ADVERTISEMENT

 

വൃന്ദാവനത്തിൽ പടർന്ന കാട്ടുതീയിൽ നിന്നു ഗോപകുമാരന്മാരെയും പശുക്കളെയും ഉണ്ണിക്കണ്ണൻ രക്ഷിക്കുന്ന ദാവാഗ്നിമോക്ഷത്തിന്റെ കഥ  വിവരിച്ച അൻപത്തെട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തൊൻപതാം ദശകത്തിൽ വിവരിക്കുന്നത് വേണുഗാനവർണനമാണ്. 

വൃന്ദാവനത്തിൽ അതിമനോഹരമായി ഓടക്കുഴലിൽ ഗാനങ്ങൾ ആലപിച്ച് എല്ലാവരെയും ആനന്ദിപ്പിക്കുകയാണ് ഉണ്ണിക്കണ്ണൻ. 

അങ്ങനെയുള്ള ഭഗവാനേ, എന്നെ രക്ഷിക്കേണമേ എന്നാണു പ്രാർഥന.

 

 

നാരായണീയം: ദശകം- 59

പാരായണം: 

 

ശ്രീ മനോജ് പണിക്കർ,

ദേശമംഗലം......

 

നാരായണീയം

ദശകം- 59 വ്യാഖ്യാനം:

 

ഗുരുവായൂർ ക്ഷേത്രം 

മുൻമേൽശാന്തി 

മൂർക്കന്നൂർ 

ശ്രീഹരി നമ്പൂതിരിപ്പാട്.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com