ADVERTISEMENT

ചിത്രകേതുവിന്റെ കഥ പറഞ്ഞ ഇരുപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിനാലാം ദശകത്തിൽ വിവരിക്കുന്നത് ഭക്തോത്തമനായ പ്രഹ്ലാദന്റെ കഥയാണ്.

ദുഷ്ടനായ ഹിരണ്യകശിപുവിന്റെ മകനാണെങ്കിലും പ്രഹ്ലാദൻ ചെറുപ്പം മുതലേ വിഷ്ണുഭക്തനായിരുന്നു. ആ പ്രഹ്ലാദനെ ഹിരണ്യകശിപുവിന്റെ കിങ്കരന്മാർ പല തവണ വധിക്കാൻ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടു. 

ഒടുവിൽ ഹിരണ്യകശിപു തന്നെ മകനായ പ്രഹ്ലാദനെ കെട്ടിയിട്ടു. പിന്നീട് എവിടെ നിന്റെ ഈശ്വരൻ എന്നു ചോദിച്ച് അടുത്തുള്ള തൂൺ വെട്ടുകയാണ്. 

ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:

"കൃപാത്മൻ വിശ്വാത്മൻ പവനപുരവാസിൻ മൃഡയ മാം".

'അല്ലയോ  ഗുരുവായൂരപ്പാ, എന്നെ രക്ഷിക്കേണമേ ..." എന്ന്. 

 

 

നാരായണീയം: ദശകം- 24

പാരായണം:

 

ശ്രീമതി ബിന്ദു സോമൻ,

കടവല്ലൂർ.

 

നാരായണീയം ദശകം- 24

വ്യാഖ്യാനം:

 

ഡോ. ഇ.പി.ജ്യോതി,

പന്തീരാങ്കാവ്, കോഴിക്കോട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com