Activate your premium subscription today
അധ്യായം: പന്ത്രണ്ട് "ഈ ചോദ്യങ്ങൾക്ക് മറുപടി കിട്ടണമെങ്കിൽ നമ്മളാദ്യം ഈ വീടിനകത്തേയും പുറത്തേയും പരിശോധനകൾ പൂർത്തിയാക്കണം സർ." "തീർച്ചയായും അതെ. വീടിനകത്തും പിൻവശത്തെ തൊടിയിലുമാണ് നമുക്കിനി പരിശോധിക്കാനുള്ളത്. ഇന്ദ്രജയും ഹരിലാലും അകത്ത് നോക്കൂ. ഞാനും പ്രതാപും പിന്നാമ്പുറത്തുണ്ടാകും." ഇന്ദ്രജയും
അധ്യായം: പതിനൊന്ന് "ഇത് തന്റെ വിസിറ്റിങ് കാർഡ് അല്ലേ?" ചെടിച്ചട്ടിയിൽ നിന്നും കിട്ടിയ വിസിറ്റിങ് കാർഡ് ഉയർത്തിക്കാണിച്ചു കൊണ്ട് രവിശങ്കർ ചോദിച്ചു. "അതെ സർ." അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള, താടി നീട്ടിയ,മെലിഞ്ഞുണങ്ങിയ മാധവൻ ആശാരി പറഞ്ഞു. "താനെന്നാണ് ഈ വീട്ടിൽ ഏറ്റവും ഒടുവിലായി വന്നത്? നോക്കൂ,
അധ്യായം: ഇരുപത്തിരണ്ട് അതിനിടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തിത്തിമിക്കും അമ്മയ്ക്കും പട്ടണത്തിലൊരു വീടെടുത്ത് താമസിക്കേണ്ടിവന്നു. നാട്ടിലെ വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നത് തിത്തിമിക്ക് വലിയ വിഷമമായി. തിത്തിമിക്ക് പഴയ ഉത്സാഹമില്ലാതായി. അപ്പോൾ തിത്തിമിക്ക് സന്തോഷമാകട്ടെ എന്നു കരുതി
അധ്യായം: പത്ത് മനാഫിന്റെ ഭാര്യ ഹസീനയെ കാണ്മാനില്ല....! അതായിരുന്നു ആ വാർത്ത. കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലുള്ള മനാഫിന്റെ വീടിന് പരിസരത്തെത്തിയപ്പോഴാണ് ഈയൊരു വിവരം രവിശങ്കറിന്റെയും പ്രതാപിന്റെയും ചെവിയിലെത്തുന്നത്. തിരോധാനം സംബന്ധിച്ച പരാതി ഹസീനയുടെ സഹോദരൻ ഹാരിസ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ
അധ്യായം: ഇരുപത്തിയൊന്ന് ക്ലാസിൽ തിത്തിമീടെ ബെസ്റ്റ് ഫ്രണ്ടാണ് കുഞ്ചു. തിത്തിമിയും അമ്മയും കുഞ്ചുവിന്റെ വീട്ടിൽ ഇടയ്ക്കൊക്കെ പോവാറുണ്ട്.കുഞ്ചു അമ്മയെയും കൂട്ടി ഇടയ്ക്കൊക്കെ തിത്തിമിയുടെ വീട്ടിലും വരും. കുഞ്ചുവിന്റെ മുത്തശ്ശിക്ക് പറ്റുന്ന അബദ്ധങ്ങളും അമ്മൂമ്മയെ മറ്റുള്ളവർ അതിനു കളിയാക്കുന്നതുമൊക്കെ
അധ്യായം: ഒൻപത് രവിശങ്കർ മൗനിയായിരിക്കുന്നത് ശ്രദ്ധിച്ച പ്രതാപ് ചോദിച്ചു: "സാറെന്താണ് ആലോചിക്കുന്നത്?" "പ്രതാപ്, ഇന്നലെ രാത്രി പതിനൊന്നരയോടെ കളമശ്ശേരിയിലെ വീട്ടിലേക്ക് പോയ മനാഫ്, ഇന്ന് അതിരാവിലെ എറണാകുളത്തെ ഓഫീസ് സമുച്ചയത്തിലെത്തി. വയ്യാത്ത അവസ്ഥയിലും, വലിയൊരു ദൂരം പിന്നിട്ട് എന്തിനയാൾ അവിടെ എത്തി?
