Activate your premium subscription today
ലോകമെമ്പാടും നിരവധി പുരാതന നഗരങ്ങളുണ്ട്, പല പ്രതിബന്ധങ്ങൾക്കും എതിരായി തലയുയർത്തിനിൽക്കാൻ അവയിൽ പലതിനും ആയിട്ടുണ്ട്. സിറിയ എന്ന രാജ്യത്തിന്റെ ചരിത്രമെടുത്ത് നോക്കുകയാണെങ്കിൽ ഓരോ കാലത്തും രാഷ്ട്രീയ പ്രക്ഷോഭങ്ങളും അട്ടിമറികളും ആക്രമണങ്ങളും നടന്നിട്ടുള്ളതായി കാണാം. എന്നാൽ പുരാതനകാലം മുതൽ തുടർച്ചയായി
എയർ ഇന്ത്യ എക്സ്പ്രസ് ത്രിപുരയിലെ അഗർത്തലയിലേക്കു കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നും നേരിട്ടും ഡൽഹിയിൽ നിന്ന് വൺ സ്റ്റോപ്പായും പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ കൊച്ചിയിൽ നിന്നും അഗർത്തലയിലേക്ക് വണ്‍ സ്റ്റോപ് വിമാനയാത്ര സാധ്യമാകും. സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിമാന
സവിശേഷ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും സംസ്ക്കാരത്തിനും പേരുകേട്ട നാടാണ് മേഘാലയ. മേഘാലയയുടെ സൗന്ദര്യം വേറെ ലെവലില്‍ ആസ്വദിക്കാനുള്ള പുതിയ പദ്ധതിയാണ് അവിടെ ഒരുങ്ങുന്നത്. ഒക്ടോബറില്‍ നിര്‍മാണം ആരംഭിക്കുന്ന റോപ് വേ പദ്ധതി ഇവിടുത്തെ വിനോദ സഞ്ചാരമേഖലക്ക് മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ ഗുണകരമാവുമെന്നാണ്
ഏറ്റവും പുതിയ ഹെന്‍ലെ പാസ്പോര്‍ട്ട് സൂചിക പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് 82-ാം സ്ഥാനത്ത്. ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. രാജ്യാന്തര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (IATA) കണക്കുകള്‍ പ്രകാരമാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. സെനഗല്‍,
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി എയർപോർട്ടിനുള്ളിൽ തന്നെ താമസിക്കാൻ സൗകര്യമുള്ള ട്രാൻസിറ്റ് ലോഞ്ചൊരുങ്ങി. ഹോട്ടലുകളിൽ മുഴുദിന വാടക ഈടാക്കുമ്പോൾ പുതിയ ലോഞ്ചിൽ 4 മണിക്കൂർ മുതലുള്ള ‘ഫ്ലെക്സി ടൈമി’ങ്ങിൽ റൂം എടുക്കാം. 42 കോടി മുടക്കി പഴയ ആഭ്യന്തര ടെർമിനലിന്റെ അറൈവൽ ഏരിയയിലാണ് ആധുനിക സൗകര്യങ്ങളും മികച്ച ഇന്റീരിയറുമുള്ള ട്രാൻസിറ്റ് ലോഞ്ച് രൂപകൽപന ചെയ്തിരിക്കുന്നത്.
ഇങ്ങനെ ഒരു സംഭവം കേട്ടാൽ ഉടനെ തന്നെ പെട്ടിയും പാക്ക് ചെയ്ത് നമ്മൾ അങ്ങ് ഇറങ്ങിപ്പുറപ്പെടും. സംഭവം അങ്ങ് സിംഗപ്പൂരിലാണ്. കേട്ടത് സത്യവുമാണ്. സിംഗപ്പൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് നാടുചുറ്റാൻ പറ്റാതെ വന്നാൽ ആ ഹോട്ടലുകാർ നിങ്ങൾക്ക് പണം ഇങ്ങോട്ട് തരും. കൊള്ളാമല്ലോ സംഭവം എന്നല്ലേ. എങ്കിൽ ബാക്കി കൂടി
വിശ്വാസം മനുഷ്യനെ ഏതറ്റം വരെയും എത്തിക്കും. ഇവിടെ സംഭവിക്കുന്നതും അതുതന്നെ. ഈ അമ്പലത്തിലെത്തി അനുഗ്രഹം തേടുന്നവർ രാജ്യാന്തര യാത്രയ്ക്കുള്ള വീസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ്. ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ വീസ അപ്രൂവൽ ആകുമെന്നാണു ഭക്തർക്കിടയിലെ പ്രബലമായ വിശ്വാസം.
ഒരു പള്ളി, വലിയൊരു മലയുടെ നടുക്കായി കൊത്തിയെടുത്തിരിക്കുന്നു. അതിലെത്താൻ, സന്ദർശകരും ആരാധകരും ഇരുവശത്തും ഏകദേശം 250 മീറ്റർ (820 അടി) താഴ്ചയോടുകൂടിയ പ്രകൃതിദത്ത കല്ല് പാലം കടക്കണം, അതിനുശേഷം ഒരു ഇടുങ്ങിയ മര നടപ്പാലം കടന്ന് 980 അടി ഉയരമുള്ള പാറക്കെട്ടിന് അഭിമുഖമായി 50 സെന്റീമീറ്റർ വീതിയുള്ള
പച്ചയും പർപ്പിളും കലർന്ന നിറങ്ങളുടെ ആകാശത്തെ നൃത്തമാണ് നോർത്തേൺ ലൈറ്റ്സ്. അത് കാണുക എന്നത് പല സഞ്ചാരികളുടേയും സ്വപ്നവുമാണ്. ശരിക്കും കാണേണ്ട ഒരു കാഴ്ച തന്നെയാണത്. അറോറ ബോറാലിസ് എന്നുകൂടി അറിയപ്പെടുന്ന ഈ പ്രകൃതിപ്രതിഭാസം കാണാൻ ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ഫിൻലൻഡിലേക്കു പോകുന്നത്. വർഷത്തിൽ ഏകദേശം
മാംസാഹാരങ്ങളുടെ ഉപയോഗവും വിൽപ്പനയും നിരോധിച്ച് ഒരു നഗരം. ഗുജറാത്തിലെ ഭാന്‍ നഗർ ജില്ലയിലെ പാലിതാന നഗരമാണ് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ചരിത്രത്തിലിടം നേടിയത്. ഈ പ്രദേശത്ത് മാംസാഹാരം നിയമവിരുദ്ധമാണ്. ജൈന മതത്തിന് വളരെ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം.
ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം നമ്മള് മാറ്റി വച്ചിട്ടുണ്ട്. അതാണ് നാഷണല്‍ മാംഗോ ഡേ ആയി ആഘോഷിക്കുന്ന ജൂലൈ 22. ഓരോ കുട്ടിക്കാലവും ഒന്നിലേറെ മാങ്ങകളും മുത്തശ്ശി മാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്രയും വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ
ഒരുഭാഗത്ത് പച്ചപുതച്ച പശ്ചിമഘട്ട മലനിരകളും മറുഭാഗത്ത് പതഞ്ഞൊഴുകുന്ന ഗംഗാവാലി നദിയും ഇവയ്ക്കിടിയിലൂടെ പോവുന്ന മനോഹരമായ ദേശീയ പാതയുമായിരുന്നു ചൊവ്വാഴ്ച്ച രാവിലെ 08.30 വരെ ഷിരൂരിലെ ആ പാതയും. ഇന്ന് മഴക്കാലത്ത് എത്രത്തോളം അപകടം നിറഞ്ഞതാണ് ഓരോ മലയോരത്തെ യാത്രകളുമെന്നതിന്റെ ജീവിക്കുന്ന തെളിവായി ഷിരൂരിലെ
വിദേശ യാത്രക്കൊരുങ്ങുന്നവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. യൂറോപ്പടക്കമുള്ള പല വികസിത രാജ്യങ്ങളിലേക്കും യാത്രക്കായി വലിയ തുക തന്നെ കയ്യില്‍ കരുതേണ്ടിവരും. എന്നാൽ ഏഷ്യൻ രാജ്യങ്ങൾ നമുക്ക് കുറച്ചു കൂടി ബജറ്റിൽ ഒതുങ്ങിയ യാത്ര ചെയ്യാൻ അവസരമൊരുക്കാറുണ്ട്. എങ്കിലും കയ്യിലെ കാശ് അധികം
ലോകത്തിലെ ഏഴ് പുതിയ അദ്ഭുതങ്ങളും ഒപ്പം 35 രാജ്യങ്ങളും സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ഏറ്റവും നല്ല മാർഗം ഒരു ക്രൂയിസ് യാത്ര പോവുക എന്നതാണ്. എന്നാൽ അങ്ങനെ ഒരു കപ്പൽ യാത്ര സാധ്യമാണോ എന്നാണെങ്കിൽ അസമാര വേൾഡ് ക്രൂയിസ് നിങ്ങൾക്ക് അതിനുള്ള അവസരമൊരുക്കുന്നു. 2026 ജനുവരി 6-ന് പുറപ്പെടുന്ന
ഒരു പുതിയ നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ, അത് ജോലി സംബന്ധമായോ അല്ലെങ്കിൽ യാത്രയായോ ആകട്ടെ, ഷോപ്പിങ് എല്ലാവരുടെയും മനസ്സിലുള്ള ഒന്നാണ്. പോകുന്നയിടത്തിന്റെ ഓർമയ്ക്കായി ഒരു സുവനീർ സ്വന്തമാക്കാനോ അല്ലെങ്കിൽ നാട്ടിലെ പ്രിയപ്പെട്ടവർക്കു കുറച്ചു സമ്മാനങ്ങൾ വാങ്ങാനോ ആഗ്രഹിക്കാത്തവരായി ഉണ്ടാകില്ല. എന്നാൽ
കുവൈറ്റില്‍ നിന്നും മുംബൈയിലേക്കും മംഗളൂരുവിലേക്കും അടക്കം കൂടുതല്‍ റൂട്ടുകളിലേക്ക് സേവനം വ്യാപിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കൂടുതല്‍ റൂട്ടുകളിലേക്ക് ഡയറക്ട് ഫ്ളൈറ്റുകള്‍ എത്തുന്നതിനൊപ്പം ഗിഫ്റ്റ് കാര്‍ഡ് സൗകര്യവും എയര്‍ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. യാത്രികരില്‍ നിന്നും ഉയരുന്ന ആവശ്യം കൂടി
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ പൊതുവെ കേൾക്കുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ‘ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയില്ലേ. നിന്നെ സമ്മതിക്കണം, കൂടെയുള്ളവരെ മറന്ന് എങ്ങനെ ഇങ്ങനെ കറങ്ങിനടക്കാൻ സാധിക്കുന്നു...’ അങ്ങനെ പോകുന്നു ക്ലീഷേ ചോദ്യങ്ങൾ. ഒരു സ്ത്രീയെന്ന നിലയിൽ ഒറ്റയ്ക്കു സഞ്ചരിക്കാനുള്ള
ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ് ലണ്ടൻ. മ്യൂസിയങ്ങൾ, കോട്ടകൾ, പൈതൃക കെട്ടിടങ്ങൾ, പാർക്കുകൾ, ചടുലമായ തെരുവുകൾ എന്നിവയാൽ സമ്പന്നമാണീ നഗരം.തിരക്കേറിയ ജീവിതങ്ങൾ നിമിഷങ്ങൾകൊണ്ട് മാറിക്കൊണ്ടിരിക്കുന്ന മാസ്മരിക നഗരം. യാത്രാപ്രേമികൾ ഒരിക്കലെങ്കിലും ആ നഗരവീഥികളിലൂടെ നടക്കുന്നത് സ്വപ്നം
പുതിയ കാലത്തെ ചില പ്രശ്നങ്ങൾക്ക് പുതിയ രീതിയിൽ തന്നെ പരിഹാരം കാണണം. അത് പഴമയിൽ നിന്ന് കടം കൊണ്ടിട്ടാണെങ്കിലും. വിലക്കു ലംഘിച്ച് ഒരു പറ്റം യുവാക്കൾ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ തുടങ്ങിയപ്പോൾ പൊലീസുകാർ ഒരുവേള ഉടയാട മോഷ്ടാക്കളായി. പറഞ്ഞിട്ടും മനസ്സിലാകുന്നില്ല, വിലക്കുള്ള ബോർഡ് കണ്ടിട്ടും
ഏഷ്യയിലെ ഏറ്റവും വലിയ തീം പാർക്ക് മലേഷ്യയിൽ തുറന്നു. "ഡൈനോ ഡെസേർട്ട്" എന്ന് വിളിക്കുന്ന ഈ പാര്‍ക്ക്, മലേഷ്യയിലെ ഏറ്റവും വലിയ ദിനോസർ പാർക്കാണ്. വ്യത്യസ്ത ഇനത്തിലുള്ള അനിമട്രോണിക് ദിനോസറുകളും മറ്റു പല വിനോദ സൗകര്യങ്ങളും ഇതിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 2024 മേയ് 25 ന് പാര്‍ക്ക് ആദ്യമായി സന്ദർശകർക്കായി
ആഗോളതാപനം മൂലം സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്. ഇത് ലോകമെമ്പാടും നാശം വിതച്ചേക്കാം, കാരണം ഉയർന്ന ജലനിരപ്പ് ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും തീരപ്രദേശത്തെ വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ക്ലൈമറ്റ്
ഗുജറാത്തിൽ പാസ്പോർട്ട് സറണ്ടർ ചെയ്യുന്നവരുടെ എണ്ണം, ഒരു വർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി റിപ്പോര്‍ട്ട്. വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങളും ജീവിത നിലവാരവും തേടിപ്പോകുന്ന യുവാക്കള്‍ തിരിച്ചു വരുന്നില്ല. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ 30-45 വയസ് പ്രായമുള്ള
