Activate your premium subscription today
എന്റെ പരമ ഗുരുവും പ്രശസ്ത ഹിന്ദി സാഹിത്യകാരനുമായ പ്രൊഫസർ അരവിന്ദാക്ഷൻ സാർ എഴുപത്തഞ്ചിൽ എത്തിയിരിക്കുന്നു. അദ്ദേഹത്തെ സമുചിതമായി ആദരിക്കുന്നതിനായി ശിഷ്യർ കാക്കനാടുള്ള 'റെക്ക ക്ലബി'ൽ ഒത്തുചേരുകയാണ്. ഈ വിശേഷസന്ദർഭത്തിന് ഉത്സവപരിവേഷം നൽകുവാനായി സമകാലിക ഹിന്ദി സാഹിത്യത്തിലെ താരപരിവേഷമുള്ള എഴുത്തുകാരി
വായനക്കാരുടെ താൽപര്യം നോക്കിയാണോ ഡോസ്റ്റോയെവ്സ്കി ഈ നോവലുകളെല്ലാം എഴുതിയതെന്ന് ഒരാൾ, പുസ്തകക്കെട്ടുകളുടെ ഇരുട്ടുപടർന്ന ഒരു മുറിയിലിരുന്ന് ചോദിക്കുന്നു. മറുപടി കൃത്യമായി ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ എനിക്കു തോന്നുന്നത്, വായനക്കാരെയല്ല, വാരികയുടെ പ്രസാധകരെ ഓർത്താണു ഡോസ്റ്റോയെവ്സ്കി ഭ്രാന്തുപിടിച്ച്
2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ പ്രമുഖ കവി കൽപറ്റ നാരായണനും നോവലിസ്റ്റ് ഹരിത സാവിത്രിയും. മികച്ച കവിതാ ഗ്രന്ഥമായി കൽപറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകൾ' എന്ന കൃതിയും മികച്ച നോവലായി ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്. 1942 ജനുവരി 8ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ ജനിച്ച ഹോക്കിങ് അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് എന്ന രോഗാവസ്ഥയെ (ALS)
ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയത്തിന്റെയും മാന്ത്രികതയുടെയും ലോകത്തേക്ക് കൊണ്ടുപോയ പുസ്തക സീരീസാണ് ഹാരി പോട്ടർ. എന്നാൽ ഈ മാന്ത്രിക ലോകത്തിനു കീഴിൽ മറഞ്ഞിരിക്കുന്ന നിരവധി കൗതുകകരമായ വസ്തുതകളുണ്ട്.
യുഎസിൽ ഫ്ലോറിഡയിലെ കീ വെസ്റ്റ് ദ്വീപുനഗരത്തിൽ ഹെമിങ്വേ ആരാധനയുടെ കടലാരവം. ‘ദി ഓൾഡ് മാൻ ആൻഡ് ദ് സീ’ യുടെ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ 125-ാം ജന്മവാർഷികത്തിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്ന കീ വെസ്റ്റിൽ ആഘോഷം.
