Download Manorama Online App
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ അവാർഡുകളിലൊന്നായ സരസ്വതി സമ്മാൻ കവിയും ഗാനരചയിതാവും ടെലിവിഷൻ അവതാരകനും മാധ്യമ പ്രവർത്തകനുമായ പ്രഭാവര്മ്മയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയാണ് 12 വർഷങ്ങൾക്കു ശേഷം മലയാള സാഹിത്യത്തിലേക്ക് പുരസ്കാരം കൊണ്ടു വന്നത്.
അകന്നുപോയ പ്രണയത്തിലേക്ക് മങ്കാസുരി വൈകിയാണെങ്കിലും തിരിച്ചെത്തിയെങ്കിൽ, കുമരാസുരൻ ഒരു ജീവിതം മുഴുവൻ പ്രണയിക്കാൻ ശ്രമിച്ചു നിരാശനായ വ്യക്തിയാണ്. മറ്റൊരാളുടെ പ്രണയഭാജനമായ മങ്കാസുരിയെത്തന്നെ പ്രണയിച്ചതാണ് അയാളുടെ ജീവിത ദുരന്തത്തിന് ആക്കം കൂട്ടിയത്.
പ്രിയ സുഹൃത്തേ, ഒരു ലേഖനവും ഒരു അഭിമുഖവും ചേർന്ന പുസ്തകമാണ് അരുന്ധതി റോയിയുടെ 'കനിവോടെ കൊല്ലുക' (ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം). ഇംഗ്ലീഷും മലയാള പരിഭാഷയും ഒന്നിച്ച് ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ആർക്കും ആകർഷകത്വം തോന്നുക സ്വാഭാവികം. ഉള്ളടക്കത്തിലാകെ നീറി
കവികളും ഗാന രചയിതാക്കളും തമ്മിലുള്ള ഈ സൗഹൃദ – സങ്കീർണ ബന്ധത്തിന്റെ പശ്ചാത്തലം ശ്രീകുമാരൻ തമ്പിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും നോവലുകൾക്കും ആത്മകഥയ്ക്കും ബാധകമാണ്.
പാലിൽ വീണ പഞ്ചസാരപോലെയാണ് ശ്രീകുമാരൻ തമ്പിയുടെ കവിതകൾ. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോൾ ‘പാട്ടിൽ വീണ പഞ്ചസാര’ എന്നാണു കൂടുതൽ ചേരുക. ഗാനങ്ങളിൽ അത്രയേറെ കാവ്യാംശം അദ്ദേഹം അലിയിച്ചുചേർത്തിരിക്കുന്നു.
‘I make landscapes out of what I feel’. (The book of Disquiet, Fernando Pessoa) ഇടയാഴത്താണു കവിയെ ആദ്യം നേരിൽക്കണ്ടത്. ഇരുണ്ടു മെലിഞ്ഞ കവിളുകളും ഉല്ലാസകരമായ സാഹസികത അലതല്ലുന്ന കണ്ണുകളും പല്ലുകൾ കാണുംവിധം മിക്കവാറും വിടർന്നചുണ്ടുകളും പിൻകഴുത്തിൽ ഇളകുന്ന ചുരുളൻമുടിയുമാണു ഞാൻ ശ്രദ്ധിച്ചത്. അയാളെ
പുസ്തകം വന്ന് അധികം കഴിയും മുൻപ് ഒരുദിവസം പ്രമുഖ സംവിധായകനായ ലാൽ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകൾ നടത്തുകയും ഞങ്ങൾ തമ്മിൽ ഏതാണ്ട് ഒരു സമ്മതത്തിൽ എത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ എഴുത്തുകാരിയും നാടകകൃത്തും കലാകാരിയും കാർട്ടൂണിസ്റ്റുമായ മഞ്ജുള പത്മനാഭൻ എഴുതിയ പ്രസിദ്ധ നാടകമാണ് 'ലൈറ്റ്സ് ഔട്ട്.' 1986-ൽ മുംബൈയിൽ നാടകം അവതരിപ്പിച്ച സമയത്ത് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും 2024 ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ വർഷത്തെ
കേണൽ അറീലിയാനോ ബുവേൻഡിയയെപ്പോലെയല്ല അന മഗ്ദലന ബാച്ച്. തോക്ക് ചൂണ്ടിയ പട്ടാളക്കാർക്കു മുന്നിൽ, അവസാന ശ്വാസമെടുക്കുമ്പോൾ കേണലിന്റെ മനസ്സിൽ തെളിഞ്ഞത് വിദൂരതയിലെ ആ വൈകുന്നേരമായിരുന്നു. അച്ഛന്റെ കൈ പിടിച്ചു കൂടെ നടന്ന ദിവസം. മഞ്ഞ് കാണാൻ പോയത്. ആ ഒരൊറ്റ ഓർമയിൽ, മഞ്ഞുതുള്ളിൽ പ്രപഞ്ചമെന്നപോലെ അയാളുടെ
കഴിഞ്ഞ പതിനാല് വർഷക്കാലം ബ്ലസി എന്ന സംവിധായകൻ ഈ സിനിമയ്ക്ക് വേണ്ടി അലഞ്ഞതിന്റെ കഥ, അതിനു സഹിച്ച ത്യാഗങ്ങൾ, നേരിട്ട പ്രശ്നങ്ങൾ, പ്രതിബന്ധങ്ങൾ ഒക്കെ നിങ്ങൾ ഈ പുസ്തകത്തിൽ സവിസ്തരം വായിച്ചറിയും.