അധ്യായം: ഇരുപത് കാര്യം തിത്തിമീടെ അച്ഛനൊക്കെയാണെങ്കിലും ചിലപ്പോ തിത്തിമിക്ക് തന്നെ തോന്നും ഈ അച്ഛന് കൊച്ചുപിള്ളേരുടെയത്ര പോലും ധൈര്യമില്ലെന്ന്. കയ്യോ കാലോ ഇത്തിരിയൊന്ന് മുറിഞ്ഞാൽ പോലും അച്ഛൻ കുട്ടികളെപ്പോലെ വിഷമിക്കുന്നത് കാണുമ്പം തിത്തിമിക്ക് ചിരി വരും. അപ്പോ തിത്തിമീടെ മുത്തശ്ശി പറയും, നീയിങ്ങനെ
അധ്യായം: എട്ട് റെയിൽവേ ലിങ്ക് റോഡിലെ പരിശോധന പൂർത്തിയാക്കി ഡി.വൈ.എസ്.പി പ്രതാപ് പൊലീസ് ക്ലബ്ബിലെത്തുമ്പോൾ അവിടത്തെ വരാന്തയിൽ വെറുതെ വഴിയിലേക്കും നോക്കിയിരിക്കുകയായിരുന്നു എ.സി.പി രവിശങ്കർ. "എന്തായി പ്രതാപ്?" അയാളെ കണ്ട പാടെ രവിശങ്കർ ചോദിച്ചു. തന്റെ കൈയിലുള്ള പാക്കറ്റുകൾ വരാന്തയുടെ ഒരിടത്ത് ഭദ്രമായി
അധ്യായം: പത്തൊമ്പത് തിത്തിമിക്കു മുത്തശ്ശി പല കഥകളും പറഞ്ഞുകൊടുക്കുമെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛന്റെ കുട്ടക്കാലത്തെ സംഭവങ്ങൾ മുത്തശ്ശി പറയുന്നതാണ്. തന്റെ ഇത്രയ്ക്ക് വലിയ അച്ഛൻ ഒരു കുട്ടിയായിരുന്ന കാര്യം ആലോചിക്കാനാണു തിത്തിമിക്ക് രസം. അച്ഛൻ കുട്ടിക്കാലത്ത് ആരെപ്പോലെയാണ് കണ്ടാൽ, അന്ന്
അധ്യായം: ഏഴ് വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു. "സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്."
അധ്യായം: പതിനെട്ട് മുത്തശ്ശി എന്തോ ആലോചിച്ച് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ഒരു ദിവസം. ഇതു കണ്ട് പിന്നിലൂടെ ചെന്ന തിത്തിമി മുത്തശ്ശിയുടെ കവിളത്ത് പിടിച്ചിട്ട് ചോദിച്ചു. ഓമനപ്പുഴക്കടപ്പുറത്തിന്നോമനേ, പൊന്നോമനേ, നിൻ നല്ല മുഖം വാടിയതെന്തിങ്ങനെ ഇങ്ങനെ... തന്നെ കളിയാക്കാനാണ് തിത്തമി വന്നതെന്ന്
അധ്യായം: ആറ് "നിറയെ ക്യാമറകളുള്ള ആ ഓഫീസ് സമുച്ചയത്തിൽ ക്യാമറക്കണ്ണുകളെ വെട്ടിച്ച് ടെറസിലെത്തുക സാധ്യമല്ല.ശരിയല്ലേ?" "അതെ സർ. ക്യാമറയിൽ പെടാതിരിക്കണമെങ്കിൽ ക്യാമറകളോ അതിന്റെ ഡിവൈസുകളോ കേടു വരുത്തണം. അല്ലെങ്കിൽ അതിവിദഗ്ധമായി ദൃശ്യങ്ങൾ മായ്ച്ചു കളയുകയോ, റീപ്ലേസ് ചെയ്യുകയോ വേണം. ഇവിടെ ഇതൊന്നും
അധ്യായം: പതിനേഴ് തിത്തിമി ഒരു ദിവസം മുറ്റത്തിറങ്ങി നിന്നപ്പോഴുണ്ട് കോഴിക്കൂട്ടിനു അടുത്തുള്ള വലിയ കറിവേപ്പ് മരത്തിലെ കറിവേപ്പിലയെല്ലാം രണ്ടുപേര് വലിയ തോട്ടിയുമായി നിന്ന് ഒടിച്ചെടുക്കുന്നു. തിത്തിമി ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. ‘‘ഓ, അതാ മിച്ചറ് സോമന്റെ വീട്ടീന്ന് സോമൻ പറഞ്ഞുവിട്ടവരാ.
