Download Manorama Online App
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക്
ക്ഷേത്രത്തിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും എടുക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണ് ഉള്ളത്. ക്ഷേത്രത്തിൽ
വടക്കാഞ്ചേരിരിയിൽ പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായി ഉദയാസ്തമനക്കൂത്ത് അരങ്ങേറി. പുഷ്പക ബ്രാഹ്മണ സേവാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിലാണ് അയ്യപ്പൻ തിയ്യാട്ടിന്റെ വിസ്തൃത രൂപമായ ഉദയാസ്തമനക്കൂത്ത് നടന്നത്. 12 ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ദേവ സേനാധിപതി സങ്കൽപത്തിൽ താരകാസുര വധത്തിന് ശേഷമുള്ള ഭാവമാണിത്. ‘പയ്യന്നൂർ പെരുമാൾ’ എന്ന പേരിലറിയപ്പെടുന്ന ഈ ക്ഷേത്രത്തെ ഉത്തര കേരളത്തിലെ പഴനിയായാണ് കണക്കാക്കുന്നത്. ആനയുടെ പിൻഭാഗം പോലുള്ള
മനുഷ്യന്റെ വിധി നിർണയിക്കാൻ മറുകുകൾക്കു സാധിക്കുമെന്ന് ഇന്ത്യൻ ജ്യോതിശാസ്ത്രവും ചൈനീസ് ജ്യോതിശാസ്ത്രവും ഒരു പോലെ അടിവരയിട്ടു ഉറപ്പിക്കുന്നു. മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ ഗ്രഹങ്ങൾക്കു കഴിയും. ചില ഗ്രഹങ്ങൾ വലിയ സ്വാധീനം ചെലുത്തുമ്പോൾ ചില ഗ്രഹങ്ങൾക്ക്
പ്രണയ ബന്ധങ്ങളെക്കുറിച്ചും ഏതു പ്രായത്തിൽ വിവാഹം നടക്കും ഒന്നിലധികം വിവാഹ ബന്ധങ്ങൾ ജീവിതത്തിലുണ്ടാകുമോ, ദാമ്പത്യജീവിതം വിജയകരമായിരിക്കുമോ തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് മറുപടി നല്കാൻ ഹസ്തരേഖാശാസ്ത്രത്തിനു കഴിയും. കയ്യിലെ രേഖകളുടെ നീളം, അഗ്രങ്ങളിലെ പിളർപ്പ്, കെട്ടുപിണഞ്ഞു കിടക്കുന്ന രേഖകൾ,
ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ്. ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമപൂജകൾ ആണുള്ളത്. പൊതുവെ രാത്രി എട്ടര, പതിനൊന്ന്, രാവിലെ ഒന്നര, നാല്, ആറര എന്നീ
മഹാശിവരാത്രി വ്രതത്തിന് പിന്നിൽ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുണ്ടായ ഒരു തർക്കത്തിന്റെ കഥയുണ്ട്. വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ജൻമമെടുത്ത ബ്രഹ്മാവ് വിഷ്ണുവിനോട് നീ ആരാണെന്ന് ചോദിച്ചു. ‘നിന്റെ പിതാവായ വിഷ്ണു’ എന്ന് മഹാവിഷ്ണു ഉത്തരം നൽകി. പക്ഷേ ഇത് വിശ്വസിക്കാൻ ബ്രഹ്മാവ് തയ്യാറായില്ല. ഇരുവരും തമ്മിൽ
ത്രിമൂർത്തികളിൽ പ്രധാനിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. പരബ്രഹ്മമൂർത്തിയായ ഭഗവാൻ സംഹാരമൂർത്തിയുമാണ്. ദേവാധിദേവനായതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ഉഗ്രകോപിയാണെങ്കിലും ക്ഷിപ്രപ്രസാദിയാണു ഭഗവാൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിനത്തിലെ ക്ഷേത്ര ദർശനം അതീവ പുണ്യമാണ്. രാവിലെ
ത്രിമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി .ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. കുടുംബൈശ്വര്യം , ആരോഗ്യം ,ഉത്തമപങ്കാളി , ഉത്തമ സന്താനങ്ങൾ
നഖങ്ങളിലും മറ്റും കാണുന്ന പല ചെറിയ അടയാളങ്ങളെയും നമ്മൾ അത്ര കാര്യമാക്കാറില്ല. എന്നാൽ ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് കൈകളിലും നഖങ്ങളിലുമൊക്കെ കാണുന്ന രേഖകളും അടയാളങ്ങളുമൊക്കെ ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു. നഖം തുടങ്ങുന്ന ഭാഗത്ത് ചന്ദ്രക്കല പോലെ വെളുത്ത നിറത്തിൽ ഒരു അടയാളം മിക്കവരുടെയും കൈകളിൽ
വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര് കണക്കാക്കുന്നത്. മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും
കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാർച്ച് 8ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രാധാന്യമുള്ള ഉത്സവമാണിത്. എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. വിശ്വാസ പ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി,
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. പ്രായോഗികതയും ക്ഷമയും വഹിക്കുന്ന അക്ഷരമാണ് D. അതുകൊണ്ട് തന്നെ D ആദ്യാക്ഷരമായി വരുന്നവർ ദയാലുക്കളും
ജ്യോതിശാസ്ത്രപ്രകാരം ഓരോ രാശിക്കും പ്രത്യേകമായ ഗുണവിശേഷങ്ങളുണ്ട്. ഇതിന്റെ സ്വാധീനം ആ രാശിയിൽ ജനിക്കുന്നവരുടെ സ്വഭാവത്തിലും പ്രകടമാകും. ചില രാശിക്കാർ ശാന്തരും സമാധാനപ്രിയരുമാണെങ്കിൽ മറ്റു ചില രാശിയിൽ പെട്ടവർ വളരെ വേഗത്തിൽ ദേഷ്യപ്പെടുന്നവരും ആരോടും തർക്കിക്കാൻ എപ്പോഴും സന്നദ്ധതയോടെ ഇരിക്കുന്നവരും
ഊർജസ്വലരും ഉറച്ച തീരുമാനങ്ങളെടുക്കുന്നവരും; പേരിന്റെ ആദ്യാക്ഷരം ‘J’ ആണോ? – Personality analysis of people whose name starts with Letter ‘J’
കൈയിലെ രേഖകൾ നോക്കി ഭാവി പറയുന്നതുപോലെ വിരലുകളുടെ നീളം അനുസരിച്ചു ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാം. പൊതുവെ നീളം കൂടിയ വിരലുകളുള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ശാന്തശീലരുമായിരിക്കും. എന്നാൽ കുറിയ വിരലുകളുള്ളവർ എന്തും വെട്ടിത്തുറന്നു പറയുന്നവരും ക്ഷിപ്രകോപികളുമായിരിക്കും.
