിനാണ്. അവ മെല്ലെ മലയ്ക്ക് താഴെയുള്ള ഗ്രാമങ്ങളിലേക്ക് ചേക്കേറി തുടങ്ങുന്നു. നൂറു കണക്കിനായ മനുഷ്യർ താമസിക്കുന്ന ഇടങ്ങളിലേക്ക് കുറച്ചു ജോനൻ ഉറുമ്പുകൾ ചെന്നാലിപ്പോൾ എന്താണ്! നമ്മളൊക്കെയെന്താ ഉറുമ്പുകളെ
കൊൽക്കത്ത മോഹിപ്പിക്കുന്നതാരെയാണ്.. വായനാശിലമുള്ളവൻ, സിനിമാപ്രേമി, രാഷ്ട്രീയാഭിമുഖ്യമുള്ളവൻ, അധ്യാത്മിക സഞ്ചാരി, കലാസ്നേഹി എന്തിനു ഭക്ഷണപ്രിയനായ ഒരുവൻ പോലും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന മഹാനഗരമാണ് കൽക്കട്ട. ഇന്നതു കൊൽക്കത്തയാണ്. വിശദീകരിക്കാനാകാത്ത ഏതൊക്കെയോ സാദ്യശ്യങ്ങളാൽ കേരളവും
മഴക്കാലത്ത് ഏറ്റവും മനോഹരമാകുന്ന കാഴ്ച എന്താണെന്ന് ചോദിച്ചാൽ അത് നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളാണെന്ന് ഏതൊരു സഞ്ചാരിയും നിസംശയം പറയും. തെല്ലൊരു ഹുങ്കാര ഭാവത്തോടെ ഭൂമിയിലേയ്ക്ക് പതിയ്ക്കുന്ന ആ മനോഹര കാഴ്ച കാണാൻ കാടും മേടും നാടുമെല്ലാം നമ്മൾ താണ്ടും. പക്ഷേ നിറഞ്ഞു പതഞ്ഞ് താഴേയ്ക്കൊഴുകുന്ന ഈ
ഇന്ത്യയിലെ മഴക്കാലം ശരിക്കും മാന്ത്രികമാണ്. പ്രകൃതി ഏറ്റവും മനോഹരിയാകുന്ന സമയം. കുന്നുകളും പർവതങ്ങളും പച്ചപ്പരവതാനി വിരിച്ചിരിക്കുന്ന കാഴ്ച. വെള്ളച്ചാട്ടങ്ങൾ ഏറ്റവും ഗംഭീരമാകുന്ന സമയം. അതുവരെ വരണ്ടുണങ്ങിയും നേർത്ത നൂലുപോലൊഴുകിയും കണ്ട നദികളും തടാകങ്ങളും നിറഞ്ഞൊഴുകാൻ ആരംഭിക്കും. പ്രകൃതി മുഴുവൻ
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്രപ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഇന്ത്യൻ റെയിൽവേ. ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് വഴി ‘മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ’ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഐ.ആർ.സി.ടി.സി ഒരുക്കുന്നത്. ഈ
സോനാക്ഷി സിൻഹയുടെ ദഹാട് എന്ന ഹിറ്റ് സീരീസിൽ ജയ്പുർ ഗ്രാമങ്ങൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതിൽ ഒരു ക്ഷേത്രം പ്രത്യേക ശ്രദ്ധയാകർഷിക്കും. കൗതുകമുള്ളൊരു ശ്രീകോവിൽ ആണ് ആ കല്ലമ്പലത്തിന്റെ സവിശേഷത. ഭക്തയായ മീരാബായി മൂർത്തിയായ കൃഷ്ണനോടൊപ്പം ഒരേ ശ്രീകോവിലിൽ ദർശനമേകുന്നൊരു ക്ഷേത്രമാണിത്. പിങ്ക് സിറ്റി
മഴക്കാലം ആരംഭിക്കുന്നു, മലയാളികളുടെ യാത്രാക്കാലവും. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കുറവാണ്. എന്നാൽ നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന പെട്ടെന്ന് പോയി വരാൻ സാധിക്കുന്ന കൊടൈക്കനാൽ അങ്ങനെയല്ല, ഏതു കാലാവസ്ഥയിലും അത് ചൂടാകട്ടെ, മഴയാകട്ടെ, തണുപ്പാകട്ടെ ഒരു വണ്ടിയെടുത്ത് ദേ പോയി