മഞ്ഞു കാണാനും മഞ്ഞിന്റെ കുളിരറിയാനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുമായി ഹിമാചൽ പ്രദേശിലേക്ക് എത്തുന്നത് നിരവധി സഞ്ചാരികൾ. ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ വർഷം മേയ് മാസം വരെ ഹിമാചൽ പ്രദേശിലേക്ക് എത്തിയത് 74 ലക്ഷം സഞ്ചാരികളാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം
കൊച്ചി∙ ദുബായ്, കശ്മീർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു കുടുംബ സമേതമോ ഒറ്റയ്ക്കോ കൂട്ടുകാർക്കൊപ്പമോ അവധിക്കാല യാത്ര നടത്തുന്നവർക്ക് വിമാന ടിക്കറ്റിനൊപ്പം ടൂർ പാക്കേജും കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരിൽ മേക്ക് മൈ
ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡ് കടല്‍ത്തീരത്തിനൊരു പ്രത്യേകതയുണ്ട്. ഇവിടെങ്ങും പല നിറത്തിലുള്ള കല്ലുകള്‍ കാണാം. വെറും കല്ലുകളല്ല ഇവ, അമൂല്യമായ രത്നക്കല്ലുകള്‍ വരെ ഈ തീരത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനാല്‍, 'ജെംസ്റ്റോണ്‍ ബീച്ച്' എന്നാണ് ഇതിനെ വിളിക്കുന്നത്. ഗാർനെറ്റ്, ക്വാർട്സ്, ജാസ്പർ,
ആൽപ്സിലെ ഏറ്റവും ഉയരമുള്ള പർവ്വതവും റഷ്യയിലെയും ജോർജിയയിലെയും കോക്കസസ് കൊടുമുടികൾക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് മോണ്ട് ബ്ലാങ്ക്. സമുദ്രനിരപ്പിൽ നിന്ന് 4,808 മീറ്റർ ഉയരത്തിലാണ് മോണ്ട് ബ്ലാങ്ക് സ്ഥിതിചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്
ഇന്ത്യ കാണാൻ ആഗ്രഹിക്കുന്ന മലേഷ്യയിൽ നിന്നുള്ള സഞ്ചാരികൾക്കു സന്തോഷം നൽകുന്ന തീരുമാനവുമായി ക്വലാലംപുരിലെ ഇന്ത്യൻ ഹൈ കമ്മീഷൻ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു വരുന്ന സഞ്ചാരികൾക്ക് വീസ ഫീസ് നൽകേണ്ടതില്ല. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ നടപടി 2025
വിമാനങ്ങളില്‍ പല കാര്യങ്ങളും സമാനമാണ്. പ്രത്യേകിച്ച് വിമാനങ്ങളില്‍ അടിക്കുന്ന നിറം. ഒരുകാലത്ത് വിമാനങ്ങളില്‍ പലതും പെയിന്റു പോലും അടിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഭൂരിഭാഗത്തിനും വെള്ള നിറമാണ്. എന്തുകൊണ്ടാണ് ഭൂരിഭാഗം വിമാനങ്ങളിലും വെള്ള നിറത്തിലുള്ള പെയിന്റ് അടിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? അതിനു
കോഴിക്കോട്∙ 15 മാസങ്ങൾ ഒരു മനുഷ്യൻ സൈക്കിൾ ചവിട്ടി തന്റെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. ഇങ്ങു കേരളത്തിൽനിന്നാണ് ചവിട്ടിത്തുടങ്ങിയത് . 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ യാത്ര ചെയ്ത് എത്തിച്ചേർന്നത് അങ്ങു ലണ്ടനിലാണ്. കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകൻ
കൊല്ലാട് കിഴക്കുപുറം ഗ്രാമത്തിലെ പാടശേഖരത്തിൽ ആമ്പൽപ്പൂക്കളുടെ വർണകാഴ്ചകൾ. കൃഷി കഴിഞ്ഞ് ഏപ്രിലിൽ ഇവിടുത്തെ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിരുന്നു. മേയ് – ജൂൺ മാസങ്ങളിൽ ആമ്പൽ കിളിർത്ത് ജൂലൈയിൽ പൂക്കളായി. ആഗസ്റ്റ് വരെ ഇവിടെ എത്തുന്നവർക്കു പൂക്കൾ കാണാം. 200 ഏക്കറിലധികം വരുന്ന പാടം നിറയെ ഇവിടെ
കേരളത്തിലെ നിലവിലെ അന്തരീക്ഷം നോക്കി 'ഹായ്, നല്ല ആൽക്കഹോളിക് വെതർ' എന്ന് പറയാത്ത ആൽക്കഹോൾ പ്രേമികൾ കുറവ് ആയിരിക്കും. മഴയും തണുപ്പും കണ്ട് ആഭ്യന്തര വിമാനയാത്രയ്ക്കിടയിൽ മദ്യത്തിന് വില കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് കുപ്പികൾ വാങ്ങി കൊണ്ടുവരാമെന്ന് കരുതേണ്ട. അതിനെല്ലാം നിയമങ്ങളും ചില ചട്ടക്കൂട്ടുകളുമുണ്ട്.
ചിലപ്പോൾ നിങ്ങളിൽ പലരും ബാസ്ക് രാജ്യത്തെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. പക്ഷേ യൂറോപ്പിലെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നാണ് ബാസ്ക് രാജ്യം. സ്പെയിനിലെ മറ്റ് ഭാഗങ്ങളെപ്പോലെയല്ല. ഫ്രാൻസിന്റെ അതിർത്തിക്കടുത്തുള്ള വടക്കൻ അറ്റ്ലാന്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന, പ്രാദേശികമായി യൂസ്കാഡി അല്ലെങ്കിൽ
ഭൂമിക്കു മുകളിൽ നമ്മൾ ഇങ്ങനെ കാലുറപ്പിച്ച് നടക്കുന്നതു തന്നെ ഗുരുത്വാകർഷണത്തിന്റെ ശക്തിയാണ്. ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടൺ ആണ് ഈ ഗുരുത്വാകർഷണം കണ്ടുപിടിച്ചത്. അതിന് കാരണമായ ആപ്പിൾ കഥ കുട്ടിക്കാലം മുതലേ കേൾക്കുന്നതാണ്. എന്നാൽ, ഈ ഗുരുത്വാകർഷണം പ്രവർത്തിക്കാത്ത ചില സ്ഥലങ്ങളുമുണ്ട് ഭൂമിയിൽ.
