ADVERTISEMENT

കാലങ്ങൾക്കു മുമ്പ് കാറ്റുപ്പാറ കുന്നിന്റെ വിജനതയിൽ വായനാ ഭ്രാന്തമായി ഒരു യുവാവ് ജീവിച്ചിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ പ്രണയ കാമങ്ങളറിയാതെ വേനലും വസന്തവും വന്ന് പോവുന്നതറിയാതെ ... സൂര്യൻ കൂർക്കം വലിച്ചുറങ്ങുമ്പോൾ എഴുന്നേറ്റ് പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ടാപ്പിംങ് ജോലിയൊക്കെ തീർത്ത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com