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. G യിൽ പേര് തുടങ്ങുന്നവർ കടുത്ത ദൈവഭക്തരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. കരുത്തിന്റെയും അധികാരത്തിന്റെയും അക്ഷരമാണ് R. മനുഷ്യത്വവും സദാപ്രവർത്തനവും അതിലൂടെയുള്ള നേട്ടവും കൈവരുത്താൻ
ഉത്സവക്കാഴ്ചകളുടെ പൂർണതയിൽ ഉത്രാളിക്കാവിൽ പൂരം കൊണ്ടാടി. പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചു. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു.
മിടുമിടുക്കരെന്നാണ് M ൽ പേര് തുടങ്ങുന്നവരെക്കുറിച്ച് പൊതുവെ പറയുന്നത്. അങ്ങേയറ്റം പ്രായോഗികമായ അക്ഷരമാണിത്. ഒപ്പം സാമൂഹിക അംഗീകാരം ലഭിക്കുന്ന അക്ഷരം കൂടിയാണ്. ജീവിതത്തിൽ കൂടുതൽ ഉയർച്ചതാഴ്ചകൾ അനുഭവിക്കുന്നവരായിരിക്കും എം അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ളരാണ്. എന്നാൽ
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ചുരുക്കമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന വിശ്വാസം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കാര്‍ത്തിക, മകം, ഉത്രം,
മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഫെബ്രുവരി മുതൽ പരീക്ഷയുടെ ചൂട് വർധിച്ചു തുടങ്ങും. കുട്ടികളോടൊപ്പം ഇത് രക്ഷിതാക്കളെയും ബാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന ശതമാനത്തിൽ എത്താൻ ഇനി എന്താണ് ചെയ്യുക എന്ന നെട്ടോട്ടത്തിലാകും പലരും.ഏതു ക്ഷേത്രത്തിൽ പോകണം എന്തു വഴിപാട് കഴിക്കണം? എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ്
സിനിമ–സീരിയല്‍ തിരക്കുകളൊക്കെമാറ്റിവച്ച് പതിവുതെറ്റിക്കാതെ താരങ്ങള്‍ ഇത്തവണയും പൊങ്കാല അര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ആനിയുമെല്ലാം വീടുകളില്‍ പൊങ്കാല ഒരുക്കിയപ്പോള്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ചിപ്പിയും ജലജയുമൊക്കെ ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയർപ്പിച്ചു. ആറ്റുകാല്‍ പൊങ്കാലയിലെ
ജീവിത ദുഃഖങ്ങൾക്കുമേൽ പ്രാർഥനയുടെ കലങ്ങൾ നിരത്തി ഇന്നു ഭക്തലക്ഷങ്ങൾ ആറ്റുകാൽ ദേവിക്കു പൊങ്കാലയർപ്പിക്കും. തലസ്ഥാന നഗരത്തെ യാഗശാലയാക്കുന്ന ആറ്റുകാൽ പൊങ്കാല രാവിലെ പത്തരയ്ക്കു തുടങ്ങും. ആറ്റുകാൽ പൊങ്കാലയ്ക്കായി വിശ്വാസികളും നാടും ഒരുങ്ങി. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നാടും നഗരവും ഉണർത്തി ആറ്റുകാൽ പൊങ്കാലയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെ പൊങ്കാല വിഭവങ്ങൾഒരുക്കാനുള്ള തയാറെടുപ്പിലാണു ഭക്തർ. വ്രതം നോറ്റും മനമുരുകി പ്രാർഥിച്ചുമുള്ള ഈ കാത്തിരിപ്പ് ആത്മസാക്ഷാത്കാരത്തിനു വേണ്ടിയാണ്. നാളെ രാവിലെ വരെ ആ കാത്തിരിപ്പ് നീളും. തിന്മകളും കെടുതികളും ഒഴിഞ്ഞ്
ഐടി മേഖലയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവ എന്‍ജിനീയര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരനായെന്നു കേട്ട പലരും ആദ്യമൊന്ന് അമ്പരന്നു. ഒന്നര വർഷം മുമ്പായിരുന്നു സംഭവം. ബി. ടെക് ബിരുദധാരിയും ടെക്നോപാര്‍ക്കിലെ സോഫ്റ്റ്വെയര് എന്‍ജിനീയറുമായ ശന്തനുവാണ് സ്വന്തം ഇഷ്ടം പിന്തുടര്ന്ന്
നാടും നഗരവും ഉണർത്തി ആറ്റുകാൽ പൊങ്കാലയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെ പൊങ്കാല വിഭവങ്ങൾഒരുക്കാനുള്ള തയാറെടുപ്പിലാണു ഭക്തർ. തെരളിയുണ്ടാക്കാനുള്ള ഇലകളും ഈർക്കിലുകളുമെല്ലാം മുക്കിലും മൂലയിലും നിരന്നുകഴിഞ്ഞു. തെരളിയപ്പം, മണ്ടപ്പുറ്റ്, പൊങ്കാലപ്പായസം, വെള്ളപ്പായസം എന്നിവയാണ് പൊങ്കാലയിലെ
അമ്മയില്ലാതൊരു ദൈവമുണ്ടോയെന്ന ചോദ്യമാണ് ഭക്തിയുടെ കൊടുമുടിയിൽ പൊങ്കാലയിടാൻ തയാറായി നിൽക്കുന്നമലയാളസിനിമയുടെ ദുഖ:പുത്രി നടി ജലജയ്ക്കുള്ളത്. പൊങ്കാലയിലെ സ്ഥിരം താരപകിട്ടായ നടി ചിപ്പിയ്ക്കൊപ്പം പൊങ്കാലയിടാൻ ജലജ നാളെ ആറ്റുകാലിലെത്തും. പൊങ്കാല വാക്കുകൾക്കു അതീതമായി അനുഭൂതിയാണെന്ന് ജലജ മനോരമ ഓൺലൈനിനോട്
ജ്യോതിഷപരമായി വെള്ളി ആഭരണങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. വെളുത്ത നിറമുള്ള വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ജാതകപ്രകാരം ചന്ദ്രന്റെ അനിഷ്ഠ സ്ഥിതിമൂലം ക്ലേശിക്കുന്നവർ വെള്ളി ആഭരണം ധരിച്ചാൽ ദോഷകാഠിന്യം കുറഞ്ഞിരിക്കും. വെള്ളി ആഭരണധാരണം മനുഷ്യരിലെ അമിത ക്രോധം
തെങ്ങോല കൊണ്ടു മറച്ച പുരയിലിരുന്ന് ഭക്തിയൂറുന്ന വരികളിലൂടെ കൊടുങ്ങല്ലൂരിൽ വാഴുന്ന ദേവിയെ പാടി ക്ഷണിക്കുകയാണ് ആശാനും സംഘവും. പാട്ടുകാരന്റെ ഭക്തിതീവ്രതയിൽ അലിഞ്ഞ് സർവാഭരണ വിഭൂഷിതയായി ദേവി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നുവെന്നാണ് വിശ്വാസം. എല്ലാ വർഷവും കുംഭമാസത്തിലെ കാർത്തികനക്ഷത്രത്തിൽ
