ADVERTISEMENT

എഴുത്തിലെ മൂന്നു പതിറ്റാണ്ടോളം നീണ്ട നിശ്ശബ്ദതയവസാനിപ്പിച്ചുള്ള മടങ്ങിവരവാണിത്. ആ എഴുത്തുകാരിയുടെ അവസാന രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1992 ൽ. പ്രിയ ജെ. എന്ന ഡിഗ്രിക്കാരി എഴുതിയ ‘വെള്ളിക്കൊലുസിട്ട നൊമ്പരം’ എന്ന കഥ സംസ്ഥാനതലത്തിൽ പുരസ്കാരാർഹമായപ്പോൾ ഒന്നാമത് എത്തിയതു മറ്റൊരു പ്രിയയുടെ കഥയായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com