Activate your premium subscription today
അനുസരണാ ശീലം തീരെയില്ലാത്തവർ, എന്ന അഭിസംബോധന ചിലരെക്കുറിച്ചു ഇടയ്ക്കിടെ ഉയർന്നുകേൾക്കാറുണ്ട്. തങ്ങളുടെ മേൽ ചുമത്തപ്പെടുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുമ്പോഴോ, അഭിപ്രായങ്ങളെ മാനിക്കാതെ പ്രവർത്തിക്കുമ്പോഴോ ആണ് പലപ്പോഴും പലർക്കും ഈ പട്ടം ചാർത്തികൊടുക്കപ്പെടുന്നത്. നിയന്ത്രണങ്ങളെ ഇഷ്ടപ്പെടാത്ത ചില
ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഒരു വ്യക്തികളുടെ കാല് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും. സൗഹൃദങ്ങൾ, സാഹസികത, കഴിവുകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം കാൽപാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാം. തള്ളവിരൽ തള്ളവിരലിന് മറ്റു വിരലുകളെക്കാൾ നീളമുണ്ടെങ്കിൽ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും ഇവർ.
ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേൾക്കുമ്പോൾ തന്നെ എന്തോ കുഴപ്പമാണെന്നാണ് പലരുടെയും ധാരണ. പക്ഷേ എല്ലാവരും ഭയപ്പെടുന്നതുപോലെ അത്ര കുഴപ്പക്കാരനൊനനുമല്ല ശനി. വളരെ നല്ല ഫലങ്ങളും ശനി നൽകും. ഏഴരശ്ശനി കാലത്തായിരിക്കാം ഒരുപക്ഷേ പഠനത്തിനായോ ഉദ്യോഗത്തിനായോ വീടുവിട്ടു പോകേണ്ടി വരിക. പലപ്പോഴും വിദേശയാത്രകളും ഏഴരശ്ശനിക്കാലത്താണ് ഉണ്ടാവുക.
പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വര അഥവാ തിരുവാണൈക്കാവൽ ക്ഷേത്രം. 18 ഏക്കറിൽ സ്ഥതി ചെയ്യുന്ന ക്ഷേത്രത്തിന് 5 ഗോപുരങ്ങളുണ്ട്. ജംബുകം എന്നാൽ ഞാവൽ എന്നാണ് അർഥം. ഇവിടെ ഒരു വെളുത്ത ഞാവൽ മരം ഉണ്ടായിരുന്നതുകൊണ്ടാണ് ജംബുകേശ്വരർ എന്ന പേരിൽ ഇവിടം
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സദ് പ്രവർത്തികളും ചെയ്യുന്നവർക്ക് എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും
മനുഷ്യ ജീവിതത്തിൽ ഒരേയൊരു തവണ മാത്രം സാക്ഷ്യം വഹിക്കാനാവുന്ന മഹാ കുംഭമേളയുടെ ഭാഗമാകാൻ ദശലക്ഷക്കണക്കിന് ജനങ്ങളാണ് പുണ്യനദികളുടെ സംഗമസ്ഥലമായ പ്രയാഗ് രാജിലേക്ക് ഒഴുകിയെത്തുന്നത്. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് നടത്തുന്ന ഈ തീർഥയാത്രയിൽ ആത്മാന്വേഷികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് റിലയൻസ്
12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഈ രാശികളിൽ ജനിക്കുന്നവരുടെ സ്വഭാവത്തെയും മനോഭാവത്തെയുമൊക്കെ സ്വാധീനിക്കാനും രാശികൾക്ക് സാധിക്കും. ഇത്തരത്തിൽ ഓരോ രാശിക്കാർക്കും പൊതുവായി ഉണ്ടാകുന്ന സ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20
ജീവിതത്തിൽ പലപ്പോഴും നമുക്ക് പല പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടതായി വരും. പലരും ഈ ഘട്ടത്തിൽ തളർന്നു വീഴുകയാണ് പതിവ്. എന്നാൽ ഇത്തരം വീഴ്ചകളിലും തളരാതെ തല ഉയർത്തി നിൽക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഏതും പ്രതിസന്ധികളെയും അവർ ചിരിച്ചുകൊണ്ട് നേരിടുന്നതായി കാണാം. ഇത് ചില നക്ഷത്രങ്ങളുടെ പ്രത്യേകതയാണ്.