ഒറീസയിലെ തീരദേശ നഗരമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഏറെ പ്രസിദ്ധമാണ്. ഈ വര്‍ഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുടെ ചടങ്ങുകളില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങളാണ് ക്ഷേത്ര കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ എത്തുന്ന രഥയാത്ര ആഘോഷങ്ങളെയും ജഗന്നാഥ ക്ഷേത്രത്തേയും ആശ്രയിച്ചാണ് ആകെ
തിരക്കേറിയ എറണാകുളം-ബെംഗളൂരു റൂട്ടില്‍ ആശ്വാസമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിനു നഷ്ടമായേക്കും. മാസങ്ങളായി കൊല്ലം റെയില്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ സ്പെഷല്‍ ട്രെയിനായി ഓടിയതോടെയാണ് വന്ദേഭാരത് നഷ്ടമാവുമോ എന്ന ആശങ്ക
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അടുത്ത യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞുപോയ യാത്രകളിൽ നിന്നാണ് നമ്മൾ പഠിക്കാറുള്ളത്. എന്നാൽ, വിമാനയാത്രയിൽ ഇത് കഴിയില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു തന്നെ പോകണം അമ്പാനേ. ഇല്ലെങ്കിൽ ചില മന്ത്രിമാർ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാതെ
ഭൂമിക്കടിയിലേക്ക് കുഴിച്ചു കുഴിച്ചു പോയാല്‍ എവിടെയെത്തും? കഥകളില്‍, അത് പാതാളമാണ്, മഹാബലിയെ ചവിട്ടിതാഴ്ത്തിയ പാതാളം. വിചിത്രജീവികളും നരകത്തീയും നിറഞ്ഞ ആ പാതാളം എവിടെയായിരിക്കും? ഭാവനയ്ക്ക് വര്‍ണ്ണച്ചിറകുകള്‍ വിരുത്തിച്ച്, ലോകത്തിനു മുന്നില്‍ ഒരു തീരാസമസ്യയായി പാതാള ലോകത്തേക്കുള്ള വഴി
മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യമുണ്ടായത് ഇന്നലെയാണ്. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായിരിക്കുകയാണ്. ബുഷി അണക്കെട്ടിന് അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ വെച്ചുണ്ടായ ഈ ദുരന്തത്തിന്റെ ഭയാനക
ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് ഹിമാചല്‍ പ്രദേശ്. ഹിമവാന്റെ ആകാശം മുട്ടുന്ന ഗാംഭീര്യക്കാഴ്ചയ്ക്കു കീഴില്‍, കുന്നുകളും നദികളും മാമരങ്ങള്‍ കുട നീര്‍ത്തുന്ന താഴ്വാരങ്ങളും കോടമഞ്ഞിന്റെ കുളിരുള്ള പുലരികളുമായി ഓരോ സഞ്ചാരിയെയും മാടി വിളിക്കുന്ന മായിക ലോകം. ട്രെക്കിങ്ങിനും ഹൈക്കിങ്ങിനും
വാഗമൺ വഴി മൂന്നാറിലെ കോടമഞ്ഞ് നിറയുന്ന വഴികളിലൂടെ ഒരു മൺസൂൺ റൈഡ്. നടൻ സൗബിൻ ഷാഹിറിന്റെ മൺസൂൺ യാത്രയുടെ ആദ്യ ഡെസ്റ്റിനേഷൻ വാഗമണ്ണായിരുന്നു, സൗബിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രാ ചിത്രങ്ങളും കോടമഞ്ഞിൽ മകൻ ഓർഹനൊപ്പമുള്ള വിഡിയോയും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വഗമണ്ണിലേയും
വിനോദസഞ്ചാരികളെക്കൊണ്ടുള്ള 'ശല്യം' കൂടിയതോടെ പുതിയ നടപടികളുമായി ഗോവയിലെ കലംഗുട്ട് പഞ്ചായത്ത്. ആവർത്തിച്ചുള്ള പരാതികളെത്തുടർന്ന്, ഹോട്ടൽ റിസർവേഷനില്ലാതെ വിനോദസഞ്ചാരികൾ ഇവിടേക്ക് പ്രവേശിക്കുന്നത് തടയാൻ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് നിർദ്ദേശിച്ചു. വിനോദസഞ്ചാരിയിൽ നിന്ന് പണം തട്ടിയതിന്
വിനോദസഞ്ചാരത്തിനായി ഗോവയിലേക്ക് എത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന സർക്കാർ. ഗോവ ടൂറിസം മന്ത്രിറോഹൻ അശോക് കൗണ്ടേ വിനോദസഞ്ചാരികളും പ്രദേശവാസികളും തീരപ്രദേശത്തെ അപകടസാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്
883 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. 2024 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂൺ 28 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യു ടിക്കറ്റുകളാണ് 883 രൂപ
ലോകത്തെ നൂറല്ല, നൂറ്റമ്പതല്ല, 195 രാജ്യങ്ങളുണ്ട്. എല്ലാ രാജ്യങ്ങളിലേക്കും യാത്ര പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ രാജ്യങ്ങളിൽ ചിലതെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങൾ എങ്കിലും വീസ ഫ്രീ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില രാജ്യങ്ങളിൽ അറൈവൽ
വ്യോമയാന മേഖലയിൽ ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുകയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ടാണ് അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയത്. പത്തു വർഷം മുമ്പ് എട്ട് മില്യൺ സീറ്റുകൾ മാത്രമുള്ള ഒരു ചെറിയ വ്യോമയാന മേഖല ആയിരുന്നു ഇന്ത്യയുടേത്. ആ സമയത്ത് ഇന്തൊനേഷ്യ നാലാം സ്ഥാനത്തും ബ്രസീൽ
കൂടുതല്‍ പേര് പങ്കെടുത്ത പൊതു പരിപാടിയുടെ റെക്കോഡാണ് ഇന്ത്യന്‍ റെയില്‍വേ സ്വന്തമാക്കിയിരിക്കുന്നത്. 2,140 വേദികളിലായി 2024 ഫെബ്രുവരി 26ന് റെയില്‍വേ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ 40,19,516 പേരാണ് പങ്കെടുത്തിരുന്നത്. ഇതാണ് ലിംക ബുക്ക് ഓഫ് റെക്കോഡിലെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പല