എഡ്ഗർ അലൻ പോ എഴുതിയ ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ് എന്ന ചെറുകഥയാണ് ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി കണക്കാക്കപ്പെടുന്നത്. 1841-ൽ ഗ്രഹാംസ് മാഗസിനിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കഥ പിൻപറ്റിയാണ് പിന്നീട് ഹെർക്യൂൾ പെയ്റോട്ടും ഷെർലക്ക് ഹോംസും ഒക്കെ വന്നത്. സി. അഗസ്റ്റെ ഡ്യൂപിൻ എന്ന മിടുക്കനായ ഡിറ്റക്ടീവിനെ
അടുക്കിപ്പെറുക്കി വൃത്തിയാക്കുന്നതു കലയാണെങ്കിൽ മാരി കോൺഡോ (Marie Kondo) യാണ് ലോകത്തെ ഏറ്റവും വലിയ കലാകാരി. ചെറിയ ഫ്ലാറ്റുകളുടെയും വീടുകളുടെയും അകങ്ങളിൽ ആവശ്യമില്ലാതെ വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ നടുവിൽ ശ്വാസംമുട്ടുന്നവരെ ആ കുഴമറിച്ചിലിൽനിന്നു പുറത്തെത്തിക്കുകയാണ് മാരിയുടെ ജീവിത ദൗത്യം. ഇന്നു
ഒരു ഇന്ത്യൻ എഴുത്തുകാരനും കവിയും ഉപന്യാസകാരനുമാണ് വിക്രം സേത്ത്. 1952 ജൂൺ 20 ന് ഇപ്പോൾ കൊൽക്കത്തയിൽ ജനിച്ച സേത്ത് തന്റെ ഗഹനമായ കഥപറച്ചിലിലൂടെ സാഹിത്യലോകത്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. സ്വത്വം, പ്രണയം, സാംസ്കാരിക സംഘർഷം എന്നീ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ പലപ്പോഴും കൈകാര്യം ചെയ്യുന്നത്. അവയിൽ
സ്വദേശീയമായ എന്തെങ്കിലും വായിക്കണമെന്ന് ഞാന് ആലോചിച്ചു. പക്ഷേ എന്റെ ഷെല്ഫിന്റെ അവശേഷിപ്പില് അങ്ങനെയൊന്ന് കണ്ടെടുക്കുക ബുദ്ധിമുട്ടായിരുന്നു. വിവര്ത്തനങ്ങളുടെ അതിപ്രസരം എന്റെ പുസ്തകശേഖരത്തിന്റെ അവസാന ദിവസങ്ങളെ മറ്റേതോ ദ്വീപിലേക്ക് പടര്ത്തുന്നു. അത് അസ്തിത്വത്തിന്റെ അനാഥത്വമായും
കഴിഞ്ഞ ഞായറാഴ്ച മലപ്പുറം കാളികാവിലെ വാഫി ക്യാംപസിൽ വിദ്യാർഥികളോടു സംസാരിക്കവേ, ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്താളിന്റെ പേരു പറയാമോ എന്നു ചോദ്യമുയർന്നു. ഇതാദ്യമായിട്ടല്ല ഞാനിതു കേൾക്കുന്നത്. ഓരോ വട്ടവും എനിക്ക് എന്താണു പറയേണ്ടതെന്നു സംശയം വരും. ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയാം, പക്ഷേ അതു
പഴക്കം ചെന്നിട്ടും കാലത്തെ അതിജീവിച്ചുനിൽക്കുന്ന പഴയ തറവാടുകളിലും കെട്ടിടങ്ങളിലും ജലനിരപ്പു കുറിച്ച ചില അടയാളങ്ങൾ കാണാം. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിന്റെ നടുക്കുന്ന ഓർമപ്പെടുത്തലാണത്. എത്രത്തോളം ഉയരത്തിൽ വെള്ളമെത്തി എന്നതിന്റെ നേർസാക്ഷ്യം. 2018ലെ ഭീതിദമായ പ്രളയാനുഭവത്തിനുമുൻപു വരെ 1924ലെ
മറ്റേതൊരു രാജാവിനെക്കാളും കോഹിനൂറിന്റെ മൂല്യത്തെ മഹത്വപ്പെടുത്തിയ മഹാരാജാവായിരുന്നു പഞ്ചാബിലെ രഞ്ജിത് സിങ്. എല്ലായ്പ്പോഴും തന്റെ കൈയ്യിൽ അദ്ദേഹം ആ വജ്രം ധരിച്ചിരുന്നു. പിന്നീട് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് അത് സംഭാവന നൽകണം എന്ന് രഞ്ജിത് സിങ് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.