അശ്വതി അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ ‘പ്രാജ്ഞോ ധൃതിമാൻ ദക്ഷഃ...’ എന്ന നിയമപ്രകാരം പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കും. കുടുംബത്തിന്റെ നാഥനായിരിക്കും. അഭിമാനിയായിരിക്കും. ദ്രവരൂപഭക്ഷണത്തിൽ കൂടുതൽ തൽപരനാകും. മാന്യനുമായിരിക്കും.
വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോളും നമ്മൾ ഇഷ്ടനിറം തന്നെ തിരഞ്ഞെടുക്കാറുണ്ട്. ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ 'സ്വഭാവഗുണങ്ങൾ ' ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന്
എല്ലാവർഷവും ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ചെറിയ കുംഭമേള നടക്കാറുണ്ട്. പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്. അർധകുംഭമേള 6 വർഷത്തിനിടെ
ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് (മകരം 20) വസന്ത പഞ്ചമി ആഘോഷം നടക്കുന്നു. മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാംനാൾ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്.
ഓരോ വ്യക്തിയുടെയും ജീവിതവും തൊഴിൽ മേഖലയുമെല്ലാം രാശി ചിഹ്നങ്ങളുമായി അങ്ങേയറ്റം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ഓരോ വ്യക്തിയുടെയും സ്വഭാവ സവിശേഷതകളിൽ പോലും അവർ ജനിച്ച രാശിക്ക് കൃത്യമായ സ്വാധീനം ചെലുത്താനാവും. സൗന്ദര്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചില രാശികളിൽ ജനിക്കുന്നവർക്ക് സൗന്ദര്യം ജന്മസിദ്ധമായി കിട്ടുന്ന ഒന്നാണ്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ഇവയാണ്.
ജ്യോതിശാസ്ത്രപ്രകാരം ഓരോ രാശിക്കും പ്രത്യേകമായ ഗുണവിശേഷങ്ങളുണ്ട്. ഇതിന്റെ സ്വാധീനം ആ രാശിയിൽ ജനിക്കുന്നവരുടെ സ്വഭാവത്തിലും പ്രകടമാകും. ചില രാശിക്കാർ ശാന്തരും സമാധാനപ്രിയരുമാണെങ്കിൽ മറ്റു ചില രാശിയിൽ പെട്ടവർ വളരെ വേഗത്തിൽ ദേഷ്യപ്പെടുന്നവരും ആരോടും തർക്കിക്കാൻ എപ്പോഴും സന്നദ്ധതയോടെ ഇരിക്കുന്നവരും ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ക്ഷിപ്രകോപികളായവർ പലപ്പോഴും ഈ സ്വഭാവം കാരണം വലിയ വെല്ലുവിളികളും പ്രശ്നങ്ങളും നേരിടും. വ്യക്തി ജീവിതത്തെ മാത്രമല്ല പലപ്പോഴും പ്രൊഫഷണൽ ജീവിതത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളുമുണ്ട്.
ജനിച്ച ദിവസത്തെ അക്കങ്ങൾ അനുസരിച്ച് ഫലം പറയുന്ന രീതിയുണ്ട് സംഖ്യാ ജ്യോതിഷത്തിൽ. ജനിച്ച തീയതി 10 ആണെങ്കിൽ 1 +0 = 1 എന്ന് കണക്കാക്കും. ഈ തരത്തിൽ ചിന്തിക്കുമ്പോൾ 1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മസംഖ്യ ഒന്ന് ആയി ആണ് കണക്കാക്കുന്നത്.
ഇന്ന് മഹാദേവനു പ്രധാനമായ തിങ്കളാഴ്ചയും പ്രദോഷവും ചേർന്ന് വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമപ്രദോഷം എന്ന് അറിയപ്പെടുന്നു. ഈ ദിനത്തിൽ ഭഗവാനെ ഭജിക്കുന്നതിന്റെ മഹത്വം വർണനാതീതമാണ്. പ്രദോഷ ദിനത്തിൽ ഏറ്റവും പ്രാധാന്യമുള്ള സന്ധ്യാ സമയത്ത് പ്രദോഷ സ്തോത്രം ജപിക്കുന്നത് അത്യുത്തമം.
ഓരോ നാളുകാരും ഭാഗ്യവർധനവിനും ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഓരോ ദേവതയെ നിത്യവും പ്രാർഥിക്കുന്നത് ഉത്തമമാണ്.
ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്.
പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്കാരത്തിന്റെ തിരുശേഷിപ്പുകളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ആദി ദ്രാവിഡ നാഗഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യപൂർവ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം )നടന്നു.
വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രാധാനമാണ് തുളസിച്ചെടി. തുളസി എന്നാൽ മഹാലക്ഷ്മിയാണ്, തുളസിയുടെ കൂടെ ഒരു മഞ്ഞളും കൂടി നട്ടാൽ വിഷ്ണുവും ലക്ഷ്മിയും ഒരേ പോലെ വന്നു എന്നാണ് വിശ്വാസം. കസ്തൂരി മഞ്ഞളോ അല്ലെങ്കിൽ ഒരു സാധാരണ മഞ്ഞളോ നടാം.
കറുത്ത വാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യമായി കാണുന്നതിന്റെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തുന്ന രീതി ജ്യോതിഷത്തിലുണ്ട്.
നവഗ്രഹങ്ങളിൽ ഈശ്വരൻ എന്ന പദം ശനിക്ക് സ്വന്തമാണ്. ശനീശ്വരൻ എന്നും മന്ദമായി സഞ്ചരിക്കുന്നതു കൊണ്ട് ശനൈശ്ചരൻ എന്നും പറയാറുണ്ടെങ്കിലും എല്ലാവർക്കും ശനിയെ ഭയമാണ്. അതിനു കാരണം കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമശ്ശനി കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങളാകാം. ഇത്തരം കാലഘട്ടങ്ങളിൽ തന്നെയാകും ജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങൾ എന്ന കാര്യവും വിസ്മരിക്കരുത്.
മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമാണു സുന്ദരമായ കണ്ണുകൾ. നയനങ്ങൾ അവയുടെ നിറങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് വ്യത്യസ്തമാകുന്നത്. പച്ചനിറത്തിലുള്ള കണ്ണുകളും സാഗരനീലിമ തോറ്റുപോകുന്ന വശ്യതയാർന്ന കണ്ണുകളുമൊക്ക സൗന്ദര്യം വർധിപ്പിക്കുമെന്നാണ് കാവ്യഭാവന.
മിക്ക ഹൈന്ദവ ഭവനങ്ങളിലും മുറ്റത്തായി തുളസിത്തറ കാണാം. പല ഹൈന്ദവ ആചാരങ്ങൾക്കും തുളസി ഉപയോഗിക്കാറുണ്ട്. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമാണ് തുളസി. തുളസത്തറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ് പ്രദക്ഷിണം വയ്ക്കണമെന്നാണ് ആചാരം. സന്ധ്യയ്ക്ക് തുളസിത്തറയിൽ തിരിവച്ച് ആരാധിക്കുകയും
വാസ്തുപ്രകാരമുള്ള വീടുപണിയോളം പ്രാധാന്യം ചുറ്റുമതിൽ നിർമാണത്തിലും ഏറി വരികയാണ്. വീട് നിർമിക്കുന്ന സ്ഥലം വാസ്തു മണ്ഡലം എന്നറിയപ്പെടുന്നു. അഞ്ചോ പത്തോ സെന്റ് ആയിരുന്നാലും വസ്തുവിന് ചുറ്റും മതിൽ കെട്ടിത്തിരിക്കേണ്ടത് അത്യാവശ്യമാണ്.
പാലക്കാട്ടു ജില്ലയിൽ വയലുകൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തേനാരി ശ്രീ മദ്ധ്യാരണ്യ ശ്രീരാമ ക്ഷേത്രം. ഉത്രാളിക്കാവ് പോലെ പ്രകൃതിരമണീയമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനും ലക്ഷ്മണനുമാണ് പ്രധാന പ്രതിഷ്ഠ. ഉപദേവതയായി ഹനൂമാൻ പ്രതിഷ്ഠയുമുണ്ട്.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായണത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.മകര മാസത്തിന്റെ തുടക്കത്തിലായിരുന്ന് ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14നോ അല്ലെങ്കിൽ 15നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം
ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. ഇവിടെ വെച്ചാണ് അയപ്പ സ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്നു പറയുന്നു. മണിമണ്ഡപം മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്. മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്. റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ , തിരുവാഭരണവിഭൂഷിതനായ ശാസതാവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.
സൂര്യൻ ധനുരാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. 'ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്' എന്ന സന്ദേശമാണ് മകരസംക്രമം നൽകുന്നത് . ധനുരാശിയില്‍ നിന്ന് മകരം രാശിയിലെക്കുള്ള സൂര്യന്റെ പ്രവേശനത്തിനെ മകരസംക്രമം എന്ന് പറയുന്നു.
