Activate your premium subscription today
വിമാനയാത്രയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ എത്തുമ്പോൾ നമ്മളെ കുഴയ്ക്കുന്ന പല ചോദ്യങ്ങളും ഉണ്ടാകും. അത്തരത്തിൽ ചില ചോദ്യങ്ങൾ ചിലപ്പോഴൊക്കെ തമാശയ്ക്ക് തിരി കൊളുത്തുകയും ചെയ്യും. ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ ചെയ്യുമ്പോൾ ആദ്യം ഉന്നയിക്കുന്ന ചോദ്യമായിരിക്കും സിംഗിൾ ആണോ റൗണ്ട് ആണോ എന്നത്. സിംഗിൾ
തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കി. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ
ചില സമയങ്ങളിൽ നമ്മൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാറേ ഇല്ല. അത്തരം പെരുമാറ്റത്തിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ. വിമാനത്തിലെ ഇടനാഴി കുറച്ചു പേർ ചീട്ടു കളിക്കാനുള്ള സ്ഥലമാക്കി മാറ്റി. ഇടനാഴിക്ക് ഇരുവശത്തുമുള്ള സീറ്റുകളിലായി ഒരു ഷാൾ കെട്ടി അതിലാണ് ചീട്ടു കളി
ലോകത്തിലെ പ്രധാനപ്പെട്ട എൽജിബിടിക്യു സൗഹൃദ നഗരങ്ങളിലൊന്നാണ് ഫിലഡൽഫിയ. ഫിലഡൽഫിയയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒരു സമൂഹമാണ് എൽജിബിടിക്യു. ഈ സമൂഹവുമായി ബന്ധപ്പെട്ട് ചരിത്രപരവും സാംസ്കാരികപരവുമായ നിരവധി സ്ഥലങ്ങൾ ഫിലഡൽഫിയ സംരക്ഷിക്കുന്നുണ്ട്.
കോട്ടയം ജില്ലയിലെ മലരിക്കൽ ഇപ്പോൾ ആമ്പൽപൂക്കളുണ്ടോ? അവിടെത്തിയാൽ പൂക്കൾ കാണാൻ പറ്റുമോ? മലരിക്കലിൽ നിന്നുള്ള ആമ്പൽപൂക്കളുടെ റീലുകൾ സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടല്ലോ? ആമ്പൽ വസന്തത്തിലേക്കു മലരിക്കൽ ചുവടുവച്ചു കഴിഞ്ഞു. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞു തുടങ്ങി. 1800
സഞ്ചാര പ്രിയരിൽ മിക്കവരും ഭക്ഷണപ്രിയർ കൂടി ആയിരിക്കും. ഒരു നല്ല ചായ കിട്ടുന്ന സ്ഥലം തേടി മണിക്കൂറുകൾ വണ്ടി ഓടിച്ച് പോകാൻ ഒരു മടിയുമില്ലാത്തവർ ആയിരിക്കും. അത്തരക്കാർക്ക് ഇതാ ഒരു പുതിയ സ്ഥലം എത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ ലക്നൗ ആണ് ആ സ്ഥലം. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്കിൽ 'സിറ്റി
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം ജൂൺ ആറിന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്. ഇപ്പോൾ ഭൂമിയിൽ നിന്ന് മാത്രമല്ല ആകാശത്ത് നിന്നും സഞ്ചാരികളെ ആകർഷിക്കുകയാണ് ചെനാബ് പാലം. ശ്രീനഗറിലെ മനോഹരമായ താഴ്വരകൾക്ക് മുകളിലൂടെ വിമാനത്തിൽ പറക്കുമ്പോൾ
ന്യൂഡൽഹി ∙ ജനറൽ ക്വോട്ടയിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം റെയിൽവേ പരിമിതപ്പെടുത്തി. ഓരോ ക്ലാസിലും ജനറൽ ക്വോട്ടയിലുള്ള മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 25% ടിക്കറ്റുകളേ വെയ്റ്റ് ലിസ്റ്റിൽ അനുവദിക്കാവു എന്ന നിർദേശം സോണുകൾ നടപ്പാക്കിത്തുടങ്ങി. ബെർത്ത് ലഭിക്കുമോ എന്ന് ഉറപ്പില്ലാതെ ചാർട്ട്
വിമാനത്താവളങ്ങളിലെ പ്രവേശന കവാടങ്ങളിലും ചെക്ക് - ഇൻ കൗണ്ടറുകളിലും നീണ്ട വരിയിൽ കാത്തു നിൽക്കുന്നത് മടുപ്പായി തോന്നിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഡിജി യാത്ര ആപ്പ്. ഇന്ത്യൻ വിമാനത്താവളങ്ങളിലെ യാത്ര ലളിതമാക്കാനും വേഗത്തിലാക്കാനും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഡിജി യാത്ര.