രണ്ടു വർഷത്തോളം നീണ്ടുനിന്ന വന്യമായ പ്രണയത്തെക്കുറിച്ച് എഴുതിയപ്പോൾ കാമുകന്റെ പേര് ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ ഒരിടത്തുപോലും വെളിപ്പെടുത്തിയിട്ടില്ല. മിസ്റ്റർ എ എന്നാണവർ ഉപയോഗിച്ചത്. എയുടെ കാമുകിക്ക് എക്സ് എന്നോ വൈ എന്നോ പറയാമായിരുന്നു.
'ഓട്ടൻതുള്ളലിന്റെ' വ്യത്യസ്ത രൂപങ്ങളും 'കഥകളി'യുടെ മാസ്മരിക പ്രകടനങ്ങളും അധികമാരും പരിചിതമല്ല. ഈ വിടവ് നികത്താൻ ലക്ഷ്യമിടുന്ന പുസ്തകമാണ് അരുൺ നാരായൺ എഴുതിയ, സനുഷ യു. എസ്. ചിത്രീകരിച്ച 'വൈ ഈസ് ഹിഡിംഗ് ബിഹൈൻഡ് ദി കർട്ടൻ' എന്ന നൂതന ഗ്രാഫിക് നോവലെറ്റ്.
പ്രശസ്ത പ്ലാറ്റ്ഫോം ആയ ടെഡെക്സ് സ്പീക്കറും ഏരീസ് ഗ്രൂപ്പ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടറുമായ ലക്ഷ്മി അതുലിന്റെ ആദ്യ പുസ്തകം ‘ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ്’ കൊച്ചിയിൽ പ്രകാശനം ചെയ്തു. അവന്യൂ റീജന്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരീസ് ഗ്രൂപ്പിന്റെ
സാഹിത്യനഗരമായി യുനെസ്കോ പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ മലയാള മനോരമ മുതിർന്ന എഴുത്തുകാരെ പങ്കെടുപ്പിച്ച് കോലായ സാഹിത്യചർച്ച നടത്തിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമായാണ് പുതുതലമുറയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് സംവാദം നടത്തുന്നത്.
കാളിന്റെ സ്വകാര്യ ലൈബ്രറിയുടെ വ്യാപ്തി കേട്ടാൽ ആരും അത്ഭുതപ്പെടും. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി എന്ന് പലരും വിശ്വസിക്കുന്ന ആ ലൈബ്രറിയിൽ 3 ലക്ഷം പുസ്തകങ്ങളാണുള്ളത്.
ആരുടെയും ശല്യമില്ലാതെയിരുന്നു എഴുതാൻ പറ്റിയ സ്ഥലമെന്നു പറഞ്ഞ് ഒരു സുഹൃത്ത് നവംബറിൽ മനോഹരമായ കാലാവസ്ഥയുള്ള മലയോരത്ത് എന്നെ മൂന്നു ദിവസം പാർപ്പിച്ചു. അവിടെപ്പോയിരുന്ന് എഴുതാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. എനിക്ക് സമതലങ്ങളിൽ,ഏതെങ്കിലും നഗരത്തിൽ , ഉയർന്ന നിലയിലെ ഹോട്ടൽമുറിയിൽ ഇരുന്ന് അതിരാവിലെ
പതിമൂന്നു വർഷങ്ങൾക്കു മുൻപാണു യു. പി. ജയരാജിന്റെ വീടുതേടി ചെന്നത്. വഴികാട്ടാനും കാത്തുനിൽക്കാനും എഴുത്തുകാരനില്ലായിരുന്നു. ‘ഹൃദ്യമായ സ്വാതന്ത്ര്യത്തിലേക്കു വെമ്പലോടെ കുതിക്കുന്ന അനേകം കാലടികൾ’ ബാക്കിയാക്കി ജയരാജ് പോയിട്ട് അപ്പോഴേക്കും ഒരു പതിറ്റാണ്ടു പിന്നിട്ടിരുന്നു.
Results 1-20 of 3003