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്പാലമായ ചെനാബ് മേല്പാലത്തിലൂടെ വിജയകരമായി പരീക്ഷണഓട്ടം നടത്തി ഇന്ത്യന്‍ റെയില്‍വേ. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ റെയില്‍ ഗതാഗതം വൈകാതെ
യാത്രാപ്രിയരുടെ ഏറ്റവും വലിയ ആഗ്രങ്ങളിൽ ഒന്നായിരിക്കും ഒരിക്കലെങ്കിലും യൂറോപ്പിൽ ഒന്നു പോകുകയെന്നത്. കാശ് ചെലവിന്റെ കാര്യം ഓർക്കുമ്പോൾ തന്നെ പലരും തങ്ങളുടെ ആഗ്രഹം അങ്ങ് മൂടിവയ്ക്കും. എന്നാൽ, ഒരു ലക്ഷം രൂപ എടുക്കാനുണ്ടെങ്കിൽ യൂറോപ്പിലെ ചില രാജ്യങ്ങളിലേക്ക് ഒരു അടിപൊളി യാത്ര പോകാം. യൂറോപ്പിലെ ചില
വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവ് തിരിച്ചടിയായതോടെ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. വാഗമണ്ണിലെ പ്രധാന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ഗ്ലാസ് ബ്രിജിലേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ടുളള സ്റ്റേറ്റ് ടൂറിസം ഡയറക്ടറുടെ ഉത്തരവാണ് മേഖലയിലെ വിനോദ സഞ്ചാര മേഖലക്കാകെ
രസകരമായ സ്ഥലപ്പേരുകൾ കേൾക്കുമ്പോൾ അവിടേക്ക് യാത്രാ പോകാൻ തോന്നുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്ന കോട്ടയത്തെ ചില സ്ഥലപ്പേരുകൾ ഏതൊക്കെയെന്നു നോക്കാം. രാജൻകവല, അമ്മായിമുക്ക്, മന്ദിരം...ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു. പരിപ്പ്, അത് വറുക്കാൻ തിരുവാർപ്പ് ',
വിവാദവ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യ വിവാഹിതനാകാൻ പോകുകയാണ്. പ്രതിശ്രുത വധു ജാസ്മിനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സിദ്ധർത്ഥ് മല്യ തന്നെയാണ് വിവാഹത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ജാസ്മിന് ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി 'വിവാഹവാരം ആരംഭിച്ചു' എന്നാണ് സിദ്ധാർത്ഥ മല്യ
കോവിഡ് മഹാമാരി വരുത്തിയ വലിയ പ്രതിസന്ധികളിലൊന്ന് ടൂറിസം രംഗത്ത് ആയിരുന്നു. അതുകൊണ്ടു തന്നെ വിനോദസഞ്ചാര മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ആയിരുന്നു ഓരോ രാജ്യവും തീരുമാനിച്ചത്. ഇതിനായി മിക്ക രാജ്യങ്ങളും സ്വീകരിച്ച ഒരു പ്രധാന നടപടി 'വീസ ഫ്രീ' ആയിരുന്നു. വീസ ഫ്രീ നടപടിയിലൂടെ ഓരോ സഞ്ചാരിക്കും ഏത്
വഴി കാണിക്കാനുള്ള ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതിന്റെ അനുഭവമില്ലാത്തവര് കുറവായിരിക്കും. മഴക്കാലമായതോടെ ഈ വഴി തെറ്റിക്കലിനും അപകടത്തിനുമുള്ള സാധ്യത പല മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രക്കിടെ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍
വിമാനയാത്രകള്‍, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകള്‍ ആദ്യത്തെ കുറച്ചു സമയം കഴിഞ്ഞാല്‍ ബോറായി മാറാറുണ്ട്. ഭക്ഷണം കഴിച്ചും ടാബിലോ മറ്റോ സിനിമയോ പാട്ടോ കണ്ടോ ഒക്കെയാവും പലരും സമയം കൊല്ലുക. ചിലരെങ്കിലും മദ്യവും(പലപ്പോഴും സൗജന്യമായി) കാത്തിരിക്കാറുണ്ട്. വിരസത മാറ്റാനും ഒന്നു മയങ്ങാനുമൊക്കെയാവും ആകാശത്തെ
യാത്രികര്‍ക്കായി സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനം ഒരുക്കി കൊച്ചി വിമാനത്താവളം. ഇനിമുതല്‍ നെടുമ്പാശേരിയിലെത്തുന്ന യാത്രികര്‍ക്ക് ബാഗേജുകള്‍ സ്വയം ചെക്ക് ഇന്‍ ചെയ്യാനാവും. രാജ്യത്തെ ആദ്യത്തെ ബയോമെട്രിക് സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനം ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച്
സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ വരാണസിക്കും പശ്ചിമബംഗാളിലെ ഹൗറക്കും ഇടയില്‍ പുതിയ മിനി വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. മണിക്കൂറില്‍ 130-160 കിമി വേഗതയില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിൽ ആറു മണിക്കൂറുകൊണ്ട് കാശിയില്‍ നിന്നും കൊല്ക്കത്തയ്ക്കെത്താം. വരാണസിയില്‍
കൊച്ചി ∙ അവസാന നിമിഷം തീരുമാനിക്കുന്ന യാത്രകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്നു യാത്രക്കാർക്കു പരിരക്ഷ നൽകുന്നതിനായി ഫെയർ ലോക്ക് സേവനത്തിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. യാത്രാ തീയതി അടുത്തു വരുമ്പോൾ ഉണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർധന ഒഴിവാക്കാൻ ഇതുവഴി കഴിയും. യാത്രാ തീയതിക്ക് എത്ര
സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽപന നടത്തുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി ജമ്മു കശ്മീർ ഭരണകൂടം. വിശുദ്ധമായ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കത്രയിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും ആയിരക്കണക്കിനു തീർഥാടകരാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക്