ആഗ്രഹങ്ങളെ നിയന്ത്രിച്ച് നിർത്തി ചിട്ടയായ രീതിയിൽ ജീവിക്കാൻ വ്രതങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ സാധിക്കും. ആഴ്ചയിലെ ഏഴു ദിവസത്തിൽ എടുക്കുന്ന വ്രതങ്ങളും ഓരോ ദേവതകൾക്ക് സമർപ്പിതമാണ്. ഞായറാഴ്ച വ്രതം ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം
ദുഃഖം തീർക്കുന്നൊരമ്മേ... ’ഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോസ്തുതേ’ ദേവീ സ്തുതി ആറ്റുകാലിനു ഉണർത്തുപാട്ടായി ഒഴുകി വരുന്നു. പുണ്യം തേടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പ് സഫലമാകാൻ ഇനി ദവസങ്ങൾ മാത്രം. ഫെബ്രുവരി 25നാണ് ഈ വർഷത്തെ പൊങ്കാല. കുംഭച്ചൂടിലും
വ്രതശുദ്ധിയുടെ നിറവാണു പൊങ്കാല സമർപ്പണം. മനസ്സും ശരീരവും ആറ്റുകാലമ്മയിൽ അർപ്പിച്ചു കഠിന വ്രതം നോറ്റാണ് ഓരോ ഭക്തരും പൊങ്കാലയർപ്പിക്കാനെത്തുന്നത്. ഇഷ്ടവരം നേടുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി തികഞ്ഞ വ്രതശുദ്ധിയോടെ പൊങ്കാലയർപ്പണം നടത്തണമെന്നതു പാരമ്പര്യമായി കൈമാറിവരുന്ന സങ്കൽപ്പമാണ്. മത്സ്യവും
ആറ്റുകാൽ ഭഗവതി കൗമാരിക്കാരിയാണ്. യുവതിയായ കണ്ണകിയായാണ് വാഴുന്നത്. എന്നാൽ മാതൃ സങ്കൽപത്തോടെ അമ്മയെ ആരാധിക്കുന്നവരും ഒട്ടേറെ. അമ്മയുടെ മുന്നിൽ മനമുരുകിയുള്ള പ്രാർഥന ഫലം കാണുമെന്നാണ് വിശ്വാസം. ഐശ്വര്യത്തിനും വിദ്യാവിജയത്തിനും തൊഴിൽ നേട്ടത്തിനും ഇഷ്ടകാര്യ സിദ്ധിക്കും അമ്മയുടെ മുന്നിൽ പ്രാർഥനയുമായി
ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. ഫെബ്രുവരി 25നാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാല അർപ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. തിളച്ചു മറിയുക എന്നാണ് പൊങ്കാല എന്ന വാക്കിനർത്ഥം. തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമർപ്പണം പൂർണമാവുക. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനു ഓരോ
തെളിഞ്ഞ മനസോടെയും ഭക്തിയോടെയും സമർപ്പിക്കേണ്ട വഴിപാടാണ് പൊങ്കാല. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് സ്ത്രീജനങ്ങൾ നേരിട്ട് അർപ്പിക്കുന്ന വഴിപാടാണിത്. കുംഭമാസത്തിലെ പൂരം നാളിൽ പൗർണമി ദിനത്തിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തുക. പൊങ്കാലയിടാൻ സാധിക്കാത്തവർ അന്നേദിവസം ഒരിക്കലോടെ പൗർണമീ വ്രതം
ചില നല്ല കാര്യങ്ങൾ കുംഭമാസത്തിൽ ആരംഭിക്കരുതെന്നൊരു ആചാരമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കുംഭമാസത്തിൽ ചെയ്യാൻ പാടില്ല എന്നു മുഹൂർത്തഗ്രന്ഥങ്ങളിൽത്തന്നെ പറയുന്നു. ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്ന് ആചാര്യന്മാർ
മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വായനക്കാർക്ക് നിരവധി സംശയങ്ങളുണ്ട്, അവയ്ക്കുള്ള
അപൂർവതകളാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ പെരുമ. കുലച്ച വില്ലിന്റെ രൂപത്തിലുള്ള വില്ലുകുളം, ഏഴരപ്പൊന്നാന എഴുന്നള്ളിയിരിക്കുന്നതിനുള്ള ആസ്ഥാന മണ്ഡപം, നന്ദികേശൻ, അപൂർവങ്ങളായ ദാരുശിൽപങ്ങൾ, ചുമർച്ചിത്രങ്ങൾ, ഋഷഭ വിഗ്രഹത്തിനുള്ളിലെ ഉദരരോഗ സംഹാരിയായ നെന്മണി, നേത്രരോഗ ശമനത്തിനു കണ്ണിലെഴുതാൻ ഭക്തർ
ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം,
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ മാറിയാണ് തൊടീക്കളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടായിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശിവൻ പെരുമാൾ എന്നറിയപ്പെടുന്ന മൃത്യുഞ്ജയേശ്വരനാണ്. രണ്ട് നിലകളിലായുള്ള ചതുര ശ്രീകോവിൽ ചെമ്പു മേഞ്ഞതാണ്. പുറത്തെ വലിയ ബലിക്കൽ
വസന്തമാസവും പൗർണമിയും മനുഷ്യ മനസ്സുകളെ പ്രണയാർദ്രമാക്കുന്ന കാലമാണെന്ന് കവികൾ വർണിച്ചിട്ടുണ്ട്. മനസ്സിനെ നിയന്ത്രിക്കുന്നത് ചന്ദ്രനാണ്. ലഗ്നത്തിൽ ഏഴാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുന്നവർ പ്രണയിച്ച് വിവാഹം കഴിക്കാൻ സാധ്യത കൂടുതലാണ്. പൗർണമിയിലോ അതിന് അടുത്ത ദിനങ്ങളിലോ ജനിച്ചവർക്ക് നല്ല മനസ്സും ധൈര്യവും
ലക്ഷണശാസ്ത്രപ്രകാരം ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ഒരു വ്യക്തിയെക്കുറിച്ച് ഏറെ കാര്യങ്ങൾ വെളിവാക്കുന്നുണ്ട്. പൊതുവേ മുഖ ലക്ഷണത്തിനാണ് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നതെങ്കിലും മുടി മുതൽ കാൽപാദം വരെ ഓരോ അംഗങ്ങളും അവയുടെ പ്രത്യേകതകളും വ്യക്തികളുടെ സ്വഭാവ സവിശേഷതകളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു.