അധ്യായം: അഞ്ച് "സിംഫണി ഗ്രൂപ്പിന്റെ ജനറൽ മാനേജരെയും,എം.ഡിയുടെ സെക്രട്ടറിയേയും ചോദ്യം ചെയ്തതിന്റെ അപ്ഡേറ്റ്സ് എന്താണ്?" "പൊതുവായ പല കാര്യങ്ങളും അവരിൽ നിന്നറിയാൻ സാധിച്ചു എന്നല്ലാതെ കേസന്വേഷണത്തിന് മുതൽക്കൂട്ടാകുന്ന ഒന്നും കിട്ടിയില്ല സർ. അവരെന്തെങ്കിലും ഒളിക്കുന്നുണ്ടെന്ന് തോന്നുന്നുമില്ല." "ശരി.
അധ്യായം: പതിനാറ് തിത്തിമിയെ എടുത്തോണ്ട് നടക്കുന്ന പ്രായത്തിൽ അവൾ ആഹാരം കഴിക്കുന്നത് നാട്ടുകാര് മൊത്തം അറിയുമായിരുന്നു എന്ന് അമ്മ അവളോട് പറയാറുണ്ട്. കുറുക്കു കഴിപ്പിക്കാൻ നേരം അവള് തന്റെ തോളിലിരുന്ന് പിടലി ബലം പിടിച്ച് തിരിക്കുന്ന കാര്യം അമ്മ പറയും. പിന്നെ തിത്തിമി എന്തു പറഞ്ഞാലും പിടലി നേരെ
അധ്യായം: നാല് എം.ഡി അയാളെ ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുള്ള തന്റെ ഓഫീസ് മുറിയിലേക്കാനയിച്ചു. അവർ പരിചയക്കാരായിരുന്നു.നാരായണൻ നമ്പിക്കും രവിശങ്കറുമായി അടുപ്പമുണ്ട്. നഗരത്തിലെ വലിയൊരു ഹോട്ടൽ ഗ്രൂപ്പിന്റെ അമരക്കാർക്ക് അധികാര കേന്ദ്രങ്ങളുമായി സമ്പർക്കമുണ്ടാവുക സ്വാഭാവികം മാത്രമാണല്ലോ! "ഈ കെട്ടിടത്തിൽ
അധ്യായം: പതിനഞ്ച് ചില ദിവസം തിത്തിമി അമ്മയോട് പറയും, 'അമ്മേ ഇംഗ്ലിഷ് പ്രസംഗമത്സരത്തിന് ടീച്ചർ എന്നെ ചേർത്തു. തിത്തിമി ഏതായാലും പാർട്ടിസിപ്പേറ്റ് ചെയ്യണമെന്ന് ടീച്ചറാ പറഞ്ഞത്.' അമ്മ ഇതു കേട്ട് ആകെ അങ്കലാപ്പിലായി. 'ഞാനിനി എവിടെപ്പോയി ഇംഗ്ലിഷ് പ്രസംഗം തയാറാക്കും. അല്ലെങ്കിൽത്തന്നെ ഇതിനൊക്കെ
അധ്യായം: മൂന്ന് സബ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള കോൺസ്റ്റബിൾമാരും, സി. പി. ഓമാരുമടങ്ങുന്ന പൊലീസ് സംഘം ചാക്കുകെട്ട് തുറന്നു. തീർച്ചയായും അതിലൊരു മനുഷ്യനായിരുന്നു! ദേഹമാസകലം ആഴത്തിലുള്ള കുത്തുകളേറ്റ ഒരു മനുഷ്യൻ. നേർത്ത ഒരു പിടച്ചിൽ മാത്രമേ അപ്പോൾ ആ ശരീരത്തിൽ അവശേഷിച്ചിരുന്നുള്ളൂ. സമയം
അധ്യായം: പതിനാല് വീട്ടിൽ വന്ന തിത്തിമി അമ്മയെക്കണ്ടതും ക്ലാസിലെ വിശേഷം പറഞ്ഞു, 'ശ്രീദേവി കല്യാണമണ്ഡലത്തിൽ വച്ച് അടുത്താഴ്ച ഞങ്ങടെ ഡാൻസ് ഉണ്ട്. അമ്മേം വരണം.' അമ്മ ചോദിച്ചു, 'എന്തിന്റെ പരിപാടിയാ മോളേ?' 'സ്കൂൾ ഡേയുടെ പരിപാടിയാ. അമ്മയും അച്ഛനും പരിപാടി കാണാൻ വരണമെന്ന് ടീച്ചർ പറഞ്ഞു. പിന്നെ അച്ഛൻ അന്നു