മലയാളിയായ ഇംഗ്ലിഷ് എഴുത്തുകാരൻ സബിൻ ഇക്ബാലിന്റെ, നിരൂപക പ്രശംസ നേടിയ ‘ദ് ക്ലിഫ്ഹാംഗേഴ്സ്’ എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി. പുസ്തകത്തിന്റ ഔദ്യോഗിക പ്രകാശനം പോളണ്ടിലെ പോസ്നൻ ബുക്ക് ഫെയറിൽ നടന്നു.
ചരിത്രത്തിൽ ഏറ്റവും ഹിറ്റായ രാഷ്ട്രീയ പ്രസംഗം ‘പ്രിയപ്പെട്ട നാട്ടുകാരേ...’ എന്നു തുടങ്ങുന്നതു തന്നെയായിരുന്നു. സംഗതി റോമിൽ ആയതുകൊണ്ട് ഫ്രണ്ട്സ്, റോമൻസ് ആൻഡ് കൺട്രിമെൻ, എനിക്കു ചെവി തരൂ’ എന്നായിരുന്നു അഭിസംബോധന. പ്രസംഗകൻ മാർക്ക് ആന്റണി ആയിരുന്നു. ജൂലിയസ് സീസറിനെ കൊന്ന വിമതരെ പ്രസംഗം തീർന്നപ്പോൾ
2024-ലെ ഓസ്കാറിൽ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചത് പത്ത് ചിത്രങ്ങള്ക്കാണ്. അവയിൽ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടിയ അഞ്ച് സിനിമകളും പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് സിനിമകളെയും പുസ്തകങ്ങളെയും പരിചയപ്പെടാം. 1. ഓപ്പൻഹൈമർ കെയ് ബേർഡും മാർട്ടിൻ
സാധാരണയായി ഇംഗ്ലണ്ടിലെ കുട്ടികളെ ഉദ്ദേശിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടവയാണ് ഈ റൈമുകൾ. തലമുറകളായി അതു പ്രചരിച്ചിരിക്കുന്നു. വളരെ മുൻപു പ്രചാരത്തിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളാണ് ഈ നഴ്സറി റൈമുകൾ എന്ന് ഒരു വിദേശപ്രസിദ്ധീകരണത്തിൽ കാണുകയുണ്ടായി.
പ്രിയ സുഹൃത്തേ, കത്തുകളിൽ ചിലതിലെങ്കിലും പി. ഭാസ്കരനുണ്ണിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളവും ഇരുപതാം നൂറ്റാണ്ടിലെ കേരളവും എഴുതിയ അദ്ദേഹത്തിന് നമ്മൾ ഉചിതമായൊരു സ്മാരകം നൽകിയോ എന്ന സങ്കടമാണ് പലപ്പോഴായി പറഞ്ഞിട്ടുള്ളത്. സ്മാരകം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇത്രയേറെ
ഭർത്താവായ ടോഡ് ഗിൽബെർട്ടിനൊപ്പം ചിക്കാഗോയിൽ താമസിക്കുന്ന നാൽപ്പത്തഞ്ചുകാരിയാണ് ജോഡി ബ്രെറ്റ്. ഒരുമിച്ചുള്ള ജീവിതത്തിൽ നിയന്ത്രണവും സ്ഥിരതയും വേണമെന്നാണ് ജോഡിയുടെ ആഗ്രഹം. ഒരു സൈക്കോതെറാപ്പിസ്റ്റായ ജോഡി, സന്തുഷ്ട ദാമ്പത്യമാണ് അവരുടേതെന്ന് പുറമെ അഭിനയിക്കുകയാണ്. ഭർത്താവായ ടോഡ് ഗിൽബെർട്ട് ഒരു റിയൽ
വീട് കുറച്ചു മനുഷ്യജീവികളുടെ ഒരു പാർപ്പിടം മാത്രമല്ല. ഒരു ചിന്താരീതിയാണ്. ഒരു തത്ത്വശാസ്ത്രമാണ്. ഒരു ദർശനമാണ്. നിത്യചൈതന്യയതി ഒരു ഗൃഹത്തിന്റെയും അതിന്റെ അന്തരീക്ഷത്തിന്റെയും ചിത്രം വാക്കുകൾകൊണ്ട് വരയ്ക്കുമ്പോൾ അതാണ് പരോക്ഷമായി ഓർമിപ്പിക്കുന്നത്.
പ്രണയിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത അക്കോസ്റ്റയുടെ ഹൃദയത്തുടിപ്പുകളുണ്ട് ഇനിയും വെളിച്ചം കാണാത്ത കവിതകളിൽ. അധികമൊന്നുമില്ല. 20 എണ്ണം മാത്രം. അതും ഗ്ലാഡിസ് കാൾത്രോപ് എന്ന അവസാന കാല പ്രണയിനിക്ക് എഴുതിയവ.
മണൽവാരി മരുപ്പറമ്പായി മാറിയ നദികളാണ് ഇനി ഇവിടെ ബാക്കി. ഇടവപ്പാതി കനിഞ്ഞാൽ കുറച്ചുനാൾ വെള്ളം കാണും. എനിക്കു പരിചയമുള്ള ഭാരതപ്പുഴയുടെ സ്ഥിതി വ്യക്തമായറിയാം പരിസരത്തിലെ കിണറുകളിൽ ഏഴെട്ടുമാസം കുടിവെള്ളം നിൽക്കുന്നത് അതുകൊണ്ടാണ്.
Results 1-20 of 2873