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജിൽ ഇന്നു തുടക്കം. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുന്നു. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യുപി ചീഫ്
ഇന്ന് മഹാദേവന്റെ പിറന്നാളായ ധനുമാസത്തിലെ തിരുവാതിരയും ഭഗവാനു പ്രധാനമായ തിങ്കളാഴ്ചയും ദേവീ പ്രീതികരമായ പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനം. ഇന്ന് ശിവപാർവതീ മന്ത്രങ്ങള്‍ ചേര്‍ത്ത് 'നമ:ശിവായ ശിവായ നമ:' എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമം.
ധനുമാസത്തിലെ തിരുവാതിര മലയാളികൾ നെഞ്ചേറ്റിയ ഉത്സവമാണ്. ഭഗവാൻ പരമശിവന്റെ പിറന്നാളാണെന്നും പാർവതീദേവി നോമ്പു നോൽക്കുന്ന ദിവസമാണെന്നുമൊക്കെയാണു തിരുവാതിരപ്പാട്ടുകൾ:
വളരെ പ്രാധാന്യമുള്ള വിശേഷദിവസമാണ് ധനുമാസത്തിലെ തിരുവാതിര. ഇരുപത്തേഴ് നക്ഷത്രങ്ങളിൽ ആറാമത്തേതാണ് ഇത്. തീക്കട്ടപോലെയോ കണ്ണീർത്തുള്ളി പോലെയോ ആണ് ആകൃതി. ഗ്രീക്കിൽ Ardo എന്നു പറയും. സംസ്കൃതത്തിലെ ആര്‍ദ്ര തദ്ഭവിച്ചതാണ് ആതിര.
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം പൂജനടക്കുന്ന ക്ഷേത്രങ്ങളിൽ വലുപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിയൊന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലിയ രാജഗോപുരം പതിമൂന്നു നി ലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്.നൂറ്റി അൻപത്തിയാറ്
ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ജനുവരി 10 വെള്ളിയാഴ്ച വരുന്നു.
തിരുപ്പതിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ തിരുച്ചനൂര്‍ എന്ന സ്ഥലത്താണ് പത്മാവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ഭരണാധികാരിയായ ആകാശരാജാവിന് ലക്ഷ്മീ ദേവി മകൾ അലമേലുവായി ജനിച്ചതായും തിരുപ്പതിയിലെ വെങ്കിടേശ്വരനെ വിവാഹം കഴിച്ചതായും വിശ്വസിക്കുന്നു. പന്ത്രണ്ടു വർഷത്തെ തപസ്സിനു ശേഷം
മഹാദേവന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിര എന്നാണ് വിശ്വാസം. ശിവക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈദിവസം വിശേഷമായി കൊണ്ടാടുന്നു. വ്രതങ്ങളിൽ അതീവ പ്രാധാന്യവും തിരുവാതിര വ്രതത്തിനുണ്ട്. ശിവനും പാർവതിയും തമ്മിൽ വിവാഹം നടന്നതുംധനുമാസത്തിലെ തിരുവാതിര ദിവസമാണ് എന്നാണ് വിശ്വാസം. പരമശിവൻ കാമദേവനെ
പ്രധാന ദിനങ്ങളും വിശേഷ ദിവസങ്ങളും ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവരാണ് നാമെല്ലാവരും. എന്നാൽ ഭിത്തിയിൽ മാത്രമല്ലാതെ, ആപ്പിന്റെ രൂപത്തിൽ കലണ്ടർ പോക്കറ്റിലുണ്ടാവുമ്പോൾ എന്തൊക്കെ പുതുമകൾ പ്രതീക്ഷിക്കാം. പ്രധാനദിവസങ്ങളും നാളും തിഥിയും നക്ഷത്രഫലവും പെരുന്നാളും ഉദയാസ്തമയ സമയങ്ങളുമൊക്കെ അറിയുന്നതിനപ്പുറം നിരവധി പുതുമകളാണ് പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന പുതിയ മനോരമ കലണ്ടർ ആപ്ലിക്കേഷനിലുള്ളത്.
