ADVERTISEMENT

 

ശ്രീകൃഷ്ണ ഭഗവാൻ ഗോവർധനപർവതം കുടയാക്കി ഗോപന്മാരെയും ഗോക്കളെയും രക്ഷിച്ച കഥ വിവരിച്ച അറുപത്തിമൂന്നാം ദശകത്തിനു ശേഷം 

നാരായണീയത്തിന്റെ അറുപത്തിനാലാം

ദശകത്തിൽ വിവരിക്കുന്നതു ഗോവിന്ദാഭിഷേകമാണ്. 

ഉണ്ണിക്കണ്ണൻ ഭഗവാന്റെ അവതാരമാണെന്നു മനസ്സിലാക്കിയ ദേവേന്ദ്രൻ കാമധേനുവിനൊപ്പമെത്തി ഉണ്ണിക്കണ്ണനെ നമസ്കരിച്ചു. സുരഭി എന്ന കാമധേനു ഭഗവാനെ 'ഗോവിന്ദ, ഗോവിന്ദ...' എന്നു ചൊല്ലി പാൽ കൊണ്ട് അഭിഷേകം ചെയ്തു. അങ്ങനെ ഭഗവാന് ഗോവിന്ദൻ എന്ന പേരി അഭിഷിക്തനായി.

 

 

ദശകം- 64 പാരായണം:

 

ശ്രീ സിദ്ധാർഥ് പണിക്കർ,

പാലൂർ, പുലാമന്തോൾ 

 

ദശകം- 64 വ്യാഖ്യാനം:

ശ്രീ അരവിന്ദൻ പണിക്കർ,

കടവല്ലൂർ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com