വ്യത്യസ്തമായ കാഴ്ച്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പ് ബൈക്ക് റൈഡര്‍മാരുടേയും സഞ്ചാരികളുടേയുമെല്ലാം സ്വപ്നമാണ്. ഇതുവരെ ലഡാക്ക് കണ്ട് മടങ്ങിയവരേക്കാള് കൂടുതല്‍ വിപുലമായ കാഴ്ച്ചകളാണ് വരാനിരിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്നുവരെ നിയന്ത്രിതമായ തോതില്‍ പ്രവേശനം
അടുത്തിടെയാണ് ട്രിപ് അഡ്വൈസർ ജയ്പൂരിലെ താജ് രാം ബാഗ് പാലസിനെ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുത്തത്. ട്രിപ്പ് അഡ്വൈസർ തയാറാക്കിയ 10 ലോകോത്തര ഹോട്ടലുകളിൽ നമ്പർ വൺ ആണ് ജയ്പൂരിലുള്ള താജ് രാം ബാഗ് പാലസ്. മാലദ്വീപിലെയും ഫ്രാൻസിലെയും പാരീസിലെയുമെല്ലാം ലോകോത്തര ഹോട്ടലുകളെ പിന്തള്ളിയാണ് രാം ബാഗ്
‘സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് നിങ്ങൾ ഒരു നാടിനെ പൂർണമായും മനസിലാക്കുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ വിവരങ്ങൾ ഒരു സൈക്കിളിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കും. ഒരു നാടിന്റെ സാംസ്ക്കാരിക പൈതൃകം കൃത്യമായി അറിയണമെങ്കിൽ നിങ്ങളൊരു സൈക്കളിൽ തന്നെ സഞ്ചരിക്കേണ്ടി വരും...’ – ഏണസ്റ്റ് ഹെമിംവേ
കാലാവസ്ഥ, ഭൂപ്രകൃതി, ഭക്ഷണം, മനുഷ്യര്‍, ഭാഷ എന്നിങ്ങനെ ഒരുപാടു വിഷയങ്ങളില്‍ ഇന്ത്യയോളം വൈവിധ്യമുള്ള മറ്റൊരു നാട് ഭൂമിയിലില്ല. അങ്ങനെയുള്ള ഇന്ത്യയെ മുഴുവനായി കണ്ടറിയുകയെന്നതു തന്നെ ഒരുപാട് സഞ്ചാരികളുടെ സ്വപ്നമാണ്. മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും ഇന്ത്യാ വന്‍കരയിലെ ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും
ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് മഹാരാഷ്ട്ര. സഹ്യാദ്രിയുടെ പച്ചപ്പിനിടയില്‍, ഇരമ്പുന്ന വെള്ളച്ചാട്ടങ്ങളും താഴ്വരകളും കുന്നിന്‍പുറങ്ങളും ചരിത്രപരമായ കോട്ടകളുമെല്ലാം കണ്ട് നടക്കാന്‍ മഴക്കാലം പോലെ പറ്റിയ മറ്റൊരു സമയമില്ല. ഇക്കുറി മണ്‍സൂണ്‍ യാത്ര പോകാനായി മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ചില
സാഹസികസഞ്ചാരികള്‍ക്ക് ആവേശകരമായ വാര്‍ത്തയുമായി ലഡാക്ക് ടൂറിസം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും തണുപ്പുള്ളതുമായ യുദ്ധഭൂമിയും ധ്രുവേതര പ്രദേശങ്ങളിൽ വച്ച്, രണ്ടാമത്തെ വലിയ ഹിമാനിയുമായ സിയാച്ചിൻ ഹിമാനികൾ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ കാരണം,