മഹാനര്‍ത്തകനാണ് ശിവന്.108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിർഭവിച്ചുവെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന് കൈലാസത്തില്‍ നൃത്തം ചെയ്യുന്നു.അതു താണ്ഡവ നൃത്തമാണ്.പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ
ഹൈന്ദവാചാരപ്രകാരം കാലങ്ങളായി കേട്ട് ശീലിച്ച ഒന്നാണ് ബ്രാഹ്മമുഹൂർത്തം എന്ന പദം. എന്നും ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ശുഭകരമായ കാര്യങ്ങൾ ചെയ്യുന്നത് ആയുസ്സിനും ആരോഗ്യത്തിനും ഉപരി ജീവിതത്തിൽ എല്ലാ തലത്തിലും പുരോഗതി ഉണ്ടാക്കും എന്നാണ് വിശ്വാസം. ചിട്ടയായ ജീവിതശൈലിയുടെ പ്രതിഫലനം എന്ന നിലയ്ക്കാണ് പണ്ടുള്ളവർ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുന്നതിനെ കണ്ടിരുന്നത്.
മികച്ച ജോലി, നല്ല പങ്കാളി, സുഖകരമായ ജീവിതം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിലരുണ്ട്. സ്വപ്രയത്നം കൊണ്ട് കാര്യങ്ങളെല്ലാം കൈപിടിയിൽ ഒതുക്കാൻ കഴിയുന്നവർ. അത്തരത്തിൽ കഠിനാധ്വാനികളായ ചില രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം.
ഇന്ന് (2024 ഡിസംബർ 18) ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച- കുചേലദിനം. സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയായിരുന്നു കുചേലൻ.
ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല.
ഭഗവാൻ ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന സുദാമാവ് കുചേലന് എന്നാണ് അറിയപ്പെടുന്നത്. ഇല്ലത്തു ദാരിദ്ര്യം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഭര്‍ത്താവിനോട്. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. കൃഷ്ണന് വിചാരിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകും.
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു.ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ തന്റെ സഹപാഠിയായിരുന്ന ഭഗവാന് ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്പം.
ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥ പോലെ സംഘർഷഭരിതമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രവും. അധികാര തർക്കവും കോടതി വ്യവഹാരങ്ങളും കഴിഞ്ഞ നൂറ്റാണ്ടുകളിൽ പതിവായിരുന്നു. ഗുരുവായൂർ തൃക്കണാമതിലകം ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. മല്ലിശേരി അടക്കം 7 ഇല്ലക്കാർ ആയിരുന്നു ഊരാളന്മാർ (ഉടമസ്ഥർ). പിന്നീട് മല്ലിശേരി
ലോകമെമ്പാടും ആത്മീയതയ്ക്ക് പ്രാധാന്യമേറിയ വർഷം എന്ന് 2024നെ വിശേഷിപ്പിക്കാം. ആഗോളതലത്തിൽ നിരവധി ക്ഷേത്രങ്ങളാണ് പുതിയതായി പണികഴിപ്പിച്ച് ഈ വർഷം ഭക്തർക്കായി തുറന്നുകൊടുത്തത്. പാരമ്പര്യവും സംസ്കാരവും വിശ്വാസങ്ങളും കൈവിടാതെ തന്നെ ആധുനികതയെ ഇന്ത്യൻ സമൂഹം ചേർത്തുനിർത്തുന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഇവ.
ടർക്കോയിസ് മാന്ത്രിക രത്നമായി അറിയപ്പെടുന്നു. ആകാശ നീലിമയിലും നീലകലർന്ന പച്ചനിറത്തിലും ഈ രത്നം ലഭ്യമാണ്. ഈ രത്നത്തിൽ പൗരാണിക കാലത്ത് ചിത്രപ്പണികൾ നടത്തി ആഭരണമായി ധരിച്ചിരുന്നു. രാസപരമായി ഹൈഡ്രേറ്റഡ് കോപ്പർ അലൂമിനിയം ഫോസ്ഫേറ്റാണിത്.
പാർവതി ദേവിയെ വിവിധ രൂപങ്ങളിൽ സങ്കൽപ്പിക്കുന്നതിൽ ഏറ്റവും പ്രാധാന്യമുള്ള രൂപമാണ് അന്നപൂർണയുടേത്. സാക്ഷാൽ പരമശിവൻ തന്നെ ആഹാരത്തിനായി ദേവിയുടെ മുമ്പിൽ പാത്രം നീട്ടി എന്നാണ് ഐതിഹ്യം. സാധാരണ അടുക്കളയിൽ ഒരു പാത്രത്തിൽ ധാന്യം നിറച്ച് അതിൽ അന്നപൂർണയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന പതിവുമുണ്ട്. അന്നപൂർണ
Results 1-50 of 2957