തടവറയും കഴുമരവുമായ വായനശാല
Mail This Article
×
‘ദുഃഖിക്കാനുള്ള ജന്മവാസന കൊണ്ടു മാത്രം മനുഷ്യൻ വെറുതെ വെറുതെ പിന്നെയും പിന്നെയും ഓർമിക്കുന്നു’ എന്ന് ഒ.വി. വിജയൻ എഴുതി. ജന്മവാസനയുടെ പടർപ്പുകൾക്കിടയിലൂടെ നൂണ്ടുനൂണ്ട് ഓർമകളിലെ വെളിച്ചമോ നിഴലോ കണ്ടുപിടിക്കുന്നു. വല്ലുപ്പ എന്റെ ഓർമയിൽ ഉള്ളിടത്തോളം വല്ലുമ്മ ഉണ്ടായിട്ടില്ല. എങ്കിലും ഇടയ്ക്കെല്ലാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.