അമാവാസി അഥവാ കറുത്തവാവ് കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രിയിൽ ചന്ദ്രനെ കാണുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാകും. എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ് സാക്ഷാൽ പരമശിവൻ അനുഗ്രഹിച്ചാൽ മാത്രമാണ് ഈ ദിവസം ചന്ദ്രനെ കാണാൻ സാധിക്കുക
ലക്ഷണ ശാസ്ത്രമനുസരിച്ച് ശരീരത്തിലെ തലമുടി മുതൽ കാൽനഖം വരെയുള്ള അവയവങ്ങൾ സൗന്ദര്യം നൽകുക മാത്രമല്ല വ്യക്തിത്വം കൂടി നിർണയിക്കുന്നവയാണ്. പുരികങ്ങളുടെ ആകൃതി പരിശോധിച്ചാൽ ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കും. നീളം കൂടിയ പുരികം നീളം കൂടിയ പുരികക്കൊടികൾ ഉള്ളവർ മാനസിക സമ്മർദ്ദം ചെറുത്തുനിൽക്കാൻ
കോട്ടയം ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11 ഞായറാഴ്ച കൊടിയേറും. പ്രസിദ്ധമായ ആറാട്ട് 20 ന് ചൊവ്വാഴ്ചയാണ് നടക്കുക. തിരുവുത്സവം തുടങ്ങി എട്ടാം നാൾ ഏഴരപ്പെന്നാന ദർശനം ഉണ്ടാകും. അഭീഷ്ട ഫലസിദ്ധിക്കും സർവ ഐശ്വര്യങ്ങളും കൈവരാനും ഏഴരപ്പെന്നാന ദർശനം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനു വിളംബരമറിയിച്ചു കൊണ്ടുള്ള കൊടിക്കൂറ, കൊടിക്കയർ സമർപ്പണം ഭക്തി സാന്ദ്രമായി. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി നിർമിച്ച കൊടിക്കൂറ ഇന്നലെ വൈകുന്നേരം 3.30നു ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ്, അഡ്വക്കറ്റ് കമ്മിഷണർ എഎസ്പി കുറുപ്പ്
ശാരീരികമായി പലവിധ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് പലരും വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നത്. ആരോഗ്യം, ആയുസ് എന്നിവ അത്രയ്ക്ക് പ്രധാനപ്പെട്ട കാര്യമായതിനാൽ തന്നെ ക്ഷേത്രങ്ങളിൽ ആയുസിനും ആരോഗ്യത്തിനും വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലിയും മൃത്യുഞ്ജയ ഹോമവുമെല്ലാം നടത്താറുണ്ട്. എന്നാൽ രോഗാവസ്ഥയിലുള്ള ഒരു വ്യക്തിക്ക്
വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോളും നമ്മൾ ഇഷ്ടനിറം തന്നെ തിരഞ്ഞെടുക്കാറുണ്ട്. ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ 'സ്വഭാവഗുണങ്ങൾ ' ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന്
ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും
മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമായ അവയവമാണു കണ്ണുകൾ. കണ്ണിനുള്ളിലും കണ്ണിനടുത്തായും വരുന്ന മറുകുകൾ ഓരോ ഫലങ്ങളെ സൂചിപ്പിക്കുന്നു.വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. ഇക്കൂട്ടർ പെട്ടെന്നു പണക്കാരാകുമെന്നാണു പറയപ്പെടുന്നത്. തൊഴിലിലോ, ബിസിനസിലോ
വിദ്യാദേവതയായ സരസ്വതിദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വസന്ത പഞ്ചമി. പുതിയ സംരംഭം, ബിസിനസ്, വിദ്യാരംഭം, ചോറൂണ് എന്നിവയ്ക്കെല്ലാം ഈ ദിവസം ഉത്തമമാണ്. ഈ ദിവസം സരസ്വതീ മന്ത്രം ഉരുവിട്ട് സ്തോത്രങ്ങൾ ജപിച്ച് സരസ്വതി ക്ഷേത്രം ദർശനം നടത്തുന്നതും വ്രതം എടുക്കുന്നതും നല്ലതാണ്. ഫെബ്രുവരി 14ന് ബുധനാഴ്ചയാണ്
തഞ്ചാവൂരിലോ മധുരയിലോ എത്തിയ പോലെ തോന്നാം, പക്ഷെ സ്ഥലം തമിഴ്നാടല്ല കോട്ടയം ജില്ലയിലെ കറുകച്ചാലാണ്. തഞ്ചാവൂർ ശൈലിയിൽ ഇവിടെയൊരു ക്ഷേത്രമുണ്ട് - പരപ്പുകാട് ശ്രീ മഹാദേവീ ക്ഷേത്രം. ശ്രീ മഹാദേവനും ദുർഗാ ദേവിയും ഉമാമഹേശ്വര സങ്കൽപത്തിൽ ഒരു ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്.
സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള കാര്യമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവതിയെയും സൂചിപ്പിക്കുന്നു. എന്നാൽ
ഉറക്കത്തിനിടയിൽ കാണുന്ന ചില വിചിത്രമായ സ്വപ്നങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പലരും ചിന്തിക്കാറുണ്ട്. കാരണം നമ്മുടെ ദൈനംദിന ജീവിതവുമായി അവയ്ക്ക് പലപ്പോഴും യാതൊരു ബന്ധവുമുണ്ടാകില്ല എന്നതുതന്നെ. നമ്മുടെ വ്യക്തിത്വം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ കാണുന്ന സ്വപ്നങ്ങളും എന്നാണ്
മോതിരം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അത് സ്വർണമാകണമെന്നു നിർബന്ധവുമില്ല. പൊതുവെ എല്ലാവരും മോതിരവിരലിലാണ് മോതിരം ധരിക്കാറെങ്കിലും തള്ളവിരലിലും ചൂണ്ടു വിരലിലും നടുവിരലിലും ചെറുവിരലിലുമെല്ലാം മോതിരമിടുന്നവര് കുറവല്ല. ഓരോ വിരലിലും മോതിരമിടുന്നതിന് ഓരോ ഫലങ്ങളാണ്. തള്ളവിരൽ ഫാഷന്റെ ഭാഗമായി
ജന്മനക്ഷത്രത്തിന് ഒരു മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരു പരിധിവരെ സ്വാധീനിക്കാൻ സാധിക്കും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറും എന്നൊരു വിശ്വാസമുണ്ട്. അശ്വതി ആത്മവിശ്വാസികളും ധൈര്യശാലികളുമാണിവർ. അറിവു സമ്പാദിക്കുന്നതിനുളള താല്പര്യം, ധൈര്യം, ബുദ്ധിശക്തി,
മികച്ച ജോലി, നല്ല പങ്കാളി, സുഖകരമായ ജീവിതം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിലരുണ്ട്. സ്വപ്രയത്നം കൊണ്ട് കാര്യങ്ങളെല്ലാം കൈപിടിയിൽ ഒതുക്കാൻ കഴിയുന്നവർ. അത്തരത്തിൽ കഠിനാധ്വാനികളായ ചില രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം. മേടം രാശി– Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ
മനുഷ്യരിൽ എല്ലാവരിലും തന്നെ മറുകുകൾ സർവസാധാരണമാണ്. ഈ മറുകുകൾ അയാളുടെ വ്യക്തിത്വവുമായും ഭാവിയുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നാണു പ്രാചീന ഭാരതത്തിലെ ഋഷിവര്യന്മാർ പറഞ്ഞിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന മറുകുകൾ മനുഷ്യരിൽ ഭാഗ്യനിർഭാഗ്യങ്ങളെയും ജയപരാജയങ്ങളെയും മുൻകൂട്ടിയറിയാൻ
രസകരമായ സംസാരശൈലി കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവ് എല്ലാവർക്കും ലഭിക്കണമെന്നില്ല. എന്നാൽ ചില രാശിക്കാർക്കു തങ്ങൾക്കു ചുറ്റിലും നിൽക്കുന്നവരെ നർമസംഭാഷണങ്ങളിലൂടെ രസിപ്പിക്കാൻ എളുപ്പത്തിൽ സാധിക്കും. ഏതൊക്കെയാണ് ആ രാശിക്കാർ എന്നറിയേണ്ടേ? തുലാം രാശി– Libra (ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ
ജീവിതത്തിൽ കടം വാങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത് ആവശ്യത്തിനും അനാവശ്യത്തിനും ആകാം. അത് ജീവിതവിജയത്തിനും നാശത്തിനും കാരണമായി മാറാറുണ്ട്. കടക്കെണിയിൽ അകപ്പെടാതെ ജീവിക്കുവാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. കടബാധ്യതകൾ നമ്മെ വേട്ടയാടുമോ എന്ന് ഗ്രഹനിലയിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ആറാം ഭാവം
പൂജാപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതും ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണിത്. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത്
അശോകം എന്ന വൃക്ഷത്തെ അടുത്തറിഞ്ഞാൽ ആപത്തൊഴിഞ്ഞ ഫലമാണ്. വേദപുരാണങ്ങളില്‍ അശോകത്തെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലെ കഥകൾ പരിശോധിച്ചാൽ രാവണൻ തട്ടിക്കൊണ്ട് പോയ സീത ദുഖിതയായി ഇരുന്നിരുന്നത് ഒരു അശോകമരത്തിന്റെ ചുവട്ടിലാണെന്ന് മനസിലാക്കാം. ശോകത്തെ അകറ്റാൻ കഴിവുള്ള വൃക്ഷമാണ് അശോകം എന്ന്
ഏഴാം ഭാവമാണ് വിവാഹവുമായി ബന്ധപ്പെട്ട രാശി. അതിനാൽ തന്നെ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് ബലക്കുറവ് സംഭവിക്കുകയാണെങ്കിൽ വിവാഹ കാര്യത്തിൽ താമസം നേരിടാൻ ഇടയുണ്ട്. ബലമുള്ള ഗ്രഹമാണ് അവിടെ സ്ഥിതി ചെയ്യുന്നതെങ്കിൽ അതനുസരിച്ച് മികച്ച പങ്കാളിയെ ലഭിക്കുകയും ദാമ്പത്യജീവിതം സന്തോഷകരമായി തീരുകയും
ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർത്ഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്.പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്. അതിനാൽ ഇവിടെ കിണർ,കുളം, ഫൗണ്ടൻ, താമരക്കുളം എന്നിവ സ്ഥാപിക്കുന്നത്
വീട്ടിൽ തൂക്കുവിളക്ക് തെളിക്കുന്നത് ഐശ്വര്യക്കേടാണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്? ക്ഷേത്രങ്ങളിലെ അലങ്കാര വിളക്കുകളിൽ ഒന്നാണ് തൂക്കുവിളക്ക്. ഉത്തരത്തിൽ നിന്ന് ചങ്ങലയിൽ കൊളുത്തി തൂക്കിയിടുന്നതിനാലാണ് ഈ പേര് വന്നത്. ക്ഷേത്രത്തിൽ ശ്രീകോവിലിനു ചുറ്റുമായും ശ്രീകോവിലിനുള്ളിൽ ഭഗവൽ
ജനുവരി മാസത്തിൽ ലോകമൊട്ടാകെ ജനിച്ചവർക്കുവേണ്ടി ഭാഗ്യപുഷ്ടിക്കും, ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകാനും പാശ്ചാത്യ ജ്യോതിഷപ്രകാരം ധരിക്കാനുള്ള രത്നമാണ് ഗാർനറ്റ് (Pyrope Garnet). വിവിധ നിറത്തിൽ ഉള്ള ഗാർനറ്റുകൾ ലഭ്യമാണ്. തവിട്ട് കലർന്ന തീക്ഷ്ണമായ ചുവപ്പ് നിറം, ശാസ്ത്രീയമായി മഗ്നീഷ്യം, അലൂമിനിയം ഓക്സൈഡിന്റെ
ക്ഷേത്രങ്ങളിൽ ഭക്തർ ഏറെ ഭക്തിയോടെ നടത്തിവരുന്ന ഒരു ചടങ്ങാണ് അഭിഷേകം. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനും ജീവിതത്തിൽ വിജയം കൈവരുന്നതിനുമൊക്കെയായാണ് അഭിഷേകം നടത്തുന്നത്. ആരാധന മൂർത്തിയുടെ വിഗ്രഹത്തെ ദ്രവ്യങ്ങൾ കൊണ്ട് കുളിപ്പിക്കുക എന്നതാണ് അഭിഷേകം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. .