കഴിഞ്ഞകാലം ഇനി പഴങ്കഥകളാണ്, ഒപ്പം പാഠങ്ങളും. തിരിച്ചടികളുടെയും പരാജയങ്ങളുടെയും കാരണം തിരിച്ചറിഞ്ഞു മുന്നേറുന്നവരാണ് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ളത്. യാത്രയിലും അത് അങ്ങനെ തന്നെയാണ്. കഴിഞ്ഞയിടെ ഉത്തരാഖണ്ഡിലെ സഹസ്ത്ര താൽ ട്രെക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി വനിതകൾ ഉൾപ്പെടെ
കൊച്ചിയിൽ എത്തിയാല്‍ എന്തൊക്കെയാകും കാണാനുണ്ടാകുക?, നിരവധി ഉത്തരങ്ങൾ മനസ്സിൽ വന്നുകാണും അല്ലേ?, എന്നാൽ റോബട്ടുകളുടെ ലോകത്തേക്കും വെർച്വൽ വേൾഡിലെ നിരവധി സാഹസികതയിലേക്കും ഒരു യാത്ര പോയാലോ?, ഒപ്പം ഒരു റോബോ വാറിലും റേസിലും പങ്കെടുക്കാം. സയൻസ് ഫിക്ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ
മൗറീഷ്യസ് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതുതായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. പുതിയ മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം. സേവനങ്ങളുടെ കാര്യക്ഷമതയും ഉപഭോക്താക്കളുടെ സംതൃപ്തിയും നിലനിര്‍ത്തുന്നതിനായി
മധ്യപ്രദേശിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇനി എയര്‍ ടാക്സിയും ആസ്വദിക്കാം. ജൂണ്‍ 9 മുതലാണ് മധ്യപ്രദേശില്‍ എയര്‍ ടാക്സി സേവനങ്ങള്‍ ആരംഭിക്കുന്നത്. പിഎം ശ്രി പര്യാതന്‍ വായു സേവയുടെ ഭാഗമായാണ് മധ്യപ്രദേശ് സംസ്ഥാനത്തിനുള്ളില്‍ എയര്‍ ടാക്സിയില്‍ സഞ്ചരിക്കാനുള്ള അവസരം ലഭിക്കുന്നത്. വൈകാതെ കൂടുതല്‍
അസമിലെ ലിലാബരിയില് നിന്നും തേസ്പൂരിലേക്ക് 50 മിനിറ്റെടുക്കുന്ന വിമാനയാത്രാ ടിക്കറ്റിന്റെ അടിസ്ഥാന വില വെറും 150 രൂപ! ചെറിയ നഗരങ്ങളെ ആകാശ മാര്‍ഗം ബന്ധിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ വരവോടെ ആയിരം രൂപയില്‍ കുറഞ്ഞ നിരക്കിലാണ് പല റൂട്ടുകളിലേയും വിമാന ടിക്കറ്റ് നിരക്കുകള്‍. ട്രാവല്‍ പോര്‍ട്ടലായ
കൊച്ചി ∙ നവീകരിച്ച താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ തുറക്കുന്നു. ഒരു വർഷം നീണ്ട നവീകരണത്തിനും പുനർരൂപകൽപനയ്ക്കും ശേഷമാണു താജ് മലബാർ പുതിയ മുഖത്തോടെ അതിഥികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. 1935ൽ നിർമിതമായ ഹോട്ടൽ കൊച്ചിയുടെ സാംസ്കാരിക വൈവിധ്യത്തിനും സമുദ്ര ചരിത്രത്തിനും പ്രാധാന്യം നൽകി ആധുനിക രീതിയിലാണു
പച്ചയുടെ പൊലിമയെ ആവോളം നുകർന്ന്, അതിൽ അലിഞ്ഞു ചേരുകയാണ് മലയാളികളുടെ പ്രിയ താരം നിമിഷ സജയൻ. വാഗമണ്ണിലേക്കായിരുന്നു ഇത്തവണ നിമിഷയുടെ യാത്ര. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു, ആലസ്യത്തിന്റെ ലഹരിയിൽ ഡയറി താളുകളിൽ കുറിപ്പുകൾ എഴുതിയും മണ്ണിനെ അറിഞ്ഞു, ജലത്തുള്ളികളോട് കുശലം പറഞ്ഞും ആ യാത്രയുടെ ആനന്ദം
രാജ്യാന്തര യാത്രികര്‍ക്കു ഡല്‍ഹി മെട്രോയുടെ രണ്ട് സ്റ്റേഷനുകളില്‍ ചെക് ഇന്‍, ബാഗേജ് ഡ്രോപ് സേവനവുമായി എയര്‍ ഇന്ത്യ. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായും (DMRC) ഡല്‍ഹി രാജ്യാന്തര വിമാനത്താവളവുമായും(DIAL) സഹകരിച്ചാണ് യാത്രികര്‍ക്കായി ന്യൂഡല്‍ഹി, ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനുകളില്‍ ഈ
യാത്ര പോകുന്നത് ഹരമാണെങ്കിലും പുതിയ സ്ഥലങ്ങൾ കാണുന്നതു വളരെ ഇഷ്ടമാണെങ്കിലും മണിക്കൂറുകളോളം വാഹനങ്ങളിൽ യാത്രയുമായി തുടരുന്നത് അത്ര ഇഷ്ടമല്ലാത്തവരുണ്ട്. വിമാനത്തിൽ കയറിയാണ് പോകുന്നതെങ്കിൽ എത്രയും പെട്ടെന്നു സ്ഥലത്ത് ഒന്ന് എത്തിയാൽ മതിയെന്നു കൊതിക്കുന്നവരാണ് മിക്കവരും. എന്നാൽ, കുറഞ്ഞ യാത്രാസമയം കൊണ്ട്
കാലമെത്രെ കഴിഞ്ഞാലും പ്രേമത്തിലെ മലരിനെ പോലെ തന്നെ സെലിനെയും മറക്കാൻ മലയാളികൾക്കു കഴിയുകയില്ല. നായികയായി മാത്രമല്ല, ഗായികയായും തിളങ്ങുന്ന മഡോണ സെബാസ്റ്റ്യൻ തായ്ലൻഡ് യാത്രയിലാണ്. ഫുക്കെറ്റിലെ പഴയ തെരുവിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് താരത്തിന്റെ
ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്പറേഷൻ ലിമിറ്റഡ് (IRCTC) യുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 14 മുതൽ 20 വരെ ശ്രീലങ്കയിലേക്ക് ഒരു വിമാനയാത്ര പാക്കേജ് സംഘടിപ്പിച്ചിക്കുന്നു. രാമായണ യാത്ര പാക്കേജിനൊപ്പം ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങളിൽ കൂടിയുള്ള ഒരു യാത്ര കൂടിയാണ്.
തിരക്കിനേയും പരാതികളേയും തുടര്‍ന്നു നിര്‍ത്തിവച്ച ചാര് ഥാം യാത്രയ്ക്കുള്ള ഓഫ് ലൈന്‍ റജിസ്ട്രേഷന് പുനരാരംഭിച്ചു. ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചാര് ഥാം യാത്രയ്ക്കായി ഓഫ് ലൈനായി റജിസ്ട്രേഷന് നടത്താം. റജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലെന്നു വ്യാപകമായ
