അപമാനങ്ങളുടെ ദിനങ്ങളിൽനിന്ന് സർഗാത്മകതയുടെ സ്വാതന്ത്ര്യത്തിലേക്ക്
Mail This Article
×
അവഗണനയൊഴിച്ച് മറ്റെന്തും എഴുത്തുകാർക്കു സഹിക്കാനാകും. വിമർശനവും പകയും ശത്രുതയും വച്ചു നോക്കുമ്പോൾ, അവഗണന ഭയാനകമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ലണ്ടനിലിരുന്നു ഡോ. സാമുവൽ ജോൺസൻ എഴുതി– ‘വിധിയിൽ ഏറ്റവും ഹീനമായത് അവഗണനയാണ്. പേനയെടുക്കുന്ന ഏതൊരാളും അതോർത്തു വിറയ്ക്കുന്നു. അതിനാൽ ഒരു ദിവസം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.