അമ്മയ്ക്കൊപ്പം പ്രസിദ്ധമായ സോമനാഥക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. ഞായറാഴ്ചയാണ്, ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ പ്രീതി അമ്മയ്ക്കൊപ്പം എത്തിയത്. ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വിഡിയോ ആയി പോസ്റ്റ്
ലോകമിന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അദ്ഭുതകരവും സങ്കീര്‍ണവുമായ ഘടന ഏതാണെന്നു ചോദിച്ചാല്‍, മനുഷ്യന്റെ തലച്ചോറ് എന്നായിരിക്കും ഉത്തരം. ലോകത്തുള്ള മറ്റെല്ലാ അദ്ഭുതങ്ങളും ഉടലെടുത്തത്, വെറും ഒന്നരക്കിലോ പോലുമില്ലാത്ത ഈ ശരീരഭാഗത്തില്‍ നിന്നുമാണ് എന്നോര്‍ക്കുമ്പോള്‍ത്തന്നെ
കുന്നിന്മുകളിലെ പുല്‍മേടുകളിലും മഞ്ഞുമൂടിയ പര്വതത്തലപ്പുകളിലും വേനൽക്കാല സൂര്യന്റെ സ്വര്‍ണത്തിളക്കം നിറയുന്ന കാലമാണ് ജൂണ്‍ എന്നാല്‍ കശ്മീരില്‍. അരുവികളിലും താഴ്വരകളിലും തടാകങ്ങളിലും സന്തോഷം നിറച്ച്, സഞ്ചാരികള്‍ക്ക് ഉന്മാദമേകുന്ന സുന്ദരഭൂമിയും മന്ദമാരുതന്റെ തലോടലുമെല്ലാം ഈ പറുദീസയെ
യുഎസ് സംസ്ഥാനമായ വ്യോമിങ്ങിലുള്ള ചുവന്ന മരുഭൂമി വളരെ പ്രശസ്തമാണ്. 12,000 വർഷം പഴക്കമുള്ള ഈ മരുഭൂമിയിലെ പ്രത്യേകതരം ജൈവവൈവിധ്യവും മനോഹരമായ കാഴ്ചകളുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഇതേപോലൊരു കാഴ്ച നമ്മുടെ ഇന്ത്യയിലുമുണ്ട്, അതാണ് തമിഴ്നാട്ടിലെ തേരികാട്. 12000 ഏക്കറിൽ
സഞ്ചാരികളിൽ മിക്കവർക്കും ഇഷ്ടമാണ് ബീച്ച് ഡെസ്റ്റിനേഷനുകൾ. ബീച്ച് എന്നാൽ ഗോവ മാത്രമല്ല ശാന്തസുന്ദരമായ നിരവധിയിടങ്ങൾ വേറെയുമുണ്ട്. അതിമനോഹരമായ കടൽത്തീരങ്ങളുള്ള നിരവധിയിടങ്ങൾ ഇന്ത്യയിലുണ്ട്. കർണാടകയിലെ പ്രശസ്ത തീർത്ഥാടന നഗരവും ബീച്ച് പ്രേമികളുടേയും ഇടമാണ് ഗോകർണ. കാർവാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന
സഞ്ചാരികള്‍ അധികമാരും അങ്ങനെ കടന്നു ചെല്ലാത്ത ഇടങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശ്. മനോഹരങ്ങളായ പർവതങ്ങളും ആരും കടന്നു ചെല്ലാത്ത റോഡുകളും ശാന്തമായ തടാകങ്ങളും വന്യജീവികളുമെല്ലാം നിറഞ്ഞ അരുണാചൽ പ്രദേശ് അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സുന്ദരമായ സ്ഥലമാണ്. 'ഓർക്കിഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ' എന്നും
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിലും, തനത് രുചി വൈവിധ്യങ്ങളിലും മണിപ്പൂരൊരുക്കുന്ന മാന്ത്രികത നേരിട്ട് തന്നെ അനുഭവിക്കണം.
