തകഴി, മലയാളത്തിന്റെ തലയെടുപ്പ്
Mail This Article
×
60 വർഷം തന്നെ ചേർത്തുപിടിച്ച കൈകളിൽ കാത്ത മരണത്തിന്റെ തണുപ്പറിഞ്ഞു. 1999 ഏപ്രിൽ 10ന് തകഴി ശങ്കരമംഗലത്തെ സ്വന്തം വീട്ടിൽ വച്ച് തകഴി ശിവശങ്കരപ്പിള്ള എന്ന ജ്ഞാനവൃദ്ധൻ മരിച്ചതിന്റെ വാർത്ത മലയാള മനോരമ ദിനപത്രത്തിലെ എന്റെ സഹപ്രവർത്തകൻ എൻ. ജയചന്ദ്രൻ എഴുതിത്തുടങ്ങിയത് ഇങ്ങനെയാണ്. തകഴിയുടെ ജീവിതത്തെയും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.