അധ്യായം: രണ്ട് അടുത്ത പ്രഭാതം... ഒന്നാം തീയതിയായതിനാൽ അൻവർ പതിവിലും നേരത്തേ ഓഫീസിൽ പോകാൻ തയ്യാറായി. പോയ മാസത്തെ കണക്കുകൾ ക്ലോസ് ചെയ്ത് പ്രോഫിറ്റ് ആൻറ് ലോസും, ബാലൻസ് ഷീറ്റുമൊക്കെ എം.ഡിക്ക് സമർപ്പിക്കാനുള്ള ഒരു തിരക്കും വെപ്രാളവും എല്ലാ ഒന്നാം തീയതികളിലും അയാൾ കാണിക്കാറുണ്ട്. ഒന്നാം തീയതി തന്നെ
അധ്യായം: പതിമൂന്ന് ഏതായാലും തിത്തിമിക്ക് മുത്തശ്ശി ഇതു പറഞ്ഞതോടെ സമാധാനമായി. എന്തെങ്കിലും വിഷമം വരുമ്പം തിത്തിമീടെ അച്ഛനും മുത്തശ്ശിയോട് പ്രാർഥിക്കുന്നത് കേൾക്കാം, എന്റെ കാര്യം മുത്തശ്ശി ഒന്നു പ്രാർഥിക്കണേ എന്ന്. മിക്കവാറും കാര്യങ്ങൾ മുത്തശ്ശി പ്രാർഥിച്ചാൽ നടക്കുകയും ചെയ്യും. എല്ലാവരും വലിയ
അധ്യായം: ഒന്ന് "നീ തറവാട്ടിൽ പോയി നിൽക്ക്... ഇവിടെ ഒറ്റക്ക് താമസിക്കേണ്ട... രണ്ടാഴ്ച്ച കൂടുമ്പോൾ ഞാൻ വരാം." ട്രാവലിങ് ബാഗിന്റെ സിബ്ബുകൾ പൂട്ടിക്കൊണ്ട് മനാഫ് പറഞ്ഞു. "ഉം..." അയാളുടെ ഭാര്യ ഹസീന ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അവൾ അയാളുടെ മൊബൈൽ മേശപ്പുറത്തു നിന്നെടുത്ത് ഷർട്ടിന്റെ പോക്കറ്റിലേക്ക് വെച്ച്
അധ്യായം: പന്ത്രണ്ട് മുത്തശ്ശി നാരങ്ങ അച്ചാറിടുന്നത് എന്നല്ല എന്തുജോലി ചെയ്യുന്നതും കാണാൻ രസമാണ്. കരി പിടിച്ച് കരിമ്പൻ കയറിയ തോർത്തും മുണ്ടുമൊക്കെ മുത്തശ്ശി കഴുകി വെളുപ്പിക്കും. അതിനായി മുത്തശ്ശി അലക്കുകാരമിട്ട് മുണ്ട് കലത്തിൽ വച്ച് പുഴുങ്ങും. എന്നിട്ട് കഴുകി വെളുപ്പിച്ചിട്ട് ചോദിക്കും. "ഇപ്പം
അധ്യായം: പതിനൊന്ന് ഓണത്തിന് സ്കൂളടച്ച് നാലഞ്ച് ദിവസം കഴിയുമ്പം മുത്തശ്ശി പറഞ്ഞു, 'ഇനി കരടി കളിക്കാൻ പിള്ളേരിറങ്ങും.' അങ്ങനെയിരിക്കെ സന്ധ്യയ്ക്ക് ഏഴു മണിയാവുമ്പം അടുത്ത വീടുകളിൽ നിന്ന് പിള്ളേരുടെ കൂക്കിവിളി കേൾക്കാം. ഉടനെ തിത്തിമിയുടെ മുത്തശ്ശി പറയും, 'കരടികളിക്കാര് ഇറങ്ങിയിട്ടുണ്ട്'. അപ്പോഴേ
അധ്യായം: പത്ത് മുത്തശ്ശിയുടെ വീട് പന്മനയിലാണ്. തിത്തിമി താമസിക്കുന്ന വീടിന് അടുത്തു തന്നെയുള്ള ഗ്രാമമാണ് പന്മന. ഇവിടേക്ക് മുത്തച്ഛൻ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ് മുത്തശ്ശിയെ. ഇടയ്ക്ക് അച്ഛന്റെ കൂടെ പന്മന വഴി പോവുമ്പം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് തിത്തിമി പന്മനയിലെ ഓരോ കാര്യവും
Results 1-25 of 398