ലോകത്തെ ഏതു നഗരത്തിനും സവിശേഷതകളും സൗന്ദര്യവുമുണ്ട്. എങ്കിലും ചില നഗരങ്ങള്‍ എത്ര തവണ സന്ദര്‍ശിച്ചാലും മടുക്കാത്തവയാണ്. അവിടുത്തെ ചരിത്ര നിര്‍മിതികളോ പ്രകൃതി ഭംഗിയോ കാലാവസ്ഥയുടെ സവിശേഷതകളോ നാട്ടുകാരുടെ പെരുമാറ്റമോ ഒക്കെയാവാം കാരണങ്ങള്‍. യാത്രികര്‍ വീണ്ടും വീണ്ടും പോവാന്‍ ഇഷ്ടപ്പെടുന്ന നഗരം ഏതെന്ന്
പവിത്രമായ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്ന ഇന്ത്യൻ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും മക്കയിലേക്ക് എത്താന്‍ അതിവേഗ ട്രെയിനില്‍ യാത്ര ചെയ്യാം. ഇത് യാത്രാ സമയം പകുതിയായി കുറയ്ക്കും. മുൻപ്, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു മക്കയിലെത്താൻ സൗദി അറേബ്യൻ
വിയറ്റ്നാമിലെ ടൂറിസം മേഖലയുമായി കൈകോർത്ത് കേരളത്തിലെ സംരംഭകർ. കേരളത്തിൽ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന 65 സംരംഭകർക്കു വേണ്ടി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൽറ്റിങ് സ്ഥാപനമായ വെബ് സിആർഎസ് ആണ് വിയറ്റ്നാമിലെ പ്രോവിൻസുകളിലെ സർക്കാരുകളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കേരളത്തിൽ നിന്നുള്ള വിനോദ
ഒരു യാത്രയ്ക്കിടെ പലതരത്തിലുള്ള മനുഷ്യരെ നമ്മള് കണ്ടു മുട്ടാറുണ്ട്. ഇതില്‍ സഹായിക്കാനെത്തുന്നവര്‍ മാത്രമല്ല തട്ടിപ്പുകാരുമുണ്ടാവാറുണ്ട്. ഇരകളായതിനു ശേഷം മാത്രമാണ് പലപ്പോഴും തട്ടിപ്പായിരുന്നുവെന്നു നമ്മള് തിരിച്ചറിയുക. യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ തന്നെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച്
നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം വഴി കണിച്ചുതരുന്ന ചങ്കാണ് ഗൂഗിൾ മാപ്പ്. എന്തെല്ലാം ആവശ്യങ്ങളാണ് ഗൂഗിൾ മാപ്പ് വഴി നടക്കുന്നത്. മഴയത്തോ വെയിലത്തോ എപ്പോൾ വണ്ടിയിൽ പോയാലും വണ്ടി നിർത്തുകയോ സ്ഥലമന്വേഷിക്കുകയോ ചെയ്യാതെ ലക്ഷ്യസ്ഥാനത്തെത്താം. അധികം വായിട്ടലച്ച് കൺഫ്യൂഷനാക്കാതെ വീട്ടിലേക്കു വരുന്നവർക്ക്
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കന്യാകുമാരിയിൽ ധ്യാനനിരതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കായലും തോടുകളും ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ വിവിധ ജലപാതകളിൽ ശിക്കാര ബോട്ടുകളുടെയും മറ്റു ചെറുവള്ളങ്ങളുടെയും സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ കലക്ടർ നിരോധിച്ചു. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് കർശനമായി
കാലവര്‍ഷം ഇങ്ങെത്തിയതോടെ മഴ ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍ക്കുള്ള അവസരം കൂടിയാണ് സഞ്ചാരികള്‍ക്കു മുന്നിലേക്കെത്തിയിരിക്കുന്നത്. എങ്കിലും പലതരത്തിലുള്ള അപകട സാധ്യതകളും മുന്നറിയിപ്പുകളും കൂടുതലുള്ള കാലം കൂടിയാണ് മണ്‍സൂണ്‍. സാധാരണ യാത്രകളേക്കാളും മുന്‍ കരുതലുകളും തയാറെടുപ്പുകളും ആവശ്യമാണ് മഴക്കാല
ഇൻഡിഗോ ഫ്ലൈറ്റ് യാത്രയിൽ സ്ത്രീ യാത്രികർക്ക് ഇഷ്ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കാം. വെബ് ചെക്ക് ഇൻ ഓപ്ഷനിലൂടെ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. സ്ത്രീകൾക്കു കൂടുതൽ സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന സംവിധാനമാണിതെന്ന് എയർലൈൻ പത്രക്കുറിപ്പിൽ പറയുന്നു. സോളോ യാത്രികരായ സ്ത്രികളും കുംടുംബത്തോടൊപ്പം
ഇനി ഒരു ടിക്കറ്റില്‍ ഒന്നിലേറെ സ്ഥലങ്ങളിലേക്കു സഞ്ചാരികള്‍ക്കു പോകാം, ഇന്ത്യയ്ക്കും ജപ്പാനും ഇടയിലുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ നിപ്പോണ്‍ എയര്‍വേസും(ANA) സഹകരിക്കുന്നു. ഇനി മുതല്‍ ഒരു ടിക്കറ്റില്‍ ഇരു രാജ്യങ്ങളിലേയും ഒന്നിലേറെ സ്ഥലങ്ങളിലേക്കു സഞ്ചാരികള്‍ക്കു പോകാം.
ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാര്‍. നിരവധി ആനകളുടെ വാസസ്ഥലം കൂടിയാണ് മൂന്നാര്‍. കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവായിട്ടുണ്ട്. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ യാത്രയ്ക്കും ട്രെക്കിങ്ങിനും ഇവിടെ
വലവീശുന്ന കൈകളിൽ ഹാൻഡിൽ, വള്ളത്തിനു പകരം സൈക്കിൾ, അറബിക്കടലിനു പകരം പടിഞ്ഞാറൻ തീരം... അർത്തുങ്കലിലെ മത്സ്യത്തൊഴിലാളിയായ ആന്റണി കുരിശിങ്കൽ നീണ്ട സൈക്കിൾ യാത്രയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരം മുഴുവൻ ചുറ്റുന്ന രണ്ടുമാസം നീളുന്ന, ഏകദേശം 4800 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര. യാത്രയുടെ അവസാനഘട്ടമായി
സഞ്ചാരികള്‍ക്ക് ആശ്വാസം നൽകുന്ന ഇടപെടലുമായി സിക്കിം സർക്കാർ. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. എന്നാല്‍ പ്രകൃതിഭംഗികൊണ്ടു മുന്നിലാണ് ഈ കുഞ്ഞന്‍ സംസ്ഥാനം. സവിശേഷമായ ഭൂപ്രകൃതിയാൽ സമ്പന്നമായ ഈ സംസ്ഥാനത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്.