കണ്ടകശ്ശനി കൊണ്ടേ പോകൂ എന്നൊരു ചൊല്ലുണ്ട്, ശനിയുടെ അപഹാരകാലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കണ്ടകശ്ശനിയെ പറ്റി എല്ലാവർക്കും അറിയാം. എന്നാൽ കണ്ടകശ്ശനിയോളം വരില്ലെങ്കിലും ശനിയുടെ അപഹാരകാലമായ ഏഴരശ്ശനിയെ പറ്റി അധികം ആർക്കും അറിവില്ല. ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിന്റെ
ജീവിതത്തിൽ പലവിധ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ സുഖദുഃഖങ്ങൾ നക്ഷത്രപ്രകാരം നവഗ്രഹങ്ങളുടെ സ്ഥാനത്തെയും പ്രീതിയെയും ആശ്രയിച്ചിരിക്കും എന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്. മാനസികമായി അനുഭവപ്പെടുന്ന വ്യാകുലതകൾ , അനാവശ്യമായ ടെൻഷൻ, ഭീതി, അകാരണമായ ഭയം തുടങ്ങിയവ
കോട്ടയം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കടങ്ങോട് പാഴിയോട്ടുമുറി തെക്കേടത്ത് മനയിൽ ടി.രാമൻ ഭട്ടതിരിപ്പാട് (89) അന്തരിച്ചു. സംസ്കാരം നടത്തി. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭാര്യ ആര്യ അന്തർജനത്തിന്റെ പിതൃസഹോദര പുത്രനാണ്. 1988 മുതൽ 1992 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്
പ്രാണ എന്നാൽ ജീവൻ, ശ്വാസം, ആത്മാവ് എന്നാണ്. പ്രാണപ്രതിഷ്ഠ എന്നാൽ ക്ഷേത്രത്തിനു ജീവൻ നൽകുക എന്നർത്ഥമുള്ള ഒരു ആചാരമാണ്. അയോധ്യയിൽ 2024 ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത് പവിത്രമായ അഭിജിത് മുഹൂർത്തത്തിലാണ്. ഉച്ചയ്ക്ക് 12. 29:8 മുതൽ 12.30:32 വരെയു ള്ള 84 സെക്കൻഡ് മാത്രം ആണ് ഈ
സവിശേഷമായ വഴിപാടുകളും ചടങ്ങുകളുമുള്ള ഒരു ക്ഷേത്രമാണ് എറണാകുളത്ത് വടക്കൻ പറവൂരിൽ നന്ത്യാട്ടുകുന്നം ഗ്രാമത്തിലെ കാളിക്കുളങ്ങര. ദേവിയെ സേവിച്ച ഒരു ഭക്തന്റെ കൈവശമുണ്ടായിരുന്ന ഭദ്രകാളി സാന്നിധ്യമുള്ള ശില ഇവിടെ കുളത്തിൽ കുടിയിരുത്തി എന്നാണ് വിശ്വാസം. കുളക്കരയിൽ കാളി സാന്നിധ്യം ഉള്ളതിനാലാണത്രേ കാളികുളങ്ങര
അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ല പ്രാണപ്രതിഷ്ഠ നാളെ (2024 ജനുവരി 22 തിങ്കൾ) നടക്കുകയാണ്. ഉച്ചയ്ക്ക് 12.20നു നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ സമയത്തിനു ജ്യോതിഷപരമായി ഏറെ പ്രാധാന്യമുണ്ട്. മധ്യാഹ്നത്തിലെ അഭിജിത് എന്ന ശുഭമുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടക്കുന്നത്. എല്ലാ തടസ്സങ്ങളെയും
കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം (Thriprayar Shree Ramaswami Temple). തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ക്ഷേത്രം
ഭദ്രകാളി ആരാധനയിൽ ഏറെ പ്രധാനപ്പെട്ട ദിവസമായ മകരച്ചൊവ്വ (Makara Chovva) ഇന്ന് (2024 ജനുവരി 16). മകരമാസത്തിലെ മുപ്പെട്ടു ചൊവ്വാഴ്ച (ആദ്യത്തെ ചൊവ്വാഴ്ച) ആണ് മകരച്ചൊവ്വ ആയി ആചരിക്കുന്നത്. കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ മകരച്ചൊവ്വ ഉത്സവദിവസമായി ആചരിക്കുന്നു. ദേവാരാധനയിൽ പ്രധാനമായ ഉത്തരായണപുണ്യകാലം
ആദിത്യൻ ദക്ഷിണായനത്തിൽ നിന്ന് ഉത്തരായണത്തിലേക്കു കടക്കുന്ന ശുഭ മുഹൂർത്തമാണ് മകരസംക്രമം.ഭാരതത്തിൽ ഇത് ദേവ ദിനാരംഭം എന്ന പേരിൽ ആചരിച്ചു വരുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ ദിനം വിശേഷാൽ ആചരിച്ചു പോരാറുണ്ട്. എങ്കിലും ശബരിമലയുടെ ബന്ധപ്പെട്ടാണ് നമ്മുടെ മനസ്സിൽ മകര സംക്രമ സന്ധ്യ
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തുന്നത് 25 ലക്ഷം രൂപയുടെ ഭീമന് മണി. ഉത്തർപ്രദേശിലെ ഏട ജില്ലയിൽ നിന്നാണ് 2400 കിലോ ഭാരമുളള മണി എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ട്രെയിനിലാണ് ഈ ഭീമന് മണി ഏടയിലെ ജലേസർ ടൗണിൽ നിന്നും അയോധ്യയിലേക്കെത്തിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മണിയാണിതെന്ന്
