സ്ഥൂണാകർണന്റെ വേദനയും ത്യാഗവും; തിരസ്കരണത്തിന്റെ നോവെഴുത്ത്
Mail This Article
×
മഹാഭാരതത്തിൽ അപരവ്യക്തിത്വത്തിലൂടെ ജീവിച്ച രണ്ടു പേരാണ് ശിഖണ്ഡിയും സ്ഥൂണാകർണനും. ശിഖണ്ഡിയുടെ ജീവിതവും ജീവിതസമരങ്ങളും, മഹാഭാരതവും അതിന്റെ വ്യാഖ്യാനങ്ങളും വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമാണ്. പക്ഷേ, വ്യാസഭാരതത്തിൽ നാലു പുറങ്ങളിൽ മാത്രം വരുന്ന സ്ഥൂണാകർണൻ എന്ന യക്ഷന്റെ അപരജീവിതത്തിലൂടെയും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.