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 'ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇന്‍ഡക്സ് 2024'ല്‍ (TTDI) കോവിഡിനു ശേഷം മികച്ച സ്ഥാനം സ്വന്തമാക്കി ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനത്തുള്ള ഈ സൂചികയില്‍ ഇന്ത്യ 39-ാം സ്ഥാനത്താണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ
ഗുജറാത്തിലേക്ക് വിമാനയാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി. ഏഴു രാത്രിയും എട്ട് പകലും നീളുന്ന വിമാനയാത്ര പാക്കേജ് നെടുമ്പാശ്ശേരിയിൽ നിന്നും 2024 ജൂൺ 13ന് ആരംഭിക്കും. ജൂൺ 20 വരെ നീണ്ടു നിൽക്കുന്ന യാത്രയിൽ ഓരോ സ്ഥലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് ചരിത്രവും പുരാണവും
ശാരീരിക ആരോഗ്യം പോലെ തന്നെ വ്യക്തികള്‍ക്കു പ്രധാനമാണ് മാനസികാരോഗ്യവും. അപൂര്‍വമായി കണ്ടു വരുന്ന ബൈ പോളാര്‍ ഡിസ്ഓര്ഡര് മുതല്‍ കാരണമില്ലാത്ത വിഷാദവും സമ്മര്‍ദവുമെല്ലാം മാനസിക പ്രശ്നങ്ങളുടെ പരിധിയില്‍ വരും. മുതിര്‍ന്നവരില്‍ നാലിലൊന്നു പേരും കുട്ടികളില്‍ പത്തിലൊന്നു പേരും ഏതെങ്കിലും തരത്തിലുള്ള
സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ വിനോദസഞ്ചാര പ്രവർത്തനങ്ങളുമായി ഉത്തർപ്രദേശ്. സഞ്ചാരികൾ ഏറെ എത്തുന്ന വൃന്ദാവനിൽ ഒരു അംബരചുംബിയായ ക്ഷേത്രം ഒരുങ്ങുകയാണ്. 70 നിലകളുള്ള ആകാശം മുട്ടി നിൽക്കുന്ന ക്ഷേത്രമാണ് വൃന്ദാവനിൽ ഒരുങ്ങുന്നത്. വൃന്ദാവൻ ഹെറിറ്റേജ് ടവർ അല്ലെങ്കിൽ വൃന്ദാവൻ ചന്ദ്രോദയ മന്ദിർ എന്ന് പേര്
കോട്ടയം– ആലപ്പുഴ ജലപാതയിൽ ഒരു മാസമായി മുടങ്ങിക്കിടന്നിരുന്ന ബോട്ട് സർവീസ് ആരംഭിച്ചു. ഇന്നലെ 11.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. ഇന്ന് മുതൽ മുഴുവൻ സർവീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ബോട്ട്
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് പഴമൊഴി. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് എറിഞ്ഞ കല്ല് തിരിച്ചെടുക്കാൻ പറ്റുമായിരിക്കും. എന്നാൽ, പറഞ്ഞ വാക്ക് ഒരു കാലത്തും തിരിച്ചെടുക്കാൻ കഴിയില്ല. അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിയും വരും. മാലദ്വീപിന്റെ സന്തോഷം നഷ്ടപ്പെടാൻ കാരണമായതും
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഭൂട്ടാന്റെ നടപടി. അപകട- അസുഖ ചെലവുകൾ കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് 2022 ലെ ഭൂട്ടാന് ടൂറിസം നിയമപ്രകാരമാണ് നിര്‍ബന്ധിതമാക്കിയത്. ഈ നിബന്ധനയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ഭൂട്ടാന് പിന്‍വലിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്നാണ് ആശുപത്രി ചെലവുകള്‍ കൂടി
പെയ്യാതെ പെയ്യാതെ പിടിച്ചു നിന്ന്, ഇപ്പോള്‍ പെയ്തലക്കുകയാണ് മഴ. വേനല്‍ മഴയുടെ ആശ്വാസമായി തുടങ്ങിയ മഴ കാലവര്‍ഷത്തിന്റെ കെടുതികളിലേക്കു കൂടി നീങ്ങിയതോടെ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഗതാഗത തടസവുമെല്ലാം പതിവായിരിക്കുകയാണ്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴു ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച്
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ നേപ്പാള്‍ ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചതെന്ന് മംഗോളിയന്‍ നാഷണല്‍ ക്ലൈംബിങ് ഫെഡറേഷന്(MNCF) അറിയിച്ചു. എവറസ്റ്റ് കൊടുമുടിയുടെ തെക്കേ ഭാഗത്തു നിന്നും സമുദ്ര നിരപ്പില്‍ നിന്നും 8,600 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ആദ്യത്തെ മലകയറ്റക്കാരന്റെയും
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777-300 ഇആര്‍ വിമാനം കഴിഞ്ഞ ദിവസമാണ് ആകാശച്ചുഴിയില്‍ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങള്‍ കൊണ്ട് 6,000 അടിയിലേക്കെത്തിയതോടെ വിമാനത്തിലുണ്ടായിരുന്നവരില്‍ പലരും
നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ, അമിതമായി സൗഹൃദം നടിക്കുന്ന അടുത്തിരിക്കുന്ന യാത്രക്കാരെ സൂക്ഷിക്കുക. വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെക്കുന്നു . വിമാനത്തിനുള്ളിൽ പ്രായമായ സ്ത്രീ എന്റെ അടുത്ത് വന്ന് ഇരിക്കുന്നു. അവരുടെ ബാഗ് ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്റിൽ വയ്ക്കാൻ
‘‘മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ് പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ
ഇന്ത്യന്‍ യാത്രികര്‍ക്ക് വന്‍ ഓഫറുമായി വിയറ്റ്നാമില്‍ നിന്നുള്ള എയര്‍ലൈനായ വിയറ്റ്ജെറ്റ്. ഒരാഴ്ചത്തേക്ക് ബിസിനസ്, സ്കൈബോസ്, ഡീലക്സ്, ഇക്കോണമി എന്നിങ്ങനെ എല്ലാ ക്ലാസുകളിലും ടിക്കറ്റുകള്‍ പകുതി വിലക്ക് നല്‍കുമെന്നാണ് വിയറ്റ്ജെറ്റ് വാഗ്ദാനം. ഇന്ത്യക്കും വിയറ്റ്നാമിനുമിടയിലെ
അതിമനോഹരമായ കടൽത്തീരങ്ങളും മനോഹരമായ കാലാവസ്ഥയും കൊണ്ട്, എക്കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് തായ്ലൻഡ്. എന്നാല്‍, ഏഷ്യയിലുടനീളം ബാധിച്ച ഉഷ്ണതരംഗം തായ്ലൻഡിനെയും കീഴടക്കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അനന്തരഫലമായി പലയിടങ്ങളിലും
വേനലവധിക്കാലം അവസാനിക്കാൻ ഇനി രണ്ടാഴ്ചകൾ മാത്രം. ചിലർ അവധിക്കാലത്ത് ആഘോഷമായി നിരവധി യാത്രകൾ നടത്തിക്കഴിഞ്ഞു. മറ്റു ചിലരാകട്ടെ അവധി തീരുന്നതിന് മുമ്പ് ബാക്കിവച്ച യാത്രകൾ തീർക്കാനുള്ള നെട്ടോട്ടത്തിലുമാണ്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടു കഴിഞ്ഞാൽ തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കാണ് അടുത്ത
അങ്കമാലി ഡയറീസിലെ ലിച്ചിയെന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജൻ. സിനിമയ്ക്കപ്പുറം യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമിപ്പോൾ ശ്രീലങ്കയുടെ മനോഹാരിതയും കാടിന്റെ വന്യതയും വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെ കാഴ്ചകളുമെല്ലാം ആസ്വദിക്കുന്ന തിരക്കിലാണ്. ശ്രീലങ്കയിൽ
വീടിനുള്ളിൽ ഇരിക്കാനും പുറത്തേക്ക് ഇറങ്ങാനും കഴിയാത്ത വിധത്തിലുള്ള ചൂടുകാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ പലയിടങ്ങളിലും ചൂട് അതിന്റെ ആധിക്യത്തിൽ എത്തിയിരിക്കുകയാണ്. ഫിലിപ്പീൻസിൽ 300 വർഷം പഴക്കമുള്ള ഒരു പട്ടണത്തിന്റെ അവശിഷ്ടങ്ങളാണ് ചൂട് കൂടിയതു മൂലം ഉയർന്നു
Results 1-100 of 2141