പവിഴമല്ലിയുടെ മണമുള്ള വാക്കുകൾ; കഥകളുടെ നെടുമങ്ങാടൻ സൗമ്യത
Mail This Article
×
ജ്യോതി ശങ്കർ കഥയെഴുതുന്നതു മനസ്സുകൊണ്ടാണ്. ആ വാക്കുകൾ വായനക്കാരുടെ മനസ്സിലേക്കു മെല്ലെ പ്രവേശിച്ച് അവരുടെ കൂടെ നടക്കും. ഒരുമാത്രയിൽ വായനക്കാരും കഥാപാത്രങ്ങളായി മാറും. ചിലപ്പോൾ മറിച്ചും. ‘പവിഴമല്ലിയുടെ വഴി’ എന്ന കഥയിലെ ലെനിനും ‘കുരുതിക്കളി’യിലെ ഗിസയും വായനയുടെ ഏതോ നിമിഷത്തിൽ നമ്മൾ തന്നെയായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.