Activate your premium subscription today
കൊച്ചി∙ അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ ഓർമയ്ക്കായി നൽകുന്ന പ്രഥമ പുരസ്കാരത്തിന് പ്രഫ. എം.കെ.സാനു അർഹനായി. അരലക്ഷം രൂപയടങ്ങിയ പുരസ്കാരം സിദ്ദീഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം ആദ്യം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സിദ്ദീഖ് സ്മാരക സമിതി കൺവീനർ പി.എ.മഹ്ബൂബ് അറിയിച്ചു.
സംവിധായകൻ സിദ്ദീഖുമായുള്ള ആത്മബന്ധത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ എം.ജി.ശ്രീകുമാർ. സിദ്ദീഖ് മരിക്കുന്ന സമയത്ത് താനും ഭാര്യ ലേഖയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും ആ വിയോഗം വലിയ ആഘാതമാണ് ഏൽപ്പിച്ചതെന്നും ഗായകൻ തുറന്നു പറഞ്ഞു. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന
ജീവിച്ചിരുന്നെങ്കില്‍ ആഘോഷമയമായിരിക്കേണ്ട ഒരു സപ്തതി ആരാലും അറിയപ്പെടാതെ നിശ്ശബ്ദം കടന്നു പോവുകയാണ്. മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയ സംവിധായകരിലൊരായ അന്തരിച്ച സിദ്ദീഖിനെ (സിദ്ദീഖ് ലാല്‍) കുറിച്ചാണ് പരാമര്‍ശം. മലയാളിക്ക് ആരായിരുന്നു സിദ്ദീഖ്? കുറെ തമാശപ്പടങ്ങളിലൂടെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചു
മലപ്പുറം∙ തിരൂർ–മഞ്ചേരി റൂട്ടിൽ നാളെ സർവീസ് തുടങ്ങുന്ന ‘ലാവെർണ’ ബസിന്റെ ആദ്യ ദിന യാത്രയ്ക്കുള്ള ‘ടിക്കറ്റ്’ അന്തരിച്ച സംവിധായകൻ സിദ്ദീഖിനെക്കുറിച്ചുള്ള ഓർമകളാണ്. സിദ്ദീഖിനുള്ള സ്മരണാഞ്ജലിയായി ബസിന്റെ ആദ്യദിനത്തിൽ യാത്ര സൗജന്യം. സിദ്ദീഖെന്ന സിനിമാ പ്രവർത്തകനെയും മനുഷ്യ സ്നേഹിയെയും അടുത്തറിയാൻ
‘ഭാസ്കർ ദ് റാസ്കലി’ൽ ആദ്യം വില്ലനായി തീരുമാനിച്ചത് ജയറാമിനെ. എന്നാൽ ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ജയിലർ’ സിനിമയില്‍ മമ്മൂട്ടിയെ വില്ലൻ കഥാപാത്രത്തിനു വേണ്ടി പരിഗണിച്ചിരുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായത്.