ഒരു വ്യക്തിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന അവയവമാണ് മൂക്ക്. ഓരോ വ്യക്തിയുടെയും മൂക്ക് ഒന്നിനൊന്നു വ്യത്യസ്തവുമായിരിക്കും. നീണ്ട് അറ്റം കൂർത്ത മൂക്കുകൾക്ക് പണ്ടേ ആരാധകർ കൂടുതലാണ്. എന്നാൽ ലക്ഷണശാസ്ത്രം പറയുന്നത് കേവലം മൂക്കിന്റെ ഭംഗി മാത്രം നോക്കിയാൽ പോരാ, അതിനു
ജനുവരി 22ന് നടകകുന്ന പ്രതിഷ്ഠാ ചടങ്ങിന് വേണ്ടി ഒരുങ്ങുകയാണ് അയോധ്യ. അനുസരിച്ച് മൂന്നു നിലകളിലായാണ് രാമക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും 20 അടി വീതം ഉയരമുണ്ട്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്. ശ്രീകോവിലിൽ ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. നൃത്യ മണ്ഡപം,
വീടുകളിൽ വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ കണ്ടു വരുന്ന ഒന്നാണ് പൂജാമുറി. വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമായിരിക്കും ഇതിനായി ഒരുക്കുക. ഫ്ലാറ്റുകളും വില്ലകളും വാങ്ങി താമസിക്കുന്നവർക്ക് ഇഷ്ടപ്രകാരം പൂജാമുറികൾ പണിയുക എന്നത് അസാധ്യമാണ്. ഇങ്ങനെയുള്ളവർ പ്രധാനമായും റെഡിമേഡ് പൂജാ സ്റ്റാണ്ടുകളെയാണ്
ചെമ്പകം,പിച്ചകം, മുല്ല, തുളസി,വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നീ ചെടികള്‍ നിങ്ങള്‍ താമസിക്കുന്ന വസ്തുവില്‍ എവിടെയും നട്ടുവളർത്താമെന്നാണ് പറയപ്പെടുന്നത്. അത് പോലെ തന്നെ വീടിന്റെ തെക്ക് ഭാഗത്താണ് ആഞ്ഞിലി വളര്‍ത്തേണ്ടത് എന്ന് പറയുന്നു. ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നത് ശാസ്ത്രീയമായി
വീട് നിർമിക്കുമ്പോൾ തന്നെ ടിവി എവിടെ വയ്ക്കണം എന്നുള്ള കാര്യം കൂടി തീരുമാനിക്കേണ്ടതാണ്. എത്ര ബെഡ്റൂം വേണം, വാഷ്റൂം എത്ര വേണം എന്നെല്ലാം തീരുമാനിക്കും. എ ന്നാൽ ഇത്തരം ചെറിയ കാര്യങ്ങൾ പലപ്പോഴും വിട്ടു പോകാറാണ് പതിവ്. വാസ്തു ശാസ്ത്രം അനുസരിച്ച് ബെഡ്റൂമിലും ഡൈനിങ് റൂമിലും ടെലിവിഷൻ വയ്ക്കാൻ പാടില്ല.
നവഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇരട്ടകളെപ്പോലെയാണ് രാഹുവും കേതുവും. രാഹു എപ്പോഴും കേതുവിനൊപ്പമാണ് നില്‍ക്കുന്നത്. ഒരു നിഴൽ ഗ്രഹമായി നിൽക്കുന്നു എന്ന് പറയാം. പ്രമുഖാഗ്രഹങ്ങളുടെ ഒപ്പം ചേർത്ത് പറയാറില്ലെങ്കിലും രാഹുവും കേതുവും ദോഷസ്ഥാനത്താണ് എങ്കിൽ സർവനാശമാണ് ഫലം. രാഹു കേതുവിന്റെ പ്രതികൂല സ്വാധീനത്തിലുള്ള
ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് ഒന്നിന് പിന്നാലെ ഒന്നായി പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണോ ജീവിതത്തിൽ? വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും സാമ്പത്തികതലങ്ങളിലുമെല്ലാം ഉണ്ടാകുന്ന ഇത്തരം തിരിച്ചടികളെ ഫലപ്രദമായി ഏകാഗ്രമായ മനസോടെ നേരിടുന്നതിന് ഹനുമാനെ ഭജിക്കാം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാൻ
നീലേശ്വരം ∙ 400 വർഷം മുൻപ് തന്ത്രി കുടുംബത്തിന്റെ അധീനതയിൽ നിന്ന് കോണത്ത് തറവാട്ടുകാർ ഏറ്റെടുത്ത കോണത്ത് ചാത്തമത്ത് ഭഗവതി (ഭദ്രകാളി) വേട്ടയ്ക്കൊരു മകൻ ക്ഷേത്രം പുനഃപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശത്തിന്റെ ഒരുക്കത്തിൽ. തേജസ്വിനിപ്പുഴയുടെ തീരത്ത് കുന്നുകളാൽ ചുറ്റപ്പെട്ട താഴ്വരയിൽ തരണനല്ലൂർ തന്ത്രി
പൂജകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാഴപ്പഴം. ഉത്സവങ്ങളുടെയും മംഗളകർമങ്ങളുടെയും മാറ്റുകൂട്ടാൻ വാഴക്കുലകൾ അലങ്കാരമായി ഉപയോഗിക്കുന്നു. വാഴ പതിവായി നനയ്ക്കണം. വ്യാഴാഴ്ച മഞ്ഞള്‍ പുരട്ടി വാഴയെ പൂജിക്കുന്നത് ഐശ്വര്യമാണ്. വാഴയുടെ അടുത്ത് തുളസി നടണം എന്ന് വാസ്തു ശാസ്ത്രം പറയുന്നു. വാഴയില്‍ വിഷ്ണുവും
ജാതകത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് ചൊവ്വയിലുള്ള വിശ്വാസം. ചൊവ്വാ ദോഷം വ്യക്തി ജീവിതത്തെയും വൈവാഹിക ജീവിതത്തെയും ബാധിക്കും. ജ്യോതിഷപ്രകാരം, ഒൻപത് ഗ്രഹങ്ങളിൽ അധിപൻ ചൊവ്വയാണ്. ധൈര്യം, ഊർജം, ജ്യേഷ്ഠൻ, ബന്ധങ്ങൾ, ഭൂമി, അധികാരം, രക്തം, വീര്യം