ഭക്തര്‍ മാത്രമല്ല, സഞ്ചാരികള്‍ അടക്കം ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന ഇടമാണ് മൂകാംബിക ക്ഷേത്രം. കേരളത്തില്‍ നിന്നും വര്‍ഷം തോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങേറ്റം നടത്താനുമെല്ലാം മൂകാംബിക കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ.
ഹൈദരാബാദിലെ കൊത്വാൾഗുഡ ഇക്കോ പാർക്കില്‍ ലോകത്തെ ഏറ്റവും വലിയ അക്വാ മറൈൻ പാർക്ക് (ടണൽ അക്വേറിയം) വരുന്നു. ഇതിനായി ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി(HMDA) പ്രോപ്പോസലുകള് ക്ഷണിച്ചു. ഇക്കോ പാർക്കിനുള്ളിൽ 427 ഏക്കറില്‍ വിഭാവനം ചെയ്യുന്ന അക്വാമറൈൻ പാര്‍ക്ക്, രാജ്യത്തെ ഇത്തരത്തിലുള്ള
പ്രകൃതി സൗന്ദര്യത്തിന്റെയും സമ്പന്നമായ ചരിത്രത്തിന്റെയും ലോകത്ത് മറ്റെവിടെയും കാണാത്തത്ര വൈവിധ്യമാർന്ന സമുദ്രജീവികളുടെയും പറുദീസയാണ് ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. അവധിക്കാല യാത്രകള്‍ക്ക് വേണ്ട ചേരുവകള്‍ എല്ലാം ചേര്‍ന്നൊരു സുന്ദരലോകമാണ് ഇവിടം. ആൻഡമാനിലെ പ്രധാനപ്പെട്ട കാഴ്ചകളും
ബോളിവുഡ് സുന്ദരി സാറ അലി ഖാന്റെ ആദ്യചിത്രമായിരുന്നു ‘കേദാർനാഥ്’. അതുകൊണ്ടുതന്നെ കേദാർനാഥ് ക്ഷേത്രത്തോട് ഒരു പ്രത്യേക സ്നേഹവും മമതയുമെല്ലാം സാറയ്ക്കുണ്ട്. ഇടയ്ക്കിടെ ഇവിടേയ്ക്കുള്ള സന്ദര്‍ശനവും പതിവാണ്. അടുത്തിടെ കേദാര്‍നാഥിലേക്ക് നടത്തിയ പുതിയ യാത്രയുടെ ചിത്രങ്ങള്‍ സാറ സമൂഹമാധ്യമത്തിൽ
ഭൂമിയിലെ സ്വര്‍ഗമായ കശ്മീര്‍, കാലങ്ങളായി സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സുഖമായി പോയി വരാന്‍ അടിപൊളി വിമാന യാത്രാപാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐആര്‍സിടിസി. അഞ്ചു ദിനങ്ങളും ആറു രാത്രികളും നീളുന്ന യാത്ര ജൂണ്‍ 17, ജൂലൈ 1 തീയതികളില്‍ തിരുവനന്തപുരത്തു നിന്നും ആരംഭിക്കും.
പ്രകൃതിയുടെ ഭാഗമായി ജീവിക്കാൻ നിയോഗം ലഭിച്ച നിരവധിയാളുകളുണ്ട്. തമിഴ്നാട്ടിലെ മേഘമലയിൽ വച്ച് അങ്ങനെ ചിലരെ പരിചയപ്പെട്ടു. അതിൽ ആദ്യത്തെയാൾ കുളുസ്വാമി. മേഘമലയിലേക്കുള്ള റോഡരികിൽ ചായക്കട നടത്തുകയാണ് കുളുസ്വാമി. മധുരപലഹാരങ്ങളും പക്കുവടയും വിറ്റ് കുളുസ്വാമിയും പൊണ്ടാട്ടിയും സന്തോഷത്തോടെ ജീവിക്കുന്നു.
Results 1-100 of 1959