നാരായണീയോത്സവം ; ഭക്തോത്തമനായ പ്രഹ്ലാദൻ
Mail This Article
×
ചിത്രകേതുവിന്റെ കഥ പറഞ്ഞ ഇരുപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിനാലാം ദശകത്തിൽ വിവരിക്കുന്നത് ഭക്തോത്തമനായ പ്രഹ്ലാദന്റെ കഥയാണ്.
ദുഷ്ടനായ ഹിരണ്യകശിപുവിന്റെ മകനാണെങ്കിലും പ്രഹ്ലാദൻ ചെറുപ്പം മുതലേ വിഷ്ണുഭക്തനായിരുന്നു. ആ പ്രഹ്ലാദനെ ഹിരണ്യകശിപുവിന്റെ കിങ്കരന്മാർ പല തവണ വധിക്കാൻ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടു.
ഒടുവിൽ ഹിരണ്യകശിപു തന്നെ മകനായ പ്രഹ്ലാദനെ കെട്ടിയിട്ടു. പിന്നീട് എവിടെ നിന്റെ ഈശ്വരൻ എന്നു ചോദിച്ച് അടുത്തുള്ള തൂൺ വെട്ടുകയാണ്.
ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:
"കൃപാത്മൻ വിശ്വാത്മൻ പവനപുരവാസിൻ മൃഡയ മാം".
'അല്ലയോ ഗുരുവായൂരപ്പാ, എന്നെ രക്ഷിക്കേണമേ ..." എന്ന്.
നാരായണീയം: ദശകം- 24
പാരായണം:
ശ്രീമതി ബിന്ദു സോമൻ,
കടവല്ലൂർ.
നാരായണീയം ദശകം- 24
വ്യാഖ്യാനം:
ഡോ. ഇ.പി.ജ്യോതി,
പന്തീരാങ്കാവ്, കോഴിക്കോട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.