മധ്യപ്രദേശിലെ ഈ പുതിയ താജ് മഹൽ ഒരു സ്വകാര്യ ഇടമാണ്. ചില സന്ദർശകർക്ക് ഇത് കാണാൻ അനുമതി നൽകിയെങ്കിലും തങ്ങളുടെ വീട് ഒരു പൊതു ഇടമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉടമസ്ഥൻ ആനന്ദ് പ്രകാശ് ചൗക്സി. അതേസമയം, വീടിന്റെ നിർമിതിയിൽ അത്രയേറെ ആകൃഷ്ടരായി എത്തുന്നവരെ ചിലപ്പോൾ സ്വാഗതം ചെയ്തേക്കുമെന്നും അദ്ദേഹം
ദശലക്ഷക്കണക്കിന് യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിൽ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് 2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളേയും വിമാനക്കമ്പനികളേയും റേറ്റ് ചെയ്താണ് പുരസ്ക്കാരം.ലോകത്തിലെ മികച്ച എയർലൈനായി ഖത്തർ എയർവേയ്സിനെ വീണ്ടും തിരഞ്ഞെടുത്തു. ഒൻപതാം തവണയാണ് ഈ
യാത്രയ്ക്കായി ഇറങ്ങി തിരിക്കുമ്പോൾ മനസ്സിലുള്ള ഒരേയൊരു ആശങ്ക യാത്രാ സൗകര്യങ്ങളെക്കുറിച്ച് ആയിരിക്കും. പ്രത്യേകിച്ച് പുതിയ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ. അത്തരമൊരു സാഹചര്യത്തിൽ ഊബർ, ഓല പോലുള്ള ഓൺലൈൻ ടാക്സി ആപ്പുകൾ ആയിരിക്കും നമ്മുടെ രക്ഷയ്ക്ക് എത്തുക. എന്നാൽ, ഗോവയിലേക്ക് യാത്ര പോകാൻ
ലോകത്താകെ 195 രാജ്യങ്ങളുണ്ട് എന്നാല്‍ 'Y' എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ. അത് യെമന്‍ ആണ്. പേരില്‍ മാത്രമല്ല വേറെയും പല കാര്യങ്ങളിലും നിരവധി സവിശേഷതകളുള്ള രാജ്യമാണ് യെമന്‍. പ്രാചീന സംസ്ക്കാരവും അതിമനോഹരമായ നിര്‍മിതികളും ആഴത്തില്‍ വേരോടിയ തനതു സംസ്ക്കാരവും പരമ്പരാഗത
പ്രിയതാരം മോഹൻലാലിന്റെ ഊട്ടിയിലെ ആഡംബര വസതിയില്‍ താമസിക്കാൻ സിനിമാ പ്രേമികൾക്ക് അവസരം, അദേഹത്തിന്റെ പേഴ്സണൽ ഷെഫിന്റെ സേവനവും താമസക്കാർക്ക് ലഭ്യമാണ്. 3 കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉള്‍പ്പെടെ സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയില്‍ 37,000 രൂപയാണ് ഒരുരാത്രിയും പകലും തങ്ങാന്‍ വാടക. മൂന്ന്
യാത്രാപ്രേമികൾ പോകാൻ വളരെയധികം ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. നിരവധിബൻജി ജംപിങ് പോലെയുള്ള സാഹസികതകളും മനോഹരമായ നിരവധി ട്രെക്കിങ്ങുകളും ഉത്തരാഖണ്ഡിനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്. ഇപ്പോൾ ഇതാ ഉത്തരാഖണ്ഡിനെ കൂടുതൽ ആകർഷകമാക്കാൻ റോപ്പ് വേ സംവിധാനം കൂടി എത്തുന്നു. ആത്മീയ
നിരന്തരം വിമർശനങ്ങൾക്ക് വിധേയമാകുന്ന ഒന്നാണ് ഡൽഹി മെട്രോ. പല തരത്തിലുള്ള വിഡിയോകൾ ഡൽഹി മെട്രോയെക്കുറിച്ച് ഇതിനകം സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഡൽഹി മെട്രോയെ പോസിറ്റീവായി കാണിക്കുന്ന ഒരു വിഡിയോ വൈറലാണ്. അടുത്തിടെ ഇന്ത്യ സന്ദർശിക്കാൻ എത്തിയ യു കെയിൽ നിന്നുള്ള ഒരു സഞ്ചാരിയാണ് ഡൽഹി
അമേരിക്കയിലെ ഡെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ ഷെയ്ക്ക് ഹസൻ ഖാൻ . ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഇദ്ദേഹം കൊടുങ്കാറ്റിൽപ്പെട്ടതെന്നാണ് വിവരം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. എഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ
തുമക്കൂരു ജില്ലയുടെ പേരു മാറ്റാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരു സിറ്റിയുമായി ചേര്‍ത്തു കൊണ്ട് ബെംഗളൂരു നോര്‍ത്ത് എന്നാണ് തുമക്കൂരിന്റെ പേര് മാറ്റാനായി പോവുന്നത്. ആഭ്യന്തര മന്ത്രി ജി പരമേശ്വരയാണ് ഈ ആശയത്തിന്റെ പ്രധാന വക്താവ്. അതിവേഗത്തില്‍ വളരുന്ന ബെംഗളൂരുവിന്റെ ഭാഗമായി മാറുന്നതോടെ
വിനോദസഞ്ചാര മേഖലകൾ വീണ്ടും തുറന്നതോടെ പഹൽഗാമിലേക്ക് സഞ്ചാരികൾ ഒഴുകി തുടങ്ങി. ഏപ്രിൽ മാസത്തിൽ ആയിരുന്നു തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു പ്രദേശവാസി ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടത്. തീവ്രവാദ ആക്രമണത്തെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം വാരാന്ത്യത്തിൽ
മുപ്പത് വർഷത്തിലേറെ ട്രാവൽ ഏജൻസി മേഖലയിൽ പരിചയസമ്പന്നയായ സുനു മാത്യുവിന് ഇൻഫ്ലൂവൻഷൽ വുമൺ ഇൻ ലീഡർഷിപ്പ് പുരസ്കാരം. പ്രൈവറ്റ് ടൂറിസം, ട്രാവൽ ഇൻ സ്റ്റൈൽ വിഭാഗത്തിലാണ് അവാർഡ്, ഗോവയിലെ ഹയാത്ത് സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. സീവേള്‍ഡ് എന്ന ടൂർ കമ്പനിയുടെ അമരക്കാരിയാണ് സുനു മാത്യൂ. രണ്ട്
രാജ്യത്തിന് അഭിമാനമായി ചെനാബ് പാലം ഉദ്ഘാടനം ചെയ്ത അതേ ദിവസമാണ് കത്ര - ശ്രീനഗർ വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. നേരത്തെ ഏഴു മണിക്കൂർ ഉണ്ടായിരുന്ന യാത്രാദൂരം ഇപ്പോൾ മൂന്നു മണിക്കൂർ ആയി കുറഞ്ഞിരിക്കുകയാണ്. കത്രയിൽ നിന്ന് രാവിലെ 08.10ന് പുറപ്പെടുന്ന വന്ദേഭാരത് 11.20ന് ശ്രീനഗറിൽ എത്തും.
ട്രെയിന്‍ യാത്രകളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉള്ള നാടാണ് ഇന്ത്യ. ട്രെയിന്‍ യാത്രാ പ്രേമികള്‍ക്ക് സന്തോഷം നല്കുന്ന ഒരു വിവരമാണ് റെയില്‍വേ ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍(യശ്വന്ത്പൂര്‍) നിന്നും ലോകത്തിന്റെ യോഗ തലസ്ഥാനമായ ഋഷികേശിലേക്കു
തീർഥാടകരുമായി ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്നു പോയ ഹെലികോപ്റ്റർ തകർന്നു വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് ഏഴുപേർ. രുദ്രപ്രയാഗിന് സമീപം ഞായറാഴ്ച രാവിലെ 5.20 ഓടു കൂടിയാണ് അപകടം നടന്നത്. ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് സുരക്ഷിതമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ പൈലറ്റ് ശ്രമിക്കുന്നതിനിടെ ഗൗരികുണ്ഡ് വനത്തിലാണ്
ലോക പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര എല്ലാ വർഷവും ജൂൺ - ജൂലൈ മാസങ്ങളിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രഥയാത്രകളിൽ ഒന്നാണിത്. ഭഗവാൻ ജഗന്നാഥൻ, സഹോദരനായ ബലഭദ്രൻ, സഹോദരിയായ സുഭദ്ര എന്നിവരെ വലിയ രഥങ്ങളിൽ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നാണ് രഥയാത്ര. ഒഡിഷയിലെ പുരിയിൽ നടക്കുന്ന ഈ
ട്രെയിൻ യാത്രയ്ക്കുള്ള കാത്തിരിപ്പ് ചില സമയങ്ങളിൽ 100 മീറ്റർ ഓട്ടമത്സരങ്ങളിലെ ഫോട്ടോ ഫിനിഷിങ് പോലെയാണ്. വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽ ത്രിൽ കൂടുതൽ. ടിക്കറ്റ് ഉറപ്പായോ ഇല്ലയോ എന്നൊക്കെ അവസാന നിമിഷം മാത്രമേ അറിയാൻ കഴിയൂ. എന്നാൽ, ഇനി അത്തരത്തിലുള്ള കാത്തിരിപ്പുകൾ വേണ്ട. 24 മണിക്കൂർ മുൻപ് യാത്രക്കാരുടെ
Results 1-25 of 2716