സാമുദ്രിക ലക്ഷണ ശാസ്ത്രപ്രകാരം നമ്മുടെ ശരീരത്തിലെ മറുകുകൾക്ക് പോലും ലക്ഷണവും അനുബന്ധ ഫലങ്ങളുമുണ്ട്. മറുകുകളിലൂടെ ഒരാളുടെ ഭാവി പ്രവചിക്കാനാകുമെന്നാണ് (Mole Astrology) മറുക് ശാസ്ത്രം പറയുന്നത്. ജന്മനാ ശരീരത്തിലുണ്ടാകുന്ന മറുകുകൾക്ക് ഭാവിയിൽ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധം
പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുത ലായും വെറ്റിലമുറുക്കുന്നതിനാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. താബൂലത്തിന്റെ അഗ്രത്തിൽ
ജീവിതത്തിൽ എല്ലാവർക്കും നല്ല സമയവും മോശ സമയവും ഉണ്ട്. ഇതിനെല്ലാം മുന്നോടിയായി ചില ലക്ഷണങ്ങൾ നമ്മിലേക്ക് വന്നു ചേരാറുണ്ട്. നല്ല കാലം വരുന്നതിന്റെ ലക്ഷണം ∙ ക്ഷേത്രത്തിൽ വഴിപാട് സമർപ്പിക്കുമ്പോൾ, അല്ലെങ്കിൽ തിരുമേനി പ്രസാദം തരുമ്പോൾ തിരുനടയിൽ ഒരു പൂവ് സ്വയമേ താഴെ വീണാൽ ഉറപ്പിച്ചോളൂ, ശുഭകാലം
പ്രധാന ദിനങ്ങളും വിശേഷ ദിവസങ്ങളും ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവരാണ് നാമെല്ലാവരും. എന്നാൽ ഭിത്തിയിൽ മാത്രമല്ലാതെ, ആപ്പിന്റെ രൂപത്തിൽ കലണ്ടർ പോക്കറ്റിലുണ്ടാവുമ്പോൾ എന്തൊക്കെ പുതുമകൾ പ്രതീക്ഷിക്കാം. പ്രധാനദിവസങ്ങളും നാളും തിഥിയും നക്ഷത്രഫലവും പെരുന്നാളും ഉദയാസ്തമയ
ജനസഹസ്രങ്ങളുടെ വിശ്വാസങ്ങളും അദ്ഭുതരമായ അനുഭവങ്ങളും സമ്പന്നമാക്കുന്ന ക്ഷേത്രങ്ങൾ, മലനട ദുര്യോധന ക്ഷേത്രത്തിലെ 12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന, കാശിയിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ബിന്ദു മാധവ ക്ഷേത്രം, അറുപത്തിയെട്ടു വർഷം തുടർച്ചയായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശബരിമലയിലേക്കു കൊണ്ടുപോകാൻ
ചുവന്ന മുളക് ഹോമിക്കുന്ന ക്ഷേത്രം എന്ന് പലരും കേട്ടിട്ട് പോലും ഉണ്ടാവില്ല തമിഴ്നാട്ടിൽ അങ്ങനെ ഒരു ക്ഷേത്രമുണ്ട്. അസാധ്യമായ കാര്യങ്ങൾ നടക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. കുംഭകോണത്ത് നിന്ന് 6 കിലോ മീറ്റർ അകലെ അയ്യവാടി എന്ന ചെറിയ ഗ്രാമത്തിലാണ് ശ്രീ മഹാപ്രത്യംഗിരാദേവിയുടെ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ധനുമാസത്തിലെ തിരുവാതിര മലയാളി എന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്ന ഉത്സവം. കുമ്മിയടിച്ചും തുടിച്ചുകുളിച്ചും കൈകൊട്ടി കളിച്ചുമൊക്കെയാണ് ആഘോഷം. തിരുവാതിര പരമശിവന്റെ തിരുനാളാണ്. പരമശിവന്റെയും പാർവതിയുടെയും വിവാഹം നടന്ന ദിവസമാണ് തിരുവാതിരയായി ആഘോഷിക്കുന്നത് എന്നും ഐതിഹ്യമുണ്ട്. ഇക്കൊല്ലത്തെ (2023)
ഇന്ന് (2023 ഡിസംബർ 23 ശനി) വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി യാണ്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്. തൃശൂർ ജില്ലയിലെ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസം കൂടിയാണിത്. മാർഗശീർഷമാസത്തിലെ വെളുത്ത പക്ഷ ഏകാദശി കൂടിയായതിനാൽ മോക്ഷദാ ഏകാദശി എന്ന
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ നെക്ലേസുണ്ടാക്കി സൂറത്തിലെ വജ്ര വ്യാപാരി. 5000 വജ്രങ്ങളും (അമേരിക്കൻ ഡയമണ്ട്സ്) രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നെക്ലേസ് നിര്‍മാണം. 40 ആഭരണ നിർമാണ തൊഴിലാളികൾ ചേർന്ന് 35 ദിവസമെടുത്താണ് നെക്ലേസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നെക്ലേസ് വില്ക്കാന്
വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. ഏതൊരു മേഖലയിൽ പുരോഗതി കൈവരിച്ചാലും അതോടൊപ്പം വിശ്വാസങ്ങളെ ഇന്ത്യൻ ജനത മുറുകെ പിടിക്കാറുണ്ട്. നിർമിതബുദ്ധിയുടെ കാലമെത്തിയിട്ടും അതിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാലയങ്ങൾക്ക് ഇവിടുത്തെ ജനങ്ങൾക്കിടയിലുള്ള പ്രാധാന്യവും പ്രസക്തിയും ഏറുകയാണ്.
Results 1-100 of 2544